<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>ASI &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/asi/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 28 Jun 2025 05:17:58 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>ASI &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>താജ്മഹലില്‍ ചോര്‍ച്ച; എഎസ്‌ഐ പ്രവര്‍ത്തനം ആരംഭിച്ചു</title>
		<link>https://www.chandrikadaily.com/leaks-at-the-taj-mahal-asi-started-working.html</link>
					<comments>https://www.chandrikadaily.com/leaks-at-the-taj-mahal-asi-started-working.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 28 Jun 2025 05:17:58 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ASI]]></category>
		<category><![CDATA[Tajmahal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=346046</guid>

					<description><![CDATA[അന്വേഷണത്തില്‍ നിന്ന് മൂന്ന് പ്രധാന ആശങ്കകള്‍ ഉയര്‍ന്നുവന്നതായി എഎസ്‌ഐയുടെ റിപ്പോര്‍ട്ട്.]]></description>
										<content:encoded><![CDATA[<p>ആര്&#x200d;ക്കിയോളജിക്കല്&#x200d; സര്&#x200d;വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) തെര്&#x200d;മല്&#x200d; സ്‌കാനിംഗ് ഓപ്പറേഷനില്&#x200d; താജ്മഹലിന്റെ താഴികക്കുടത്തില്&#x200d; ഭൂമിയില്&#x200d; നിന്ന് 73 മീറ്റര്&#x200d; ഉയരത്തില്&#x200d; വെള്ളം ഒഴുകുന്നത് കണ്ടെത്തി. അടുത്ത ആറ് മാസത്തേക്ക് പുനരുദ്ധാരണ പ്രവര്&#x200d;ത്തനങ്ങള്&#x200d; തുടരുമെന്ന് പ്രതീക്ഷിക്കുന്ന ഈ വെളിപ്പെടുത്തല്&#x200d; വിശദമായ പരിശോധന ആരംഭിക്കാന്&#x200d; ഏജന്&#x200d;സിയെ പ്രേരിപ്പിച്ചു. </p>
<p>പതിനേഴാം നൂറ്റാണ്ടിലെ യുനെസ്‌കോ ലോക പൈതൃക സ്മാരകത്തിന്റെ പതിവ് സംരക്ഷണ നിരീക്ഷണത്തിന്റെ ഭാഗമായി, ഘടനാപരമായ വിലയിരുത്തലിനായി ഉപയോഗിക്കുന്ന ഒരു നൂതന സാങ്കേതിക വിദ്യയായ ലൈറ്റ് ഡിറ്റക്ഷന്&#x200d; ആന്&#x200d;ഡ് റേഞ്ചിംഗ് (ലിഡാര്&#x200d;) സര്&#x200d;വേയിലാണ് ഈ കണ്ടെത്തല്&#x200d; നടന്നത്.</p>
<p>അന്വേഷണത്തില്&#x200d; നിന്ന് മൂന്ന് പ്രധാന ആശങ്കകള്&#x200d; ഉയര്&#x200d;ന്നുവന്നതായി എഎസ്‌ഐയുടെ റിപ്പോര്&#x200d;ട്ട്. ഒന്നാമതായി, പ്രധാന താഴികക്കുടത്തിന്റെ കല്ലുകള്&#x200d; ബന്ധിപ്പിക്കുന്ന മോര്&#x200d;ട്ടാര്&#x200d; കാലക്രമേണ വഷളായി, ഘടനാപരമായ സമഗ്രതയെ ദുര്&#x200d;ബലപ്പെടുത്തുന്നു.  </p>
<p>രണ്ടാമതായി, താഴികക്കുടത്തിന്റെ മേല്&#x200d;ക്കൂരയുടെ വാതിലും തറയും ദുര്&#x200d;ബലമായ അവസ്ഥയിലാണെന്ന് കണ്ടെത്തി. ഏറ്റവും ശ്രദ്ധേയമായി, താഴികക്കുടത്തിന്റെ മുകള്&#x200d;ഭാഗത്തുള്ള ഫിനിയല്&#x200d; (പിനാക്കിള്&#x200d;), ഒരു ആന്തരിക ഇരുമ്പ് ദണ്ഡ് കൊണ്ട് പിന്തുണയ്ക്കുന്നു, നാശത്തിന്റെ ലക്ഷണങ്ങള്&#x200d; കാണിച്ചു. തുരുമ്പെടുക്കുന്ന വടി വികസിച്ചു, ചുറ്റുമുള്ള മോര്&#x200d;ട്ടാര്&#x200d; പൊട്ടുകയും ഘടനയെ കൂടുതല്&#x200d; വിട്ടുവീഴ്ച ചെയ്യുകയും ചെയ്യുന്നു. </p>
<p>താഴികക്കുടം നിലവില്&#x200d; സ്‌കാര്&#x200d;ഫോള്&#x200d;ഡുകളാല്&#x200d; ചുറ്റപ്പെട്ടിരിക്കുന്നു. ദുര്&#x200d;ബലമായ പോയിന്റുകളുടെ ഭൗതിക വിലയിരുത്തലുകള്&#x200d; നടത്താന്&#x200d; ASI വിദഗ്ധരെ അനുവദിക്കുന്നു. അറ്റകുറ്റപ്പണികള്&#x200d; ആരംഭിക്കുന്നതിന് മുമ്പായി പരിശോധനാ ഘട്ടം ഏകദേശം 15 ദിവസം നീണ്ടുനില്&#x200d;ക്കുമെന്ന് പ്രതീക്ഷിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/leaks-at-the-taj-mahal-asi-started-working.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പരാതിക്കാരിയെ ലൈംഗികബന്ധത്തിന് നിര്&#x200d;ബന്ധിച്ച എഎസ്ഐ അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/asi-arrested-for-forcing-the-complainant-to-have-sex.html</link>
					<comments>https://www.chandrikadaily.com/asi-arrested-for-forcing-the-complainant-to-have-sex.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 01 Mar 2025 06:55:59 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ASI]]></category>
		<category><![CDATA[complainant]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=331974</guid>

					<description><![CDATA[പരാതിക്കാരിയില്&#x200d; നിന്ന് കൈക്കൂലിയായി മദ്യക്കുപ്പിയും ഇയാള്&#x200d; വാങ്ങിയിരുന്നു.]]></description>
										<content:encoded><![CDATA[<p>പരാതിക്കാരിയെ ലൈംഗികബന്ധത്തിന് നിര്&#x200d;ബന്ധിച്ച എഎസ്ഐ വിജിലന്&#x200d;സിന്റെ പിടിയില്&#x200d;. കോട്ടയം ഗാന്ധിനഗര്&#x200d; പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ബിജുവാണ് അറസ്റ്റിലായത്. പരാതിക്കാരിയില്&#x200d; നിന്ന് കൈക്കൂലിയായി മദ്യക്കുപ്പിയും ഇയാള്&#x200d; വാങ്ങിയിരുന്നു.</p>
<p>സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഗാന്ധിനഗര്&#x200d; സ്റ്റേഷനില്&#x200d; പരാതിക്കാരി ഒരു കേസ് നല്&#x200d;കിയിരുന്നു. ഇതിന്റെ അന്വേഷണം കഴിഞ്ഞ ദിവസം പൂര്&#x200d;ത്തിയായിരുന്നു. എന്നാല്&#x200d; കേസില്&#x200d; തുടരന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി വ്യാഴാഴ്ച വീണ്ടും സ്റ്റേഷനിലെത്തി. സിഐ അവധിയായതിനാല്&#x200d; എഎസ്ഐ ബിജുവിനോടാണ് കാര്യങ്ങള്&#x200d; സംസാരിച്ചത്.</p>
<p>ഇതിനിടെ ബിജു പരാതിക്കാരിയോട് ലൈംഗികബന്ധത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പരാതിക്കാരി കോട്ടയം വിജിലന്&#x200d;സ് ഓഫീസിലെത്തി വിവരങ്ങള്&#x200d; ധരിപ്പിച്ചു. വിജിലന്&#x200d;സ് സംഘത്തിന്റെ നിര്&#x200d;ദേശപ്രകാരം കോട്ടയം മാങ്ങാനത്തുള്ള ഒരു ഹോട്ടലില്&#x200d; എത്തണമെന്ന് പരാതിക്കാരി ബിജുവിനോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഹോട്ടലില്&#x200d; എത്തിയപ്പോഴാണ് വിജിലന്&#x200d;സ് പിടികൂടിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/asi-arrested-for-forcing-the-complainant-to-have-sex.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബസ് സ്റ്റാൻഡിൽ ചുറ്റിത്തിരിഞ്ഞത് ചോദ്യംചെയ്തു; വനിത എ.എസ്.ഐ.യെകൊണ്ട് യുവാക്കൾ മാപ്പുപറയിപ്പിച്ചു</title>
		<link>https://www.chandrikadaily.com/interrogated-around-the-bus-stand-the-youth-apologized-to-the-woman-asi.html</link>
					<comments>https://www.chandrikadaily.com/interrogated-around-the-bus-stand-the-youth-apologized-to-the-woman-asi.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 16 Nov 2024 05:31:16 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[ASI]]></category>
		<category><![CDATA[kozhikode]]></category>
		<category><![CDATA[Students]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=317670</guid>

					<description><![CDATA[സംഭവത്തിന്റെ വിഡിയോ പ്രചരിച്ചതോടെ സ്‌പെഷ്യല്&#x200d; ബ്രാഞ്ച് അന്വേഷണം തുടങ്ങി.]]></description>
										<content:encoded><![CDATA[<p>കൊയിലാണ്ടി ബസ് സ്റ്റാന്&#x200d;ഡില്&#x200d; വനിതാ എഎസ്‌ഐയെക്കൊണ്ട് യുവാക്കള്&#x200d; പരസ്യമായി മാപ്പ് പറയിപ്പിച്ചു. ബസ് സ്റ്റാന്&#x200d;ഡില്&#x200d; ചുറ്റിതിരിയുന്നത് കണ്ട് ചോദ്യം ചെയ്ത എഎസ്‌ഐ ജമീലയെകൊണ്ടാണ് യുവാക്കള്&#x200d; മാപ്പുപറയിച്ചത്. സംഭവത്തിന്റെ വിഡിയോ പ്രചരിച്ചതോടെ സ്‌പെഷ്യല്&#x200d; ബ്രാഞ്ച് അന്വേഷണം തുടങ്ങി.</p>
<p>കഴിഞ്ഞ ദിവസം വൈകീട്ട് ആയിരുന്നു സംഭവം നടന്നത്. സ്‌കൂള്&#x200d; വിട്ട സമയത്ത് ബസ്റ്റാന്&#x200d;ഡില്&#x200d; സംഘടിച്ച ഒരു കൂട്ടം വിദ്യാര്&#x200d;ഥികളോട് വനിതാ എ എസ് ഐയുടെ നേതൃത്വത്തിലുള്ള പിങ്ക് പൊലീസ് തിരിച്ചു പോകാന്&#x200d; നിര്&#x200d;ദേശിച്ചിരുന്നു. ഇതേ തുടര്&#x200d;ന്നായിരുന്നു സംഭവം.</p>
<p>ബസ്റ്റാന്&#x200d;ഡില്&#x200d; ലഹരി മാഫിയയുടെ അഴിഞ്ഞാട്ടം വ്യാപകമാണെന്ന് പരാതി ഉള്ളതിനാല്&#x200d; പൊലീസ് സാന്നിധ്യം കര്&#x200d;ശനമാക്കിയിരുന്നു. വിദ്യാലയങ്ങള്&#x200d; വിടുന്ന സമയത്ത് അനാവശ്യമായി സ്റ്റാന്&#x200d;ഡില്&#x200d; ചുറ്റിതിരിയുന്നവരെ നിരീക്ഷിക്കാന്&#x200d; പ്രത്യേകം നിരീക്ഷിക്കാനും പൊലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരുന്നു.</p>
<p>വ്യാഴാഴ്ച വൈകീട്ട് സ്റ്റാന്&#x200d;ഡിന്റെ ഒന്നാം നിലയില്&#x200d; നില്&#x200d;ക്കുകയായിരുന്ന രണ്ട് യുവാക്കളോടാണ് അവിടെ നിന്ന് പോകാന്&#x200d; വനിത എഎസ്‌ഐ ജമീലയും സംഘവും ആവശ്യപ്പെട്ടത്. എന്നാല്&#x200d; ഇതിനെ ചോദ്യം ചെയ്ത് യുവാക്കള്&#x200d; പൊലീസിനോട് കയര്&#x200d;ത്ത് സംസാരിക്കുകയായിരുന്നു. എന്നാല്&#x200d; പൊലീസ് തീര്&#x200d;ത്ത് പറഞ്ഞതോടെ യുവാക്കള്&#x200d; മടങ്ങി. എന്നാല്&#x200d; വീണ്ടും യുവാക്കള്&#x200d; കൂട്ടംകൂടിയതോടെ വനിതാ പൊലീസ് വീണ്ടുമെത്തി സ്ഥലത്തു നിന്ന് പോകാന്&#x200d; ആവശ്യപ്പെട്ടു. എന്നാല്&#x200d; പൊലീസ് തങ്ങളെ അപമാനിച്ചുവെന്ന തരത്തില്&#x200d; ബഹളം വെച്ചതോടെയാണ് ഉദ്യോഗസ്ഥര്&#x200d; മാപ്പ് പറഞ്ഞത്.</p>
<p>സംഘര്&#x200d;ഷ സാഹചര്യം ഒഴിവാക്കാനാണ് താന്&#x200d; കുട്ടികളോട് മാപ്പ് പറഞ്ഞതെന്നാണ് എ എസ് ഐ പറയുന്നത്. ചെറിയ കുട്ടികള്&#x200d; ആയതിനാല്&#x200d; തനിക്ക് പരാതി ഇല്ലെന്നാണ് എ എസ് ഐ പറയുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/interrogated-around-the-bus-stand-the-youth-apologized-to-the-woman-asi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എ.എസ്.ഐയെ റിട്ടയേഡ് എസ്.ഐ കുത്തി പരിക്കേല്&#x200d;പ്പിച്ചു; അടിയന്തര ശസ്ത്രക്രിയ</title>
		<link>https://www.chandrikadaily.com/asi-stabbed-by-retired-si-emergency-surgery.html</link>
					<comments>https://www.chandrikadaily.com/asi-stabbed-by-retired-si-emergency-surgery.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 13 Oct 2023 13:12:42 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[ASI]]></category>
		<category><![CDATA[SI]]></category>
		<category><![CDATA[Stabbed]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=279165</guid>

					<description><![CDATA[കുടുംബപ്രശ്‌നത്തിലെ പരാതി അന്വേഷിക്കാന്&#x200d; എത്തിയപ്പോളാണ് എസ്‌ഐക്ക് കുത്തേറ്റത്.]]></description>
										<content:encoded><![CDATA[<p>ഏലൂരില്&#x200d; എ.എസ്.ഐയെ റിട്ടയേഡ് എസ്.ഐ കുത്തി പരിക്കേല്&#x200d;പ്പിച്ചു. എസ്‌ഐ സുനില്&#x200d; കുമാറിനാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് റിട്ടയേഡ് എസ്‌.ഐ പോളിനെ പൊലീസ് കസ്റ്റഡിയില്&#x200d; എടുത്തു. കുടുംബപ്രശ്‌നത്തിലെ പരാതി അന്വേഷിക്കാന്&#x200d; എത്തിയപ്പോളാണ് എസ്‌ഐക്ക് കുത്തേറ്റത്.</p>
<p>പോള്&#x200d; മദ്യപിച്ച് ഭാര്യയെയും മക്കളെയും ഉപദ്രവിച്ചപ്പോഴാണ് പൊലീസ് എത്തിയത്. വാതില്&#x200d; തുറക്കുന്നതിനിടെ പോള്&#x200d; എസ്‌ഐ സുനില്&#x200d; കുമാറിന്റെ കയ്യില്&#x200d; കുത്തുകയായിരുന്നു.</p>
<p>കൂടെയുണ്ടായിരുന്ന പൊലാസുകാരെയും ആക്രമിക്കാന്&#x200d; ശ്രമിച്ചു. മകള്&#x200d; ആണ് അച്ഛനെതിരെ പൊലീസില്&#x200d; പരാതി നല്&#x200d;കിയത്. പൊലീസുകാരനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/asi-stabbed-by-retired-si-emergency-surgery.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പരാതിക്കാരോട് മോശമായി പെരുമാറിയ എഎസ്‌ഐക്ക് സസ്‌പെന്&#x200d;ഷന്&#x200d;</title>
		<link>https://www.chandrikadaily.com/asi-suspension.html</link>
					<comments>https://www.chandrikadaily.com/asi-suspension.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sat, 28 Nov 2020 15:32:48 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ASI]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=169642</guid>

					<description><![CDATA[നെയ്യാര്&#x200d; പൊലീസ്‌റ്റേഷന്&#x200d; ഗ്രേഡ് എഎസ്‌ഐ ഗോപകുമാറിനെയാണ് സസ്‌പെന്&#x200d;ഡ് ചെയ്തത്]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: പരാതിക്കാരനോട് മോശമായി പെരുമാറിയ എസ്‌ഐക്ക് സസ്‌പെന്&#x200d;ഷന്&#x200d;. നെയ്യാര്&#x200d; പൊലീസ്‌റ്റേഷന്&#x200d; ഗ്രേഡ് എഎസ്‌ഐ ഗോപകുമാറിനെയാണ് സസ്‌പെന്&#x200d;ഡ് ചെയ്തത്. സംഭവത്തില്&#x200d; അന്വേഷണം നടത്താന്&#x200d; നെയ്യാറ്റിന്&#x200d;കര ഡിവൈഎസ്പിക്ക് നിര്&#x200d;ദേശം നല്&#x200d;കി.</p>
<p>നെയ്യാര്&#x200d;ഡാം പൊലീസ് സ്റ്റേഷനില്&#x200d; നില്&#x200d;ക്കുന്ന പിതാവിനോടും മകളോടും പരുഷമായ രീതിയില്&#x200d; പെരുമാറുകയും ഇറക്കിവിടുകയും ചെയ്യുന്ന ദൃശ്യം സാമൂഹികമാധ്യമങ്ങളില്&#x200d; വൈറലായിരുന്നു. തുടര്&#x200d;ന്ന് സംഭവത്തെക്കുറിച്ച് രണ്ടു ദിവസത്തിനുള്ളില്&#x200d; അന്വേഷിച്ച് റിപ്പോര്&#x200d;ട്ട് നല്&#x200d;കാന്&#x200d; സംസ്ഥാന പൊലീസ് മേധാവി ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം റേഞ്ച് ഡിഐജിക്കാണ് അന്വേഷണ ചുമതല നല്&#x200d;കിയത്. ഗുരുതര വീഴ്ച ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നുണ്ടായി എന്നാണ് റിപ്പോര്&#x200d;ട്ട്. റിപ്പോര്&#x200d;ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്&#x200d;ഷന്&#x200d;.</p>
<p>നെയ്യാര്&#x200d;ഡാം പള്ളിവേട്ട സ്വദേശിയായ സുദേവന്റെ മകളെ കാണാതായതുമായി ബന്ധപ്പെട്ട് പരാതിയുണ്ടായിരുന്നു. പരാതിയില്&#x200d; പോലീസ് അന്വേഷണം നടത്തുകയും പെണ്&#x200d;കുട്ടിയെ കണ്ടെത്തുകയും ചെയ്തു. തുടര്&#x200d;ന്ന് ആരോ ഭീഷണിപ്പെടുത്തുന്നതായുള്ള പരാതിയുമായി വീണ്ടും പോലീസ് സ്റ്റേഷനിലെത്തിയ സുദേവനോടും കൂടെയുണ്ടായിരുന്ന മകളോടും ഉദ്യോഗസ്ഥന്&#x200d; മോശമായി സംസാരിക്കുന്നതാണ് ദൃശ്യങ്ങളില്&#x200d; ഉണ്ടായിരുന്നത്. സംഭവത്തില്&#x200d; പോലീസിനു ഗുരുതരവീഴ്ച ഉണ്ടായി എന്ന് പ്രാഥമിക അന്വേഷണത്തില്&#x200d; കണ്ടെത്തിയതിനെത്തുടര്&#x200d;ന്ന് ഇയാളെ സ്ഥലം മാറ്റിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/asi-suspension.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചരിത്ര സ്മാരകങ്ങള്&#x200d; സംരക്ഷിക്കുന്നതില്&#x200d; എ.എസ്.ഐക്ക് ആത്മാര്&#x200d;ത്ഥതയില്ല: ഇ.ടി</title>
		<link>https://www.chandrikadaily.com/et-on-archaeology-preservation.html</link>
					<comments>https://www.chandrikadaily.com/et-on-archaeology-preservation.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 02 Jan 2018 17:32:58 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Archaeology]]></category>
		<category><![CDATA[ASI]]></category>
		<category><![CDATA[et]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=62755</guid>

					<description><![CDATA[&#160; ന്യൂഡല്&#x200d;ഹി: സാംസ്‌കാരിക പൈതൃകങ്ങളും ചരിത്രസ്മാരകങ്ങളും സംരക്ഷിക്കുന്നതില്&#x200d; ആര്&#x200d;ക്കിയോളജിക്കല്&#x200d; സര്&#x200d;വെ ഓഫ് ഇന്ത്യക്ക് (എ.എസ്.ഐ) ആത്മാര്&#x200d;ത്ഥതയില്ലെന്ന് ഇ.ടി. മുഹമ്മദ് ബഷീര്&#x200d; എം.പി. ചില ഘട്ടങ്ങളില്&#x200d; കയ്യേറ്റങ്ങള്&#x200d;ക്ക് എ.എസ്.ഐ ഒത്താശ ചെയ്യുന്നുണ്ടെന്നും ലോക്‌സഭയില്&#x200d; പുരാവസ്തു സംരക്ഷണ ബില്ലിന്റെ ചര്&#x200d;ച്ചാ വേളയില്&#x200d; അദ്ദേഹം വ്യക്തമാക്കി. ദുരുപയോഗത്തിന് വഴിയൊരുക്കുന്ന നിയമമാണിത്. മഹത്തായ സാംസ്‌കാരിക പൈതൃകത്തിന്റെ ചിഹ്നമായ താജ്മഹലടക്കം ഭീഷണി നേരിടുന്നു. അന്തരീക്ഷ മാലിന്യത്തിന്റെ ഭാഗമായുള്ള രാസവസ്തുക്കളുടെ സ്പര്&#x200d;ശനങ്ങള്&#x200d;, മനുഷ്യനാല്&#x200d; തന്നെ ഉണ്ടാക്കുന്ന മറ്റു കായികമായ ഇടപെടലുകള്&#x200d;, വിള്ളലുകള്&#x200d;, ഭൂകമ്പങ്ങള്&#x200d; എന്നിവയെല്ലാം തന്നെ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ന്യൂഡല്&#x200d;ഹി: സാംസ്‌കാരിക പൈതൃകങ്ങളും ചരിത്രസ്മാരകങ്ങളും സംരക്ഷിക്കുന്നതില്&#x200d; ആര്&#x200d;ക്കിയോളജിക്കല്&#x200d; സര്&#x200d;വെ ഓഫ് ഇന്ത്യക്ക് (എ.എസ്.ഐ) ആത്മാര്&#x200d;ത്ഥതയില്ലെന്ന് ഇ.ടി.<br />
മുഹമ്മദ് ബഷീര്&#x200d; എം.പി. ചില ഘട്ടങ്ങളില്&#x200d; കയ്യേറ്റങ്ങള്&#x200d;ക്ക് എ.എസ്.ഐ ഒത്താശ ചെയ്യുന്നുണ്ടെന്നും ലോക്‌സഭയില്&#x200d; പുരാവസ്തു സംരക്ഷണ ബില്ലിന്റെ ചര്&#x200d;ച്ചാ വേളയില്&#x200d; അദ്ദേഹം വ്യക്തമാക്കി. ദുരുപയോഗത്തിന് വഴിയൊരുക്കുന്ന നിയമമാണിത്. മഹത്തായ സാംസ്‌കാരിക പൈതൃകത്തിന്റെ ചിഹ്നമായ താജ്മഹലടക്കം ഭീഷണി നേരിടുന്നു. അന്തരീക്ഷ മാലിന്യത്തിന്റെ ഭാഗമായുള്ള രാസവസ്തുക്കളുടെ സ്പര്&#x200d;ശനങ്ങള്&#x200d;, മനുഷ്യനാല്&#x200d; തന്നെ ഉണ്ടാക്കുന്ന മറ്റു കായികമായ ഇടപെടലുകള്&#x200d;, വിള്ളലുകള്&#x200d;, ഭൂകമ്പങ്ങള്&#x200d; എന്നിവയെല്ലാം തന്നെ ചരിത്ര സ്മാരകങ്ങളെ തകര്&#x200d;ക്കുകയാണ്. ഈ സാഹചര്യത്തില്&#x200d; ഇവക്ക് മുമ്പില്&#x200d; മറ്റു നിര്&#x200d;മ്മാണ പ്രവര്&#x200d;ത്തനങ്ങള്&#x200d; ഉദാരമാക്കുന്ന ബില്ലിലെ വകുപ്പുകള്&#x200d; വലിയ പ്രത്യാഘാതങ്ങള്&#x200d; സൃഷ്ടിക്കും. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും കച്ചവട കണ്ണോടെയുള്ള ഇടപെടലുകളും പുരാവസ്തു സംരക്ഷണത്തിന് ആഘാതമുണ്ടാക്കും. താജ്മഹലിന്റെ കാര്യത്തില്&#x200d; ചിലര്&#x200d; രാഷ്ട്രീയം കളിക്കുന്നുണ്ട്.<br />
താജിനെ സംബന്ധിച്ച് ദേശീയ കള്&#x200d;ച്ചറല്&#x200d; ഫണ്ടും താജ് ഗ്രൂപ്പ് ഓഫ് ഹോട്ടലുകളും ചേര്&#x200d;ന്ന് 2018ല്&#x200d; പൂര്&#x200d;ത്തിയാക്കേണ്ട ധാരണാപത്രം ഉണ്ടാക്കിയിട്ടുണ്ട്. അത് വേഗം പൂര്&#x200d;ത്തിയാക്കണം. ഡല്&#x200d;ഹിയിലെ മഹ്‌റോളി ആര്&#x200d;ക്കിയോളജി പാര്&#x200d;ക്കില്&#x200d; എ.എസ്.ഐ കയ്യേറ്റക്കാരെ പോലെയാണ് പ്രവര്&#x200d;ത്തിക്കുന്നത്. വഖഫ് ബോര്&#x200d;ഡിന്റെയും കേന്ദ്ര-സംസ്ഥാന പുരാവസ്തു സംരക്ഷണ ബോര്&#x200d;ഡുകളുടേയും നിയന്ത്രണത്തിലായിരുന്ന സ്ഥലങ്ങള്&#x200d; വളച്ച് കെട്ടി വേലി സ്ഥാപിച്ചു.<br />
ആരാധനക്ക് ഇത് വലിയ പ്രയാസമുണ്ടാക്കിയിട്ടുണ്ട്. സര്&#x200d;ക്കാര്&#x200d; ഇക്കാര്യത്തില്&#x200d; അന്വേഷണം നടത്തണം. പുരാവസ്തു സംരക്ഷണ ബോര്&#x200d;ഡിനു കീഴില്&#x200d; ഇന്ത്യയില്&#x200d; 1076 ക്ഷേത്രങ്ങളും 250 പള്ളികളുമുണ്ട്. തെറ്റായ പ്രവണതയാണിത്. ഇന്ത്യയിലുള്ള ലോകപ്രസിദ്ധമായ ചരിത്ര സ്മാരകങ്ങള്&#x200d; പാടെ അവഗണിക്കപ്പെടുകയാണെന്ന് സി.എ.ജി. നടത്തിയ പരാമര്&#x200d;ശനം ഗൗരവപരമായി കാണണം. പൈതൃക സമ്പത്ത് ബാക്കി നില്&#x200d;ക്കുന്ന നഗരങ്ങളും തെരുവുകളും തനിമ നിറുത്തി സൂക്ഷിക്കാന്&#x200d; നടപടിവേണമെന്നും ഇ.ടി ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/et-on-archaeology-preservation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
