<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Assasination &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/assasination/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 06 Jul 2018 12:09:35 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Assasination &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ബ്രസീല്&#x200d; ആരാധകരുടെ ആഘോഷം അതിരുകടന്നു; വീട്ടമ്മയ്ക്ക് ജീവന്&#x200d; നഷ്ടമായി</title>
		<link>https://www.chandrikadaily.com/housewife-lost-lives-due-to-brazil-fans-celebration-at-kumali.html</link>
					<comments>https://www.chandrikadaily.com/housewife-lost-lives-due-to-brazil-fans-celebration-at-kumali.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 06 Jul 2018 11:57:32 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[2108 fifa word cup russia]]></category>
		<category><![CDATA[Assasination]]></category>
		<category><![CDATA[brazil team]]></category>
		<category><![CDATA[keralam]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=93361</guid>

					<description><![CDATA[കുമളി: ബ്രസീലിന്റെ വിജയം ആഘോഷിക്കുന്നതിനിടെ വഴിതടഞ്ഞതിനാല്&#x200d; വീട്ടമ്മ മരിച്ചു. അമരാവതി ആലുങ്കല്&#x200d; നളിനി(62)യാണ് മരണപ്പെട്ടത്. കഴിഞ്ഞ തിങ്കാളാഴ്ചയായിരുന്നു സംഭവം. റഷ്യന്&#x200d; ലോകകപ്പിന്റെ പ്രീ-ക്വാര്&#x200d;ട്ടര്&#x200d; പോരാട്ടത്തില്&#x200d; മെക്‌സികോയെ എതിരില്ലാത്ത രണ്ടു ഗോളുകള്&#x200d;ക്ക് തോല്&#x200d;പ്പിച്ചതിന് പിന്നാലെ തങ്ങളുടെ ടീമിന്റെ വിജയാഘോഷം പങ്കുവെക്കാന്&#x200d; കുമളി രണ്ടാം മൈലില്&#x200d; ബ്രസീല്&#x200d; ആരാധകര്&#x200d; റോഡിലിറങ്ങി ഗതാഗതം തടസ്സപ്പെടുത്തി. ഈ സമയത്താണ് ഹൃദയാഘാതത്തെ തുടര്&#x200d;ന്ന് ഗുരുതരാവസ്ഥയിലായ നളിനിയെ ഇതുവഴി വാഹനത്തില്&#x200d; ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. റേഡില്&#x200d; നിന്ന് ആവേശം മുഴക്കിയവരോട് ആശുപത്രിയിലേക്കാണെന്നും കടത്തി വിടണമെന്നും ആവശ്യപ്പെട്ടിട്ടും വണ്ടി [&#8230;]]]></description>
										<content:encoded><![CDATA[<p>കുമളി: ബ്രസീലിന്റെ വിജയം ആഘോഷിക്കുന്നതിനിടെ വഴിതടഞ്ഞതിനാല്&#x200d; വീട്ടമ്മ മരിച്ചു. അമരാവതി ആലുങ്കല്&#x200d; നളിനി(62)യാണ് മരണപ്പെട്ടത്. കഴിഞ്ഞ തിങ്കാളാഴ്ചയായിരുന്നു സംഭവം.</p>
<p>റഷ്യന്&#x200d; ലോകകപ്പിന്റെ പ്രീ-ക്വാര്&#x200d;ട്ടര്&#x200d; പോരാട്ടത്തില്&#x200d; മെക്‌സികോയെ എതിരില്ലാത്ത രണ്ടു ഗോളുകള്&#x200d;ക്ക് തോല്&#x200d;പ്പിച്ചതിന് പിന്നാലെ തങ്ങളുടെ ടീമിന്റെ വിജയാഘോഷം പങ്കുവെക്കാന്&#x200d; കുമളി രണ്ടാം മൈലില്&#x200d; ബ്രസീല്&#x200d; ആരാധകര്&#x200d; റോഡിലിറങ്ങി ഗതാഗതം തടസ്സപ്പെടുത്തി. ഈ സമയത്താണ് ഹൃദയാഘാതത്തെ തുടര്&#x200d;ന്ന് ഗുരുതരാവസ്ഥയിലായ നളിനിയെ ഇതുവഴി വാഹനത്തില്&#x200d; ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. റേഡില്&#x200d; നിന്ന് ആവേശം മുഴക്കിയവരോട് ആശുപത്രിയിലേക്കാണെന്നും കടത്തി വിടണമെന്നും ആവശ്യപ്പെട്ടിട്ടും വണ്ടി കടത്തി വിടാന്&#x200d; ആരാധകര്&#x200d; തയ്യാറായില്ല. ഒടുവില്&#x200d; പത്ത് മിനിറ്റിന് ശേഷം വാഹനം കടത്തി വിട്ടു.</p>
<p>തുടര്&#x200d;ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും നളിനി മരിച്ചിരുന്നു. അഞ്ച് മിനിറ്റ് മുന്&#x200d;പെങ്കിലും കൊണ്ടുവന്നിരുന്നെങ്കില്&#x200d; ജീവന്&#x200d; രക്ഷിക്കാമെന്നായിരുന്നു ഡോക്ടര്&#x200d;മാര്&#x200d; ബന്ധുകളോട് പറഞ്ഞത്. ബ്രസീല്&#x200d; ആരാധകരുടെ ആഘോഷത്തില്&#x200d; കുടുങ്ങിയതിനാല്&#x200d; ചികിത്സ വൈകിയാണ് വീട്ടമ്മ മരിച്ചതെന്നാണ് ബന്ധുകളുടെ പരാതി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/housewife-lost-lives-due-to-brazil-fans-celebration-at-kumali.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യു.പിയില്&#x200d; പാമ്പു കടിയേറ്റ യുവതിയെ ചാണകം കൊണ്ടു ചികിത്സിച്ചു: മുപ്പതിയഞ്ചുകാരിക്ക് ജീവന്&#x200d; പൊലിഞ്ഞു</title>
		<link>https://www.chandrikadaily.com/up-girl-chanakm-treatment-dead.html</link>
					<comments>https://www.chandrikadaily.com/up-girl-chanakm-treatment-dead.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 27 Apr 2018 14:05:16 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Assasination]]></category>
		<category><![CDATA[cow]]></category>
		<category><![CDATA[demise]]></category>
		<category><![CDATA[India]]></category>
		<category><![CDATA[utterpradesh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=82257</guid>

					<description><![CDATA[ലഖ്‌നൗ: പാമ്പ് കടിയേറ്റതിനെ തുടര്&#x200d;ന്ന് ചാണകം കൊണ്ട് ചികിത്സിച്ച യുവതി മരിച്ചു. ഉത്തര്&#x200d;പ്രദേശിലെ ബുലാന്ദ്ഷഹരിലാണ് പാമ്പാട്ടിയുടെ മണ്ടന്&#x200d; നിര്&#x200d;ദ്ദേശം കാരണം 35കാരിയായ ദേവേന്ദ്രിക്ക് ജീവന്&#x200d; നഷ്ടമായത്. വീട്ടിലെ ആവശ്യങ്ങള്&#x200d;ക്കായി പറമ്പില്&#x200d; നിന്ന് വിറക് ശേഖരിക്കുന്നതിനിടയിലാണ് ദേവേന്ദ്രിക്ക് പാമ്പ് കടിയേറ്റത്. സംഭവമറിഞ്ഞ ഭര്&#x200d;ത്താവ് യുവതിയെ ചികിത്സക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് പകരം വിഷം പുറത്തെടുക്കുന്നതിനായി ഭര്&#x200d;ത്താവ് പാമ്പാട്ടിയെ വിളിച്ചു വരുത്തികയായിരുന്നു. തുടര്&#x200d;ന്ന് പാമ്പാട്ടിയുടെ നിര്&#x200d;ദ്ദേശ പ്രകാരം ഭര്&#x200d;ത്താവ് ഭാര്യയുടെ ശരീരമാസകലം ചാണകം കൊണ്ട് മൂടുകയും അല്&#x200d;പസമയത്തിനകം ദേവേന്ദ്രി മരിക്കുകയുമായിരുന്നു.]]></description>
										<content:encoded><![CDATA[<p>ലഖ്‌നൗ: പാമ്പ് കടിയേറ്റതിനെ തുടര്&#x200d;ന്ന് ചാണകം കൊണ്ട് ചികിത്സിച്ച യുവതി മരിച്ചു. ഉത്തര്&#x200d;പ്രദേശിലെ ബുലാന്ദ്ഷഹരിലാണ് പാമ്പാട്ടിയുടെ മണ്ടന്&#x200d; നിര്&#x200d;ദ്ദേശം കാരണം 35കാരിയായ ദേവേന്ദ്രിക്ക് ജീവന്&#x200d; നഷ്ടമായത്.</p>
<p>വീട്ടിലെ ആവശ്യങ്ങള്&#x200d;ക്കായി പറമ്പില്&#x200d; നിന്ന് വിറക് ശേഖരിക്കുന്നതിനിടയിലാണ് ദേവേന്ദ്രിക്ക് പാമ്പ് കടിയേറ്റത്. സംഭവമറിഞ്ഞ ഭര്&#x200d;ത്താവ് യുവതിയെ ചികിത്സക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് പകരം വിഷം പുറത്തെടുക്കുന്നതിനായി ഭര്&#x200d;ത്താവ് പാമ്പാട്ടിയെ വിളിച്ചു വരുത്തികയായിരുന്നു. തുടര്&#x200d;ന്ന് പാമ്പാട്ടിയുടെ നിര്&#x200d;ദ്ദേശ പ്രകാരം ഭര്&#x200d;ത്താവ് ഭാര്യയുടെ ശരീരമാസകലം ചാണകം കൊണ്ട് മൂടുകയും അല്&#x200d;പസമയത്തിനകം ദേവേന്ദ്രി മരിക്കുകയുമായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/up-girl-chanakm-treatment-dead.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫലസ്തീന്&#x200d; യുവ പണ്ഡിതന്&#x200d; അല്&#x200d; ബത്ഷിന്റെ കൊലപാതകം: കൊലയാളിയുടെ ഫോട്ടോ പുറത്തുവിട്ടു</title>
		<link>https://www.chandrikadaily.com/malaysia-releases-photo-of-suspect-in-palestinians-killing.html</link>
					<comments>https://www.chandrikadaily.com/malaysia-releases-photo-of-suspect-in-palestinians-killing.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 25 Apr 2018 16:13:21 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#ItsMurder]]></category>
		<category><![CDATA[Assasination]]></category>
		<category><![CDATA[Fadi al-Batsh]]></category>
		<category><![CDATA[Malaysia]]></category>
		<category><![CDATA[palastine]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=82023</guid>

					<description><![CDATA[ക്വാലാലംപൂര്&#x200d;: ഫലസ്തീന്&#x200d; യുവ പണ്ഡിതനും ഹമാസ് അംഗവുമായ ഫാദി അല്&#x200d; ബത്ഷിനെ കൊലപ്പെടുത്തിയവര്&#x200d; മലേഷ്യയില്&#x200d; തന്നെ ഉണ്ടാകാന്&#x200d; സാധ്യതയുണ്ടെന്ന് പൊലീസ്. കൊലയാളികളാമയ രണ്ടുപേരില്&#x200d; ഒരാളുടെ ഫോട്ടോ പൊലീസ് ഇന്നലെ പുറത്തുവിട്ടു. നേരത്തെ ഇവരുടെ രേഖാചിത്രം പുറത്തിറക്കിയിരുന്നു. യൂറോപ്യന്&#x200d;മാരോ പശ്ചിമേഷ്യയില്&#x200d;നിന്നുള്ളവരോ ആകാം ഇവരെന്ന് അന്വേഷണ സംഘം അഭിപ്രായപ്പെട്ടു. അല്&#x200d; ബത്ഷിനെ കൊലപ്പെടുത്തിയ സ്ഥലത്തുനിന്ന് അല്&#x200d;പം അകലെ ഒരു തടാകത്തിന് സമീപം കൊലയാളികള്&#x200d; എത്തിയ ബൈക്ക് കണ്ടെത്തിയിരുന്നു. ഇതുപയോഗിച്ചാണ് ഒരാളുടെ ഫോട്ടോ കണ്ടെത്തിയതെന്ന് പൊലീസ് ഇന്&#x200d;സ്‌പെക്ടര്&#x200d; ജനറല്&#x200d; മുഹമ്മദ് ഫുസി [&#8230;]]]></description>
										<content:encoded><![CDATA[<p>ക്വാലാലംപൂര്&#x200d;: ഫലസ്തീന്&#x200d; യുവ പണ്ഡിതനും ഹമാസ് അംഗവുമായ ഫാദി അല്&#x200d; ബത്ഷിനെ കൊലപ്പെടുത്തിയവര്&#x200d; മലേഷ്യയില്&#x200d; തന്നെ ഉണ്ടാകാന്&#x200d; സാധ്യതയുണ്ടെന്ന് പൊലീസ്. കൊലയാളികളാമയ രണ്ടുപേരില്&#x200d; ഒരാളുടെ ഫോട്ടോ പൊലീസ് ഇന്നലെ പുറത്തുവിട്ടു. നേരത്തെ ഇവരുടെ രേഖാചിത്രം പുറത്തിറക്കിയിരുന്നു.</p>
<p>യൂറോപ്യന്&#x200d;മാരോ പശ്ചിമേഷ്യയില്&#x200d;നിന്നുള്ളവരോ ആകാം ഇവരെന്ന് അന്വേഷണ സംഘം അഭിപ്രായപ്പെട്ടു. അല്&#x200d; ബത്ഷിനെ കൊലപ്പെടുത്തിയ സ്ഥലത്തുനിന്ന് അല്&#x200d;പം അകലെ ഒരു തടാകത്തിന് സമീപം കൊലയാളികള്&#x200d; എത്തിയ ബൈക്ക് കണ്ടെത്തിയിരുന്നു. ഇതുപയോഗിച്ചാണ് ഒരാളുടെ ഫോട്ടോ കണ്ടെത്തിയതെന്ന് പൊലീസ് ഇന്&#x200d;സ്‌പെക്ടര്&#x200d; ജനറല്&#x200d; മുഹമ്മദ് ഫുസി ഹാറൂണ്&#x200d; മാധ്യമങ്ങളോട് പറഞ്ഞു.</p>
<p>ജനുവരി അവസാനമാണ് കൊലയാളികള്&#x200d; മലേഷ്യയില്&#x200d; എത്തിയതെന്ന് സംശയിക്കുന്നു. അവര്&#x200d; രാജ്യത്തിന് പുറത്തുപോയിട്ടില്ലെന്നാണ് പൊലീസിന്റെ നിഗമനം. ഇസ്രാഈല്&#x200d; ചാരസംഘടനയായ മൊസാദാണ് കൊലപാതകത്തിന് പിന്നിലെന്ന് അല്&#x200d; ബത്ഷിന്റെ കുടുംബവും ഹമാസും പറയുന്നു. ഒരു വിദേശ ചാരസംഘടനക്ക് സംഭവത്തില്&#x200d; പങ്കുണ്ടെന്ന് മലേഷ്യന്&#x200d; അധികാരികളും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്&#x200d; ആരോപണം നിഷേധിക്കാനോ സ്ഥിരീകരിക്കാനോ ഇസ്രാഈല്&#x200d; ഇതുവരെ തയാറായിട്ടില്ല. അല്&#x200d; ബത്ഷിന്റെ മൃതദേഹം ഇന്നലെ ക്വാലാലംപൂരിലെ പള്ളിയില്&#x200d; മയ്യിത്ത് നിസ്‌കാരത്തിന് ശേഷം ഗസ്സയിലേക്ക് കൊണ്ടുപോയി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/malaysia-releases-photo-of-suspect-in-palestinians-killing.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒഡീഷയില്&#x200d; യുവനേതാവിനെ വെടിവെച്ചുകൊന്നു</title>
		<link>https://www.chandrikadaily.com/bjd-youth-leader-shot-dead-in-odisha.html</link>
					<comments>https://www.chandrikadaily.com/bjd-youth-leader-shot-dead-in-odisha.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 26 Mar 2018 14:22:37 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#ItsMurder]]></category>
		<category><![CDATA[Assasination]]></category>
		<category><![CDATA[hate murder]]></category>
		<category><![CDATA[hate politics]]></category>
		<category><![CDATA[India]]></category>
		<category><![CDATA[odisha]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=77041</guid>

					<description><![CDATA[ഭുവനേശ്വര്&#x200d;: നാടിനെ നടുക്കി ഒഡീഷയില്&#x200d; ഭരണകക്ഷിയായ ബിജു ജനതാദളിന്റെ യുവനേതാവിനെ വെടിവെച്ചുകൊന്നു. ബിജു യുവ ജനതാദളിന്റെ ദേന്&#x200d;കനാല്&#x200d; ജില്ലയുടെ അധ്യക്ഷന്&#x200d; ജഷ്‌വന്ദ് പരിദയാണ് കൊല്ലപ്പെട്ട്. പരിദ കാറില്&#x200d; സഞ്ചരിക്കവെ അഞ്ജാത സംഘം ബോംബെറിയുകയും പിന്നീട് അദ്ദേഹത്തിനു നേരെ വെടിയുതിര്&#x200d;ക്കുകയായിരുന്നു. ആക്രമിച്ച ശേഷം ഇവര്&#x200d; കടന്നു കളഞ്ഞു. പരിക്കേറ്റ നേതാവിനെ ഉടന്&#x200d; ആശുപത്രിയില്&#x200d; എത്തിച്ചെങ്കിലും ജീവന്&#x200d; രക്ഷിക്കാനായില്ല. പരിദയുടെ തലയില്&#x200d; നിന്നും രണ്ടും ഹൃദയത്തില്&#x200d; നിന്നും ഒരു ബുളറ്റ് പുറത്തെടുത്തു. ആക്രമികളെ ഉടന്&#x200d; പിടികൂടമെന്നാവശ്യപ്പെട്ട് മരണപ്പെട്ട നേതാവിന്റെ ജില്ലയിലെ [&#8230;]]]></description>
										<content:encoded><![CDATA[<p>ഭുവനേശ്വര്&#x200d;: നാടിനെ നടുക്കി ഒഡീഷയില്&#x200d; ഭരണകക്ഷിയായ ബിജു ജനതാദളിന്റെ യുവനേതാവിനെ വെടിവെച്ചുകൊന്നു. ബിജു യുവ ജനതാദളിന്റെ ദേന്&#x200d;കനാല്&#x200d; ജില്ലയുടെ അധ്യക്ഷന്&#x200d; ജഷ്‌വന്ദ് പരിദയാണ് കൊല്ലപ്പെട്ട്. പരിദ കാറില്&#x200d; സഞ്ചരിക്കവെ അഞ്ജാത സംഘം ബോംബെറിയുകയും പിന്നീട് അദ്ദേഹത്തിനു നേരെ വെടിയുതിര്&#x200d;ക്കുകയായിരുന്നു. ആക്രമിച്ച ശേഷം ഇവര്&#x200d; കടന്നു കളഞ്ഞു.</p>
<p>പരിക്കേറ്റ നേതാവിനെ ഉടന്&#x200d; ആശുപത്രിയില്&#x200d; എത്തിച്ചെങ്കിലും ജീവന്&#x200d; രക്ഷിക്കാനായില്ല. പരിദയുടെ തലയില്&#x200d; നിന്നും രണ്ടും ഹൃദയത്തില്&#x200d; നിന്നും ഒരു ബുളറ്റ് പുറത്തെടുത്തു. ആക്രമികളെ ഉടന്&#x200d; പിടികൂടമെന്നാവശ്യപ്പെട്ട് മരണപ്പെട്ട നേതാവിന്റെ ജില്ലയിലെ മന്ത്രിമാരായ പ്രഫുല്ല മാലിക്കും നര്&#x200d;സിങ് സഹുവും മുഖ്യമന്ത്രി നവീന്&#x200d; പട്‌നായിക്കിനെ കണ്ടു.</p>
<p>യുവനേതാവിന്റെ കൊലപാതകം നാടിനെ നടുക്കിയിരിക്കുകയാണ്. കൊലപാതകത്തിന് പിന്നിലെ പ്രേരണയും ആക്രമികളെക്കുറിച്ചും ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല. കുറ്റവാളിള്&#x200d;ക്കെതിരെ തിരച്ചില്&#x200d; ഊര്&#x200d;ജിതമാക്കിയെന്നും ഉടന്&#x200d; പിടികൂടുമെന്നും ജീല്ലാ പൊലീസ് സുപ്രണ്ട് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjd-youth-leader-shot-dead-in-odisha.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊട്ടാരക്കരയില്&#x200d; ദമ്പതികള്&#x200d; വീടിനുള്ളില്&#x200d; മരിച്ച നിലയില്&#x200d;</title>
		<link>https://www.chandrikadaily.com/couple-found-dead-in-kottarakara.html</link>
					<comments>https://www.chandrikadaily.com/couple-found-dead-in-kottarakara.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 25 Mar 2018 07:01:41 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Assasination]]></category>
		<category><![CDATA[demise]]></category>
		<category><![CDATA[keralam]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=76767</guid>

					<description><![CDATA[കൊട്ടാരക്കര:ദമ്പതികളെ വീടിനുള്ളിലെ കിടപ്പ് മുറിയില്&#x200d; മരിച്ച നിലയില്&#x200d; കാണപ്പെട്ടു. വെട്ടിക്കവല നടുക്കുന്ന് അയണിവേലില്&#x200d; വീട്ടില്&#x200d; വേണുഗോപാലപിള്ള (57) ഭാര്യ. പ്രസന്നകുമാരി (50) എന്നിവരെയാണ് മരിച്ച നിലയില്&#x200d; കാണപ്പെട്ടത്. വീട്ടിനുള്ളിലെ കിടപ്പുമുറിയില്&#x200d; വേണുഗോപാലപിള്ള കട്ടിലിലും ഭാര്യ പ്രസന്നകുമാരി നിലത്ത് കമിഴ്ന്ന് കിടക്കുന്ന അവസ്ഥയിലുമായിരുന്നു. കൊട്ടാരക്കര ഡി.വൈ.എസ്.പി ജെ.ജേക്കബിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം ഇന്&#x200d;ക്വസ്റ്റ് നടപടികള്&#x200d; പൂര്&#x200d;ത്തീകരിച്ച് മൃതദ്ദേഹങ്ങള്&#x200d; തിരുവനന്തപുരം മെഡിക്കല്&#x200d; കോളജ് ആസ്പത്രിയില്&#x200d; പോസ്റ്റുമോര്&#x200d;ട്ടത്തിന് അയച്ചു. ഇന്നലെ രാവിലെ ഏഴുമണിക്ക് വീട്ടില്&#x200d; പാല്&#x200d; വാങ്ങാന്&#x200d; വന്നവര്&#x200d; നേരം പുലര്&#x200d;ന്നിട്ടും [&#8230;]]]></description>
										<content:encoded><![CDATA[<p>കൊട്ടാരക്കര:ദമ്പതികളെ വീടിനുള്ളിലെ കിടപ്പ് മുറിയില്&#x200d; മരിച്ച നിലയില്&#x200d; കാണപ്പെട്ടു. വെട്ടിക്കവല നടുക്കുന്ന് അയണിവേലില്&#x200d; വീട്ടില്&#x200d; വേണുഗോപാലപിള്ള (57) ഭാര്യ. പ്രസന്നകുമാരി (50) എന്നിവരെയാണ് മരിച്ച നിലയില്&#x200d; കാണപ്പെട്ടത്. വീട്ടിനുള്ളിലെ കിടപ്പുമുറിയില്&#x200d; വേണുഗോപാലപിള്ള കട്ടിലിലും ഭാര്യ പ്രസന്നകുമാരി നിലത്ത് കമിഴ്ന്ന് കിടക്കുന്ന അവസ്ഥയിലുമായിരുന്നു. കൊട്ടാരക്കര ഡി.വൈ.എസ്.പി ജെ.ജേക്കബിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം ഇന്&#x200d;ക്വസ്റ്റ് നടപടികള്&#x200d; പൂര്&#x200d;ത്തീകരിച്ച് മൃതദ്ദേഹങ്ങള്&#x200d; തിരുവനന്തപുരം മെഡിക്കല്&#x200d; കോളജ് ആസ്പത്രിയില്&#x200d; പോസ്റ്റുമോര്&#x200d;ട്ടത്തിന് അയച്ചു.</p>
<p>ഇന്നലെ രാവിലെ ഏഴുമണിക്ക് വീട്ടില്&#x200d; പാല്&#x200d; വാങ്ങാന്&#x200d; വന്നവര്&#x200d; നേരം പുലര്&#x200d;ന്നിട്ടും വീട്ടില്&#x200d; ആരും എഴുന്നേല്&#x200d;ക്കാത്തതിനെ തുടര്&#x200d;ന്ന് കതകില്&#x200d; മുട്ടിവിളിക്കുകയായിരുന്നു. ശബ്ദം കേട്ട് ഇളയ മകന്&#x200d; വരുണ്&#x200d; വി.ഗോപാല്&#x200d; ആണ് ആദ്യം എഴുന്നേറ്റത്. തുടര്&#x200d;ന്ന് നിരവധി തവണവിളിച്ചിട്ടും അനക്കമില്ലാത്തതിനെ തുടര്&#x200d;ന്ന് വരുണ്&#x200d; വീടിന് പുറത്തിറങ്ങി ജനല്&#x200d; വഴി നോക്കിയപ്പോള്&#x200d; കട്ടിലില്&#x200d; അച്ഛന്&#x200d; കിടക്കുന്നത് കണ്ടു. പിന്നീട് കതക് തളളി തുറന്ന് നോക്കിയപ്പോള്&#x200d; അമ്മ നിലത്ത് കമിഴ്ന്ന് കിടക്കുന്നതായും കണ്ടു. തുടര്&#x200d;ന്ന് അമ്മയെ വാരിയെടുക്കാന്&#x200d; ശ്രമിച്ചെങ്കിലും ശരീരം മരവിച്ച് വിറങ്ങലിച്ച അവസ്ഥയിലായിരുന്നു.വേണുഗോപാലപിള്ളയുടെ മൃതശരീരം കട്ടിലില്&#x200d; ഒരു വശം ചരിഞ്ഞാണ് കിടന്നിരുന്നത്. മൂത്തമകന്&#x200d; അരുണ്&#x200d; വി.ഗോപാല്&#x200d;. മരുമകള്&#x200d; ആര്യ. അസ്വഭാവിക മരണത്തിനു കൊട്ടാരക്കര പോലീസ് കേസെടുത്തു. സംസ്‌ക്കാരം ഇന്ന് വീട്ട് വളപ്പില്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/couple-found-dead-in-kottarakara.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോട്ടയത്ത് എട്ടു ദിവസം പ്രായമുള്ള കുഞ്ഞിനെ മാതാവ് കഴുത്തു ഞെരിച്ചു കൊന്നു</title>
		<link>https://www.chandrikadaily.com/mother-killed-her-8-days-old-children-at-kottayam.html</link>
					<comments>https://www.chandrikadaily.com/mother-killed-her-8-days-old-children-at-kottayam.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 09 Dec 2017 06:51:17 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Assasination]]></category>
		<category><![CDATA[keralam]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=58595</guid>

					<description><![CDATA[കട്ടപ്പന : കോട്ടയത്ത് എട്ടു ദിവസം പ്രായമുള്ള കുഞ്ഞിനെ മാതാവ് കഴുത്തു ഞെരിച്ചു കൊന്നു. കട്ടപ്പന മുരിക്കാടുകുടി സ്വദേശി സന്ധ്യയാണ് എട്ടു ദിവസം മാത്രം പ്രായമുള്ള തന്റെ സ്വന്തം കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. രാവിലെ കഴുത്തില്&#x200d; പാടും മുറിവുമായി കുഞ്ഞിനെ മരിച്ച നിലയില്&#x200d; കണ്ടതിനെത്തുടര്&#x200d;ന്ന് പൊലീസ് അസ്വഭാവികമരണത്തിന് കേസെടുക്കുകയായിരുന്നു. ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് പോസ്റ്റ്‌മോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ടും വന്നതോടെ, തുടര്&#x200d;ന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് കുഞ്ഞിന്റെ മാതാവായ സന്ധ്യ കുറ്റം സമ്മതിച്ചത്. കുഞ്ഞിനെ തുണി [&#8230;]]]></description>
										<content:encoded><![CDATA[<p>കട്ടപ്പന : കോട്ടയത്ത് എട്ടു ദിവസം പ്രായമുള്ള കുഞ്ഞിനെ മാതാവ് കഴുത്തു ഞെരിച്ചു കൊന്നു. കട്ടപ്പന മുരിക്കാടുകുടി സ്വദേശി സന്ധ്യയാണ് എട്ടു ദിവസം മാത്രം പ്രായമുള്ള തന്റെ സ്വന്തം കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊന്നത്.</p>
<p>കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. രാവിലെ കഴുത്തില്&#x200d; പാടും മുറിവുമായി കുഞ്ഞിനെ മരിച്ച നിലയില്&#x200d; കണ്ടതിനെത്തുടര്&#x200d;ന്ന് പൊലീസ് അസ്വഭാവികമരണത്തിന് കേസെടുക്കുകയായിരുന്നു.</p>
<p>ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് പോസ്റ്റ്‌മോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ടും വന്നതോടെ, തുടര്&#x200d;ന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് കുഞ്ഞിന്റെ മാതാവായ സന്ധ്യ കുറ്റം സമ്മതിച്ചത്.</p>
<p>കുഞ്ഞിനെ തുണി ഉപയോഗിച്ച് കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കൊലപാതക കാരണം വ്യക്തമാക്തിയിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mother-killed-her-8-days-old-children-at-kottayam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അപ്പാര്‍ട്ട്‌മെന്റില്‍ തലയറുത്ത്  മാറ്റിയ ഒന്‍പത് മൃതദേഹങ്ങള്‍</title>
		<link>https://www.chandrikadaily.com/nine-bodies-in-apartment.html</link>
					<comments>https://www.chandrikadaily.com/nine-bodies-in-apartment.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 31 Oct 2017 15:54:32 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Assasination]]></category>
		<category><![CDATA[Tokiyo]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=51064</guid>

					<description><![CDATA[ടോക്കിയോ: ഒന്‍പത് പേരെ കൊലപ്പെടുത്തിയ ശേഷം ശരീരം കഷ്ണങ്ങളായി മുറിച്ച് ഫ്രീസറില്‍ സൂക്ഷിച്ച യുവാവ് അറസ്റ്റില്‍. ടോക്കിയോ നഗരത്തിലെ അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം. എട്ട് സ്ത്രീകളെയും ഒരു പുരുഷനെയുമാണ് കൊലപ്പെടുത്തിയത്. സംഭവുമായി ബന്ധപ്പെട്ട് തകഹിരോ ഷിരെയ്ഷി (27) എന്ന യുവാവാണ് അറസ്റ്റിലായത്. ഇയാള്‍ കുറ്റം സമ്മതിച്ചതായി ടോക്യോ പൊലീസ് അറിയിച്ചു. ഒന്‍പത് പേരെയും കൊലപ്പെടുത്തിയത് യുവാവ് തന്നെയാണെന്നാണ് സൂചന. കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങളില്‍ നിന്ന് മാംസം ഉരിഞ്ഞെടുക്കുകയും അന്തരീകാവയവങ്ങള്‍ നീക്കം ചെയ്യുകയുമുണ്ടായി. നീക്കം ചെയ്ത് ആന്തരീകാവയവങ്ങളും മാംസങ്ങളും മാലിന്യ [&#8230;]]]></description>
										<content:encoded><![CDATA[<p>ടോക്കിയോ: ഒന്&#x200d;പത് പേരെ കൊലപ്പെടുത്തിയ ശേഷം ശരീരം കഷ്ണങ്ങളായി മുറിച്ച് ഫ്രീസറില്&#x200d; സൂക്ഷിച്ച യുവാവ് അറസ്റ്റില്&#x200d;. ടോക്കിയോ നഗരത്തിലെ അപ്പാര്&#x200d;ട്ട്‌മെന്റിലാണ് സംഭവം. എട്ട് സ്ത്രീകളെയും ഒരു പുരുഷനെയുമാണ് കൊലപ്പെടുത്തിയത്. സംഭവുമായി ബന്ധപ്പെട്ട് തകഹിരോ ഷിരെയ്ഷി (27) എന്ന യുവാവാണ് അറസ്റ്റിലായത്.<br />
ഇയാള്&#x200d; കുറ്റം സമ്മതിച്ചതായി ടോക്യോ പൊലീസ് അറിയിച്ചു. ഒന്&#x200d;പത് പേരെയും കൊലപ്പെടുത്തിയത് യുവാവ് തന്നെയാണെന്നാണ് സൂചന. കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങളില്&#x200d; നിന്ന് മാംസം ഉരിഞ്ഞെടുക്കുകയും അന്തരീകാവയവങ്ങള്&#x200d; നീക്കം ചെയ്യുകയുമുണ്ടായി. നീക്കം ചെയ്ത് ആന്തരീകാവയവങ്ങളും മാംസങ്ങളും മാലിന്യ കൂമ്പാരങ്ങളില്&#x200d; തള്ളി.<br />
കഴിഞ്ഞ ദിവസം 23കാരിയെ കാണാതായ സംഭവത്തില്&#x200d; പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൂട്ടകൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കൊലയാളിയുടെ പേരെ മറ്റു വിവരങ്ങളെ പോലീസ് പുറത്തു വിട്ടിട്ടില്ല.<br />
പൊലീസ് നടത്തിയ തിരച്ചിലില്&#x200d; അപ്പാര്&#x200d;ട്ട്‌മെന്റിന്റെ പ്രധാന കവാടത്തില്&#x200d; നിന്നും രണ്ട് പേരുടെ തലകള്&#x200d; കണ്ടെടുത്തു. തുടര്&#x200d;ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ അപ്പാര്&#x200d;ട്ട്‌മെന്റില്&#x200d; നിന്നും കഷ്ണങ്ങളാക്കിയ മൃതദേഹങ്ങള്&#x200d; കണ്ടെത്തിയത്. ശുചിമുറിയിലും മറ്റു മുറികളിലുമായി മൃതദേഹങ്ങള്&#x200d; സൂക്ഷിച്ച അവസ്ഥയിലായിരുന്നു. അപ്പാര്&#x200d;ട്ട്‌മെന്റില്&#x200d; നിന്നും അഴുകിയ ദുര്&#x200d;ഗന്ധം വമിച്ചിരുന്നതായി അയല്&#x200d;വാസികള്&#x200d; പൊലീസിനോട് പറഞ്ഞു. കാണാതായ പെണ്&#x200d;കുട്ടിയുടെ സോഷ്യല്&#x200d; മീഡിയിലെ ബന്ധങ്ങള്&#x200d; തിരഞ്ഞാണ് പൊലീസ് പ്രതിയില്&#x200d; എത്തിച്ചേര്&#x200d;ന്നത്. അക്രമങ്ങളും കൊലപാതകങ്ങളും കുറവുള്ള ജപ്പാനില്&#x200d; യുവാവ് നടത്തിയ കൂട്ടകൊലപാതകം നാടിനെ നടുക്കിയിരിക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nine-bodies-in-apartment.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കറുടെ കൊലപാതകം; ക്വട്ടേഷന്‍ നല്‍കിയത് കൊച്ചിയിലെ പ്രമുഖ അഭിഭാഷകന്‍</title>
		<link>https://www.chandrikadaily.com/real-estate.html</link>
					<comments>https://www.chandrikadaily.com/real-estate.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 29 Sep 2017 11:02:08 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Assasination]]></category>
		<category><![CDATA[real estate]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=45756</guid>

					<description><![CDATA[ഭൂമി ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ചാലക്കുടി പരിയാരത്തെ റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ കൊലപാതകത്തിന് പിന്നലെന്ന് പൊലീസ്. കൊല നടത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് കൊച്ചിയിലെ പ്രമുഖ അഭിഭാഷകനാണെന്നും പൊലീസ് സംശയിക്കുന്നു. റിയല്‍ എസ്‌റ്റേറ്റ് ബിസിനസിലെ ഇടനിലക്കാരനായ അങ്കമാലി നായത്തോട് സ്വദേശി ഇയാള്‍. ഭൂമിഇടപാടിനായി അഡ്വാന്‍സ് നല്‍കിയ തുക തിരിച്ചുകിട്ടാത്തതാണ് വൈരാഗ്യത്തിന് കാരണമായതെന്നും പൊലീസ് പറയുന്നത്. രാജീവ് പാട്ടത്തിനെടുത്ത കൃഷിയിടത്തിലേക്കുള്ള വഴിയില്‍ ബൈക്ക് മറിഞ്ഞു കിടക്കുന്നത് ശ്രദ്ധയില്‍പെട്ടാണ് നാട്ടുകാര്‍ തിരച്ചില്‍ നടത്തിയത്. തവളപ്പായ എസ്.ഡി കോണ്‍വെന്റ് കെട്ടിടത്തില്‍ മൃതദേഹം [&#8230;]]]></description>
										<content:encoded><![CDATA[<p>ഭൂമി ഇടപാടുമായി ബന്ധപ്പെട്ട തര്&#x200d;ക്കമാണ് ചാലക്കുടി പരിയാരത്തെ റിയല്&#x200d; എസ്‌റ്റേറ്റ് ബ്രോക്കര്&#x200d; രാജീവിന്റെ കൊലപാതകത്തിന് പിന്നലെന്ന് പൊലീസ്. കൊല നടത്താന്&#x200d; ക്വട്ടേഷന്&#x200d; നല്&#x200d;കിയത് കൊച്ചിയിലെ പ്രമുഖ അഭിഭാഷകനാണെന്നും പൊലീസ് സംശയിക്കുന്നു. റിയല്&#x200d; എസ്‌റ്റേറ്റ് ബിസിനസിലെ ഇടനിലക്കാരനായ അങ്കമാലി നായത്തോട് സ്വദേശി ഇയാള്&#x200d;.</p>
<p>ഭൂമിഇടപാടിനായി അഡ്വാന്&#x200d;സ് നല്&#x200d;കിയ തുക തിരിച്ചുകിട്ടാത്തതാണ് വൈരാഗ്യത്തിന് കാരണമായതെന്നും പൊലീസ് പറയുന്നത്. രാജീവ് പാട്ടത്തിനെടുത്ത കൃഷിയിടത്തിലേക്കുള്ള വഴിയില്&#x200d; ബൈക്ക് മറിഞ്ഞു കിടക്കുന്നത് ശ്രദ്ധയില്&#x200d;പെട്ടാണ് നാട്ടുകാര്&#x200d; തിരച്ചില്&#x200d; നടത്തിയത്. തവളപ്പായ എസ്.ഡി കോണ്&#x200d;വെന്റ് കെട്ടിടത്തില്&#x200d; മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പൊലീസ് ബൈക്കിനു സമീപം മൂന്ന് പേരുടെ ചെരുപ്പുകള്&#x200d; കണ്ടെടുത്തു. ഇവിടെ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളുമുണ്ട്. പ്രതിയുടേതെന്ന് സംശയിക്കുന്ന മൊബൈല്&#x200d;ഫോണും കണ്ടെത്തിയിട്ടുണ്ട്.<br />
രാജീവിനെ സംഘം ചേര്&#x200d;ന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കോണ്&#x200d;വെന്റിനുള്ളിലേക്ക് മാറ്റിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാജീവിനെ കാണാനില്ലെന്ന് മകന്&#x200d; പൊലീസില്&#x200d; പരാതി നല്&#x200d;കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/real-estate.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭര്‍ത്താവ് യുവതിയെ കുത്തി; രക്ഷിക്കാതെ വീഡിയോ പകര്‍ത്തി നാട്ടുകാര്‍</title>
		<link>https://www.chandrikadaily.com/husbend-killed-wife.html</link>
					<comments>https://www.chandrikadaily.com/husbend-killed-wife.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 04 Jul 2017 15:21:04 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Assasination]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=34554</guid>

					<description><![CDATA[ചണ്ഡിഗഡ്: ഹരിയാനയിലെ ജിന്ദ് ജില്ലയില്‍ ഭര്‍ത്താവിന്റെ കുത്തേറ്റ് വേദനകൊണ്ട് പുളയുന്ന ഭാര്യയെ രക്ഷിക്കാതെ നാട്ടുകാര്‍ മൊബൈലില്‍ വീഡിയോ പകര്‍ത്തിയതായി ആരോപണം. കണ്ണില്‍ മുളകുപൊടി വിതറിയ ശേഷം മരം മുറിക്കുന്ന വാളുപയോഗിച്ചാണ് നരേഷ് എന്നയാള്‍ ഭാര്യയായ സഞ്ജുവിനെ കുത്തിയത്. മദ്യപിച്ചു സ്വബോധം നഷ്ടപ്പെട്ട നരേഷ് ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്നാരോപിച്ചതിനെ തുടര്‍ന്ന് ഇരുവരും കലഹത്തിലാവുകയും തുടര്‍ന്ന് യുവതിയെ കുത്തുകയുമായിരുന്നു. യുവതിയെ കുത്തുന്ന വീഡിയോ നാട്ടുകാര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. വേദനകൊണ്ട് യുവതി നിലവിളിക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാരിലൊരാള്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ചണ്ഡിഗഡ്: ഹരിയാനയിലെ ജിന്ദ് ജില്ലയില്&#x200d; ഭര്&#x200d;ത്താവിന്റെ കുത്തേറ്റ് വേദനകൊണ്ട് പുളയുന്ന ഭാര്യയെ രക്ഷിക്കാതെ നാട്ടുകാര്&#x200d; മൊബൈലില്&#x200d; വീഡിയോ പകര്&#x200d;ത്തിയതായി ആരോപണം. കണ്ണില്&#x200d; മുളകുപൊടി വിതറിയ ശേഷം മരം മുറിക്കുന്ന വാളുപയോഗിച്ചാണ് നരേഷ് എന്നയാള്&#x200d; ഭാര്യയായ സഞ്ജുവിനെ കുത്തിയത്. മദ്യപിച്ചു സ്വബോധം നഷ്ടപ്പെട്ട നരേഷ് ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്നാരോപിച്ചതിനെ തുടര്&#x200d;ന്ന് ഇരുവരും കലഹത്തിലാവുകയും തുടര്&#x200d;ന്ന് യുവതിയെ കുത്തുകയുമായിരുന്നു.<br />
യുവതിയെ കുത്തുന്ന വീഡിയോ നാട്ടുകാര്&#x200d; സമൂഹമാധ്യമങ്ങളില്&#x200d; പോസ്റ്റ് ചെയ്യുകയും ചെയ്തു. വേദനകൊണ്ട് യുവതി നിലവിളിക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്.<br />
സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാരിലൊരാള്&#x200d; വിവരമറിയിച്ചതിനെ തുടര്&#x200d;ന്ന് പൊലീസ് സംഭവ സഥലത്തെത്തുകയും യുവതിയെ ആസ്പത്രിയിലെത്തിക്കുകയും ചെയ്തു. യുവതി അപകട നില തരണം ചെയ്തതായും പൊലീസ് അറിയിച്ചു. യുവതിയെ കുത്തിയ നരേഷിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/husbend-killed-wife.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
