<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>asadudheen owisi &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/asadudheen-owisi/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 23 Nov 2020 11:46:04 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>asadudheen owisi &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ബംഗാളില്&#x200d; നിങ്ങളെ വേണ്ട, ദയവായി ഇങ്ങോട്ട് വന്ന് വോട്ടു ഭിന്നിപ്പിക്കരുത്; ഉവൈസിയോടുള്ള ബന്ധം വിച്ഛേദിച്ച് പാര്&#x200d;ട്ടി നേതാവ്</title>
		<link>https://www.chandrikadaily.com/jolt-to-owaisi-in-wb-as-party-leader-joins-tmc-claims-aimim-polarised-bihar-polls-to-help-bjp-come-to-power.html</link>
					<comments>https://www.chandrikadaily.com/jolt-to-owaisi-in-wb-as-party-leader-joins-tmc-claims-aimim-polarised-bihar-polls-to-help-bjp-come-to-power.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 23 Nov 2020 11:39:50 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[asadudheen owisi]]></category>
		<category><![CDATA[bengal election]]></category>
		<category><![CDATA[Owaisi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=168931</guid>

					<description><![CDATA[ബംഗാളില്&#x200d; വര്&#x200d;ഷങ്ങളായി ഹിന്ദുക്കളും മുസ്‌ലിംകളും ക്രിസ്ത്യാനികളും സിഖുകാരും സമാധാനത്തോടെയാണ് ജീവിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>കൊല്&#x200d;ക്കത്ത: പശ്ചിമബംഗാളിലെ എഐഎംഐഎം നേതാവ് അന്&#x200d;വര്&#x200d; പാഷ തൃണമൂല്&#x200d; കോണ്&#x200d;ഗ്രസില്&#x200d; ചേര്&#x200d;ന്നു. ബിഹാര്&#x200d; തെരഞ്ഞെടുപ്പില്&#x200d; ബിജെപിയെ അധികാരത്തിലെത്താന്&#x200d; പാര്&#x200d;ട്ടി സഹായിച്ചു എന്നാരോപിച്ചാണ് പാഷ അസദുദ്ദീന്&#x200d; ഉവൈസിയുടെ പാര്&#x200d;ട്ടി വിട്ടത്. പശ്ചിമബംഗാള്&#x200d; നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; മത്സരിക്കുമെന്ന ഉവൈസിയുടെ പ്രഖ്യാപത്തിന് പിന്നാലെയാണ് ഇദ്ദേഹത്തിന്റെ രാജി. എഐഎംഐഎം സംസ്ഥാന കണ്&#x200d;വീനറാണ് അന്&#x200d;വര്&#x200d; പാഷ.</p>
<p>&#8216;ഇത് വളരെ അപകടരമാണ്. ബംഗാളില്&#x200d; അനുവദിക്കാന്&#x200d; പറ്റില്ല. ബിഹാര്&#x200d; മോഡല്&#x200d; ബംഗാളില്&#x200d; നടപ്പാക്കിയാല്&#x200d; സംസ്ഥാനം രക്തത്തില്&#x200d; മൂടും. മുപ്പത് ശതമാനം ന്യൂനപക്ഷങ്ങള്&#x200d; താമസിക്കുന്ന ബംഗാളില്&#x200d; ഈ ശക്തികളെ തടയേണ്ടത് അത്യാവശ്യമാണ്&#8217; &#8211; അദ്ദേഹം പറഞ്ഞു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">Setback for AIMIM in West Bengal as state convenor Sk. Anwar Pasha joins TMC along with other AIMIM workers. Pasha says, “we will not let Bihar model be replicated in West Bengal.” <a href="https://twitter.com/ZeeNews?ref_src=twsrc%5Etfw">@ZeeNews</a> <a href="https://t.co/j8wzRxyDBb">pic.twitter.com/j8wzRxyDBb</a></p>
<p>&mdash; Pooja Mehta (@pooja_news) <a href="https://twitter.com/pooja_news/status/1330814909924347905?ref_src=twsrc%5Etfw">November 23, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ബംഗാളില്&#x200d; വര്&#x200d;ഷങ്ങളായി ഹിന്ദുക്കളും മുസ്‌ലിംകളും ക്രിസ്ത്യാനികളും സിഖുകാരും സമാധാനത്തോടെയാണ് ജീവിക്കുന്നത്. എന്നാല്&#x200d; അവര്&#x200d;ക്കിടയിലേക്ക് നുഴഞ്ഞു കയറി ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്&#x200d; നടന്നു കൊണ്ടിരിക്കുന്നത്- പാഷ വ്യക്തമാക്കി.</p>
<p>പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെ ശബ്ദമുയര്&#x200d;ത്തിയ ഏക മുഖ്യമന്ത്രിയാണ് മമത ബാനര്&#x200d;ജി. അവര്&#x200d; രാഷ്ട്രീയ പ്രീണനം നടത്തുകയാണ് എന്നാണ് ചിലര്&#x200d; ആരോപിക്കുന്നത്. എന്നാല്&#x200d; മമത ഇമാമുകാര്&#x200d;ക്ക് പണം നല്&#x200d;കുന്നുണ്ട് എങ്കില്&#x200d; പുരോഹിതര്&#x200d;ക്കും അതു കിട്ടുന്നുണ്ട്. അവര്&#x200d; തല മറച്ച് ആമീന്&#x200d; പറയുന്നുണ്ട് എങ്കില്&#x200d; ക്ഷേത്രത്തില്&#x200d; പോയി പൂജയും ചെയ്യുന്നുണ്ട്. എന്റെ ജീവിതത്തില്&#x200d; ഇങ്ങനെയൊരു മതേതര നേതാവിനെ ഞാന്&#x200d; കണ്ടിട്ടില്ല- അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ദയവായി ബംഗാളിലേക്ക് വരരുത് എന്നും പാഷ ഉവൈസിയോട് ആവശ്യപ്പെട്ടു. ബംഗാളിന് നിങ്ങളെ ആവശ്യമില്ല. എന്നിട്ടും നിങ്ങള്&#x200d; വരികയാണ് എങ്കില്&#x200d; ഞങ്ങള്&#x200d; യുദ്ധം ചെയ്യും- പാഷ കൂട്ടിച്ചേര്&#x200d;ത്തു. ബിഹാറിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് ബംഗാള്&#x200d; തെരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് ഉവൈസി പ്രഖ്യാപിച്ചിരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jolt-to-owaisi-in-wb-as-party-leader-joins-tmc-claims-aimim-polarised-bihar-polls-to-help-bjp-come-to-power.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എന്തു വില കൊടുത്തും ബംഗാളില്&#x200d; മത്സരിക്കും; പ്രഖ്യാപനവുമായി ഉവൈസി</title>
		<link>https://www.chandrikadaily.com/aimim-to-contest-every-poll-in-india-eyes-bengal-up-next.html</link>
					<comments>https://www.chandrikadaily.com/aimim-to-contest-every-poll-in-india-eyes-bengal-up-next.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 11 Nov 2020 09:24:21 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[aimim]]></category>
		<category><![CDATA[asadudheen owisi]]></category>
		<category><![CDATA[bihar election]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=167051</guid>

					<description><![CDATA[ബിഹാറില്&#x200d; 20 സീറ്റിലാണ് ഉവൈസിയുടെ പാര്&#x200d;ട്ടി മത്സരിച്ചത്]]></description>
										<content:encoded><![CDATA[<p>ഹൈദരാബാദ്: ബിഹാര്&#x200d; നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; അഞ്ചു സീറ്റില്&#x200d; ജയിച്ചതിന് പിന്നാലെ ഭാവി പദ്ധതികള്&#x200d; പ്രഖ്യാപിച്ച് എഐഎംഐഎം അധ്യക്ഷന്&#x200d; അസദുദ്ദീന്&#x200d; ഉവൈസി. വരാനിരിക്കുന്ന പശ്ചിമബംഗാള്&#x200d;, യുപി തെരഞ്ഞെടുപ്പില്&#x200d; മത്സരിക്കുമെന്ന് ഉവൈസി പ്രഖ്യാപിച്ചു.</p>
<p>&#8216;ബംഗാളിലും യുപിയിലും ഇന്ത്യയിലെ ഓരോ തെരഞ്ഞെടുപ്പിലും മത്സരിക്കും. മരണത്തിന് മാത്രമേ എന്നെ തടുത്തു നിര്&#x200d;ത്താനാകൂ. തെരഞ്ഞെടുപ്പില്&#x200d; മത്സരിക്കും മുമ്പ് എനിക്ക് ആരോടെങ്കിലും ചോദിക്കാനുണ്ടോ? ശബ്ദമില്ലാത്തവര്&#x200d;ക്ക് വേണ്ടിയാണ് ഞാന്&#x200d; പോരാടുന്നത്. എന്റെ പാര്&#x200d;ട്ടി വികസിപ്പിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്&#8217; &#8211; ഉവൈസി വ്യക്തമാക്കി.</p>
<p>&#8216;മിന്നിത്തിളങ്ങുന്ന നക്ഷത്രമാണ് അസദുദ്ദീന്&#x200d; ഉവൈസി. ചെയ്യാന്&#x200d; ആഗ്രഹിച്ച കാര്യങ്ങള്&#x200d; ഞാന്&#x200d; ചെയ്തിട്ടുണ്ട്. ഞങ്ങള്&#x200d; ബംഗാളിലേക്ക് പോകുന്നു. എന്തു വില കൊടുത്തും പോകും. മുര്&#x200d;ഷിദാബാദ്, മാള്&#x200d;ഡ, ദിനാജ്പൂര്&#x200d; തുടങ്ങി എല്ലാ ഇടങ്ങളിലുമെത്തും. അവിടെയുള്ള മുസ്‌ലിംകളുടെ ഉത്തരവാദിത്വം അധിര്&#x200d; രജ്ഞന്&#x200d; ചൗധരി (കോണ്&#x200d;ഗ്രസ് നേതാവ്) ഏറ്റെടുക്കുമോ?&#8217; &#8211; അദ്ദേഹം ചോദിച്ചു.</p>
<p>കഴിഞ്ഞ ദിവസം ഉവൈസിയെ വോട്ടുഭിന്നിപ്പിക്കുന്നയാള്&#x200d; എന്ന് അധിര്&#x200d; രജ്ഞന്&#x200d; ചൗധരി വിശേഷിപ്പിച്ചിരുന്നു. ബിജെപിക്കു വേണ്ടിയാണ് ഉവൈസി പണിയെടുക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചിരുന്നു.</p>
<p>&#8216;എന്റെ പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകരോട് നന്ദി പറയാന്&#x200d; വാക്കുകളില്ല. അല്ലാഹുവിനോട് നന്ദി പറയുന്നു. ബിഹാറില്&#x200d; വലിയ രാഷ്ട്രീയ ശക്തിയാകാനാണ് ശ്രമം. സീമാഞ്ചലിലെ ജനങ്ങള്&#x200d;ക്ക് നീതി ഉറപ്പാക്കും എന്ന വാഗ്ദാനത്തോടെയാണ് യാത്ര തുടങ്ങിയത്. അറുപത് വര്&#x200d;ഷമായി ഇവിടത്തെ ജനങ്ങള്&#x200d;ക്ക് നീതി കിട്ടിയിട്ടില്ല. ബിഹാറിലെ മാത്രമല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും പിന്നോക്കമായ പ്രദേശമാണിത്. സീമാഞ്ചലിന് വേണ്ടിയുള്ള പോരാട്ടം തുടരും&#8217; &#8211; ഉവൈസി കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ബിഹാറില്&#x200d; 20 സീറ്റിലാണ് ഉവൈസിയുടെ പാര്&#x200d;ട്ടി മത്സരിച്ചത്. ഉപേന്ദ്ര കുഷ്‌വാഹയുടെ രാഷ്ട്രീയ ലോക് സമതാ പാര്&#x200d;ട്ടി, മായാവതിയുടെ ബഹുജന്&#x200d; സമാജ് വാദി പാര്&#x200d;ട്ടി എന്നിവരുമായി ചേര്&#x200d;ന്ന് ഗ്രാന്&#x200d;ഡ് ഡെമോക്രാറ്റിക് സെക്യുലര്&#x200d; ഫ്രണ്ട് എന്ന കൂട്ടായ്മക്കു കീഴിലായിരുന്നു മത്സരം. അഞ്ചു സീറ്റില്&#x200d; വിജയിച്ച എഐഎംഐഎം പോള്&#x200d; ചെയ്ത നാലു കോടി വോട്ടുകളില്&#x200d; 1.24 ശതമാനം വോട്ടുകള്&#x200d; നേടി. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; 0.5 ശതമാനം വോട്ടു മാത്രമാണ് പാര്&#x200d;ട്ടി നേടിയിരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aimim-to-contest-every-poll-in-india-eyes-bengal-up-next.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹൈദരാബാദില്&#x200d; ഒവൈസിയെ നേരിടാന്&#x200d; കോണ്&#x200d;ഗ്രസ് ക്രിക്കറ്റ് താരം അസ്ഹറുദ്ദീനെ ഇറക്കും</title>
		<link>https://www.chandrikadaily.com/asadudheen-owaisi-muhammed-asharudheen-hyderabad-news.html</link>
					<comments>https://www.chandrikadaily.com/asadudheen-owaisi-muhammed-asharudheen-hyderabad-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 01 Mar 2019 05:31:56 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[asadudheen owisi]]></category>
		<category><![CDATA[muhammed asharudheen]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=119978</guid>

					<description><![CDATA[ഹൈദരാബാദ്: ലോക്‌സഭ തെരഞ്ഞെടുപ്പില്&#x200d; ഹൈദരാബാദ് മണ്ഡലത്തില്&#x200d; എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീന്&#x200d; ഒവൈസിക്ക് എതിരെ സ്ഥാനാര്&#x200d;ത്ഥിയായി മുന്&#x200d; ക്രിക്കറ്റ് താരവും കോണ്&#x200d;ഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീന്&#x200d; മത്സരിക്കാന്&#x200d; സാധ്യത. അസറുദ്ദീനെ നിര്&#x200d;ത്താനാണ് തെലുങ്കാന കോണ്&#x200d;ഗ്രസ് പദ്ധതിയിടുന്നത്. മണ്ഡലത്തിലേക്ക് കോണ്&#x200d;ഗ്രസ് ഏറ്റവുമധികം പരിഗണിക്കുന്ന പേര് അസ്ഹറുദ്ദീന്റേതാണ്. ലോക്‌സഭ തെരഞ്ഞെടുപ്പില്&#x200d; തെലുങ്കാനയില്&#x200d; മത്സരിക്കേണ്ട സ്ഥാനാര്&#x200d;ത്ഥികളുടെ ചുരുക്കപട്ടികയിലാണ് അസ്ഹറുദ്ദീന്&#x200d; ഇടംപിടിച്ചത്. 17 ലോക്‌സഭ മണ്ഡലങ്ങളാണ് തെലുങ്കാനയിലുളളത്. ഹൈദരാബാദില്&#x200d; മത്സരിക്കാന്&#x200d; ഹൈക്കമാന്&#x200d;ഡ് ആവശ്യപ്പെട്ടാല്&#x200d; അദ്ദേഹം അത് ചെയ്യുമെന്ന് തെലുങ്കാന കോണ്&#x200d;ഗ്രസ് നേതൃത്വം വ്യക്തമാക്കി. അടുത്തിടെ,56 [&#8230;]]]></description>
										<content:encoded><![CDATA[
<p>ഹൈദരാബാദ്: ലോക്‌സഭ തെരഞ്ഞെടുപ്പില്&#x200d; ഹൈദരാബാദ് മണ്ഡലത്തില്&#x200d; എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീന്&#x200d; ഒവൈസിക്ക് എതിരെ സ്ഥാനാര്&#x200d;ത്ഥിയായി മുന്&#x200d; ക്രിക്കറ്റ് താരവും കോണ്&#x200d;ഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീന്&#x200d; മത്സരിക്കാന്&#x200d; സാധ്യത. അസറുദ്ദീനെ നിര്&#x200d;ത്താനാണ് തെലുങ്കാന കോണ്&#x200d;ഗ്രസ് പദ്ധതിയിടുന്നത്. മണ്ഡലത്തിലേക്ക് കോണ്&#x200d;ഗ്രസ് ഏറ്റവുമധികം പരിഗണിക്കുന്ന പേര് അസ്ഹറുദ്ദീന്റേതാണ്.</p>



<p>ലോക്‌സഭ തെരഞ്ഞെടുപ്പില്&#x200d; തെലുങ്കാനയില്&#x200d; മത്സരിക്കേണ്ട സ്ഥാനാര്&#x200d;ത്ഥികളുടെ ചുരുക്കപട്ടികയിലാണ് അസ്ഹറുദ്ദീന്&#x200d; ഇടംപിടിച്ചത്. 17 ലോക്‌സഭ മണ്ഡലങ്ങളാണ് തെലുങ്കാനയിലുളളത്. ഹൈദരാബാദില്&#x200d; മത്സരിക്കാന്&#x200d; ഹൈക്കമാന്&#x200d;ഡ് ആവശ്യപ്പെട്ടാല്&#x200d; അദ്ദേഹം അത് ചെയ്യുമെന്ന് തെലുങ്കാന കോണ്&#x200d;ഗ്രസ് നേതൃത്വം വ്യക്തമാക്കി. അടുത്തിടെ,56 വയസുകാരനായ അസ്ഹറുദ്ദീനെ തെലുങ്കാന പ്രദേശ് കോണ്&#x200d;ഗ്രസ് കമ്മിറ്റിയുടെ വര്&#x200d;ക്കിംഗ് പ്രസിഡന്റായി തെരഞ്ഞെടുത്തിരുന്നു. തെലുങ്കാന നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുന്&#x200d;പായിരുന്നു പുതിയ നിയമനം. </p>



<p>നേരത്തെ അസ്ഹറുദ്ദീന്&#x200d; സെക്കന്തരാബാദില്&#x200d; നിന്ന് ജനവിധി തേടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. മുന്&#x200d; കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ബന്ദാരു ദത്താത്രേയയാണ് നിലവില്&#x200d; ഇവിടത്തെ എംപി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/asadudheen-owaisi-muhammed-asharudheen-hyderabad-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യന്&#x200d; മുസ്‌ലിംകളെ പാക്കിസ്താനികളെന്ന് വിളിക്കുന്നവര്&#x200d;ക്കെതിരെ ക്രിമിനല്&#x200d;കുറ്റം ചുമത്തണമെന്ന് അസദുദ്ദീന്&#x200d; ഉവൈസി</title>
		<link>https://www.chandrikadaily.com/law-to-punish-those-who-call-indian-muslims-as-pakistani-asadudheen-owaisi-news.html</link>
					<comments>https://www.chandrikadaily.com/law-to-punish-those-who-call-indian-muslims-as-pakistani-asadudheen-owaisi-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 07 Feb 2018 05:19:32 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[asadudheen owisi]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[Loksabha]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=68614</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ഇന്ത്യന്&#x200d; മുസ്‌ലിംകളെ പാകിസ്താനികളെന്ന് വിളിക്കുന്നവര്&#x200d;ക്കെതിരെ ക്രിമിനല്&#x200d; കുറ്റം ചുമത്തണമെന്ന് ഓള്&#x200d; ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുല്&#x200d; മുസ്‌ലിമീന്&#x200d; അധ്യക്ഷന്&#x200d; അസദുദ്ദീന്&#x200d; ഉവൈസി. ഇതിനായി കേന്ദ്രസര്&#x200d;ക്കാര്&#x200d; നിയമം കൊണ്ടു വരണമെന്നും ഉവൈസി ലോക്‌സഭയില്&#x200d; ആവശ്യപ്പെട്ടു. മുസ്‌ലിംകളെ അധിക്ഷേപിക്കുന്നവര്&#x200d;ക്കെതിരെ മൂന്ന് വര്&#x200d;ഷം തടവുശിക്ഷ നല്&#x200d;കണം. രാജ്യത്ത് വര്&#x200d;ദ്ധിച്ചുവരുന്ന സാമുദായിക സംഘര്&#x200d;ഷങ്ങള്&#x200d;ക്ക് കാരണം ഇത്തരത്തിലുള്ള പരാമര്&#x200d;ശങ്ങളാണ്. അവര്&#x200d;ക്കെതിരെ കര്&#x200d;ശന നടപടി കൊണ്ടുവരണമെന്നും ഉവൈസി പറഞ്ഞു. ഉത്തര്&#x200d;പ്രദേശിലെ മതന്യൂനപക്ഷ സംഘര്&#x200d;ഷങ്ങള്&#x200d; ഇല്ലാതാക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; കൂടുതല്&#x200d; നടപടികള്&#x200d; എടുക്കണെമെന്നും ആവശ്യപ്പെട്ട ഉവൈസി മുസ്‌ലിംകള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഇന്ത്യന്&#x200d; മുസ്‌ലിംകളെ പാകിസ്താനികളെന്ന് വിളിക്കുന്നവര്&#x200d;ക്കെതിരെ ക്രിമിനല്&#x200d; കുറ്റം ചുമത്തണമെന്ന് ഓള്&#x200d; ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുല്&#x200d; മുസ്‌ലിമീന്&#x200d; അധ്യക്ഷന്&#x200d; അസദുദ്ദീന്&#x200d; ഉവൈസി. ഇതിനായി കേന്ദ്രസര്&#x200d;ക്കാര്&#x200d; നിയമം കൊണ്ടു വരണമെന്നും ഉവൈസി ലോക്‌സഭയില്&#x200d; ആവശ്യപ്പെട്ടു.</p>
<p>മുസ്‌ലിംകളെ അധിക്ഷേപിക്കുന്നവര്&#x200d;ക്കെതിരെ മൂന്ന് വര്&#x200d;ഷം തടവുശിക്ഷ നല്&#x200d;കണം. രാജ്യത്ത് വര്&#x200d;ദ്ധിച്ചുവരുന്ന സാമുദായിക സംഘര്&#x200d;ഷങ്ങള്&#x200d;ക്ക് കാരണം ഇത്തരത്തിലുള്ള പരാമര്&#x200d;ശങ്ങളാണ്. അവര്&#x200d;ക്കെതിരെ കര്&#x200d;ശന നടപടി കൊണ്ടുവരണമെന്നും ഉവൈസി പറഞ്ഞു.</p>
<p>ഉത്തര്&#x200d;പ്രദേശിലെ മതന്യൂനപക്ഷ സംഘര്&#x200d;ഷങ്ങള്&#x200d; ഇല്ലാതാക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; കൂടുതല്&#x200d; നടപടികള്&#x200d; എടുക്കണെമെന്നും ആവശ്യപ്പെട്ട ഉവൈസി മുസ്‌ലിംകള്&#x200d; രാജ്യത്ത് വരുത്തന്&#x200d;മാരാണെന്ന തോന്നലാണ് ഇപ്പോഴുള്ളതെന്നും കൂട്ടിച്ചേര്&#x200d;ത്തു. മുത്തലാഖ് ബില്&#x200d; സ്ത്രീ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നും ഉവൈസി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/law-to-punish-those-who-call-indian-muslims-as-pakistani-asadudheen-owaisi-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>താജ്മഹല്‍ വൃത്തിയാക്കി യോഗി; താജ് മഹല്‍ അല്ല, ബി.ജെ.പിക്കാരുടെ മനസാണ് വൃത്തിയാക്കേണ്ടതെന്ന് ഒവൈസി</title>
		<link>https://www.chandrikadaily.com/yogi-adithya-nadh-thajmahal-asadudheen-owaisi.html</link>
					<comments>https://www.chandrikadaily.com/yogi-adithya-nadh-thajmahal-asadudheen-owaisi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 26 Oct 2017 11:40:30 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[asadudheen owisi]]></category>
		<category><![CDATA[pm narendramodi]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=50033</guid>

					<description><![CDATA[ന്യൂഡല്‍ഹി: താജ്മഹലുമായി ഉയര്‍ന്ന ആരോപണങ്ങള്‍ക്കിടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് താജ്മഹല്‍ സന്ദര്‍ശിച്ചു. ഇന്ന് രാവിലെയാണ് യോഗി താജ് മഹലില്‍ സന്ദര്‍ശനം നടത്തിയത്. ഖേരിയ വിമാനത്താവളത്തിലിറങ്ങിയ യോഗി നംഗ്ല പൈമ ഗ്രാമവും റബ്ബര്‍ ചെക്ക് ഡാമും സന്ദര്‍ശിച്ചു. വിവാദം തണുപ്പിക്കാന്‍ ഏറെ പാടുപെടുന്ന യോഗി താജ്മഹല്‍ ശുചീകരണത്തിനും ഇറങ്ങിയിരുന്നു. മോദിയുടെ സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി യോഗി താജിനു സമീപമുള്ള ചപ്പുചവറുകള്‍ വൃത്തിയാക്കി. 500-ഓളം ബി.ജെ.പി പ്രവര്‍ത്തകര്‍ക്കൊപ്പമാണ് യോഗി പടിഞ്ഞാറന്‍ ഗേറ്റിന് മുന്‍ഭാഗം വൃത്തിയാക്കിയത്. അതേസമയം, യോഗിയുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: താജ്മഹലുമായി ഉയര്&#x200d;ന്ന ആരോപണങ്ങള്&#x200d;ക്കിടെ ഉത്തര്&#x200d;പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് താജ്മഹല്&#x200d; സന്ദര്&#x200d;ശിച്ചു. ഇന്ന് രാവിലെയാണ് യോഗി താജ് മഹലില്&#x200d; സന്ദര്&#x200d;ശനം നടത്തിയത്. ഖേരിയ വിമാനത്താവളത്തിലിറങ്ങിയ യോഗി നംഗ്ല പൈമ ഗ്രാമവും റബ്ബര്&#x200d; ചെക്ക് ഡാമും സന്ദര്&#x200d;ശിച്ചു. വിവാദം തണുപ്പിക്കാന്&#x200d; ഏറെ പാടുപെടുന്ന യോഗി താജ്മഹല്&#x200d; ശുചീകരണത്തിനും ഇറങ്ങിയിരുന്നു.</p>
<p><img loading="lazy" class="alignnone wp-image-50035 size-full" src="https://www.chandrikadaily.com/wp-content/uploads/2017/10/DNCcNQuVoAA56nY.jpg" alt="DNCcNQuVoAA56nY" width="1200" height="675" srcset="https://www.chandrikadaily.com/wp-content/uploads/2017/10/DNCcNQuVoAA56nY.jpg 1200w, https://www.chandrikadaily.com/wp-content/uploads/2017/10/DNCcNQuVoAA56nY-300x169.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/10/DNCcNQuVoAA56nY-768x432.jpg 768w, https://www.chandrikadaily.com/wp-content/uploads/2017/10/DNCcNQuVoAA56nY-1024x576.jpg 1024w, https://www.chandrikadaily.com/wp-content/uploads/2017/10/DNCcNQuVoAA56nY-696x392.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/10/DNCcNQuVoAA56nY-1068x601.jpg 1068w, https://www.chandrikadaily.com/wp-content/uploads/2017/10/DNCcNQuVoAA56nY-747x420.jpg 747w" sizes="(max-width: 1200px) 100vw, 1200px" /></p>
<p>മോദിയുടെ സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി യോഗി താജിനു സമീപമുള്ള ചപ്പുചവറുകള്&#x200d; വൃത്തിയാക്കി. 500-ഓളം ബി.ജെ.പി പ്രവര്&#x200d;ത്തകര്&#x200d;ക്കൊപ്പമാണ് യോഗി പടിഞ്ഞാറന്&#x200d; ഗേറ്റിന് മുന്&#x200d;ഭാഗം വൃത്തിയാക്കിയത്. അതേസമയം, യോഗിയുടെ താജ്മഹല്&#x200d; വൃത്തിയാക്കിയ നടപടിയെ വിമര്&#x200d;ശിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്&#x200d; ഒവൈസി രംഗത്തെത്തി.</p>
<p><img loading="lazy" class="alignnone wp-image-50036 size-full" src="https://www.chandrikadaily.com/wp-content/uploads/2017/10/DNCbU8PUMAEMlR_.jpg" alt="DNCbU8PUMAEMlR_" width="1200" height="675" srcset="https://www.chandrikadaily.com/wp-content/uploads/2017/10/DNCbU8PUMAEMlR_.jpg 1200w, https://www.chandrikadaily.com/wp-content/uploads/2017/10/DNCbU8PUMAEMlR_-300x169.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/10/DNCbU8PUMAEMlR_-768x432.jpg 768w, https://www.chandrikadaily.com/wp-content/uploads/2017/10/DNCbU8PUMAEMlR_-1024x576.jpg 1024w, https://www.chandrikadaily.com/wp-content/uploads/2017/10/DNCbU8PUMAEMlR_-696x392.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/10/DNCbU8PUMAEMlR_-1068x601.jpg 1068w, https://www.chandrikadaily.com/wp-content/uploads/2017/10/DNCbU8PUMAEMlR_-747x420.jpg 747w" sizes="(max-width: 1200px) 100vw, 1200px" /></p>
<p>താജ് മഹല്&#x200d; അല്ല, ബിജെപിക്കാരുടെ മനസാണ് യോഗി ആദിത്യനാഥ് അടിച്ചുവാരേണ്ടതെന്ന് ഒവൈസി പറഞ്ഞു. പാര്&#x200d;ട്ടിക്കാരുടെയും കൂടെയുള്ളവരുടെയും മന്ത്രിസഭാംഗങ്ങളുടെയും മനസാണ് യോഗി വൃത്തിയാക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/yogi-adithya-nadh-thajmahal-asadudheen-owaisi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
