<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>asifa murder-congress- &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/asifa-murder-congress/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 12 Oct 2025 17:48:13 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>asifa murder-congress- &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ആര്‍എസ്എസ് ശാഖയില്‍ ലൈംഗികാതിക്രമം; യുവാവിന്റെ ആത്മഹത്യയില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി</title>
		<link>https://www.chandrikadaily.com/sexual-assault-in-rss-branch-priyanka-gandhi-has-demanded-an-inquiry-into-the-youths-suicide.html</link>
					<comments>https://www.chandrikadaily.com/sexual-assault-in-rss-branch-priyanka-gandhi-has-demanded-an-inquiry-into-the-youths-suicide.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 12 Oct 2025 17:48:13 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[asifa murder-congress-]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[death]]></category>
		<category><![CDATA[priyankagandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=358096</guid>

					<description><![CDATA[ശാഖയില്‍ മറ്റുള്ളവര്‍ക്കും അതിക്രമങ്ങള്‍ നേരിട്ടുവെന്ന മൊഴി ഞെട്ടിക്കുന്നതാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ]]></description>
										<content:encoded><![CDATA[<p>ആര്&#x200d;എസ്എസ് ശാഖയില്&#x200d; ലൈംഗികാതിക്രമം നേരിട്ടുവെന്ന് ആരോപിച്ച് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്&#x200d; ശക്തമായ അന്വേഷണം വേണമെന്ന് പ്രിയങ്ക ഗാന്ധി എംപി. ശാഖയില്&#x200d; മറ്റുള്ളവര്&#x200d;ക്കും അതിക്രമങ്ങള്&#x200d; നേരിട്ടുവെന്ന മൊഴി ഞെട്ടിക്കുന്നതാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.<br />
കഴിഞ്ഞദിവസമാണ് ഐടി പ്രൊഫഷണല്&#x200d; അനന്തു സജിയെ തമ്പാനൂരിലെ ലോഡ്ജില്&#x200d; മരിച്ച നിലയില്&#x200d; കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് ഇന്&#x200d;സ്റ്റഗ്രാമില്&#x200d; പോസ്റ്റ് ചെയ്ത ശേഷമാണ് യുവാവ് ജീവനൊടുക്കിയത്.</p>
<p>താന്&#x200d; മാത്രമല്ല ഇരയെന്നും ആര്&#x200d;എസ്എസ് ക്യാമ്പുകളില്&#x200d; വ്യാപകമായ ലൈംഗികാതിക്രമങ്ങള്&#x200d; നടക്കുന്നുണ്ടെന്നും ഐഐ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും അവര്&#x200d; പറഞ്ഞു. &#8216;സത്യമാണെങ്കില്&#x200d;, ഇത് ഭയാനകമാണ്. ലക്ഷക്കണക്കിന് കുട്ടികളും കൗമാരക്കാരുമാണ് ഈ ക്യാമ്പുകളില്&#x200d; ഇന്ത്യയിലുടനീളമുള്ളത്. ആര്&#x200d;എസ്എസ് നേതൃത്വം ഉടന്&#x200d; നടപടിയെടുക്കണം, അവര്&#x200d; ശുദ്ധരാകണം. ആണ്&#x200d;കുട്ടികള്&#x200d;ക്കെതിരായ ലൈംഗികാതിക്രമം പെണ്&#x200d;കുട്ടികളുടേത് പോലെ വ്യാപകമായ ബാധയാണ്. ഈ പറഞ്ഞറിയിക്കാനാവാത്ത ഹീനമായ കുറ്റകൃത്യങ്ങള്&#x200d;ക്ക് ചുറ്റുമുള്ള നിശബ്ദത ലംഘിക്കേണ്ടതുണ്ട്.&#8217;</p>
<p>ഒക്ടോബര്&#x200d; 9 ന് തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്ജ് മുറിയില്&#x200d; അജിയെ (26) മരിച്ച നിലയില്&#x200d; കണ്ടെത്തി. കോട്ടയം ജില്ലയിലെ തമ്പലക്കാട് സ്വദേശിയായ അജി, ആര്&#x200d;എസ്എസുകാരുടെ തുടര്&#x200d;ച്ചയായ ലൈംഗികാതിക്രമത്തെ തുടര്&#x200d;ന്ന് കടുത്ത മാനസിക വിഷമത്തിലായിരുന്നു. അജിയുടെ മൃതദേഹം തമ്പാനൂരിലെ ലോഡ്ജ് മുറിയില്&#x200d; തൂങ്ങിമരിച്ച നിലയില്&#x200d; കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തിരുന്നു. വ്യാഴാഴ്ച വൈകീട്ട് ലോഡ്ജ് ജീവനക്കാരാണ് മൃതദേഹം കണ്ടെത്തിയത്.</p>
<p>വര്&#x200d;ഷങ്ങളോളം വിഷാദരോഗം ഉള്&#x200d;പ്പെടെയുള്ള കടുത്ത മാനസികാരോഗ്യ പ്രശ്നങ്ങള്&#x200d;ക്കെതിരെ പോരാടിയ ശേഷമാണ് തന്റെ ജീവിതം അവസാനിപ്പിക്കാന്&#x200d; തീരുമാനിച്ചതെന്ന് അതേ ദിവസം തന്നെ ലൈവായി വന്ന തന്റെ ഇന്&#x200d;സ്റ്റാഗ്രാം അക്കൗണ്ടില്&#x200d; ഷെഡ്യൂള്&#x200d; ചെയ്ത പോസ്റ്റില്&#x200d; അനന്ദു പറഞ്ഞു. കുട്ടിക്കാലത്ത് താന്&#x200d; നേരിട്ട ഭയാനകമായ ലൈംഗികാതിക്രമം മൂലമാണ് ഈ അസ്വസ്ഥതകള്&#x200d; ഉണ്ടായതെന്ന് അദ്ദേഹം ആരോപിച്ചു.</p>
<p>&#8216;ഞാന്&#x200d; ആത്മഹത്യ ചെയ്യുന്നത് ഒരു പെണ്&#x200d;കുട്ടിയോ, പ്രണയബന്ധമോ, കടബാധ്യതയോ, അതുപോലുള്ള മറ്റെന്തെങ്കിലും കാരണമോ അല്ല. എന്റെ ഉത്കണ്ഠയും വിഷാദവും മൂലമാണ് ഞാന്&#x200d; ഇത് ചെയ്യുന്നത്. കൂടാതെ, എന്റെ മരുന്നുകള്&#x200d; കാരണം, എനിക്ക് എന്റെ ജോലിയില്&#x200d; ശ്രദ്ധ കേന്ദ്രീകരിക്കാന്&#x200d; കഴിയില്ല,&#8217; അദ്ദേഹം പറഞ്ഞു.</p>
<p>കുട്ടിക്കാലത്ത് ആര്&#x200d;എസ്എസില്&#x200d; ചേര്&#x200d;ന്ന അനന്ദു, കുട്ടിക്കാലത്ത് താന്&#x200d; അനുഭവിച്ച ലൈംഗികവും ശാരീരികവുമായ ആവര്&#x200d;ത്തിച്ചുള്ള പീഡനങ്ങള്&#x200d; മൂലമുണ്ടാകുന്ന മാനസിക രോഗങ്ങള്&#x200d;ക്ക് സംഘടനയാണ് ഉത്തരവാദിയെന്ന് ആരോപിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sexual-assault-in-rss-branch-priyanka-gandhi-has-demanded-an-inquiry-into-the-youths-suicide.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ബി.ജെ.പി ബലാത്സംഗികള്&#x200d;&#8217;; ബോളിവുഡ് നടി പാര്&#x200d;ട്ടി വിട്ടു</title>
		<link>https://www.chandrikadaily.com/actor-quits-bjp-accuses-saffron-party-of-protecting-rapists-news.html</link>
					<comments>https://www.chandrikadaily.com/actor-quits-bjp-accuses-saffron-party-of-protecting-rapists-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 19 Apr 2018 11:30:49 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Asifa Murder]]></category>
		<category><![CDATA[asifa murder-congress-]]></category>
		<category><![CDATA[bjp attack]]></category>
		<category><![CDATA[mallika rajputh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=81161</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: കഠ്‌വ സംഭവത്തില്&#x200d; പ്രതിഷേധിച്ച് ബോളിവുഡ് നടി പാര്&#x200d;ട്ടി വിട്ടു. ബലാത്സംഗികളെ സംരക്ഷിക്കാന്&#x200d; ബി.ജെ.പി ശ്രമിക്കുകയാണെന്ന് പറഞ്ഞാണ് മല്ലിക രജ്പുത് പാര്&#x200d;ട്ടി വിട്ടത്. &#8216;തുടര്&#x200d;ച്ചയായി ബലാത്സംഗികളെ പ്രോല്&#x200d;സാഹിപ്പിക്കുന്ന ഈ പാര്&#x200d;ട്ടിയില്&#x200d; തുടരാന്&#x200d; ഞാന്&#x200d; ആഗ്രഹിക്കുന്നില്ല. ബി.ജെ.പിക്കാര്&#x200d; ഉള്&#x200d;പ്പെട്ട കഠ്‌വ, ഉന്നാവോ കേസുകളില്&#x200d; അതിവേഗത്തില്&#x200d; വിചാരണ നടക്കുവാനും കുറ്റവാളികള്&#x200d;ക്ക് വധശിക്ഷ നല്&#x200d;കാനുമാണ് ബി.ജെ.പി ശ്രമിക്കേണ്ടത്. എന്നാല്&#x200d; ഹിന്ദു-മുസ്‌ലിം പ്രശ്‌നങ്ങളുണ്ടാക്കാനാണ് അവര്&#x200d; ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്&#x200d; ഞാന്&#x200d; പാര്&#x200d;ട്ടി വിടുകയാണ്&#8217;; മല്ലിക രജ്പുത് വീഡിയോയില്&#x200d; പറയുന്നു. കഠ്‌വ കേസിലും ഉന്നാവോ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: കഠ്‌വ സംഭവത്തില്&#x200d; പ്രതിഷേധിച്ച് ബോളിവുഡ് നടി പാര്&#x200d;ട്ടി വിട്ടു. ബലാത്സംഗികളെ സംരക്ഷിക്കാന്&#x200d; ബി.ജെ.പി ശ്രമിക്കുകയാണെന്ന് പറഞ്ഞാണ് മല്ലിക രജ്പുത് പാര്&#x200d;ട്ടി വിട്ടത്.</p>
<p><img loading="lazy" class="wp-image-81162 size-full" src="https://www.chandrikadaily.com/wp-content/uploads/2018/04/2016_8LargePhoto26_Aug_2016_26082016215209.jpg" alt="" width="283" height="250" /></p>
<p>&#8216;തുടര്&#x200d;ച്ചയായി ബലാത്സംഗികളെ പ്രോല്&#x200d;സാഹിപ്പിക്കുന്ന ഈ പാര്&#x200d;ട്ടിയില്&#x200d; തുടരാന്&#x200d; ഞാന്&#x200d; ആഗ്രഹിക്കുന്നില്ല. ബി.ജെ.പിക്കാര്&#x200d; ഉള്&#x200d;പ്പെട്ട കഠ്‌വ, ഉന്നാവോ കേസുകളില്&#x200d; അതിവേഗത്തില്&#x200d; വിചാരണ നടക്കുവാനും കുറ്റവാളികള്&#x200d;ക്ക് വധശിക്ഷ നല്&#x200d;കാനുമാണ് ബി.ജെ.പി ശ്രമിക്കേണ്ടത്. എന്നാല്&#x200d; ഹിന്ദു-മുസ്‌ലിം പ്രശ്‌നങ്ങളുണ്ടാക്കാനാണ് അവര്&#x200d; ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്&#x200d; ഞാന്&#x200d; പാര്&#x200d;ട്ടി വിടുകയാണ്&#8217;; മല്ലിക രജ്പുത് വീഡിയോയില്&#x200d; പറയുന്നു.</p>
<p>കഠ്‌വ കേസിലും ഉന്നാവോ കേസിലും പ്രതികളായ ബി.ജെ.പിക്കാരെ സംരക്ഷിക്കാന്&#x200d; മന്ത്രിമാര്&#x200d; ഉള്&#x200d;പ്പെടെയുള്ളവര്&#x200d; രംഗത്തെത്തിയിരുന്നു. ഇതില്&#x200d; പ്രതിഷേധിച്ചാണ് താരത്തിന്റെ പാര്&#x200d;ട്ടി വിടല്&#x200d;.</p>
<p>2017-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായാണ് ഉത്തര്&#x200d;പ്രദേശിലെ സുല്&#x200d;ത്താന്&#x200d;പൂര്&#x200d; സ്വദേശിയായ മല്ലിക ബി.ജെ.പിയില്&#x200d; അംഗമായത്. യു.പിയിലെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പൊതുവേദിയില്&#x200d; വെച്ചാണ് മല്ലികക്ക് ബി.ജെ.പി അംഗത്വം നല്&#x200d;കിയത്.</p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2FJantaKaReporterHN%2Fvideos%2F2046522799000717%2F&amp;show_text=0&amp;width=560" width="560" height="420" frameborder="0" scrolling="no" allowfullscreen="allowfullscreen"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/actor-quits-bjp-accuses-saffron-party-of-protecting-rapists-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കഠ്‌വ കേസ്: നീതിക്കായി പോരാടുന്നത് ഈ അഞ്ച് ധൈര്യശാലികളാണ്</title>
		<link>https://www.chandrikadaily.com/meet-the-five-bravehearts-who-are-fighting-for-justice-for-the-kathua-rape-victim-news.html</link>
					<comments>https://www.chandrikadaily.com/meet-the-five-bravehearts-who-are-fighting-for-justice-for-the-kathua-rape-victim-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 19 Apr 2018 09:28:22 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Asifa Murder]]></category>
		<category><![CDATA[asifa murder-congress-]]></category>
		<category><![CDATA[deepika singh rajavath]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=81121</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ടി.വി ചാനലുകളില്&#x200d;, പത്രത്താളുകളില്&#x200d;, സാമൂഹിക മാധ്യമങ്ങളില്&#x200d;, തുടങ്ങി തെരുവില്&#x200d; വരെ കഴിഞ്ഞ കുറേ ദിവസങ്ങളിലായി കേള്&#x200d;ക്കുന്നത് ഒരു പെണ്&#x200d;കുട്ടിയുടെ നീതിക്കുവേണ്ടിയുള്ള മുറവിളികളാണ്. ജമ്മുകാശ്മീരില്&#x200d; കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആസിഫ ബാനുവെന്ന പെണ്&#x200d;കുട്ടിക്ക് നീതി ലഭിക്കണമെന്ന ആവശ്യം രാജ്യവും കടന്ന് മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ജനുവരി 17-നാണ് ജമ്മുവില്&#x200d; കൊല്ലപ്പെട്ട ആസിഫയുടെ മൃതദേഹം കണ്ടെത്തുന്നത്. ജമ്മുകാശ്മീരിലെ ബകര്&#x200d;വാള്&#x200d; മുസ്‌ലിം സമുദായത്തില്&#x200d;പെട്ട പെണ്&#x200d;കുട്ടിയാണ് ആസിഫ ബാനു. പൊലീസുകാരും ക്ഷേത്രപൂജാരിയും ചേര്&#x200d;ന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ആസിഫ കേസില്&#x200d; രണ്ടു [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ടി.വി ചാനലുകളില്&#x200d;, പത്രത്താളുകളില്&#x200d;, സാമൂഹിക മാധ്യമങ്ങളില്&#x200d;, തുടങ്ങി തെരുവില്&#x200d; വരെ കഴിഞ്ഞ കുറേ ദിവസങ്ങളിലായി കേള്&#x200d;ക്കുന്നത് ഒരു പെണ്&#x200d;കുട്ടിയുടെ നീതിക്കുവേണ്ടിയുള്ള മുറവിളികളാണ്. ജമ്മുകാശ്മീരില്&#x200d; കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആസിഫ ബാനുവെന്ന പെണ്&#x200d;കുട്ടിക്ക് നീതി ലഭിക്കണമെന്ന ആവശ്യം രാജ്യവും കടന്ന് മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ജനുവരി 17-നാണ് ജമ്മുവില്&#x200d; കൊല്ലപ്പെട്ട ആസിഫയുടെ മൃതദേഹം കണ്ടെത്തുന്നത്.</p>
<p>ജമ്മുകാശ്മീരിലെ ബകര്&#x200d;വാള്&#x200d; മുസ്‌ലിം സമുദായത്തില്&#x200d;പെട്ട പെണ്&#x200d;കുട്ടിയാണ് ആസിഫ ബാനു. പൊലീസുകാരും ക്ഷേത്രപൂജാരിയും ചേര്&#x200d;ന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ആസിഫ കേസില്&#x200d; രണ്ടു മാസത്തെ പ്രതിഷേധത്തെ തുടര്&#x200d;ന്നാണ് തുടര്&#x200d;നടപടികളുണ്ടാവുന്നത്. സഞ്ജി റാം, സ്‌പെഷ്യല്&#x200d; പോലീസ് ഓഫീസര്&#x200d;മാരായ ദീപക് ഖജൂരിയ, സുരെന്ദര്&#x200d; വെര്&#x200d;മ, സബ് ഇന്&#x200d;സ്‌പെക്ടര്&#x200d; ആനന്ദ് ദത്ത, ഹെഡ് കോണ്&#x200d;സ്റ്റബിള്&#x200d; തിലക് രാജ്, പര്&#x200d;വേഷ് കുമാര്&#x200d;, സഞ്ജിയുടെ പ്രായപൂര്&#x200d;ത്തിയാകാത്ത മകന്&#x200d; വിശാല എന്നിവരാണ് ആസിഫ കേസിലെ പ്രതികള്&#x200d;. എന്നാല്&#x200d; കേസില്&#x200d; പ്രതികള്&#x200d;ക്കനുകൂലമായി ജമ്മു കാശ്മീര്&#x200d; മന്ത്രിസഭയിലെ ബിജെപി മന്ത്രിമാരായ ലാല്&#x200d; സിങ്, ചന്ദര്&#x200d; പ്രകാശ് എന്നിവര്&#x200d; രംഗത്തുവരികയും കേസില്&#x200d; കുറ്റപത്രം രേഖപ്പെടുത്തുന്നതിനെ അഭിഭാഷകര്&#x200d; എതിര്&#x200d;ത്തതും വലിയ പ്രതിഷേധങ്ങള്&#x200d;ക്ക് കാരണമാവുകയായിരുന്നു.</p>
<p>എന്നാല്&#x200d; ഏറെ ഭീഷണികള്&#x200d;ക്കിടയിലും കേസ് പുറംലോകത്തെത്തിക്കാന്&#x200d; അഞ്ചു ധൈര്യശാലികളാണ് മുന്നിട്ടിറങ്ങിയത്.</p>
<p>രാഹുല്&#x200d; പണ്ഡിറ്റ- കേസിന്റെ ആദ്യദിനം മുതല്&#x200d; വാര്&#x200d;ത്ത പുറത്തുകൊണ്ടുവരാന്&#x200d; പരിശ്രമിച്ച മാധ്യമപ്രവര്&#x200d;ത്തകനാണ് രാഹുല്&#x200d; പണ്ഡിറ്റ. അദ്ദേഹത്തിന്റെ ഗ്രൗണ്ട് റിപ്പോര്&#x200d;ട്ടുകളാണ് രാജ്യത്തിനു മുന്നില്&#x200d; ആസിഫക്കു നേരിട്ട ദുരന്തം വെളിപ്പെടുത്തിയത്. കേസിലെ പ്രധാനപ്പെട്ട തെളിവുകളും രാഹുലിന്റെ റിപ്പോര്&#x200d;ട്ടുകളാണ്.</p>
<p>ദിപീക സിങ് രജാവത് ആസിഫകേസില്&#x200d; വാദിക്കാനെത്തുന്ന അഭിഭാഷകയാണ് ദീപിക സിങ് രജാവത്. ഒട്ടേറെ ഭീഷണികള്&#x200d;ക്ക് നടുവില്&#x200d; നില്&#x200d;ക്കുമ്പോഴാണ് ദീപിക കേസ് ഏറ്റെടുക്കുന്നത്. താന്&#x200d; കൊല്ലപ്പെടാനും ബലാത്സംഗം ചെയ്യപ്പെടാനും സാധ്യതയുണ്ടെന്ന് സുപ്രീംകോടതിക്കുമുന്നില്&#x200d; ദീപിക വെളിപ്പെടുത്തിയതനുസരിച്ച് ദീപികക്ക് സുരക്ഷ നല്&#x200d;കാന്&#x200d; കോടതി ഉത്തരവിട്ടിരുന്നു.</p>
<p>രമേഷ്‌കുമാര്&#x200d; ജെല്ല-അന്വേഷണ ഉദ്യോഗസ്ഥനായ രമേഷ്‌കുമാര്&#x200d; ജെല്ലയുടെ റിപ്പോര്&#x200d;ട്ട് കേസില്&#x200d; നിര്&#x200d;ണ്ണായകമാണ്. സമ്മര്&#x200d;ദ്ദങ്ങളെ അതിജീവിച്ചാണ് അതിവേഗ കോടതിയില്&#x200d; കേസ് വിചാരണക്കെത്തിക്കാന്&#x200d; ക്രൈം ബ്രാഞ്ച് എസ്എസ്പിയായ അദ്ദേഹം അന്വേഷണം പൂര്&#x200d;ത്തിയാക്കിയത്.</p>
<p>താലിബ് ഹുസൈന്&#x200d; പ്രാദേശിക അഭിഭാഷകനും സാമൂഹിക പ്രവര്&#x200d;ത്തകനുമായ താലിബ് ഹുസൈനാണ് കേസില്&#x200d; പ്രവര്&#x200d;ത്തിച്ച മറ്റൊരു വ്യക്തി. കഴിഞ്ഞ രണ്ടുമാസത്തോളമായി കേസില്&#x200d; നീതിക്കുവേണ്ടി പരിശ്രമിച്ച അദ്ദേഹത്തെ ഉത്തംപൂരില്&#x200d; ഒരുകൂട്ടമാളുകള്&#x200d; ശാരീരിരമായി ആക്രമിച്ചിരുന്നു.</p>
<p>ആസിഫ കേസില്&#x200d; നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ജമ്മു ചേംമ്പര്&#x200d; ഓഫ് കോമേഴ്‌സും രംഗത്തെത്തിയിരുന്നു. ആസിഫയുടെ നീതിക്കുവേണ്ടി പിന്തുണക്കുന്നുവെന്ന് വാര്&#x200d;ത്താസമ്മേളനം നടത്തി അവര്&#x200d; പ്രഖ്യാപിച്ചിരുന്നു. ആസിഫ കൊല്ലപ്പെട്ട പ്രദേശമുള്&#x200d;പ്പെടെ അഞ്ചംഗ സംഘം സന്ദര്&#x200d;ശിക്കുകയും വിവരങ്ങള്&#x200d; ശേഖരിച്ച് സുപ്രീംകോടതിക്ക് സമര്&#x200d;പ്പിക്കാന്&#x200d; റിപ്പോര്&#x200d;ട്ട് തയ്യാറാക്കുകയും ചെയ്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/meet-the-five-bravehearts-who-are-fighting-for-justice-for-the-kathua-rape-victim-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തനിക്കെതിരായ നുണ പ്രചരണം; സീ ന്യൂസിനെ കോടതി കയറ്റാന്&#x200d; ആസിഫയുടെ അഭിഭാഷക</title>
		<link>https://www.chandrikadaily.com/deepika-singh-lawyer-kathua-victims-family-sends-legal-notice-zee-hindi-news-alleged-false-news-vilifying-news.html</link>
					<comments>https://www.chandrikadaily.com/deepika-singh-lawyer-kathua-victims-family-sends-legal-notice-zee-hindi-news-alleged-false-news-vilifying-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 19 Apr 2018 08:17:49 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Asifa Murder]]></category>
		<category><![CDATA[asifa murder-congress-]]></category>
		<category><![CDATA[deepika singh rajavath]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=81100</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: തനിക്കെതിരെ വ്യാജവാര്&#x200d;ത്ത നല്&#x200d;കിയ ചാനലിനെതിരെ പരാതിയുമായി കഠ്‌വ കേസ് അഭിഭാഷക ദീപിക സിങ് രജാവത്. അപകീര്&#x200d;ത്തിപരമായ വാര്&#x200d;ത്ത നല്&#x200d;കിയ &#8216;സീ ഹിന്ദി ന്യൂസ്&#8217; ചാനലിനെതിരെയാണ് ദീപിക സിംങ് രജാവത് നിയമനടപടിക്കൊരുങ്ങിയിരിക്കുന്നത്. ഏപ്രില്&#x200d; 17-ാം തിയ്യതി ചാനല്&#x200d; സംപ്രേഷണം ചെയ്ത വാര്&#x200d;ത്താ പ്രോഗ്രാമിലാണ് ദീപിക സിംങ് രജാവതിനെതിരെയുള്ള അപകീര്&#x200d;ത്തിപരമായ പരാമര്&#x200d;ശങ്ങളുള്ളത്. ദീപിക ജവഹര്&#x200d;ലാല്&#x200d; നെഹ്‌റു യൂണിവേഴ്‌സിറ്റിയിലായിരിക്കുമ്പോള്&#x200d; രാജ്യദ്രോഹ പ്രവര്&#x200d;ത്തനങ്ങളെ പിന്തുണച്ചുവെന്നായിരുന്നു വാര്&#x200d;ത്തയുടെ ഉള്ളടക്കം. ജവഹര്&#x200d;ലാല്&#x200d; നെഹ്‌റു യൂണിവേഴ്‌സിറ്റിയുമായി തനിക്ക് യാതൊരു തരത്തിലുള്ള ബന്ധമില്ലെന്നും അവിടെ താമസിച്ചിട്ടില്ലെന്നും പരാതിയില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: തനിക്കെതിരെ വ്യാജവാര്&#x200d;ത്ത നല്&#x200d;കിയ ചാനലിനെതിരെ പരാതിയുമായി കഠ്‌വ കേസ് അഭിഭാഷക ദീപിക സിങ് രജാവത്. അപകീര്&#x200d;ത്തിപരമായ വാര്&#x200d;ത്ത നല്&#x200d;കിയ &#8216;സീ ഹിന്ദി ന്യൂസ്&#8217; ചാനലിനെതിരെയാണ് ദീപിക സിംങ് രജാവത് നിയമനടപടിക്കൊരുങ്ങിയിരിക്കുന്നത്.</p>
<p>ഏപ്രില്&#x200d; 17-ാം തിയ്യതി ചാനല്&#x200d; സംപ്രേഷണം ചെയ്ത വാര്&#x200d;ത്താ പ്രോഗ്രാമിലാണ് ദീപിക സിംങ് രജാവതിനെതിരെയുള്ള അപകീര്&#x200d;ത്തിപരമായ പരാമര്&#x200d;ശങ്ങളുള്ളത്. ദീപിക ജവഹര്&#x200d;ലാല്&#x200d; നെഹ്‌റു യൂണിവേഴ്‌സിറ്റിയിലായിരിക്കുമ്പോള്&#x200d; രാജ്യദ്രോഹ പ്രവര്&#x200d;ത്തനങ്ങളെ പിന്തുണച്ചുവെന്നായിരുന്നു വാര്&#x200d;ത്തയുടെ ഉള്ളടക്കം. ജവഹര്&#x200d;ലാല്&#x200d; നെഹ്‌റു യൂണിവേഴ്‌സിറ്റിയുമായി തനിക്ക് യാതൊരു തരത്തിലുള്ള ബന്ധമില്ലെന്നും അവിടെ താമസിച്ചിട്ടില്ലെന്നും പരാതിയില്&#x200d; ദീപിക വ്യക്തമാക്കി. അതേസമയം, ജെ.എന്&#x200d;.യുവിനെ അപകീര്&#x200d;ത്തിപ്പെടുത്താനുള്ള ശ്രമം കൂടി ചാനല്&#x200d; നടത്തിയെന്നും ദീപിക സിംങ് രജാവത് പരാതിയില്&#x200d; പറയുന്നു.</p>
<p>വസ്തുതക്ക് നിരക്കാത്തതാണ് വാര്&#x200d;ത്ത നല്&#x200d;കിയ ചാനലിന്റെ നടപടി. ദീപിക ജെ.എന്&#x200d;.യുവില്&#x200d; ഉണ്ടായിട്ടില്ലെന്നും ദീപികക്കുവേണ്ടി ഹാജാരാവുന്ന അഭിഭാഷക സംഗീത മദാന്&#x200d; പറഞ്ഞു. തനിക്കെതിരെയുള്ള വാര്&#x200d;ത്തയുടെ ഉറവിടം വ്യക്തമാക്കണമെന്നും സംഭവത്തില്&#x200d; ചാനല്&#x200d; മാപ്പു പറയണമെന്നുമാണ് ദീപിക പരാതിയില്&#x200d; ആവശ്യപ്പെടുന്നത്.</p>
<p>കഠ്‌വ സംഭവത്തില്&#x200d; കേസില്&#x200d; ഹാജരാവുന്ന ദീപികക്കെതിരെ നേരത്തെ സംഘ്പരിവാര്&#x200d; ശക്തികള്&#x200d; രംഗത്തെത്തിയിരുന്നു. താന്&#x200d; ബലാത്സംഗം ചെയ്യപ്പെടാനും കൊല്ലപ്പെടാനും സാധ്യതയുണ്ടെന്നും ദീപിക വെളിപ്പെടുത്തിയിരുന്നു. എന്നാല്&#x200d; കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും നീതിക്ക് വേണ്ടി നിലയുറപ്പിക്കുമെന്നും ദീപിക വ്യക്തമാക്കുകയായിരുന്നു. തുടര്&#x200d;ന്നാണ് ദീപികക്കുനേരെ അപകീര്&#x200d;ത്തികരമായ വാര്&#x200d;ത്തകള്&#x200d; പ്രത്യക്ഷപ്പെടുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/deepika-singh-lawyer-kathua-victims-family-sends-legal-notice-zee-hindi-news-alleged-false-news-vilifying-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കഠ്‌വ സംഭവം: പെണ്&#x200d;കുട്ടിയുടെ പേര് നല്&#x200d;കിയ മാധ്യമങ്ങള്&#x200d;ക്ക് 10 ലക്ഷം രൂപ പിഴ വിധിച്ച് ഡല്&#x200d;ഹി ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/media-houses-that-revealed-identity-of-girl-in-kathua-case-must-pay-rs-10-lakh-each-rules-delhi-hc-news.html</link>
					<comments>https://www.chandrikadaily.com/media-houses-that-revealed-identity-of-girl-in-kathua-case-must-pay-rs-10-lakh-each-rules-delhi-hc-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 18 Apr 2018 10:55:04 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Asifa Murder]]></category>
		<category><![CDATA[asifa murder-congress-]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=80946</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ജമ്മു കാശ്മീരിലെ കഠ്‌വയില്&#x200d; ക്രൂരമാനഭംഗത്തിനിരയായ പെണ്&#x200d;കുട്ടിയുടെ പേര് വെളിപ്പെടുത്തിയ മാധ്യമങ്ങള്&#x200d;ക്ക് ഡല്&#x200d;ഹി ഹൈക്കോടതി 10 ലക്ഷം രൂപ വീതം പിഴ വിധിച്ചു. ഇന്ത്യന്&#x200d; ശിക്ഷാനിയമം 228ലെ വകുപ്പുകളുടെ ലംഘനമാണ് മാധ്യമങ്ങള്&#x200d; നടത്തിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് ഈ മാസം 25ന് വീണ്ടും പരിഗണിക്കും. പെണ്&#x200d;കുട്ടിയുടെ പേരും ചിത്രവും നല്&#x200d;കിയ മാധ്യമസ്ഥാപനങ്ങള്&#x200d;ക്ക് ഹൈക്കോടതി നേരത്തേ നോട്ടീസ് നല്&#x200d;കിയിരുന്നു. ബക്കര്&#x200d;വാല്&#x200d; മുസ്‌ലിം സമുദായത്തില്&#x200d;പെട്ട പെണ്&#x200d;കുട്ടിയാണ് ക്രൂരമായ ലൈംഗികപീഢനത്തിനു ശേഷം കൊല്ലപ്പെട്ടത്. മാധ്യമങ്ങളിലുള്&#x200d;പ്പെടെ പെണ്&#x200d;കുട്ടിയുടെ പേരും ചിത്രവും വന്നിരുന്നു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ജമ്മു കാശ്മീരിലെ കഠ്‌വയില്&#x200d; ക്രൂരമാനഭംഗത്തിനിരയായ പെണ്&#x200d;കുട്ടിയുടെ പേര് വെളിപ്പെടുത്തിയ മാധ്യമങ്ങള്&#x200d;ക്ക് ഡല്&#x200d;ഹി ഹൈക്കോടതി 10 ലക്ഷം രൂപ വീതം പിഴ വിധിച്ചു. ഇന്ത്യന്&#x200d; ശിക്ഷാനിയമം 228ലെ വകുപ്പുകളുടെ ലംഘനമാണ് മാധ്യമങ്ങള്&#x200d; നടത്തിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് ഈ മാസം 25ന് വീണ്ടും പരിഗണിക്കും.</p>
<p>പെണ്&#x200d;കുട്ടിയുടെ പേരും ചിത്രവും നല്&#x200d;കിയ മാധ്യമസ്ഥാപനങ്ങള്&#x200d;ക്ക് ഹൈക്കോടതി നേരത്തേ നോട്ടീസ് നല്&#x200d;കിയിരുന്നു. ബക്കര്&#x200d;വാല്&#x200d; മുസ്‌ലിം സമുദായത്തില്&#x200d;പെട്ട പെണ്&#x200d;കുട്ടിയാണ് ക്രൂരമായ ലൈംഗികപീഢനത്തിനു ശേഷം കൊല്ലപ്പെട്ടത്. മാധ്യമങ്ങളിലുള്&#x200d;പ്പെടെ പെണ്&#x200d;കുട്ടിയുടെ പേരും ചിത്രവും വന്നിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/media-houses-that-revealed-identity-of-girl-in-kathua-case-must-pay-rs-10-lakh-each-rules-delhi-hc-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കഠ്‌വ സംഭവം: രാജ്യത്തിന് അപമാനകരമെന്ന് രാഷ്ട്രപതി റാം നാഥ് കോവിന്ദ്</title>
		<link>https://www.chandrikadaily.com/president-ram-nadh-govind-against-kathwa-incident-news.html</link>
					<comments>https://www.chandrikadaily.com/president-ram-nadh-govind-against-kathwa-incident-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 18 Apr 2018 07:10:14 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Asifa Murder]]></category>
		<category><![CDATA[asifa murder-congress-]]></category>
		<category><![CDATA[ram nadh govind]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=80914</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ജമ്മുകാശ്മീരില്&#x200d; പെണ്&#x200d;കുട്ടി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്&#x200d; പ്രതികരണവുമായി രാഷ്ട്രപതി റാം നാഥ് കോവിന്ദ്. ഇത്തരം സംഭവത്തില്&#x200d; രാജ്യത്തിന് അപമാനകരമെന്ന് രാഷ്ട്രപതി പറഞ്ഞു. സ്വാതന്ത്ര്യം നേടി 70 വര്&#x200d;ഷം കഴിഞ്ഞിട്ടും രാജ്യത്ത് ഇത്തരം സംഭവങ്ങള്&#x200d; ഉണ്ടാകുന്നത് നാണക്കേടാണ്. സംഭവത്തില്&#x200d; നീതി നടപ്പാകുന്നുവെന്ന് ഉറപ്പാക്കണമെന്നും കുട്ടികളുടെ സുരക്ഷ സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, ആസിഫയുടെ കൊലപാതകത്തില്&#x200d; ദിവസങ്ങള്&#x200d;ക്കു ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചത്. സ്ത്രീസുരക്ഷ ഉറപ്പു വരുത്തുമെന്നായിരുന്നു പരോക്ഷമായി സംഭവങ്ങളെ പരാമര്&#x200d;ശിച്ചുള്ള പ്രതികരണം. അതിനുശേഷമാണ് പ്രതികരണവുമായി രാഷ്ട്രപതി [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ജമ്മുകാശ്മീരില്&#x200d; പെണ്&#x200d;കുട്ടി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്&#x200d; പ്രതികരണവുമായി രാഷ്ട്രപതി റാം നാഥ് കോവിന്ദ്. ഇത്തരം സംഭവത്തില്&#x200d; രാജ്യത്തിന് അപമാനകരമെന്ന് രാഷ്ട്രപതി പറഞ്ഞു.</p>
<p>സ്വാതന്ത്ര്യം നേടി 70 വര്&#x200d;ഷം കഴിഞ്ഞിട്ടും രാജ്യത്ത് ഇത്തരം സംഭവങ്ങള്&#x200d; ഉണ്ടാകുന്നത് നാണക്കേടാണ്. സംഭവത്തില്&#x200d; നീതി നടപ്പാകുന്നുവെന്ന് ഉറപ്പാക്കണമെന്നും കുട്ടികളുടെ സുരക്ഷ സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>നേരത്തെ, ആസിഫയുടെ കൊലപാതകത്തില്&#x200d; ദിവസങ്ങള്&#x200d;ക്കു ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചത്. സ്ത്രീസുരക്ഷ ഉറപ്പു വരുത്തുമെന്നായിരുന്നു പരോക്ഷമായി സംഭവങ്ങളെ പരാമര്&#x200d;ശിച്ചുള്ള പ്രതികരണം. അതിനുശേഷമാണ് പ്രതികരണവുമായി രാഷ്ട്രപതി രംഗത്തെത്തുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/president-ram-nadh-govind-against-kathwa-incident-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആസിഫയുടെ വളര്&#x200d;ത്തു പിതാവിനെ ആശ്വസിപ്പിച്ച് ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി</title>
		<link>https://www.chandrikadaily.com/asifa-father-meet-et-muhammed-basheer-news.html</link>
					<comments>https://www.chandrikadaily.com/asifa-father-meet-et-muhammed-basheer-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 17 Apr 2018 08:05:10 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Asifa Murder]]></category>
		<category><![CDATA[asifa murder-congress-]]></category>
		<category><![CDATA[et muhammed basheer]]></category>
		<category><![CDATA[rss attack]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=80690</guid>

					<description><![CDATA[ജമ്മു: ജമ്മുകരാശ്മീരില്&#x200d; ക്രൂരമായി കൊല ചെയ്യപ്പെട്ട ആസിഫയുടെ വളര്&#x200d;ത്തുപിതാവിനെ ആശ്വസിപ്പിച്ച് ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി. ഇന്ന് രാവിലെയാണ് ഇ.ടിയും സംഘവും ജമ്മുവിലെത്തിയത്. ജമ്മുവില്&#x200d; നിന്നും അദ്ദേഹം നേരെ പോയത് ആസിഫയുടെ വളര്&#x200d;ത്തു പിതാവിന്റെ അടുത്തേക്കാണെന്ന് എം.പി ഫേസ്ബുക്കിലൂടെ അറിയിച്ചു. രാവിലെ 9.30 നാണ് ആസിഫയുടെ വളര്&#x200d;ത്തു പിതാവിനെ കണ്ടത്. പിന്നീട് അവിടെ നിന്നും ആസിഫയുടെ കുടുംബത്തെ കാണാനായി 130 കിലോമീറ്റര്&#x200d; ദൂരത്തുളള പത്തുലിതോപ്പിലേക്ക് പുറപ്പെട്ടുവെന്നും ഇതിനിടയില്&#x200d; മാധ്യമപ്രവര്&#x200d;ത്തകരെ കണ്ടുവെന്നും എം.പി പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ജമ്മു: ജമ്മുകരാശ്മീരില്&#x200d; ക്രൂരമായി കൊല ചെയ്യപ്പെട്ട ആസിഫയുടെ വളര്&#x200d;ത്തുപിതാവിനെ ആശ്വസിപ്പിച്ച് ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി. ഇന്ന് രാവിലെയാണ് ഇ.ടിയും സംഘവും ജമ്മുവിലെത്തിയത്. ജമ്മുവില്&#x200d; നിന്നും അദ്ദേഹം നേരെ പോയത് ആസിഫയുടെ വളര്&#x200d;ത്തു പിതാവിന്റെ അടുത്തേക്കാണെന്ന് എം.പി ഫേസ്ബുക്കിലൂടെ അറിയിച്ചു.</p>
<p>രാവിലെ 9.30 നാണ് ആസിഫയുടെ വളര്&#x200d;ത്തു പിതാവിനെ കണ്ടത്. പിന്നീട് അവിടെ നിന്നും ആസിഫയുടെ കുടുംബത്തെ കാണാനായി 130 കിലോമീറ്റര്&#x200d; ദൂരത്തുളള പത്തുലിതോപ്പിലേക്ക് പുറപ്പെട്ടുവെന്നും ഇതിനിടയില്&#x200d; മാധ്യമപ്രവര്&#x200d;ത്തകരെ കണ്ടുവെന്നും എം.പി പറഞ്ഞു.</p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FEtMuhammedBasheer%2Fposts%2F1213008175503274&amp;width=500" width="500" height="702" frameborder="0" scrolling="no"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/asifa-father-meet-et-muhammed-basheer-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ബഹളം വെക്കുകയാണെങ്കില്&#x200d; നിങ്ങള്&#x200d; വീട്ടിലേക്ക് മടങ്ങൂ&#8217;; പാതിരാ പ്രതിഷേധത്തില്&#x200d; പ്രവര്&#x200d;ത്തകരോട് പൊട്ടിത്തെറിച്ച് പ്രിയങ്ക ഗാന്ധി</title>
		<link>https://www.chandrikadaily.com/people-who-are-here-to-push-go-home-priyanka-vadra-news.html</link>
					<comments>https://www.chandrikadaily.com/people-who-are-here-to-push-go-home-priyanka-vadra-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 13 Apr 2018 07:15:44 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Asifa Murder]]></category>
		<category><![CDATA[asifa murder-congress-]]></category>
		<category><![CDATA[priyanka gandhi]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=80080</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: കത്വ കൊലപാതകക്കേസില്&#x200d; കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്&#x200d;ഗ്രസ് നടത്തിയ പാതിരാ പ്രതിഷേധത്തില്&#x200d; താരമായത് പ്രിയങ്കഗാന്ധി. ഇന്ത്യാഗേറ്റിന് മുന്നില്&#x200d; അര്&#x200d;ദ്ധരാത്രിയാണ് പ്രിയങ്കഗാന്ധിയും രാഹുല്&#x200d;ഗാന്ധിയും നേതൃത്വം നല്&#x200d;കിയ പ്രതിഷേധ മാര്&#x200d;ച്ച് നടന്നത്. ആയിരക്കണക്കിന് പാര്&#x200d;ട്ടി പ്രവത്തകര്&#x200d; പങ്കെടുത്ത പ്രതിഷേധത്തില്&#x200d; പ്രിയങ്കഗാന്ധിയുടെ ഇടപെടല്&#x200d; ശ്രദ്ധേയമായിരുന്നു. മാര്&#x200d;ച്ചിനിടെ തിരക്കും ബഹളവും അനുഭവപ്പെട്ടപ്പോള്&#x200d; പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകരോട് പ്രിയങ്ക ദേഷ്യപ്പെട്ട് സംസാരിച്ചത് ദേശീയമാധ്യമങ്ങളിലുള്&#x200d;പ്പെടെ വാര്&#x200d;ത്തയായി. &#8216;നമ്മളെന്തിനാണ് ഇവിടെ കൂടിയിരിക്കുന്നതെന്ന് നിങ്ങള്&#x200d;ക്കറിയില്ലേ&#8217; എന്നായിരുന്നു പ്രിയങ്കയുടെ ചോദ്യം. തിക്കും തിരക്കും ബഹളവുമില്ലാതെ നടക്കൂ. ദയവായി നിശബ്ദത പാലിക്കൂവെന്നും [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: കത്വ കൊലപാതകക്കേസില്&#x200d; കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്&#x200d;ഗ്രസ് നടത്തിയ പാതിരാ പ്രതിഷേധത്തില്&#x200d; താരമായത് പ്രിയങ്കഗാന്ധി. ഇന്ത്യാഗേറ്റിന് മുന്നില്&#x200d; അര്&#x200d;ദ്ധരാത്രിയാണ് പ്രിയങ്കഗാന്ധിയും രാഹുല്&#x200d;ഗാന്ധിയും നേതൃത്വം നല്&#x200d;കിയ പ്രതിഷേധ മാര്&#x200d;ച്ച് നടന്നത്. ആയിരക്കണക്കിന് പാര്&#x200d;ട്ടി പ്രവത്തകര്&#x200d; പങ്കെടുത്ത പ്രതിഷേധത്തില്&#x200d; പ്രിയങ്കഗാന്ധിയുടെ ഇടപെടല്&#x200d; ശ്രദ്ധേയമായിരുന്നു.</p>
<p>മാര്&#x200d;ച്ചിനിടെ തിരക്കും ബഹളവും അനുഭവപ്പെട്ടപ്പോള്&#x200d; പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകരോട് പ്രിയങ്ക ദേഷ്യപ്പെട്ട് സംസാരിച്ചത് ദേശീയമാധ്യമങ്ങളിലുള്&#x200d;പ്പെടെ വാര്&#x200d;ത്തയായി. &#8216;നമ്മളെന്തിനാണ് ഇവിടെ കൂടിയിരിക്കുന്നതെന്ന് നിങ്ങള്&#x200d;ക്കറിയില്ലേ&#8217; എന്നായിരുന്നു പ്രിയങ്കയുടെ ചോദ്യം. തിക്കും തിരക്കും ബഹളവുമില്ലാതെ നടക്കൂ. ദയവായി നിശബ്ദത പാലിക്കൂവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ബഹളം വെക്കുകയാണെങ്കില്&#x200d; നിങ്ങള്&#x200d; തിരിച്ച് വീടുകളിലേക്ക് പോകുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞുവെന്ന് മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നു. പൊലീസ് വെച്ച ബാരിക്കേഡുകള്&#x200d; ചാടിക്കടന്നാണ് പ്രിയങ്ക ഗാന്ധി പ്രതിഷേധമാര്&#x200d;ച്ചില്&#x200d; പങ്കെടുത്തത്.</p>
<p>രാഹുല്&#x200d; ഗാന്ധിയടക്കം നിരവധി കോണ്&#x200d;ഗ്രസ് നേതാക്കള്&#x200d; മെഴുകുതിരി മാര്&#x200d;ച്ചില്&#x200d; പങ്കെടുത്തു. പ്രിയങ്ക ഗാന്ധി ഭര്&#x200d;ത്താവിനും തന്റെ രണ്ട് മക്കള്&#x200d;ക്കുമൊപ്പമാണ് പ്രതിഷേധത്തിനെത്തിയത്. മധ്യപ്രദേശ് മുന്&#x200d; മുഖ്യമന്ത്രി ദിഗ് വിജയ് സിംഗ്, ഗുലാം നബി ആസാദ് തുടങ്ങിയ നിരവധി കോണ്&#x200d;ഗ്രസ് നേതാക്കളും പ്രതിഷേധത്തിനെത്തി. മുന്&#x200d; മിസ് ഇന്ത്യയും നടിയുമായ നഫീസ അലി, സാമൂഹ്യ പ്രവര്&#x200d;ത്തക ഷബ്‌നം ഹാഷ്മി തുടങ്ങി പ്രമുഖരും സ്ഥലത്തെത്തിയിരുന്നു.</p>
<p>ഡല്&#x200d;ഹിയില്&#x200d; ക്രൂരമായി കൊല്ലപ്പെട്ട നിര്&#x200d;ഭയ പെണ്&#x200d;കുട്ടിയുടെ മാതാപിതാക്കളും പ്രതിഷേധത്തില്&#x200d; എത്തിയെന്നാണ് റിപ്പോര്&#x200d;ട്ട്. ഡല്&#x200d;ഹി കോണ്&#x200d;ഗ്രസ് ഓഫീസില്&#x200d; നിന്ന് ഡല്&#x200d;ഹി നഗരമധ്യത്തിലെ ഇന്ത്യാ ഗേറ്റിലേക്കാണ് റാലി നിശ്ചയിച്ചത്. ഇത് തടയാന്&#x200d; പൊലീസ് വഴിയില്&#x200d; ബാരിക്കേഡുകള്&#x200d; ഉയര്&#x200d;ത്തിയെങ്കിലും 12 മണിയോടെ റാലി ഇന്ത്യ ഗേറ്റിലെത്തുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/people-who-are-here-to-push-go-home-priyanka-vadra-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;കാണാതായ കുതിര വീട്ടില്&#x200d; തിരിച്ചെത്തി; ആസിഫ മടങ്ങിയെത്തിയില്ല&#8217;; ആസിഫയുടെ കണ്ണീരില്&#x200d; കുതിര്&#x200d;ന്ന ഓര്&#x200d;മ്മകളില്&#x200d; പിതാവ്</title>
		<link>https://www.chandrikadaily.com/missing-horse-returned-home-but-she-didnt-father-news.html</link>
					<comments>https://www.chandrikadaily.com/missing-horse-returned-home-but-she-didnt-father-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 13 Apr 2018 06:33:56 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Asifa Murder]]></category>
		<category><![CDATA[asifa murder-congress-]]></category>
		<category><![CDATA[BJP-RSS]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[rss attack]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=80067</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആസിഫയുടെ കണ്ണീരില്&#x200d; കുതിര്&#x200d;ന്ന ഓര്&#x200d;മ്മകളില്&#x200d; കുടുംബം. സ്‌കൂളില്&#x200d; പോകാത്ത ആസിഫയായിരുന്നു രസനയിലെ ആ വീട്ടിലെ കുതിരകളേയും ആടിനേയും മേക്കാന്&#x200d; കാട്ടില്&#x200d; പോയിരുന്നത്. ആട്ടിടയ വിഭാഗത്തിലെ പെണ്&#x200d;കുട്ടിയായിരുന്നു കൊല്ലപ്പെട്ട ആസിഫ. എല്ലാ ദിവസവും കുതിരകളേയും ആടുകളേയും തെളിച്ച് തിരിച്ച് ഫാംഹൗസില്&#x200d; എത്തിക്കുന്നത് പ്രിയ മകള്&#x200d; ആസിഫയായിരുന്നുവെന്ന് വളര്&#x200d;ത്തുപിതാവ് പറഞ്ഞു. കൂട്ടത്തില്&#x200d; ഏതെങ്കിലുമൊന്നിനെ കാണാതായാല്&#x200d; പാറക്കെട്ടുകള്&#x200d;ക്കു മുകളിലൂടെ ഓടിച്ചെന്ന് കാട്ടില്&#x200d; നിന്നും അവരെ പിടികൂടുമായിരുന്നു. സ്‌കൂളില്&#x200d; പോവുകയോ എണ്ണല്&#x200d; പഠിക്കുകയോ അവള്&#x200d; ചെയ്തിട്ടില്ലെങ്കിലും ഓരോ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആസിഫയുടെ കണ്ണീരില്&#x200d; കുതിര്&#x200d;ന്ന ഓര്&#x200d;മ്മകളില്&#x200d; കുടുംബം. സ്‌കൂളില്&#x200d; പോകാത്ത ആസിഫയായിരുന്നു രസനയിലെ ആ വീട്ടിലെ കുതിരകളേയും ആടിനേയും മേക്കാന്&#x200d; കാട്ടില്&#x200d; പോയിരുന്നത്. ആട്ടിടയ വിഭാഗത്തിലെ പെണ്&#x200d;കുട്ടിയായിരുന്നു കൊല്ലപ്പെട്ട ആസിഫ.</p>
<p>എല്ലാ ദിവസവും കുതിരകളേയും ആടുകളേയും തെളിച്ച് തിരിച്ച് ഫാംഹൗസില്&#x200d; എത്തിക്കുന്നത് പ്രിയ മകള്&#x200d; ആസിഫയായിരുന്നുവെന്ന് വളര്&#x200d;ത്തുപിതാവ് പറഞ്ഞു. കൂട്ടത്തില്&#x200d; ഏതെങ്കിലുമൊന്നിനെ കാണാതായാല്&#x200d; പാറക്കെട്ടുകള്&#x200d;ക്കു മുകളിലൂടെ ഓടിച്ചെന്ന് കാട്ടില്&#x200d; നിന്നും അവരെ പിടികൂടുമായിരുന്നു. സ്‌കൂളില്&#x200d; പോവുകയോ എണ്ണല്&#x200d; പഠിക്കുകയോ അവള്&#x200d; ചെയ്തിട്ടില്ലെങ്കിലും ഓരോ വൈകുന്നേരവും ഫാം ഹൗസിലേക്ക് കുതിരയേയും മറ്റും അവള്&#x200d; എണ്ണിയാണ് തിരിച്ചു കയറ്റിയിരുന്നതെന്ന് അയാള്&#x200d; പറയുന്നു.</p>
<p>മകളെ കാണാതായ ജനുവരിമാസത്തില്&#x200d; പത്താം തിയ്യതി വരെ കൂട്ടത്തിലെ ഒരു കുതിരയെ കാണാനില്ലായിരുന്നു. കാണാതായ ആ കുതിര ഒരു ദിവസത്തിനുശേഷം വീട്ടില്&#x200d; തിരിച്ചെത്തിയിരുന്നു. പക്ഷേ മകള്&#x200d; മാത്രം തിരിച്ചെത്തിയില്ല. ഒടുവില്&#x200d; കാടിനോട് ചേര്&#x200d;ന്ന് സ്ഥിതി ചെയ്യുന്ന ഗ്രാമത്തിലെ ക്ഷേത്രത്തിനടുത്തുനിന്ന് മകളുടെ മൃതദേഹമാണ് കണ്ടുകിട്ടിയതെന്ന് ആ പിതാവ് കണ്ണീരോടെ പറഞ്ഞു. പ്രായത്തിലും കൂടുതല്&#x200d; ധൈര്യമുള്ള പെണ്&#x200d;കുട്ടിയായിരുന്നു അവള്&#x200d;. കാടിന്റെ വന്യതയെ ഒരിക്കലും ഭയപ്പെട്ടിരുന്നില്ലെന്ന് സാംബ ജില്ലയില്&#x200d; താമസമുള്ള മുത്തച്ഛന്&#x200d; പറഞ്ഞു. പത്തുകൊല്ലം മുമ്പ് ജമ്മുകാശ്മീരിലുണ്ടായ ഒരു അപകടത്തില്&#x200d; മകന്റെ മൂന്ന് മക്കളും കൊല്ലപ്പെട്ടിരുന്നു. തുടര്&#x200d;ന്നാണ് കുഞ്ഞിനെ വളര്&#x200d;ത്താന്&#x200d; മറ്റൊരു കുടുംബത്തിന് നല്&#x200d;കിയതെന്നും കുടംുബം വ്യക്തമാക്കി. കഴിഞ്ഞ നവംബറിലാണ് മകളെ അവസാനമായി കണ്ടതെന്ന് പിതാവ് പറഞ്ഞു. അവള്&#x200d; വലുതാവുമ്പോള്&#x200d; തിരിച്ചുവരുമെന്നാണ് ഞങ്ങള്&#x200d; കരുതിയിരുന്നതെന്നും കുടുംബം പറയുന്നു.</p>
<p>കഴിഞ്ഞ ദിവസമാണ് കത്വ പെണ്&#x200d;കുട്ടിയുടെ കൊലപാതകവുമായുള്ള വിവരങ്ങള്&#x200d; പുറത്തുവന്നത്. ജനുവരി പത്തിനാണ് ജമ്മു പട്ടണത്തിന് അടുത്ത കത്തുവ ജില്ലയിലെ രസാനയില്&#x200d;നിന്ന് എട്ട് വയസ്സുകാരിയെ കാണാതാവുന്നത്. ആട്ടിടയ വിഭാഗത്തില്&#x200d; പെട്ട പെണ്&#x200d;കുട്ടി വീടിനടുത്ത് കുതിരയെ തീറ്റാന്&#x200d; പോവുകയും കാണാതാവുകയുമായിരുന്നുവെന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;. ദിവസങ്ങള്&#x200d;ക്ക് ശേഷം പ്രദേശത്തെ ക്ഷേത്രത്തില്&#x200d;നിന്ന് അധികം ദൂരമല്ലാത്ത സ്ഥലത്ത് വെച്ച് ക്രൂരമായി കൊലപ്പെടുത്തിയ നിലയില്&#x200d; മൃതദേഹം കണ്ടെത്തുകയയായിരുന്നു. ക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയായ കുട്ടിയുടെ തല കല്ലുകൊണ്ടുള്ള ഇടിയേറ്റ് തകര്&#x200d;ന്ന നിലയിലായിരുന്നു.</p>
<p>സഞ്ജിറാം, മകന്&#x200d; വിശാല്&#x200d; ജംഗോത്ര, പ്രായപൂര്&#x200d;ത്തിയാവാത്ത മരുമകന്&#x200d;, ഒരു പൊലീസ് സബ് ഇന്&#x200d;സ്‌പെക്ടര്&#x200d;, ഒരു ഹെഡ് കോണ്&#x200d;സ്റ്റബിള്&#x200d;, മറ്റ് രണ്ട് പൊലീസുകാര്&#x200d; എന്നിവരാണ് കേസിലെ പ്രതികള്&#x200d;. പ്രതികളെ രക്ഷിക്കാന്&#x200d; സ്ഥലത്തെ ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്&#x200d; ശ്രമം നടന്നിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുല്&#x200d; ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും നേതൃത്വത്തില്&#x200d; ഇന്നലെ അര്&#x200d;ദ്ധരാത്രി ഇന്ത്യാഗേറ്റിന് മുന്നില്&#x200d; പ്രതിഷേധ സമരം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഉന്നാവോ പീഡനക്കേസിലെ പ്രതിയായ ബി.ജെ.പി എം.എല്&#x200d;.എയെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/missing-horse-returned-home-but-she-didnt-father-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഈശ്വരന്&#x200d; ദേവാലയങ്ങള്&#x200d;ക്കകത്തില്ലെന്ന് ഇതില്&#x200d; കൂടുതല്&#x200d; തെളിവുകള്&#x200d; വേണോ&#8217;?; ആസിഫയുടെ കൊലപാതകത്തില്&#x200d; പ്രതിഷേധവുമായി സ്വാമി സന്ദീപാനന്ദഗിരി</title>
		<link>https://www.chandrikadaily.com/swami-sandeepananda-giri-against-asifa-murder-fb-post-news.html</link>
					<comments>https://www.chandrikadaily.com/swami-sandeepananda-giri-against-asifa-murder-fb-post-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 13 Apr 2018 04:21:12 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Asifa Murder]]></category>
		<category><![CDATA[asifa murder-congress-]]></category>
		<category><![CDATA[swami sandeepananda giri]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=80053</guid>

					<description><![CDATA[ജമ്മുകാശ്മീരില്&#x200d; ക്രൂരമായി കൊല ചെയ്യപ്പെട്ട ആസിഫയുടെ മരണത്തില്&#x200d; പ്രതികരണവുമായി സ്വാമി സന്ദീപാനന്ദഗിരി. ഈശ്വരന്&#x200d; ദേവാലയങ്ങള്&#x200d;ക്കകത്തില്ലെന്നതിന് ഇതില്&#x200d; കൂടുതല്&#x200d; തെളിവുകള്&#x200d; വേണോയെന്ന് അദ്ദേഹം ചോദിച്ചു. പെണ്&#x200d;കുട്ടിയുടെ ചിത്രം സഹിതമായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ആസിഫയുടെ കൊലപാതകത്തില്&#x200d; പ്രതിഷേധവുമായി സമൂഹത്തിലെ വിവിധ മേഖലകളില്&#x200d; നിന്നും സെലിബ്രിറ്റികളുള്&#x200d;പ്പെടെയുള്ളവര്&#x200d; രംഗത്തെത്തിയിരിക്കുകയാണ്. കേസിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ഇന്നലെ അര്&#x200d;ദ്ധരാത്രി കോണ്&#x200d;ഗ്രസ് ഇന്ത്യാഗേറ്റിന് മുന്നില്&#x200d; പ്രതിഷേധ സമരം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഉന്നാവോ പീഡനക്കേസിലെ പ്രതിയായ ബി.ജെ.പി എം.എല്&#x200d;.എയെ സി.ബി.ഐ അറസ്റ്റ് ചെയ്യുകയും ചെയ്തു. രാഹുല്&#x200d;ഗാന്ധിയുടെയും പ്രിയങ്ക [&#8230;]]]></description>
										<content:encoded><![CDATA[<p>ജമ്മുകാശ്മീരില്&#x200d; ക്രൂരമായി കൊല ചെയ്യപ്പെട്ട ആസിഫയുടെ മരണത്തില്&#x200d; പ്രതികരണവുമായി സ്വാമി സന്ദീപാനന്ദഗിരി. ഈശ്വരന്&#x200d; ദേവാലയങ്ങള്&#x200d;ക്കകത്തില്ലെന്നതിന് ഇതില്&#x200d; കൂടുതല്&#x200d; തെളിവുകള്&#x200d; വേണോയെന്ന് അദ്ദേഹം ചോദിച്ചു. പെണ്&#x200d;കുട്ടിയുടെ ചിത്രം സഹിതമായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ആസിഫയുടെ കൊലപാതകത്തില്&#x200d; പ്രതിഷേധവുമായി സമൂഹത്തിലെ വിവിധ മേഖലകളില്&#x200d; നിന്നും സെലിബ്രിറ്റികളുള്&#x200d;പ്പെടെയുള്ളവര്&#x200d; രംഗത്തെത്തിയിരിക്കുകയാണ്.</p>
<p>കേസിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ഇന്നലെ അര്&#x200d;ദ്ധരാത്രി കോണ്&#x200d;ഗ്രസ് ഇന്ത്യാഗേറ്റിന് മുന്നില്&#x200d; പ്രതിഷേധ സമരം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഉന്നാവോ പീഡനക്കേസിലെ പ്രതിയായ ബി.ജെ.പി എം.എല്&#x200d;.എയെ സി.ബി.ഐ അറസ്റ്റ് ചെയ്യുകയും ചെയ്തു.</p>
<p>രാഹുല്&#x200d;ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തിലായിരുന്നു ഇന്നലെ മാര്&#x200d;ച്ച് നടന്നത്. നൂറുകണക്കിന് പേരാണ് പ്രതിഷേധത്തിലേക്ക് ഒഴുകിയെത്തിയത്. പെണ്&#x200d;കുട്ടികള്&#x200d;ക്ക് നേരെ നടന്ന അതിക്രമങ്ങള്&#x200d; രാഷ്ട്രീയ വിഷയമല്ലെന്ന് പറഞ്ഞ രാഹുല്&#x200d; ഗാന്ധി ഇത് ദേശീയ വിഷയമാണെന്ന് ചൂണ്ടിക്കാട്ടി. പുലര്&#x200d;ച്ചെ ഒന്നരവരെ രാഹുലും പ്രിയങ്കയും ഇന്ത്യാഗേറ്റില്&#x200d; കുത്തിയിരുന്നു.</p>
<p>എ.ഐ.സി.സി ആസ്ഥാനത്ത് നിന്നാരംഭിച്ച മാര്&#x200d;ച്ച് ഇന്ത്യ ഗേറ്റിലേക്ക് എത്തുന്നത് തടയാന്&#x200d; പൊലീസ് ബാരിക്കേഡ് തീര്&#x200d;ത്തെങ്കിലും ഇത് മറികടന്ന് പ്രവര്&#x200d;ത്തകര്&#x200d; അമര്&#x200d; ജവാന്&#x200d; ജ്യോതി വരെയെത്തി. മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാക്കളായ ഗുലാംനബി ആസാദ്, അഹമ്മദ് പട്ടേല്&#x200d;, അംബികാസോണി, അശോക് ഖേലോട്ട് തുടങ്ങിയവര്&#x200d; പങ്കെടുത്തു.</p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fswamisandeepanandagiri%2Fposts%2F2145714115453744&amp;width=500" width="500" height="429" frameborder="0" scrolling="no"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/swami-sandeepananda-giri-against-asifa-murder-fb-post-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
