<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>audi cup &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/audi-cup/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 04 Sep 2020 09:32:42 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>audi cup &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പതിനെട്ടുകാരി ഓടിച്ച ആഢംബര കാര്&#x200d; കയറി ഉറങ്ങുകയായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്&#x200d; മരിച്ചു</title>
		<link>https://www.chandrikadaily.com/18-year-old-audi-driver-runs-over-kills-sleeping-guard-in-chennai.html</link>
					<comments>https://www.chandrikadaily.com/18-year-old-audi-driver-runs-over-kills-sleeping-guard-in-chennai.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 04 Sep 2020 09:23:37 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[audi car]]></category>
		<category><![CDATA[audi cup]]></category>
		<category><![CDATA[car accident]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=150274</guid>

					<description><![CDATA[സെപ്തംബര്&#x200d; രണ്ടിനായിരുന്നു സംഭവം നടന്നത്. ഫോര്&#x200d;ഷോര്&#x200d; എസ്റ്റേറിലെ താമസ സമുച്ചയത്തിലെ താമസക്കാരനായ റിയല്&#x200d; എസ്റ്റേറ്റ് വ്യവസായിയുടെ മകള്&#x200d; അപര്&#x200d;ണയുടെ കാറാണ് അപകടം വരുത്തിയത്. അപകടം സംഭവിച്ചതറിയാതെ അപര്&#x200d;ണ കാര്&#x200d; പാര്&#x200d;ക്ക് ചെയ്ത് അപ്പാര്&#x200d;ട്ടുമെന്റിലേക്ക് കയറിപ്പോവുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>ചെന്നൈ: പതിനെട്ടുകാരി ഓടിച്ച് ആഢംബര കാര്&#x200d; കയറി ഉറങ്ങുകയായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്&#x200d; മരിച്ചു. യുവതി താമസിക്കുന്ന ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ ശിവപ്രകാശ് (68)ആണ് മരിച്ചത്.</p>
<p>സെപ്തംബര്&#x200d; രണ്ടിനായിരുന്നു സംഭവം നടന്നത്. ഫോര്&#x200d;ഷോര്&#x200d; എസ്റ്റേറിലെ താമസ സമുച്ചയത്തിലെ താമസക്കാരനായ റിയല്&#x200d; എസ്റ്റേറ്റ് വ്യവസായിയുടെ മകള്&#x200d; അപര്&#x200d;ണയുടെ കാറാണ് അപകടം വരുത്തിയത്. അപകടം സംഭവിച്ചതറിയാതെ അപര്&#x200d;ണ കാര്&#x200d; പാര്&#x200d;ക്ക് ചെയ്ത് അപ്പാര്&#x200d;ട്ടുമെന്റിലേക്ക് കയറിപ്പോവുകയായിരുന്നു. തുടര്&#x200d;ന്ന് രക്തത്തില്&#x200d; കുളിച്ച നിലയില്&#x200d; ശിവപ്രകാശത്തെ കണ്ട ഫ്‌ളാറ്റിലെ താമസക്കാരാണ് അപകട വിവരം അറിഞ്ഞതും പൊലീസിനെ അറിയിച്ചതും.</p>
<p>സ്ഥലത്തെത്തിയ പൊലീസ് കാറിന് ഉടമയായ അപര്&#x200d;ണയെ ചോദ്യം ചെയ്യാന്&#x200d; വിളിച്ചുവരുത്തിയെങ്കിലും അവര്&#x200d; കുറ്റം നിഷേധിക്കുകയായിരുന്നു. പിന്നീട് സിസിടിവി ദൃശ്യങ്ങള്&#x200d; പരിശോധിച്ചതോടെ പൊലീസിന് തെളിവ് ലഭിക്കുകയായിരുന്നു. എന്നാല്&#x200d; പാര്&#x200d;ക്കിങ് സ്ഥലത്ത് വെച്ച് കരച്ചില്&#x200d; ശബ്ദം ഒന്നും കേട്ടില്ലെന്നായിരുന്ന് അപര്&#x200d;ണ മൊഴി നല്&#x200d;കി. തുടര്&#x200d;ന്ന് അശ്രദ്ധമൂലമുണ്ടായ മരണത്തിന് ഇന്ത്യന്&#x200d; ശിക്ഷ നിയമത്തിലെ 304 (എ) വകുപ്പ് പ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു. പ്രതിക്ക് പിന്നീട് ജാമ്യം ലഭിച്ചു.</p>
<p>മുൻ സർക്കാർ ഉദ്യോഗസ്ഥനായിരുന്ന ശിവപ്രകാശം ഒരാഴ്ച മുമ്പാണ് സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യാൻ തുടങ്ങിയത്. പാര്&#x200d;ക്കിങ് സ്ഥലത്ത് ഇദ്ദേഹം ഉറങ്ങുന്ന കാര്യം അധികം താമസക്കാര്&#x200d;ക്കും അറിയില്ലായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്&#x200d; പറഞ്ഞു. മരിച്ചുപോയ ആള്&#x200d; മദ്യപിച്ചിരുന്നോ എന്നറിയാനായി മൃതദേഹം പോസ്റ്റ്മോര്&#x200d;ട്ടത്തിനയച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/18-year-old-audi-driver-runs-over-kills-sleeping-guard-in-chennai.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലിവര്‍പൂളിനെ 5-4ന് കീഴടക്കി; ഓഡി കപ്പ് അത്‌ലറ്റിക്കോയ്ക്ക്</title>
		<link>https://www.chandrikadaily.com/liverpool-lose-to-atletico-madrid-on-penalties-in-audi-cup-final.html</link>
					<comments>https://www.chandrikadaily.com/liverpool-lose-to-atletico-madrid-on-penalties-in-audi-cup-final.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 03 Aug 2017 17:02:40 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Atletico Madrid]]></category>
		<category><![CDATA[audi cup]]></category>
		<category><![CDATA[liverpool]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=38668</guid>

					<description><![CDATA[മ്യൂണിക്: പ്രീ സീസണില്‍ രണ്ടാം കിരീടം തേടിയുള്ള ലിവര്‍പൂളിന്റെ ജൈത്രയാക്ക് തിരിച്ചടി. ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണ്‍ നിര്‍ണായക പെനാല്‍റ്റി നഷ്ടപ്പെടുത്തിയപ്പോള്‍ ഷൂട്ടൗട്ടില്‍ ലിവര്‍പൂളിനെ 5-4ന് കീഴടക്കി അത്‌ലറ്റിക്കോ മാഡ്രിഡ് ഓഡികപ്പ് സ്വന്തമാക്കി. ഇത് രണ്ടാം തവണയാണ് യുര്‍ഗന്‍ ക്ലോപ്പിന് കീഴില്‍ ലിവര്‍പൂള്‍ ഷൂട്ടഔട്ടില്‍ പരാജയപ്പെടുന്നത്. 2016 ഫെബ്രുവരിയില്‍ കാപിറ്റല്‍ വണ്‍ കപ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോടായിരുന്നു നേരത്തെ ലിവര്‍പൂള്‍ ഷൂട്ട്ഔട്ടില്‍ തോറ്റത്. ബയേണ്‍ മ്യൂണികിനെ കഴിഞ്ഞ ദിവസം 3-0ന് കീഴടക്കി ഫൈനലിലെത്തിയ ലിവര്‍പൂളിന് സ്പാനിഷ് സംഘത്തിനെതിരെ അതേ ഫോം [&#8230;]]]></description>
										<content:encoded><![CDATA[<p>മ്യൂണിക്: പ്രീ സീസണില്&#x200d; രണ്ടാം കിരീടം തേടിയുള്ള ലിവര്&#x200d;പൂളിന്റെ ജൈത്രയാക്ക് തിരിച്ചടി. ജോര്&#x200d;ദാന്&#x200d; ഹെന്&#x200d;ഡേഴ്‌സണ്&#x200d; നിര്&#x200d;ണായക പെനാല്&#x200d;റ്റി നഷ്ടപ്പെടുത്തിയപ്പോള്&#x200d; ഷൂട്ടൗട്ടില്&#x200d; ലിവര്&#x200d;പൂളിനെ 5-4ന് കീഴടക്കി അത്‌ലറ്റിക്കോ മാഡ്രിഡ് ഓഡികപ്പ് സ്വന്തമാക്കി. ഇത് രണ്ടാം തവണയാണ് യുര്&#x200d;ഗന്&#x200d; ക്ലോപ്പിന് കീഴില്&#x200d; ലിവര്&#x200d;പൂള്&#x200d; ഷൂട്ടഔട്ടില്&#x200d; പരാജയപ്പെടുന്നത്. 2016 ഫെബ്രുവരിയില്&#x200d; കാപിറ്റല്&#x200d; വണ്&#x200d; കപ് ഫൈനലില്&#x200d; മാഞ്ചസ്റ്റര്&#x200d; സിറ്റിയോടായിരുന്നു നേരത്തെ ലിവര്&#x200d;പൂള്&#x200d; ഷൂട്ട്ഔട്ടില്&#x200d; തോറ്റത്. ബയേണ്&#x200d; മ്യൂണികിനെ കഴിഞ്ഞ ദിവസം 3-0ന് കീഴടക്കി ഫൈനലിലെത്തിയ ലിവര്&#x200d;പൂളിന് സ്പാനിഷ് സംഘത്തിനെതിരെ അതേ ഫോം നിലനിര്&#x200d;ത്താനായില്ല. ഒമ്പത് മാറ്റങ്ങള്&#x200d; വരുത്തി ക്ലോപ്പ് പരീക്ഷണങ്ങള്&#x200d; നടത്തിയെങ്കിലും ഫലവത്തായില്ല. സൂപ്പര്&#x200d; താരങ്ങളായ അന്റോയിന്&#x200d; ഗ്രീസ്മാന്&#x200d;, ജാന്&#x200d; ഒബ്്‌ലാക്, ഡീഗോ ഗോഡിന്&#x200d; എന്നിവരെ ആദ്യ ഇലവനില്&#x200d; ഉള്&#x200d;പ്പെടുത്താതെയാണ് സിമിയോണിയും ടീമിനെ കളത്തിലിറക്കിയത്. എന്നാല്&#x200d; കീദി ബെയര്&#x200d; ആദ്യ പകുതിയുടെ 33-ാം മിനിറ്റില്&#x200d; ഹെഡറിലൂടെ നേടിയ ഗോളിന് മുന്നില്&#x200d; കയറിയ അത്‌ലറ്റിക്കോയ്‌ക്കെതിരെ 83-ാം മിനിറ്റില്&#x200d; റോബര്&#x200d;ട്ടോ ഫിര്&#x200d;മിനോ പെനാല്&#x200d;റ്റിയിലൂടെ നേടിയ ഗോള്&#x200d; ലിവര്&#x200d;പൂളിന് സമനില സമ്മാനിക്കുകയായിരുന്നു. മുഴുവന്&#x200d; സമയത്ത് ഇരു ടീമുകളും 1-1ന് സമനില പാലിച്ചതോടെയാണ് വിജയികളെ ഷൂട്ടൗട്ടിലൂടെ കണ്ടെത്തിയത്. ഷൂട്ടൗട്ടില്&#x200d; അത്‌ലറ്റിക്കോയ്ക്കു വേണ്ടി കിക്കെടുത്ത ഗ്രീസ്മാന്&#x200d;, ഫെര്&#x200d;ണാണ്ടോ ടോറസ്, ഗാബി, ഗെയ്തന്&#x200d;, ലൂയിസ് എന്നിവര്&#x200d; ഗോളാക്കിയപ്പോള്&#x200d; രണ്ടാം കിക്കെടുത്ത ലിവര്&#x200d;പൂളിന്റെ ഹെന്&#x200d;ഡേഴ്‌സണു പിഴച്ചു. ഫിര്&#x200d;മിനോ, ഒറിജി, കെന്റ്, ഗ്രൂജിച്ച് എന്നിവര്&#x200d; പെനാല്&#x200d;റ്റി ഗോളാക്കി മാറ്റുകയും ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/liverpool-lose-to-atletico-madrid-on-penalties-in-audi-cup-final.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
