<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>asia cup &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/asia-cup/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 05 Nov 2025 14:52:04 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>asia cup &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഏഷ്യാ കപ്പ് വിവാദം: ഇന്ത്യ–പാക് താരങ്ങള്‍ക്ക് ഐസിസിയുടെ ശിക്ഷ</title>
		<link>https://www.chandrikadaily.com/asia-cup-controversy-icc-punishes-india-pak-players.html</link>
					<comments>https://www.chandrikadaily.com/asia-cup-controversy-icc-punishes-india-pak-players.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 05 Nov 2025 14:52:04 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[asia cup]]></category>
		<category><![CDATA[ICC]]></category>
		<category><![CDATA[INDIA-PAK]]></category>
		<category><![CDATA[sportsnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362147</guid>

					<description><![CDATA[ഐസിസി മാച്ച് റഫറിമാരുടെ എലൈറ്റ് പാനലാണ് വാദം കേട്ടത്.]]></description>
										<content:encoded><![CDATA[<p>ദുബൈ: ഏഷ്യാ കപ്പിലെ ഇന്ത്യ–പാകിസ്താന്&#x200d; മത്സരങ്ങളില്&#x200d; പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഇന്ത്യന്&#x200d; ക്യാപ്റ്റന്&#x200d; സൂര്യകുമാര്&#x200d; യാദവ്, ബൗളര്&#x200d; ജസ്പ്രിത് ബുംറ, പാക് താരങ്ങള്&#x200d; സാഹിബ്‌സാദാ ഫര്&#x200d;ഹാന്&#x200d;, ഹാരിസ് റൗഫ് എന്നിവർക്കെതിരെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) നടപടി സ്വീകരിച്ചു.</p>
<p>ഐസിസി മാച്ച് റഫറിമാരുടെ എലൈറ്റ് പാനലാണ് വാദം കേട്ടത്. പെരുമാറ്റച്ചട്ടത്തിലെ ആര്&#x200d;ട്ടിക്കിള്&#x200d; 2.6 ലംഘിച്ചതിനാലാണ് നടപടി.</p>
<p>പാകിസ്താന്&#x200d; ക്യാപ്റ്റന്&#x200d; സല്&#x200d;മാന്&#x200d; അലി ആഗയോട് ഹസ്തദാനം നിഷേധിച്ചതിന് സൂര്യകുമാറിന് മാച്ച് ഫീയുടെ 30 ശതമാനം പിഴയും രണ്ട് ഡി-മെറിറ്റ് പോയിന്റും ലഭിച്ചു. ഫൈനലില്&#x200d; വിമാനം പറത്തുന്നതായി ആംഗ്യം കാണിച്ചതിന് ജസ്പ്രിത് ബുംറയ്ക്ക് ഒരു ഡി-മെറിറ്റ് പോയിന്റ് ലഭിച്ചു.</p>
<p>സെപ്റ്റംബര്&#x200d; 21-ന് നടന്ന സൂപ്പര്&#x200d; ഫോര്&#x200d; മത്സരത്തിലെ വിവാദ ആംഗ്യപ്രകടനത്തിന് ഹാരിസ് റൗഫിന് മാച്ച് ഫീയുടെ 30 ശതമാനം പിഴയും രണ്ട് ഡി-മെറിറ്റ് പോയിന്റും, കൂടാതെ രണ്ട് മത്സരങ്ങളില്&#x200d; വിലക്കും ലഭിച്ചു. പാക് ബാറ്റര്&#x200d; സാഹിബ്‌സാദാ ഫര്&#x200d;ഹാന്&#x200d;ക്ക് ഒരു ഡി-മെറിറ്റ് പോയിന്റും താക്കീതും ലഭിച്ചു.</p>
<p>2025 സെപ്റ്റംബര്&#x200d; 14, 21, 28 തീയതികളില്&#x200d; നടന്ന ഇന്ത്യ–പാകിസ്താന്&#x200d; മത്സരങ്ങളിലാണ് സംഭവങ്ങള്&#x200d; നടന്നത്. അതേസമയം, അര്&#x200d;ഷ്ദീപ് സിംഗിനെതിരെ ഉയര്&#x200d;ന്ന പരാതിയില്&#x200d; കഴമ്പില്ലെന്ന് കണ്ടെത്തിയതിനാല്&#x200d; നടപടി എടുത്തിട്ടില്ലെന്ന് ഐസിസി അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/asia-cup-controversy-icc-punishes-india-pak-players.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഏഷ്യാകപ്പില്‍നിന്ന് പിന്മാറില്ല; യു.എ.ഇയെ നേരിടാന്‍ പാകിസ്താന്‍ ഇന്നിറങ്ങും</title>
		<link>https://www.chandrikadaily.com/will-not-withdraw-from-asia-cup-pakistan-will-go-to-face-uae-today.html</link>
					<comments>https://www.chandrikadaily.com/will-not-withdraw-from-asia-cup-pakistan-will-go-to-face-uae-today.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 17 Sep 2025 05:26:06 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[asia cup]]></category>
		<category><![CDATA[ind pak]]></category>
		<category><![CDATA[sportsnews]]></category>
		<category><![CDATA[UAE]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=354545</guid>

					<description><![CDATA[ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ഇന്ന് യു.എ.ഇക്കെതിരെ പാകിസ്താന്‍ കളിക്കും]]></description>
										<content:encoded><![CDATA[<p>കൈകൊടുക്കല്&#x200d; വിവാദത്തെ തുടര്&#x200d;ന്ന് ഏഷ്യാകപ്പില്&#x200d;നിന്ന് പിന്മാറുമെന്ന ഭീഷണി ഉയര്&#x200d;ത്തിയിരുന്ന പാകിസ്താന്&#x200d; തീരുമാനം മാറ്റി. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്&#x200d; ഇന്ന് യു.എ.ഇക്കെതിരെ പാകിസ്താന്&#x200d; കളിക്കും. മാച്ച് റഫറി ആന്&#x200d;ഡി പൈക്രോഫ്റ്റിനെ മാറ്റണമെന്ന ആവശ്യം ഐ.സി.സി തള്ളിയതിനെത്തുടര്&#x200d;ന്നാണ് പാകിസ്താന്&#x200d; പിന്മാറ്റ ഭീഷണി മുഴക്കിയത്. എന്നാല്&#x200d; തുടര്&#x200d;ന്നുള്ള ചര്&#x200d;ച്ചകള്&#x200d;ക്കൊടുവില്&#x200d; ടൂര്&#x200d;ണമെന്റില്&#x200d; തുടര്&#x200d;ന്നു കളിക്കാനാണ് തീരുമാനം. ഇന്നത്തെ മത്സരത്തില്&#x200d; റിച്ചി റിച്ചാഡ്സണ്&#x200d; മാച്ച് റഫറിയായിരിക്കും.</p>
<p>ഇന്ത്യക്കെതിരെ തോറ്റ പാകിസ്താന് ഇന്ന് ജയിച്ചാല്&#x200d; സൂപ്പര്&#x200d; ഫോറിലേക്ക് പ്രവേശിക്കാം. നേരത്തെ ഒമാനെതിരെ 93 റണ്&#x200d;സിന്റെ ജയം അവര്&#x200d; നേടിയിരുന്നു. ഇതിനകം ഇന്ത്യ സൂപ്പര്&#x200d; ഫോറിലെത്തിയിട്ടുണ്ട്. പാകിസ്താന്&#x200d; മുന്നേറിയാല്&#x200d; വീണ്ടും ഇന്ത്യ-പാക് ഏറ്റുമുട്ടല്&#x200d; അരങ്ങേറും.</p>
<p>ഇന്ത്യ-പാക് മത്സരത്തില്&#x200d; ടോസിനും മത്സരശേഷവും പതിവായി നടക്കുന്ന കൈകൊടുക്കല്&#x200d; ഇന്ത്യന്&#x200d; ക്യാപ്റ്റന്&#x200d; സൂര്യകുമാര്&#x200d; യാദവ് നിരസിച്ചിരുന്നു. പാക് ക്യാപ്റ്റന്&#x200d; സല്&#x200d;മാന്&#x200d; അലി ആഘയെയും അവഗണിച്ചു. &#8216;സ്‌പോര്&#x200d;ട്സ്മാന്&#x200d; സ്പിരിറ്റിന് പുറത്തുള്ള കാര്യങ്ങള്&#x200d; ഉണ്ടായിരുന്നു&#8217; എന്നായിരുന്നു സൂര്യയുടെ വിശദീകരണം. ഇതില്&#x200d; പ്രതിഷേധിച്ച് പാക് ക്യാപ്റ്റന്&#x200d; പോസ്റ്റ്-മാച്ച് പ്രസന്റേഷന്&#x200d; സെറിമണി ബഹിഷ്‌കരിക്കുകയും പരിശീലകന്&#x200d; മൈക്ക് ഹെസന്&#x200d; നിരാശ രേഖപ്പെടുത്തുകയും ചെയ്തു. ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയം നേടിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/will-not-withdraw-from-asia-cup-pakistan-will-go-to-face-uae-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഏഷ്യാകപ്പ്; ബാറ്റിങ് തീരുമാനം വലച്ചു; തകര്‍ത്തെറിഞ്ഞ് ഹര്‍ദികും ബുംറയും, പാകിസ്താന് രണ്ട് വിക്കറ്റ് നഷ്ടം</title>
		<link>https://www.chandrikadaily.com/1asia-cup-batting-decision-pulled-hardik-and-bumrah-smashed-pakistan-lost-two-wickets.html</link>
					<comments>https://www.chandrikadaily.com/1asia-cup-batting-decision-pulled-hardik-and-bumrah-smashed-pakistan-lost-two-wickets.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 14 Sep 2025 15:47:38 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[asia cup]]></category>
		<category><![CDATA[bumrah]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[hardik pandya]]></category>
		<category><![CDATA[news]]></category>
		<category><![CDATA[sports]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=354114</guid>

					<description><![CDATA[ആദ്യ രണ്ടോവര്‍ പിന്നിട്ടപ്പോള്‍ രണ്ടുവിക്കറ്റുകള്‍ പാകിസ്താന് നഷ്ടമായി.]]></description>
										<content:encoded><![CDATA[<p>ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്താന്&#x200d; മത്സരത്തില്&#x200d; ആദ്യ പന്തില്&#x200d;ത്തന്നെ വിക്കറ്റ് നേടി ഇന്ത്യയുടെ ഓള്&#x200d;റൗണ്ടര്&#x200d; താരം ഹാര്&#x200d;ദിക് പാണ്ഡ്യ. ആദ്യ രണ്ടോവര്&#x200d; പിന്നിട്ടപ്പോള്&#x200d; രണ്ടുവിക്കറ്റുകള്&#x200d; പാകിസ്താന് നഷ്ടമായി. മത്സരത്തില്&#x200d; ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താന്&#x200d; മികച്ച ടോട്ടല്&#x200d; പടുത്തുയര്&#x200d;ത്താമെന്ന് കരുതിയെങ്കിലും വിക്കറ്റ് വീഴ്ച കരട് ആയി മാറിയിരിക്കുകയാണ്.</p>
<p>വൈഡെറിഞ്ഞാണ് ആദ്യ ഓവര്&#x200d; ബൗളിങ്ങിനെത്തിയ ഹാര്&#x200d;ദിക് തുടക്കം കുറിച്ചത്. തുടര്&#x200d;ന്ന് ജസ്പ്രീത് ബുംറയുടെ കൈകളിലേക്ക് പാക് ഓപ്പണര്&#x200d; സായിം അയ്യൂബിനെ നല്&#x200d;കി ഹാര്&#x200d;ദിക് ഇന്ത്യയുടെ ആദ്യ വിക്കറ്റ് നേട്ടം കൈയ്യുറപ്പിച്ചു. രണ്ടാം ഓവറിലെ രണ്ടാം പന്തില്&#x200d; ബുംറ വിക്കറ്റ് കീപ്പര്&#x200d; മുഹമ്മദ് ഹാരിസിനെ (3) മടക്കിയതോടെ പാകിസ്താന്&#x200d; വലിയ കുരുക്കിലായി. ആദ്യ മത്സരത്തില്&#x200d; ഒമാനെ നേരിട്ട അതേ ടീമിനെ തന്നെയാണ് ഇന്ത്യയും പാകിസ്താനും നിലനിര്&#x200d;ത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1asia-cup-batting-decision-pulled-hardik-and-bumrah-smashed-pakistan-lost-two-wickets.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യ-പാക് മത്സരം ഇന്ന്; സ്റ്റേഡിയത്തിൽ കർശന സുരക്ഷ</title>
		<link>https://www.chandrikadaily.com/india-pakistan-match-today-tight-security-at-the-stadium.html</link>
					<comments>https://www.chandrikadaily.com/india-pakistan-match-today-tight-security-at-the-stadium.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 14 Sep 2025 05:37:01 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[asia cup]]></category>
		<category><![CDATA[dubai]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Pakistan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=354057</guid>

					<description><![CDATA[ദുബൈ: ഏഷ്യാകപ്പില്‍ ഇന്ത്യ-പാക് പോരാട്ടം ഇന്ന്. പഹല്‍ഗാം ആക്രമണത്തോടെ ഇന്ത്യ-പാക് ബന്ധം കൂടുതല്‍ വഷളായതിന് പിന്നാലെ നടക്കുന്ന ആദ്യ മത്സരമാണിത്. രാത്രി 8 മണിയോടെയാണ് മത്സരം ആരംഭിക്കുക. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സ്റ്റേഡിയത്തില്‍ സുരക്ഷ കൂടുതല്‍ കര്‍ശനമാക്കി. സെല്‍ഫി സ്റ്റിക്ക് മുതല്‍ കൊടികള്‍ക്ക് വരെ വിലക്ക് ഏര്‍പ്പെടുത്തി. ഇന്ത്യയില്‍ കളിക്കാന്‍ പാകിസ്താനും, പാകിസ്താനില്‍ കളിക്കാന്‍ ഇന്ത്യയും തയാറല്ലാത്ത സാഹചര്യത്തിലാണ് ഏഷ്യാകപ്പ് ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ യു.എ.ഇയിലേക്ക് ചേക്കേറിയത്. ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് ആരാധകര്‍ തടിച്ചുകൂടുന്ന വേദി കൂടിയാണ് ദുബൈ [&#8230;]]]></description>
										<content:encoded><![CDATA[<p>ദുബൈ: ഏഷ്യാകപ്പില്&#x200d; ഇന്ത്യ-പാക് പോരാട്ടം ഇന്ന്. പഹല്&#x200d;ഗാം ആക്രമണത്തോടെ ഇന്ത്യ-പാക് ബന്ധം കൂടുതല്&#x200d; വഷളായതിന് പിന്നാലെ നടക്കുന്ന ആദ്യ മത്സരമാണിത്. രാത്രി 8 മണിയോടെയാണ് മത്സരം ആരംഭിക്കുക. മുന്&#x200d;കരുതല്&#x200d; നടപടികളുടെ ഭാഗമായി സ്റ്റേഡിയത്തില്&#x200d; സുരക്ഷ കൂടുതല്&#x200d; കര്&#x200d;ശനമാക്കി. സെല്&#x200d;ഫി സ്റ്റിക്ക് മുതല്&#x200d; കൊടികള്&#x200d;ക്ക് വരെ വിലക്ക് ഏര്&#x200d;പ്പെടുത്തി.</p>
<p>ഇന്ത്യയില്&#x200d; കളിക്കാന്&#x200d; പാകിസ്താനും, പാകിസ്താനില്&#x200d; കളിക്കാന്&#x200d; ഇന്ത്യയും തയാറല്ലാത്ത സാഹചര്യത്തിലാണ് ഏഷ്യാകപ്പ് ഉള്&#x200d;പ്പെടെയുള്ള മത്സരങ്ങള്&#x200d; യു.എ.ഇയിലേക്ക് ചേക്കേറിയത്. ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് ആരാധകര്&#x200d; തടിച്ചുകൂടുന്ന വേദി കൂടിയാണ് ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം.</p>
<p>സ്റ്റേഡിയത്തിലെ സുരക്ഷാനിര്&#x200d;ദേശങ്ങള്&#x200d; പാലിക്കാത്തവര്&#x200d;ക്കെതിരെ കര്&#x200d;ശന നടപടിയുണ്ടാകുമെന്ന് ദുബൈ പൊലീസ് മുന്നറിയിപ്പ് നല്&#x200d;കി. സ്റ്റേഡിയത്തിലേക്ക് കൊണ്ടുവരാന്&#x200d; വിലക്കുള്ള വസ്തുക്കളുടെ പട്ടികയും പുറത്തിറക്കി. റിമോട്ട് നിയന്ത്രിത ഉപകരണങ്ങള്&#x200d;, മൃഗങ്ങള്&#x200d;, വിഷ പദാര്&#x200d;ഥങ്ങള്&#x200d;, പവര്&#x200d; ബാങ്ക്, പടക്കം, ലേസര്&#x200d; പോയിന്റര്&#x200d;, ഗ്ലാസ് വസ്തുക്കള്&#x200d;, സെല്&#x200d;ഫി സ്റ്റിക്ക്, മോണോപോഡ്, കുട, മൂര്&#x200d;ച്ചയുള്ള ഉപകരണങ്ങള്&#x200d;, പുറത്തുനിന്നുള്ള ഭക്ഷണപാനീയങ്ങള്&#x200d;, കൊടികള്&#x200d; ബാനറുകള്&#x200d; എന്നിവക്കെല്ലാം വിലക്കുണ്ട്. നിയമം ലംഘിച്ചാല്&#x200d; 5000 ദിര്&#x200d;ഹം മുതല്&#x200d; 30,000 ദിര്&#x200d;ഹം വരെ പിഴയും മൂന്ന് മാസം തടവും ശിക്ഷ ലഭിക്കും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-pakistan-match-today-tight-security-at-the-stadium.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഏഷ്യ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കും; നയം വ്യക്തമാക്കി ബിസിസിഐ സെക്രട്ടറി</title>
		<link>https://www.chandrikadaily.com/india-will-play-pakistan-in-asia-cup-bcci-secretary-clarifies-policy.html</link>
					<comments>https://www.chandrikadaily.com/india-will-play-pakistan-in-asia-cup-bcci-secretary-clarifies-policy.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 07 Sep 2025 09:38:42 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[asia cup]]></category>
		<category><![CDATA[bcci]]></category>
		<category><![CDATA[dubai]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Pakistan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=353070</guid>

					<description><![CDATA[ഡൽഹി: സെപ്റ്റംബർ 14ന് ദുബായിൽ നടക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെ നേരിടുന്നതിൽ പ്രതിഷേധം തുടരുന്നതിനിടെ ബിസിസിഐയുടെ നയം വ്യക്തമാക്കി സെക്രട്ടറി ദേവജിത് സൈകിയ. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് അടുത്തിടെ പുറത്തിറക്കിയ നയരേഖ ഉദ്ധരിച്ചാണ് സെക്രട്ടറിയുടെ ഈ വിശദീകരണം. ഇന്ത്യയുമായി അടുപ്പം കാത്തുസൂക്ഷിക്കാത്ത ഒരു രാജ്യത്തിനെതിരെയും ബഹുരാഷ്ട്ര ടൂർണമെൻ്റുകളിൽ പങ്കെടുക്കുന്നതിന് കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. അതിനാൽ ഏതൊരു ഐസിസി ടൂർണമെൻ്റിലും ഇന്ത്യയുമായി നല്ല ബന്ധമില്ലാത്ത ഒരു രാജ്യം ഉൾപ്പെട്ടാലും ഇന്ത്യൻ ക്രിക്കറ്റ് ടീം കളിക്കേണ്ടതുണ്ടെന്ന് [&#8230;]]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ഡൽഹി: സെപ്റ്റംബർ 14ന് ദുബായിൽ നടക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെ നേരിടുന്നതിൽ പ്രതിഷേധം തുടരുന്നതിനിടെ ബിസിസിഐയുടെ നയം വ്യക്തമാക്കി സെക്രട്ടറി ദേവജിത് സൈകിയ. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് അടുത്തിടെ പുറത്തിറക്കിയ നയരേഖ ഉദ്ധരിച്ചാണ് സെക്രട്ടറിയുടെ ഈ വിശദീകരണം.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ഇന്ത്യയുമായി അടുപ്പം കാത്തുസൂക്ഷിക്കാത്ത ഒരു രാജ്യത്തിനെതിരെയും ബഹുരാഷ്ട്ര ടൂർണമെൻ്റുകളിൽ പങ്കെടുക്കുന്നതിന് കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. അതിനാൽ ഏതൊരു ഐസിസി ടൂർണമെൻ്റിലും ഇന്ത്യയുമായി നല്ല ബന്ധമില്ലാത്ത ഒരു രാജ്യം ഉൾപ്പെട്ടാലും ഇന്ത്യൻ ക്രിക്കറ്റ് ടീം കളിക്കേണ്ടതുണ്ടെന്ന് ബിസിസിഐ സെക്രട്ടറി ചൂണ്ടിക്കാട്ടി.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>&#8220;കായികരംഗത്ത് ഒരു ടീം മത്സരം ബഹിഷ്കരിച്ചാൽ അതിനുള്ള പ്രത്യാഘാതങ്ങൾ വലുതാണ്. അത് പാകിസ്ഥാനെതിരെ ആയാൽ പോലും. ചിലപ്പോൾ ഇന്ത്യൻ ടീമിന് വിലക്ക് വരെ നേരിട്ടേക്കാം. ഞങ്ങൾ ഇന്ത്യ സർക്കാരിൻ്റെ യുവജന-കായിക വികസന വകുപ്പ് രൂപപ്പെടുത്തിയ നയമാണ് പിന്തുടരുന്നത്. അതിനാൽ, ഞങ്ങൾ പിന്തുടരുന്ന നയം കേന്ദ്ര ഗവൺമെൻ്റ് രൂപപ്പെടുത്തിയ നയവുമായി പൂർണമായും യോജിക്കുന്നു. അതിനായി ബിസിസിഐ അത് പിന്തുടരേണ്ടിവരും. നയം പിന്തുടരുന്നതിൽ ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട്. ക്രിക്കറ്റിനെ മാത്രമല്ല, മറ്റു ഗെയിമുകളെയും കണക്കിലെടുത്ത് ആ നയം വളരെ മനോഹരമായി നടപ്പിലാക്കിയിരിക്കുന്നു,&#8221; ദേവജിത് സൈകിയ പറഞ്ഞു.</p>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>&#8220;ഏഷ്യൻ ക്രിക്കറ്റ് കൗൺസിലോ ഐസിസിയോ ആതിഥേയത്വം വഹിക്കുന്ന ഏതെങ്കിലും ബഹുരാഷ്ട്ര ടൂർണമെൻ്റുകൾ ഇന്ത്യ ബഹിഷ്കരിക്കുമെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, അല്ലെങ്കിൽ മറ്റേതെങ്കിലും കായിക ഇനങ്ങളെ എടുക്കുകയാണെങ്കിൽ, ഫിഫ ടൂർണമെന്റോ എഎഫ്‌സി ടൂർണമെന്റോ അല്ലെങ്കിൽ ബഹുരാഷ്ട്ര ടീമുകൾ ഉൾപ്പെടുന്ന മറ്റേതെങ്കിലും അത്‌ലറ്റിക് ടൂർണമെന്റോ, ഇന്ത്യ ഒരു പ്രത്യേക രാജ്യവുമായി കളിക്കുന്നില്ല, അപ്പോൾ ഇന്ത്യൻ ഫെഡറേഷനെതിരെ ഉപരോധങ്ങൾ ഉണ്ടായേക്കാം,&#8221; സൈകിയ കൂട്ടിച്ചേർത്തു.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ഏപ്രിൽ 22ന് ജമ്മു കശ്മീരിലെ പഹൽഗാമിലെ പാകിസ്ഥാനികളായ തീവ്രവാദികൾ 26 വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ ഭീകരാക്രമണത്തെ തുടർന്നാണ് പാകിസ്ഥാനുമായുള്ള മത്സരങ്ങൾ നടത്തുന്നതിൽ പ്രതിഷേധം ഉടലെടുത്തത്. മുൻ ക്രിക്കറ്റ് താരങ്ങളും ആരാധകരും ഉൾപ്പെടെ മത്സരത്തിൽ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ചിലർ മത്സരം ബഹിഷ്കരിക്കാൻ പോലും ആഹ്വാനം ചെയ്തിരുന്നു.</p>
</div>
</div>
</div>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-will-play-pakistan-in-asia-cup-bcci-secretary-clarifies-policy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഏഷ്യ കപ്പ് മത്സരങ്ങളുടെ സമയം മാറ്റി; തീരുമാനം യുഎഇയിലെ കടുത്ത ചൂട് മൂലം</title>
		<link>https://www.chandrikadaily.com/asia-cup-matches-postponed-decision-due-to-extreme-heat-in-uae.html</link>
					<comments>https://www.chandrikadaily.com/asia-cup-matches-postponed-decision-due-to-extreme-heat-in-uae.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 31 Aug 2025 10:11:10 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[asia cup]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[UAE]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=352317</guid>

					<description><![CDATA[ദുബൈ: യുഎഇയിൽ നേരിടുന്ന കടുത്ത ചൂട് കാരണം ഏഷ്യ കപ്പിലെ 19 മത്സരങ്ങളിൽ 18 മത്സരണങ്ങൾക്ക് സമയമാറ്റം. പുതിയ റിപ്പോർട്ടുകളനുസരിച്ച് 6:30 PM നായിരിക്കും (8:00PM IST) മത്സരങ്ങൾ ആരംഭിക്കുക. നേരത്തെ ഏഷ്യൻ ക്രിക്കറ്റ് അസോസിയേഷൻ പുറത്തുവിട്ട ഷെഡ്യൂളനുസരിച്ച് യുഎഇ സമയം വൈകീട്ട് 6:00 മണിക്കായിരുന്നു മത്സരങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചിരുന്നത്. എമിറേറ്റ്സ്‌ ക്രിക്കറ്റ് ബോർഡ് അവരുടെ വെബ്‌സൈറ്റിലൂടെയാണ് ഈ വിവരം പുറത്തു വിട്ടത്. സെപ്റ്റംബർ 15ന് നടക്കാനിരിക്കുന്ന യുഎഇ ഒമാൻ മത്സരം യുഎഇ സമയം വൈകീട്ട് 4:00 [&#8230;]]]></description>
										<content:encoded><![CDATA[<p>ദുബൈ: യുഎഇയിൽ നേരിടുന്ന കടുത്ത ചൂട് കാരണം ഏഷ്യ കപ്പിലെ 19 മത്സരങ്ങളിൽ 18 മത്സരണങ്ങൾക്ക് സമയമാറ്റം. പുതിയ റിപ്പോർട്ടുകളനുസരിച്ച് 6:30 PM നായിരിക്കും (8:00PM IST) മത്സരങ്ങൾ ആരംഭിക്കുക. നേരത്തെ ഏഷ്യൻ ക്രിക്കറ്റ് അസോസിയേഷൻ പുറത്തുവിട്ട ഷെഡ്യൂളനുസരിച്ച് യുഎഇ സമയം വൈകീട്ട് 6:00 മണിക്കായിരുന്നു മത്സരങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചിരുന്നത്. എമിറേറ്റ്സ്‌ ക്രിക്കറ്റ് ബോർഡ് അവരുടെ വെബ്‌സൈറ്റിലൂടെയാണ് ഈ വിവരം പുറത്തു വിട്ടത്.</p>
<p>സെപ്റ്റംബർ 15ന് നടക്കാനിരിക്കുന്ന യുഎഇ ഒമാൻ മത്സരം യുഎഇ സമയം വൈകീട്ട് 4:00 (5:30 PM IST) ന് നടക്കുക. ഇന്ത്യ ആദ്യ മത്സരത്തിൽ സെപ്റ്റംബർ 10ന് യുഎഇയെ നേരിടും. ഇന്ത്യ പാകിസ്ഥാൻ മത്സരം സെപ്റ്റംബർ 14 ന് ദുബൈ അന്തരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടക്കും. ഇന്ത്യൻ ടീമിന്റെ എല്ലാ മത്സരങ്ങളും ഇന്ത്യൻ സമയം രാത്രി 8:00ന്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/asia-cup-matches-postponed-decision-due-to-extreme-heat-in-uae.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഏഷ്യൻ കപ്പിൽ ഇന്ത്യ ഇന്ന് ഇറങ്ങുന്നു; എതിരാളികൾ ഓസ്ട്രേലിയ</title>
		<link>https://www.chandrikadaily.com/india-enters-asia-cup-today-opponents-australia.html</link>
					<comments>https://www.chandrikadaily.com/india-enters-asia-cup-today-opponents-australia.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 13 Jan 2024 08:35:56 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[asia cup]]></category>
		<category><![CDATA[australia]]></category>
		<category><![CDATA[India]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=287804</guid>

					<description><![CDATA[വൈകിട്ട് അഞ്ച് മണിക്കാണ് മത്സരം]]></description>
										<content:encoded><![CDATA[<p>കപ്പ് ഫുട്ബോളിൽ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടും. വൈകിട്ട് അഞ്ച് മണിക്കാണ് മത്സരം. സമീപകാലത്തെ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസമാണ് സുനിൽ ഛേത്രിയുടെ നീലപ്പടയ്ക്കുള്ളത്. കഴിഞ്ഞ ചാമ്പ്യൻഷിപ്പിൽ തായ്ലാൻഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത ഇന്ത്യ പക്ഷേ യുഎഇയോടും ബഹ്റൈനോടും പരാജയപ്പെട്ടു. ഇത്തവണ ഓസ്ട്രേലിയയ്ക്കൊപ്പം സിറിയയും കസാക്കിസ്ഥാനുമാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ളത്.</p>
<p>ഏഷ്യൻ കപ്പിൽ ഇന്ത്യ ഇറങ്ങുന്നു; എതിരാളികൾ ഓസ്ട്രേലിയ<br />
ഖത്തറിൽ 2022 ഒക്ടോബറിൽ നടന്ന ലോകകപ്പിൽ പ്രീക്വാർട്ടർ വരെയെത്തിയ ടീമാണ് ഓസ്ട്രേലിയ. ശക്തരായ എതിരാളികളെ തോൽപ്പിക്കുക ഇന്ത്യയ്ക്ക് ഏറെ പ്രയാസകരമാണ്. എങ്കിലും അടുത്ത ലോകകപ്പിന് യോഗ്യതാ സാധ്യതകൾ തേടുന്ന ഇന്ത്യയ്ക്ക് ഓസ്ട്രേലിയയോട് കീഴടങ്ങിപോരുന്നത് താൽപ്പര്യമുണ്ടാകില്ല. ഇക്കാര്യം ഇന്ത്യൻ നായകൻ സുനിൽ ഛേത്രി വ്യക്തമാക്കി കഴിഞ്ഞു.</p>
<p>ഏഷ്യന്&#x200d; കപ്പില്&#x200d; ഇന്ത്യയ്ക്ക് നേരിടാനുള്ളത് അതിശക്തരായ എതിരാളികളെയാണ്. ഇതിനുള്ള കഠിനപരിശ്രമത്തിലാണ് ഇന്ത്യന്&#x200d; ടീം. എങ്കിലും എതിരാളികളെക്കുറിച്ച് ആശങ്കയില്ല. ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ കളിക്കുന്ന സാഹചര്യത്തിൽ ടീം ഇന്ത്യയുടെ കരുത്തും ദൗര്&#x200d;ബല്യവും വിലയിരുത്താനുള്ള അവസരമാണിത്. ഖത്തറില്&#x200d; ലഭിക്കുന്ന ആരാധക പിന്തുണയും വലുതാണെന്നും സുനിൽ ഛേത്രി പ്രതികരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-enters-asia-cup-today-opponents-australia.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിറാജിന്റെ മുന്നില്&#x200d; മുട്ടുമടക്കി ലങ്ക; ഇന്ത്യക്ക് എട്ടാം ഏഷ്യ കപ്പ് കിരീടം</title>
		<link>https://www.chandrikadaily.com/lanka-kneels-before-siraj-8th-asia-cup-title-for-india.html</link>
					<comments>https://www.chandrikadaily.com/lanka-kneels-before-siraj-8th-asia-cup-title-for-india.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 17 Sep 2023 13:02:02 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[world]]></category>
		<category><![CDATA[asia cup]]></category>
		<category><![CDATA[Final]]></category>
		<category><![CDATA[Srilanka]]></category>
		<category><![CDATA[trophy]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=274979</guid>

					<description><![CDATA[മുഹമ്മദ് സിറാജാണു കളിയിലെ താരം]]></description>
										<content:encoded><![CDATA[<p>ഏഷ്യാ കപ്പ് ക്രിക്കറ്റില്&#x200d; ഇന്ത്യയ്ക്ക് എട്ടാം കിരീടം. കലാശ പോരാട്ടത്തില്&#x200d; 10 വിക്കറ്റുകള്&#x200d;ക്ക് ഇന്ത്യ വിജയിച്ചു. ശ്രീലങ്ക ഉയര്&#x200d;ത്തിയ 51 റണ്&#x200d;സ് ഏക പക്ഷീയമായ 6.1 ഓവറില്&#x200d; ഇന്ത്യ മറികടന്നു. ഓപ്പണര്&#x200d;മാരായ ശുഭ്മന്&#x200d; ഗില്&#x200d; (27), ഇഷാന്&#x200d; കിഷന്&#x200d; (23) എന്നിവര്&#x200d; പുറത്താകാതെ നിന്നു. മുഹമ്മദ് സിറാജാണു കളിയിലെ താരം.</p>
<p>ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്കയെ 15.2 ഓവറില്&#x200d; 50 റണ്&#x200d;സില്&#x200d; ഇന്ത്യ എറിഞ്ഞിടുകയായിരുന്നു. ഇന്ത്യയ്ക്കായി ആറു വിക്കറ്റുകള്&#x200d; മുഹമ്മദ് സിറാജ് വീഴ്ത്തി. പതും നിസംഗ (നാല് പന്തില്&#x200d; രണ്ട്), സധീര സമരവിക്രമ (പൂജ്യം), ചരിത് അസലങ്ക (പൂജ്യം), ധനഞ്ജയ ഡിസില്&#x200d;വ (രണ്ടു പന്തില്&#x200d; നാല്), ക്യാപ്റ്റന്&#x200d; ദസുന്&#x200d; ശനക (പൂജ്യം), കുശാല്&#x200d; മെന്&#x200d;ഡിസ് (34 പന്തില്&#x200d; 17) എന്നിവരാണ് സിറാജിന്റെ പന്തുകളില്&#x200d; പുറത്തായത്.</p>
<p>ഏഴ് ഓവറുകള്&#x200d; പന്തെറിഞ്ഞ സിറാജ് വഴങ്ങിയത് 21 റണ്&#x200d;സ് മാത്രം. പവര്&#x200d; പ്ലേയില്&#x200d; സിറാജ് എറിഞ്ഞ 5 ഓവറുകളിലെ (30 പന്ത്) 26 പന്തുകളിലും റണ്&#x200d;നേടാന്&#x200d; ലങ്കന്&#x200d; താരങ്ങള്&#x200d;ക്കു സാധിച്ചില്ല. ഈ 5 ഓവറുകളില്&#x200d;നിന്ന് താരം വീഴ്ത്തിയത് അഞ്ചു വിക്കറ്റുകള്&#x200d;. വഴങ്ങിയത് ഒരു ബൗണ്ടറി. ഏഷ്യാ കപ്പ് ഫൈനലിലെ ഏറ്റവും മികച്ച രണ്ടാമത്തെ ബോളിങ് പ്രകടനമാണ് കൊളംബോയില്&#x200d; സിറാജ് സ്വന്തം പേരിലാക്കിയത്.</p>
<p>ഏകദിന ചരിത്രത്തില്&#x200d; ശ്രീലങ്കയുടെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്‌കോറാണ് ഇന്ത്യയ്‌ക്കെതിരെ നേടിയത്. ശ്രീലങ്കന്&#x200d; നിരയില്&#x200d; രണ്ടക്കം കടന്നത് രണ്ടു താരങ്ങള്&#x200d; മാത്രം. കുശാല്&#x200d; മെന്&#x200d;ഡിസും (34 പന്തില്&#x200d; 17), ദുഷന്&#x200d; ഹേമന്ദയും (15 പന്തില്&#x200d; 13). പതിനാറാം ഓവറിലെ അവസാന രണ്ടു പന്തുകളിലും വിക്കറ്റുകള്&#x200d; വീഴ്ത്തി ഹാര്&#x200d;ദിക് പാണ്ഡ്യയാണ് ലങ്കയുടെ പതനം പൂര്&#x200d;ത്തിയാക്കിയത്. പാണ്ഡ്യ മൂന്നു വിക്കറ്റുകളും ജസ്പ്രീത് ബുമ്ര ഒരു വിക്കറ്റും നേടി.</p>
<p>മൂന്ന് മണിക്കു തുടങ്ങേണ്ട മത്സരം മഴ കാരണം 3.45 ഓടെയാണ് ആരംഭിക്കാന്&#x200d; സാധിച്ചത്. കഴിഞ്ഞ മത്സരങ്ങളില്&#x200d; സ്പിന്നിനെ പിന്തുണച്ചിരുന്ന പിച്ച്, ഫൈനല്&#x200d; ദിനം പേസര്&#x200d;മാരുടെ ഭാഗത്തേക്കു കൂറുമാറി. സിറാജിന്റെയും ബുമ്രയുടേയും ഓരോ ഓവറുകള്&#x200d; മെയ്ഡനായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lanka-kneels-before-siraj-8th-asia-cup-title-for-india.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എട്ടാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ ലങ്കയ്‌ക്കെതിരെ; ഏഷ്യാകപ്പ് കലാശപ്പോര് ഇന്ന്</title>
		<link>https://www.chandrikadaily.com/india-vs-lanka-aiming-for-8th-title-asia-cup-final-today.html</link>
					<comments>https://www.chandrikadaily.com/india-vs-lanka-aiming-for-8th-title-asia-cup-final-today.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Sun, 17 Sep 2023 05:51:33 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[asia cup]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=274921</guid>

					<description><![CDATA[ഇന്ന് കിരീടം സ്വന്തമാക്കിയാല്&#x200d; ലങ്കക്കത് എട്ടാം കിരീടമാവും. അത് വഴി ഇന്ത്യയുടെ റെക്കോര്&#x200d;ഡിനൊപ്പമെത്താനുമാവും.]]></description>
										<content:encoded><![CDATA[<p>കൊളംബോ:തൊട്ടരികില്&#x200d; ലോകകപ്പാണ്&#8230; അതാണ് യഥാര്&#x200d;ത്ഥ ലക്ഷ്യം. അതിന് മുമ്പ് ഇത് അവസാന ഫൈനല്&#x200d;. കപ്പടിച്ചാല്&#x200d; വര്&#x200d;ധിത വീര്യത്തോടെ മെഗാ ചാമ്പ്യന്&#x200d;ഷിപ്പിനൊരുങ്ങാം. തോറ്റാലോ-വിമര്&#x200d;ശകര്&#x200d; രംഗത്തിറങ്ങും. ടെന്&#x200d;ഷന്&#x200d; ഇരട്ടിയാവും. പല ചോദ്യങ്ങള്&#x200d;ക്കും ഉത്തരം നല്&#x200d;കേണ്ടിയും വരും. ഇന്ന് നടക്കുന്ന ഏഷ്യാ കപ്പ് ഫൈനല്&#x200d; ഇന്ത്യക്കും ശ്രീലങ്കക്കും നിര്&#x200d;ണായകം. കഴിഞ്ഞ ദിവസം അവസാന സൂപ്പര്&#x200d; ഫോര്&#x200d; പോരാട്ടത്തില്&#x200d; ബംഗ്ലാദേശിനോട് വെറുതെ തോറ്റതിന്റെ ക്ഷീണം ഇന്ത്യക്കുണ്ട്. അനായാസം ജയിക്കാമായിരുന്ന മല്&#x200d;സരത്തില്&#x200d; ബാറ്റര്&#x200d;മാര്&#x200d;ക്ക് പിഴച്ചപ്പോള്&#x200d; സെഞ്ച്വറിക്കാരനായ ശുഭ്മാന്&#x200d; ഗില്&#x200d; പോലും സമചിത്തത കാട്ടിയില്ല. ഗില്ലിന് ടീമിനെ സുന്ദരമായി വിജയത്തിലേക്ക് നയിക്കാമായിരുന്നു. സെഞ്ച്വറിയുമായി കളത്തില്&#x200d; നിറഞ്ഞ താരം അവസാന ഘട്ടത്തില്&#x200d; സിക്‌സര്&#x200d; സ്വന്തമാക്കി അടുത്ത പന്തിലും പന്തിനെ ഗ്യാലറിയിലെത്തിക്കാന്&#x200d; ശ്രമിച്ച് പിടി നല്&#x200d;കുകയായിരുന്നു. ഓള്&#x200d;റൗണ്ടര്&#x200d; ഗണത്തിലേക്ക് വളരുന്ന അക്‌സര്&#x200d; പട്ടേലും ഇതേ പിഴവ് ആവര്&#x200d;ത്തിച്ചപ്പോഴാണ് ടീം അവസാന ഓവറില്&#x200d; തോറ്റത്. ആ തോല്&#x200d;വി ക്ഷീണമല്ലെന്നാണ് ഇന്നലെ നായകന്&#x200d; രോഹിത് ശര്&#x200d;മ പറഞ്ഞത്. വിരാത് കോലി ഉള്&#x200d;പ്പെടെ പല സീനിയേഴ്‌സിനും വിശ്രമം നല്&#x200d;കിയാണ് കളിച്ചത്. ഇന്നത്തെ ഫൈനലില്&#x200d; പക്ഷേ പൂര്&#x200d;ണ കരുത്തില്&#x200d; കളിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പരുക്കിന്റെ പ്രശ്‌നങ്ങള്&#x200d; ആര്&#x200d;ക്കുമില്ല എന്നതാണ് കോച്ച് രാഹുല്&#x200d; ദ്രാവിഡിന് ആശ്വാസം നല്&#x200d;കുന്നത്.</p>
<p>എന്നാല്&#x200d; ലങ്കന്&#x200d; ക്യാമ്പില്&#x200d; സ്ഥിതി വിത്യസ്തമാണ്. പരുക്കില്&#x200d; പ്രധാന സ്പിന്നര്&#x200d; ഇന്നത്തെ കലാശത്തിനില്ല. ചാമ്പ്യന്&#x200d;ഷിപ്പില്&#x200d; മികച്ച പ്രകടനം നടത്തിയ സ്പിന്നര്&#x200d; മഹീഷ തീക്ഷണ പരുക്കില്&#x200d; പുറത്താണ്. പാക്കിസ്താനെതിരായ സൂപ്പര്&#x200d; ഫോറില്&#x200d; മല്&#x200d;സരത്തിലെ അവസാന പന്തില്&#x200d; പരുക്കേറ്റ ബൗളറുടെ ലോകകപ്പ് സാധ്യതയും ചോദ്യ ചിഹ്നമാണ്. ഇന്ത്യയില്&#x200d; നടക്കാനിരിക്കുന്ന ലോകകപ്പില്&#x200d; തീക്ഷണ ലങ്കയുടെ പ്രധാന താരമാണ്. അത് മുന്&#x200d;നിര്&#x200d;ത്തി തന്നെയാണ് അദ്ദേഹത്തെ ഫൈനലില്&#x200d; നിന്നും മാറ്റി മെഡിക്കല്&#x200d; ക്യാമ്പിലേക്ക് വിട്ടത്. ഇന്ത്യന്&#x200d; ഇലവനില്&#x200d; ഇന്ന് അക്‌സര്&#x200d; പട്ടേല്&#x200d; കളിക്കില്ല. ബംഗ്ലാദേശിനെതിരായ മല്&#x200d;സരത്തില്&#x200d; പരുക്കേറ്റ അദ്ദേഹത്തിന് പകരം വാഷിംഗ്ടണ്&#x200d; സുന്ദറിനെ ടീമിലുള്&#x200d;പ്പെടുത്തിയിട്ടുണ്ട്. വൈകീട്ട് മൂന്ന് മണി മുതലാണ് കളി. ലങ്ക നിലവിലെ ചാമ്പ്യന്മാരാണ്. ഇന്ത്യയാവട്ടെ വന്&#x200d;കരാ കിരീടം എട്ട് തവണ സ്വന്തമാക്കിയിട്ടുണ്ട്. ഇന്ന് കിരീടം സ്വന്തമാക്കിയാല്&#x200d; ലങ്കക്കത് എട്ടാം കിരീടമാവും. അത് വഴി ഇന്ത്യയുടെ റെക്കോര്&#x200d;ഡിനൊപ്പമെത്താനുമാവും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-vs-lanka-aiming-for-8th-title-asia-cup-final-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഏഷ്യാ കപ്പ് ക്രിക്കറ്റില്&#x200d; ഇന്ന് ഇന്ത്യയും നേപ്പാളും നേര്&#x200d;ക്കുനേര്&#x200d;</title>
		<link>https://www.chandrikadaily.com/today-india-and-nepal-face-each-other-in-asia-cup-cricket.html</link>
					<comments>https://www.chandrikadaily.com/today-india-and-nepal-face-each-other-in-asia-cup-cricket.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Mon, 04 Sep 2023 06:38:29 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[asia cup]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=272802</guid>

					<description><![CDATA[മൂന്ന് മണി മുതലാണ് മല്&#x200d;സരം.]]></description>
										<content:encoded><![CDATA[<p>കാന്&#x200d;ഡി: ഏഷ്യാ കപ്പ് ക്രിക്കറ്റില്&#x200d; ഇന്ന് ഇന്ത്യയും നേപ്പാളും. പാക്കിസ്താനെതിരായ ആദ്യ മല്&#x200d;സരം മഴയില്&#x200d; മുങ്ങിയത് കാരണം ഇന്നത്തെ മല്&#x200d;സരം ഇന്ത്യക്ക് നിര്&#x200d;ണായകമാണ്. ജയിച്ചാല്&#x200d; സൂപ്പര്&#x200d; ഫോറിലെത്താം. നേപ്പാളിനെ വലിയ മാര്&#x200d;ജിനില്&#x200d; വീഴ്ത്തിയ പാക്കിസ്താന്&#x200d; ഇതിനകം അടുത്ത റൗണ്ട് ഉറപ്പാക്കിയിട്ടുണ്ട്. കാന്&#x200d;ഡിയില്&#x200d; ഇന്നും മഴ ഭീഷണിയുണ്ട്.</p>
<p>മഴയില്&#x200d; കളി മുടങ്ങിയാലും ഇന്ത്യക്ക് പേടിക്കാനില്ല. നേപ്പാള്&#x200d; ഏഷ്യന്&#x200d; ക്രിക്കറ്റിലെ ശിശുക്കളാണ്. അവര്&#x200d;ക്കെതിരെ ജയത്തിനപ്പുറം മുന്&#x200d;നിരയുടെ ബാറ്റിംഗ് കരുത്താണ് തെളിയിക്കപ്പെടേണ്ടത്. പാക്കിസ്താനെതിരായ മല്&#x200d;സരത്തില്&#x200d; നായകന്&#x200d; രോഹിത് ശര്&#x200d;മ, വിരാത് കോലി, ശുഭ്മാന്&#x200d; ഗില്&#x200d;, ശ്രേയാംസ് അയ്യര്&#x200d; എന്നിവരെല്ലാം മങ്ങിയിരുന്നു. മധ്യനിരയില്&#x200d; ഇഷാന്&#x200d; കിഷന്&#x200d;, ഹാര്&#x200d;ദിക് പാണ്ഡ്യ എന്നിവരുടെ മികവാണ് ടീമിന് അനുഗ്രഹമായത്. ബൗളിംഗില്&#x200d; മാറ്റങ്ങള്&#x200d;ക്ക്് സാധ്യതയില്ല. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും രവിന്ദു ജഡേജയും കുല്&#x200d;ദിപ് യാദവും തന്നെ ഇറങ്ങും. പാക്കിസ്താനെതിരായ മല്&#x200d;സരത്തില്&#x200d; ബൗളര്&#x200d;മാര്&#x200d;ക്ക് പന്തെറിയാനായിരുന്നില്ല. മൂന്ന് മണി മുതലാണ് മല്&#x200d;സരം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/today-india-and-nepal-face-each-other-in-asia-cup-cricket.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
