<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>BABARI MASJID case &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/babari-masjid-case/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 19 Jan 2021 06:41:21 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>BABARI MASJID case &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അയോധ്യയിലെ പള്ളിനിർമ്മാണം റിപബ്ലിക് ദിനത്തിൽ തുടങ്ങും</title>
		<link>https://www.chandrikadaily.com/construction-of-a-mosque-in-ayodhya-will-begin-on-republic-day.html</link>
					<comments>https://www.chandrikadaily.com/construction-of-a-mosque-in-ayodhya-will-begin-on-republic-day.html#respond</comments>
		
		<dc:creator><![CDATA[adil]]></dc:creator>
		<pubDate>Tue, 19 Jan 2021 06:41:21 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[Spirituality]]></category>
		<category><![CDATA[ayodhya case]]></category>
		<category><![CDATA[BABARI MASJID case]]></category>
		<category><![CDATA[Republic Day]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=177086</guid>

					<description><![CDATA[രാമക്ഷേത്രം നിർമ്മിക്കുന്നതിന് ഇരുപ്പത്തിയഞ്ച് കിലോമീറ്റർ അകലെ അഞ്ച് ഏക്കർ സ്ഥലത്താണ് മസ്ജിദ് നിർമ്മിക്കുന്നത്]]></description>
										<content:encoded><![CDATA[<p>ലഖ്‌നോ: ബാബരി മസ്ജിദ് ത കർത്തത്തിന് ബദലായി അധ്യയിൽ സുപ്രീംകോടതി അനു വദിച്ച സ്ഥലത്ത് മസ്ജിദ് നിർമ്മാണം റിപ്പബ്ലിക്ക് ദിനത്തിൽ ആരംഭിക്കും. അയോധ്യയിലെ ധന്നിപ്പുർ ഗ്രാമത്തിലാണ് മസ്ജിദ് നിർമിക്കുന്നത്. ഇതിന്റെ ഭാഗമാായി വൃക്ഷത്തൈ വിതരണവും ദേശീയ പതാക ഉയർത്തലും നടക്കും.</p>
<p>രാമക്ഷേത്രം നിർമ്മിക്കുന്നതിന് ഇരുപ്പത്തിയഞ്ച് കിലോമീറ്റർ അകലെ അഞ്ച് ഏക്കർ സ്ഥലത്താണ് മസ്ജിദ് നിർമ്മിക്കുന്നത്. ഇന്തോ ഇസ്്‌ലാമിക് കൾചറൽ ഫൌണ്ട ഷൻ ട്രസ്റ്റിന് കീഴിലാണ് മസ്ജിദ് നിർമാണം, ഉത്തർ പ്രദേശ് സർക്കാരും സംസ്ഥാന സുന്നി സെൻട്രൽ വഖഫ് ബോർഡും ചേർന്ന് നിർമ്മിച്ച ട്രസ്റ്റാണ് ഐ ഐ.സി.എഫ്. ട്രസ്റ്റിലെ ഒമ്പത് അംഗങ്ങളും ഞായറാഴ്ച യോഗം ചേർന്ന് തയ്യാറെടുപ്പുകൾ വിലയിരുത്തി.</p>
<p>മസ്ജിദ് നിർമ്മിക്കുന്ന സ്ഥലത്തെ ജനങ്ങളെ സഹായിക്കാനും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് അവബോധം സ്ൃഷ്ടിക്കാനുമാണ് വൃക്ഷത്തൈ വിതരണമെന്ന് ഐ ഐ.സി.എഫ് വാർത്താകുറിപ്പിൽ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ലോകത്തിലെ പലയിടത്തിൽ നിന്നുമുള്ള വൃക്ഷത്തൈകൾക്കായി ഒരു ഗ്രീൻ ഏരിയയും വിഭാവന ചെയ്യുന്നുണ്്. ആമസോൺ മഴക്കാടുകൾ മുതൽ കാട്ടു തീപടർന്ന ആസ്‌ട്രേലിയയിൽ നിന്നുമുള്ള വൃക്ഷങ്ങളും ഇന്ത്യയുെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള മരങ്ങളും ഗ്രീൻ ഏരിയയിൽ ഉണ്ടാവും.</p>
<p>മസ്ജിദിന്റെയും അനുബന്ധമായി നിർമ്മിക്കുന്ന ആശുപത്രിയുയും സമൂഹ അടക്കുളയേയും ആധനിക വായനശാലയുടെയും രൂപരേഖ കഴിഞ്ഞ മാസം പുറത്തുവിട്ടിരുന്നു. പദ്ധതിയുടെ ഭാഗമായി ട്രസ്റ്റ് ഓഫീസ് നിർമ്മിക്കും. ഇതോടൊപ്പം ഇന്തോ ഇസ്ാമിക സാംസ്‌കാരിക പഠനത്തിൽ കേന്ദ്രീകരിക്കുന്നതും ഗവേഷണപരവുമായ പഠനങ്ങളിൽ ശ്രദ്ധ ചെലുത്തുന്നതുമായ പ്രസിദ്ധീകരണാലവയും നിർമ്മിക്കും.</p>
<p>രണ്ട് നിലയിൽ നിർമ്മിക്കുന്ന പള്ളിക്ക് മിനാരങ്ങളുണ്ടാകില്ല. സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കുന്ന പള്ളിയിൽ രണ്ടായിരത്തോളം പേർക്ക് ഒരേ സമയം നിസ്‌കരിക്കാൻ കഴിയും. 2019 നവംബർ 29ലെ സുപ്രധാന വിധിയിൽ അയോധ്യയിൽ ബാബരിമസ്ജദ് നിന്നിരുന്ന സ്ഥലത്ത് ക്ഷേത്രം നിർമ്മിക്കുന്നതിന് സർക്കാർ നിയന്ത്രിത ട്രസ്റ്റിന് കൈമാറാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ബാബരി മസ്ജിദ് തകർത്തക് നിയമ വിരുദ്ധമാണെന്ന് വിധിച്ച കോടതി, മസ്ജിദ് നിർമ്മിക്കാൻ മറ്റൊരു സ്ഥലം കണ്ടെത്താൻ ഉത്തരവിട്ടത് അമ്പരപ്പുളവാക്കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/construction-of-a-mosque-in-ayodhya-will-begin-on-republic-day.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബാബരി മസ്ജിദ് ഓര്&#x200d;മ; അയോധ്യയില്&#x200d; നിര്&#x200d;മിക്കുന്ന മസ്ജിദിന് ആ പേരിടില്ല</title>
		<link>https://www.chandrikadaily.com/masjid-in-ayodhya-may-not-have-traditional-shape.html</link>
					<comments>https://www.chandrikadaily.com/masjid-in-ayodhya-may-not-have-traditional-shape.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 21 Sep 2020 12:09:24 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ayodhya]]></category>
		<category><![CDATA[babari masjid]]></category>
		<category><![CDATA[BABARI MASJID case]]></category>
		<category><![CDATA[rama janma bhumi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=155344</guid>

					<description><![CDATA[മസ്ജിദിനൊപ്പം മ്യൂസിയവും ആശുപത്രിയും ഗവേഷണ കേന്ദ്രവും സമുച്ചയത്തിന് അകത്തുണ്ടാകും]]></description>
										<content:encoded><![CDATA[<p>ലഖ്‌നൗ: അയോധ്യയില്&#x200d; സുപ്രിംകോടതി വിധി പ്രകാരം നിര്&#x200d;മിക്കുന്ന പള്ളിക്ക് ഏതെങ്കിലും രാജാവിന്റെയോ ചക്രവര്&#x200d;ത്തിയുടെയോ പേരിടില്ലെന്ന് മസ്ജിദ് നിര്&#x200d;മാണ ട്രസ്റ്റ്. പരമ്പരാഗത രീതിയില്&#x200d; നിന്ന് വ്യത്യസ്തമായ നിര്&#x200d;മാണ ശൈലിയാണ് പള്ളിക്കു വേണ്ടി സ്വീകരിക്കുകയെന്നും ട്രസ്റ്റ് വക്താവ് അത്താര്&#x200d; ഹുസൈന്&#x200d; പറഞ്ഞു.</p>
<p>&#8216;ദാനിപൂര്&#x200d; ഗ്രാമത്തില്&#x200d; 15,000 ചതുരശ്ര അടിയിലാണ് മസ്ജിദ് നിര്&#x200d;മിക്കുക. ബാബരി മസ്ജിദിന്റെ അത്രയും വലിപ്പം ഇതിനുമുണ്ടാകും. മറ്റു പള്ളികളില്&#x200d; നിന്ന് സമ്പൂര്&#x200d;ണമായി വ്യത്യസ്തമായ രീതിയിലാണ് പള്ളി പണി കഴിപ്പിക്കുക. കഅബയുടെ മാതൃകയില്&#x200d; ചതുരനിര്&#x200d;മിതിയും ആലോചിക്കുന്നുണ്ട്. എസ്എം അക്തറാണ് പള്ളി രൂപകല്&#x200d;പ്പന ചെയ്യുന്നത്&#8217; &#8211; അത്താര്&#x200d; ഹുസൈന്&#x200d; വെളിപ്പെടുത്തി. മിനാരങ്ങളും ഖുബ്ബകളും വേണോ എന്ന കാര്യത്തില്&#x200d; ആര്&#x200d;കിടെക്ടിന് സമ്പൂര്&#x200d;ണ സ്വാതന്ത്ര്യം നല്&#x200d;കിയതായും അദ്ദേഹം പറഞ്ഞു.</p>
<p>&#8216;പള്ളിക്ക് ബാബരി മസ്ജിദ് എന്ന് നാമകരണം ചെയ്യില്ല. ഏതൈങ്കിലും രാജാവിന്റെയോ ചക്രവര്&#x200d;ത്തിയുടെയോ പേരുണ്ടാകില്ല. എന്റെ വ്യക്തിപരമായ അഭിപ്രായ പ്രകാരം അത് ദാനിപൂര്&#x200d; മസ്ജിദ് എന്ന പേരിലാകും അറിയപ്പെടുക&#8217; &#8211; അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>മസ്ജിദ് നിര്&#x200d;മാണത്തിന് വെബ്‌പോര്&#x200d;ട്ടലിലൂടെ പൊതുജനത്തിന് സംഭാവന നല്&#x200d;കാമെന്നും പോര്&#x200d;ട്ടല്&#x200d; പണിപ്പുരയില്&#x200d; ആണെന്നും ഹുസൈന്&#x200d; പറഞ്ഞു. മസ്ജിദിനൊപ്പം മ്യൂസിയവും ആശുപത്രിയും ഗവേഷണ കേന്ദ്രവും സമുച്ചയത്തിന് അകത്തുണ്ടാകും.</p>
<p>ദാനിപൂരില്&#x200d; അഞ്ചേക്കര്&#x200d; സ്ഥലമാണ് മസ്ജിദിനായി അനുവദിച്ചിട്ടുള്ളത്. സുന്നി വഖ്ഫ് ബോര്&#x200d;ഡിന്റെ മേല്&#x200d;നോട്ടത്തിലാണ് പള്ളിക്കു വേണ്ടി പ്രത്യേക ട്രസ്റ്റ് രൂപീകരിച്ചിട്ടുള്ളത്. നവംബര്&#x200d; ഒമ്പതിനാണ് ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലം രാമക്ഷേത്രത്തിനായി വിട്ടു കൊടുത്ത് സുപ്രിംകോടതി ഉത്തരവിട്ടത്. അയോധ്യയില്&#x200d; തന്നെ അഞ്ചേക്കര്&#x200d; സ്ഥലം മസ്ജിദിന് വിട്ടു കൊടുക്കണമെന്നും ഉത്തരവിലുണ്ടായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/masjid-in-ayodhya-may-not-have-traditional-shape.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബാബരി ഭൂമി കേസ്: അന്തിമവിധിക്കൊരുങ്ങി സുപ്രീംകോടതി</title>
		<link>https://www.chandrikadaily.com/final-verdict-on-ayodhya-case.html</link>
					<comments>https://www.chandrikadaily.com/final-verdict-on-ayodhya-case.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 15 Oct 2019 03:00:15 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BABARI MASJID case]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=141635</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ബാബരി മസ്ജിദ് രാമജന്മഭൂമി ഭൂമി തര്&#x200d;ക്ക കേസില്&#x200d; ഈമാസം 16 ഓടെ വാദം കേള്&#x200d;ക്കല്&#x200d; അവസാനിപ്പിക്കാനാണ് ആലോചിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്&#x200d; ഗൊഗോയി. ഈമാസം 17-ന് വാദങ്ങള്&#x200d; അവസാനിപ്പിക്കണമെന്നായിരുന്നു നേരത്തെ ചീഫ് ജസ്റ്റിസ് പറഞ്ഞത്. കേസില്&#x200d; മുസ്‌ലിം സംഘടനകളുടെ വാദം പൂര്&#x200d;ത്തിയായി. കേസില്&#x200d; കക്ഷി ചേര്&#x200d;ന്നവരുടെ വാദം ഇതുവരെ കോടതി കേട്ടിട്ടില്ല. എല്ലാവരുടെയും ഭാഗം വിശദമായി കേള്&#x200d;ക്കാതെ വിധി പറയാന്&#x200d; മാറ്റിവെക്കരുതെന്ന് ഹര്&#x200d;ജിക്കാര്&#x200d; ആവശ്യപ്പെട്ടു. അതേസമയം കേസ് അന്തിമ ഘട്ടത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്&#x200d; അയോദ്ധ്യയില്&#x200d; നിരോധനാജ്ഞ [&#8230;]]]></description>
										<content:encoded><![CDATA[
<p>ന്യൂഡല്&#x200d;ഹി: ബാബരി മസ്ജിദ് രാമജന്മഭൂമി ഭൂമി തര്&#x200d;ക്ക കേസില്&#x200d; ഈമാസം 16 ഓടെ വാദം കേള്&#x200d;ക്കല്&#x200d; അവസാനിപ്പിക്കാനാണ് ആലോചിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്&#x200d; ഗൊഗോയി. ഈമാസം 17-ന് വാദങ്ങള്&#x200d; അവസാനിപ്പിക്കണമെന്നായിരുന്നു നേരത്തെ ചീഫ് ജസ്റ്റിസ് പറഞ്ഞത്. കേസില്&#x200d; മുസ്‌ലിം സംഘടനകളുടെ വാദം പൂര്&#x200d;ത്തിയായി. കേസില്&#x200d; കക്ഷി ചേര്&#x200d;ന്നവരുടെ വാദം ഇതുവരെ കോടതി കേട്ടിട്ടില്ല. എല്ലാവരുടെയും ഭാഗം വിശദമായി കേള്&#x200d;ക്കാതെ വിധി പറയാന്&#x200d; മാറ്റിവെക്കരുതെന്ന് ഹര്&#x200d;ജിക്കാര്&#x200d; ആവശ്യപ്പെട്ടു. </p>



<p>അതേസമയം കേസ് അന്തിമ ഘട്ടത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്&#x200d; അയോദ്ധ്യയില്&#x200d; നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രദേശത്ത് കനത്ത സുരക്ഷയും ഏര്&#x200d;പ്പെടുത്തി. നവംബര്&#x200d; 17-നാണ് നിലവിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്&#x200d; ഗൊഗോയി വിരമിക്കുന്നത്. അതിനാല്&#x200d; വിരമിക്കുന്നതിന് മുമ്പുള്ള അദ്ദേഹത്തിന്റെ അവസാന പ്രവൃത്തി ദിനമായ നവംബര്&#x200d; 15-ന് ബാബരി കേസിലെ വിധി ഉണ്ടാകാനാണ് സാധ്യത.</p>



<p>അതിനിടെ ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡ് ചെയർപേഴ്സന് സംരക്ഷണമാവശ്യപ്പെട്ട് ബാബരി ഭൂമികേസിലെ മധ്യസ്ഥന്മാരിലൊരാൾ സുപ്രീംകോടതിയെ സമീപിച്ചു. മൂന്നംഗ സമിതിയിലുണ്ടായിരുന്ന മധ്യസ്ഥനും സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനുമായ അഡ്വ. ശ്രീരാം പഞ്ചുവാണ് ബി.ജെ.പി പിന്തുണയുള്ള വഖഫ് ബോർഡ് ചെയർപേഴ്സന് സംരക്ഷണം തേടി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ബെഞ്ചിലെത്തിയത്. ഇതേത്തുടർന്ന് മതിയായ സംരക്ഷണം നൽകാൻ ഉത്തർപ്രദേശ് സർക്കാറിനോട് സുപ്രീംകോടതി നിർദേശിച്ചു. സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥ സംഘം രണ്ടാമത് നടത്തിയ മധ്യസ്ഥശ്രമത്തെ സുന്നി വഖഫ് ബോർഡ് എതിർത്തിട്ടും അത് മറികടന്ന് മുസ്ലിം പക്ഷത്തുനിന്ന് ശ്രമം നടത്തിയത് വഖഫ് ബോർഡ് ചെയർപേഴ്സൻ ആണെന്ന് ആരോപണമുയർന്നിരുന്നു. <br></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/final-verdict-on-ayodhya-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബാബരി കേസ്: ഒക്ടോബര്&#x200d; 18നകം   പൂര്&#x200d;ത്തിയാക്കുമെന്ന് ചീഫ് ജസ്റ്റിസ്</title>
		<link>https://www.chandrikadaily.com/babari-case-chief-justice-statement.html</link>
					<comments>https://www.chandrikadaily.com/babari-case-chief-justice-statement.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Thu, 19 Sep 2019 04:32:50 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BABARI MASJID case]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=139487</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ബാബരി മസ്ജിദ്-രാമജന്മ ഭൂമി ഭൂമി തര്&#x200d;ക്ക കേസില്&#x200d; നവംബര്&#x200d; മധ്യത്തോടെ വിധി പ്രസ്താവിക്കുമെന്ന സൂചന നല്&#x200d;കി സുപ്രീം കോടതി. കേസില്&#x200d; ഇപ്പോള്&#x200d; നടക്കുന്ന വിചാരണ ഒക്ടോബര്&#x200d; 18നകം പൂര്&#x200d;ത്തിയാക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നവംബര്&#x200d; 17നാണ് കേസില്&#x200d; വാദം കേള്&#x200d;ക്കുന്ന ഭരണഘടനാ ബെഞ്ചിന് നേതൃത്വം നല്&#x200d;കുന്ന ചീഫ് ജസ്റ്റിസ് രഞ്ജന്&#x200d; ഗൊഗോയ് വിരമിക്കുന്നത്. വിധി പ്രസ്താവം ഇതിന് മുമ്പ് ഉണ്ടായില്ലെങ്കില്&#x200d; പുതിയ ബെഞ്ച് രൂപീകരിച്ച ശേഷം വീണ്ടും വിചാരണ നടപടികള്&#x200d; നടത്തേണ്ടി വരും. ഇന്നലെ കേസില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>ന്യൂഡല്&#x200d;ഹി: ബാബരി മസ്ജിദ്-രാമജന്മ ഭൂമി ഭൂമി തര്&#x200d;ക്ക കേസില്&#x200d; നവംബര്&#x200d; മധ്യത്തോടെ വിധി പ്രസ്താവിക്കുമെന്ന സൂചന നല്&#x200d;കി സുപ്രീം കോടതി. കേസില്&#x200d; ഇപ്പോള്&#x200d; നടക്കുന്ന വിചാരണ ഒക്ടോബര്&#x200d; 18നകം പൂര്&#x200d;ത്തിയാക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.<br>
നവംബര്&#x200d; 17നാണ് കേസില്&#x200d; വാദം കേള്&#x200d;ക്കുന്ന ഭരണഘടനാ ബെഞ്ചിന് നേതൃത്വം നല്&#x200d;കുന്ന ചീഫ് ജസ്റ്റിസ് രഞ്ജന്&#x200d; ഗൊഗോയ് വിരമിക്കുന്നത്. വിധി പ്രസ്താവം ഇതിന് മുമ്പ് ഉണ്ടായില്ലെങ്കില്&#x200d; പുതിയ ബെഞ്ച് രൂപീകരിച്ച ശേഷം വീണ്ടും വിചാരണ നടപടികള്&#x200d; നടത്തേണ്ടി വരും. ഇന്നലെ കേസില്&#x200d; വാദം കേള്&#x200d;ക്കവെ ഇരുവിഭാഗം അഭിഭാഷകരുമായി കൂടിയാലോചിച്ച ചീഫ് ജസ്റ്റിസ് ഒക്ടോബര്&#x200d; 18നകം വിചാരണ നടപടികള്&#x200d; പൂര്&#x200d;ത്തീകരിക്കാനാവുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. ഇതിനായി നമുക്ക് എല്ലാവര്&#x200d;ക്കും ഒരുമിച്ച് പ്രവര്&#x200d;ത്തിക്കാമെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് ആവശ്യമെങ്കില്&#x200d; ശനിയാഴ്ചകളിലും മറ്റു ദിവസങ്ങളില്&#x200d; അധിക സമയവും വിചാരണക്കായി ഇരിക്കാമെന്നും നിരീക്ഷിച്ചു. അടുത്ത ആഴ്ച അവസാനത്തോടെ തങ്ങളുടെ വാദം പൂര്&#x200d;ത്തീകരിക്കുമെന്ന് മുസ്്‌ലിം വിഭാഗത്തെ പ്രതിനിധീകരിക്കുന്ന മുതിര്&#x200d;ന്ന അഭിഭാഷകന്&#x200d; രാജീവ് ധവാന്&#x200d; കോടതിയെ അറിയിച്ചു. <br>
ഇതിന് ശേഷം ഒന്നോ രണ്ടോ ദിവസം സിവില്&#x200d; കേസില്&#x200d; വാദിക്കുമെന്നും പറഞ്ഞു. അതേ സമയം രാം ലല്ലക്കായി ഹാജരായ അഭിഭാഷകര്&#x200d; രണ്ട് ദിവസം കൂടി ലഭിച്ചാല്&#x200d; മതിയെന്ന് അഭിപ്രായപ്പെട്ടു. ഇതിന് പിന്നാലെയാണ് ഭരണഘടനാ ബെഞ്ച് കൂടിയാലോചിച്ച് അടുത്ത മാസം 18നകം വിചാരണ പൂര്&#x200d;ത്തിയാക്കാമെന്ന് തീരുമാനിച്ചത്. <br>
അതിനിടെ മധ്യസ്ഥര്&#x200d; നല്&#x200d;കിയ കത്ത് പരിഗണിച്ച കോടതി ഏതെങ്കിലും തരത്തിലുള്ള മധ്യസ്ഥതക്ക് കക്ഷികള്&#x200d;ക്ക് സാധിക്കുമെങ്കില്&#x200d; അക്കാര്യത്തില്&#x200d; സ്വതന്ത്രമായി തീരുമാനമെടുക്കാമെന്നും ഇത് കോടതി മുമ്പാകെ വെച്ചാല്&#x200d; മതിയെന്നും അറിയിച്ചു. <br>
സുന്നി വഖഫ് ബോര്&#x200d;ഡ് മധ്യസ്ഥ ശ്രമങ്ങള്&#x200d; പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് മധ്യസ്ഥ സമിതിക്ക് കത്ത് നല്&#x200d;കിയിരുന്നു. അതേ സമയം മധ്യസ്ഥ നടപടികള്&#x200d; രഹസ്യമായിരിക്കണമെന്ന് സുപ്രീം കോടതി ആവര്&#x200d;ത്തിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/babari-case-chief-justice-statement.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അയോധ്യ കേസ്: രാജീവ് ധവാനെ ഭീഷണിപ്പെടുത്തിയവര്&#x200d;ക്ക് സുപ്രീംകോടതി നോട്ടീസ്</title>
		<link>https://www.chandrikadaily.com/ayodhya-sc-notices-2-threatening-senior-advocate-rajeev-dhavan-india.html</link>
					<comments>https://www.chandrikadaily.com/ayodhya-sc-notices-2-threatening-senior-advocate-rajeev-dhavan-india.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 03 Sep 2019 07:12:17 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BABARI MASJID case]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=137985</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: അയോധ്യ ഭൂമിതര്&#x200d;ക്ക കേസില്&#x200d; വഖഫ് ബോര്&#x200d;ഡിന് വേണ്ടി ഹാജരാവുന്ന മുതിര്&#x200d;ന്ന അഭിഭാഷകരന്&#x200d; രാജീവ് ധവാന് ഭീഷണിക്കത്തയച്ച രണ്ടുപേര്&#x200d;ക്കെതിരെ സുപ്രീംകോടതി നടപടി. ചീഫ് ജസ്റ്റിസ് രഞ്ജന്&#x200d; ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് ഇരുവര്&#x200d;ക്കും നോട്ടീസയച്ചത്. തന്നെ അധിക്ഷേപിച്ചത് കോടതിയലക്ഷ്യമാണെന്ന് കാണിച്ച് രാജീവ് ധവാന്&#x200d; നല്&#x200d;കിയ ഹര്&#x200d;ജിയിലാണ് നോട്ടീസ് അയച്ചത്. ചെന്നൈ സ്വദേശിയായ വിരമിച്ച വിദ്യാഭ്യാസ ഓഫീസര്&#x200d; എന്&#x200d;. ഷണ്&#x200d;മുഖം, രാജസ്ഥാന്&#x200d; സ്വദേശിയായ സഞ്ജയ് കലാല്&#x200d; ബജ്‌റംഗി എന്നിവരാണ് ധവാന് ഭീഷണിക്കത്തയച്ചത്. അയോധ്യകേസില്&#x200d; മുസ്‌ലിങ്ങള്&#x200d;ക്ക് വേണ്ടി ഹാജരാവുന്നതിനെതിരെയാണ് ഇവര്&#x200d; ഭീഷണിമുഴക്കിയത്.]]></description>
										<content:encoded><![CDATA[
<p>ന്യൂഡല്&#x200d;ഹി: അയോധ്യ ഭൂമിതര്&#x200d;ക്ക കേസില്&#x200d; വഖഫ് ബോര്&#x200d;ഡിന് വേണ്ടി ഹാജരാവുന്ന മുതിര്&#x200d;ന്ന അഭിഭാഷകരന്&#x200d; രാജീവ് ധവാന് ഭീഷണിക്കത്തയച്ച രണ്ടുപേര്&#x200d;ക്കെതിരെ സുപ്രീംകോടതി നടപടി. ചീഫ് ജസ്റ്റിസ് രഞ്ജന്&#x200d; ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് ഇരുവര്&#x200d;ക്കും നോട്ടീസയച്ചത്. തന്നെ അധിക്ഷേപിച്ചത് കോടതിയലക്ഷ്യമാണെന്ന് കാണിച്ച് രാജീവ് ധവാന്&#x200d; നല്&#x200d;കിയ ഹര്&#x200d;ജിയിലാണ് നോട്ടീസ് അയച്ചത്.</p>



<p>ചെന്നൈ സ്വദേശിയായ വിരമിച്ച വിദ്യാഭ്യാസ ഓഫീസര്&#x200d; എന്&#x200d;. ഷണ്&#x200d;മുഖം, രാജസ്ഥാന്&#x200d; സ്വദേശിയായ സഞ്ജയ് കലാല്&#x200d; ബജ്‌റംഗി എന്നിവരാണ് ധവാന് ഭീഷണിക്കത്തയച്ചത്. അയോധ്യകേസില്&#x200d; മുസ്‌ലിങ്ങള്&#x200d;ക്ക് വേണ്ടി ഹാജരാവുന്നതിനെതിരെയാണ് ഇവര്&#x200d; ഭീഷണിമുഴക്കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ayodhya-sc-notices-2-threatening-senior-advocate-rajeev-dhavan-india.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അയോധ്യ കേസ്: മുസ്‌ലിം കക്ഷികളുടെ അഭിഭാഷകന് ഭീഷണി</title>
		<link>https://www.chandrikadaily.com/threatened-for-representing-muslims-in-ayodhya-case.html</link>
					<comments>https://www.chandrikadaily.com/threatened-for-representing-muslims-in-ayodhya-case.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 02 Sep 2019 06:43:54 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BABARI MASJID case]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=137859</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: അയോധ്യ കേസില്&#x200d; മുസ്‌ലിം കക്ഷികള്&#x200d;ക്ക് വേണ്ടി ഹാജരാകുന്ന സുപ്രീംകോടതിയിലെ മുതിര്&#x200d;ന്ന അഭിഭാഷകന്&#x200d; രാജീവ് ധവാന് ഭീഷണി. 88 കാരനായ പ്രൊഫസര്&#x200d; എന്&#x200d;.ഷണ്&#x200d;മുഖം എന്നയാളാണ് ആഗ്‌സത് 14ന് ധവാന് ഭീഷണിക്കത്ത് അയച്ചത്. രാജീവ് ധവാന്&#x200d; മുസ്‌ലിങ്ങളെ പ്രതിനിധീകരിച്ച് തന്റെ വിശ്വാസത്തെ വഞ്ചിച്ചുവെന്ന് ഷണ്&#x200d;മുഖത്തിന്റെ കത്തില്&#x200d; പറയുന്നു. ഹിന്ദുക്കള്&#x200d; നിങ്ങളോട് ക്ഷമിക്കില്ല. നിങ്ങള്&#x200d;ക്ക് ഒരു മനസാക്ഷി ഉണ്ടെങ്കില്&#x200d; കേസില്&#x200d; നിന്നും ഉടന്&#x200d; തന്നെ സ്വയം പിന്&#x200d;വാങ്ങണമെന്നും കത്തിലുണ്ട്.]]></description>
										<content:encoded><![CDATA[
<p>ന്യൂഡല്&#x200d;ഹി: അയോധ്യ കേസില്&#x200d; മുസ്‌ലിം കക്ഷികള്&#x200d;ക്ക് വേണ്ടി ഹാജരാകുന്ന സുപ്രീംകോടതിയിലെ മുതിര്&#x200d;ന്ന അഭിഭാഷകന്&#x200d; രാജീവ് ധവാന് ഭീഷണി. 88 കാരനായ പ്രൊഫസര്&#x200d; എന്&#x200d;.ഷണ്&#x200d;മുഖം എന്നയാളാണ് ആഗ്‌സത് 14ന് ധവാന് ഭീഷണിക്കത്ത് അയച്ചത്. രാജീവ് ധവാന്&#x200d; മുസ്‌ലിങ്ങളെ പ്രതിനിധീകരിച്ച് തന്റെ വിശ്വാസത്തെ വഞ്ചിച്ചുവെന്ന് ഷണ്&#x200d;മുഖത്തിന്റെ കത്തില്&#x200d; പറയുന്നു. ഹിന്ദുക്കള്&#x200d; നിങ്ങളോട് ക്ഷമിക്കില്ല. നിങ്ങള്&#x200d;ക്ക് ഒരു മനസാക്ഷി ഉണ്ടെങ്കില്&#x200d; കേസില്&#x200d; നിന്നും ഉടന്&#x200d; തന്നെ സ്വയം പിന്&#x200d;വാങ്ങണമെന്നും കത്തിലുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/threatened-for-representing-muslims-in-ayodhya-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അയോദ്ധ്യ ഭൂമിതര്&#x200d;ക്ക കേസ് നാളെ സുപ്രീംകോടതിയില്&#x200d;</title>
		<link>https://www.chandrikadaily.com/ayodhya-case-will-discuss-supreme-court-in-tomorrow.html</link>
					<comments>https://www.chandrikadaily.com/ayodhya-case-will-discuss-supreme-court-in-tomorrow.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Thu, 09 May 2019 14:29:08 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ayodhya case]]></category>
		<category><![CDATA[BABARI MASJID case]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=126771</guid>

					<description><![CDATA[അയോദ്ധ്യ ഭൂമിതര്&#x200d;ക്ക കേസ് സുപ്രീം കോടതി നാളെ പരിഗണിക്കും. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മധ്യസ്ഥ സമിതി കോടതിക്ക് റിപ്പോര്&#x200d;ട്ട് കൈമാറിയ ശേഷം ആദ്യമായാണ് കോടതി കേസ് പരിഗണിക്കുന്നത്. യുപിയിലെ ഫൈസാബാദില്&#x200d; ഒരാഴ്ചയ്ക്കുള്ളില്&#x200d; മധ്യസ്ഥ ചര്&#x200d;ച്ചകള്&#x200d; തുടങ്ങണമെന്നും രഹസ്യസ്വഭാവത്തോടെ വേണം ചര്&#x200d;ച്ചയെന്നുമായിരുന്നു സുപ്രീംകോടതി നിര്&#x200d;ദേശം. നാലാഴ്ചയ്ക്കുള്ളില്&#x200d; മധ്യസ്ഥ സംഘം ആദ്യ റിപ്പോര്&#x200d;ട്ട് കോടതിയില്&#x200d; നല്&#x200d;കണമെന്നായിരുന്നു നിബന്ധന. പ്രശ്‌ന പരിഹാരത്തിന്റെ സാധ്യതകള്&#x200d; പരിഗണിച്ചാണ് മധ്യസ്ഥചര്&#x200d;ച്ചകള്&#x200d;ക്ക് സുപ്രീംകോടതി വഴിയൊരുക്കിയത്. മധ്യസ്ഥ ചര്&#x200d;ച്ചയില്&#x200d; ഉരുതിരിയുന്ന ഒത്തുതീര്&#x200d;പ്പ് വ്യവസ്ഥ എന്താണോ അത് [&#8230;]]]></description>
										<content:encoded><![CDATA[
<p> അയോദ്ധ്യ ഭൂമിതര്&#x200d;ക്ക കേസ് സുപ്രീം കോടതി നാളെ പരിഗണിക്കും. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മധ്യസ്ഥ സമിതി കോടതിക്ക് റിപ്പോര്&#x200d;ട്ട് കൈമാറിയ ശേഷം ആദ്യമായാണ് കോടതി കേസ് പരിഗണിക്കുന്നത്. യുപിയിലെ ഫൈസാബാദില്&#x200d; ഒരാഴ്ചയ്ക്കുള്ളില്&#x200d; മധ്യസ്ഥ ചര്&#x200d;ച്ചകള്&#x200d; തുടങ്ങണമെന്നും രഹസ്യസ്വഭാവത്തോടെ വേണം ചര്&#x200d;ച്ചയെന്നുമായിരുന്നു സുപ്രീംകോടതി നിര്&#x200d;ദേശം. നാലാഴ്ചയ്ക്കുള്ളില്&#x200d; മധ്യസ്ഥ സംഘം ആദ്യ റിപ്പോര്&#x200d;ട്ട് കോടതിയില്&#x200d; നല്&#x200d;കണമെന്നായിരുന്നു നിബന്ധന. പ്രശ്‌ന പരിഹാരത്തിന്റെ സാധ്യതകള്&#x200d; പരിഗണിച്ചാണ്  മധ്യസ്ഥചര്&#x200d;ച്ചകള്&#x200d;ക്ക് സുപ്രീംകോടതി വഴിയൊരുക്കിയത്. മധ്യസ്ഥ ചര്&#x200d;ച്ചയില്&#x200d; ഉരുതിരിയുന്ന ഒത്തുതീര്&#x200d;പ്പ് വ്യവസ്ഥ എന്താണോ അത് സുപ്രീംകോടതിക്ക് വിധിക്ക് തുല്യമായിരിക്കും എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. നിര്&#x200d;മോഹി അഖാഡ മാത്രമാണ് കേസില്&#x200d; മധ്യസ്ഥ ചര്&#x200d;ച്ചയെ അനുകൂലിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ayodhya-case-will-discuss-supreme-court-in-tomorrow.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബാബരി മസ്ജിദ് പോലെ അലിഗഡ് സര്&#x200d;വ്വകലാശാലയും തകര്&#x200d;ക്കാന്&#x200d; ശ്രമം: മുന്&#x200d;ചാന്&#x200d;സിലര്&#x200d; അബ്ദുള്&#x200d; അസീസ്</title>
		<link>https://www.chandrikadaily.com/aligarh-university-like-babri-mosque-to-try-to-demolish-says-former-chancellor-abdul-aziz.html</link>
					<comments>https://www.chandrikadaily.com/aligarh-university-like-babri-mosque-to-try-to-demolish-says-former-chancellor-abdul-aziz.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 14 May 2018 07:53:56 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Aligarh Muslim University]]></category>
		<category><![CDATA[aligarh university]]></category>
		<category><![CDATA[babari masjid]]></category>
		<category><![CDATA[BABARI MASJID case]]></category>
		<category><![CDATA[India]]></category>
		<category><![CDATA[jinnah row]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=84889</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ബാബരി മസ്ജിദ് പോലെ അലിഗഡ് മുസ്‌ലിം സര്&#x200d;വ്വകലാശാലെയയും തകര്&#x200d;ക്കാന്&#x200d; ശ്രമമെന്ന് അലിഗഡ് മുസ്‌ലിം സര്&#x200d;വ്വകലാശാല മുന്&#x200d;വൈസ് ചാന്&#x200d;സിലര്&#x200d; പി കെ അബ്ദുള്&#x200d; അസീസ്. അലിഗഡ് മുസ്‌ലിം സര്&#x200d;വ്വകലാശാലയില്&#x200d; പാകിസ്ഥാന്&#x200d; രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയുടെ ചിത്രം തൂക്കിയതിനെതിരായ ഹിന്ദു യുവവാഹിനി പ്രവര്&#x200d;ത്തകരുടെ പ്രതിഷേധം അനാവശ്യവും അനവസരത്തിലുമുള്ളതാണെന്നും അബ്ദുള്&#x200d; അസീസ് ് പറഞ്ഞു. സ്വാതന്ത്ര്യസമരത്തില്&#x200d; മുന്നണിപ്പോരാളികളിലൊരാളായിരുന്നു മുഹമ്മദലി ജിന്നയും. ഗാന്ധി, നെഹ്‌റു, പട്ടേല്&#x200d;, അബ്ദുള്&#x200d; കലാം ആസാദ് എന്നിവര്&#x200d;ക്കൊപ്പം മുഹമ്മദലി ജിന്നയും സ്വാതന്ത്ര്യ സമരത്തില്&#x200d; പങ്കെടുത്തു. ഗാന്ധിജിയുടെ ഒരു [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ബാബരി മസ്ജിദ് പോലെ അലിഗഡ് മുസ്‌ലിം സര്&#x200d;വ്വകലാശാലെയയും തകര്&#x200d;ക്കാന്&#x200d; ശ്രമമെന്ന് അലിഗഡ് മുസ്‌ലിം സര്&#x200d;വ്വകലാശാല മുന്&#x200d;വൈസ് ചാന്&#x200d;സിലര്&#x200d; പി കെ അബ്ദുള്&#x200d; അസീസ്. അലിഗഡ് മുസ്‌ലിം സര്&#x200d;വ്വകലാശാലയില്&#x200d; പാകിസ്ഥാന്&#x200d; രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയുടെ ചിത്രം തൂക്കിയതിനെതിരായ ഹിന്ദു യുവവാഹിനി പ്രവര്&#x200d;ത്തകരുടെ പ്രതിഷേധം അനാവശ്യവും അനവസരത്തിലുമുള്ളതാണെന്നും അബ്ദുള്&#x200d; അസീസ് ് പറഞ്ഞു.</p>
<p>സ്വാതന്ത്ര്യസമരത്തില്&#x200d; മുന്നണിപ്പോരാളികളിലൊരാളായിരുന്നു മുഹമ്മദലി ജിന്നയും. ഗാന്ധി, നെഹ്‌റു, പട്ടേല്&#x200d;, അബ്ദുള്&#x200d; കലാം ആസാദ് എന്നിവര്&#x200d;ക്കൊപ്പം മുഹമ്മദലി ജിന്നയും സ്വാതന്ത്ര്യ സമരത്തില്&#x200d; പങ്കെടുത്തു. ഗാന്ധിജിയുടെ ഒരു വശത്ത് നെഹ്‌റുവും മറുവശത്ത് ജിന്നയുമുണ്ടായിരുന്നു. 1920ല്&#x200d; അലിഗഡ് സര്&#x200d;വ്വകലാശാല സ്ഥാപിച്ചപ്പോള്&#x200d; ഫൗണ്ടര്&#x200d; കോര്&#x200d;ട്ട് അംഗമായിരുന്നു മുഹമ്മദലി ജിന്നയെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;്ത്തു.</p>
<p>സര്&#x200d;വ്വകലാശാലയുടെ വളര്&#x200d;ച്ചയില്&#x200d; വിലപ്പെട്ട സംഭാവന നല്&#x200d;കിയ ആളാണ് ജിന്ന്. 1947 വരെ ജിന്ന അലിഗഡുമായി സഹകരിച്ചു. ഇന്ത്യാ വിഭജനത്തിനു പിന്നില്&#x200d; മുഹമ്മദലി ജിന്ന മാത്രമല്ല. സ്വതന്ത്ര്യത്തിന് മുമ്പുള്ള എല്ലാ വിഷയങ്ങളും തീര്&#x200d;പ്പായതാണ്. ജിന്നയുടെ ചിത്രം തൂക്കിയതിനെക്കുറിച്ച് സ്വതന്ത്ര ഇന്ത്യയില്&#x200d; ചര്&#x200d;ച്ച നടത്തി അന്തരീക്ഷം മോശമാക്കാനാണ് ശ്രമം. ഇതിനു പിന്നില്&#x200d; ഹിഡന്&#x200d; അജണ്ടയും ചരിത്ര നിഷേധവുമുണ്ട്.</p>
<p>ബാബരി മസ്ജിദ് പോലെ അലിഗഡ് സര്&#x200d;വ്വകലാശാലയും തകര്&#x200d;ക്കാന്&#x200d; ഉദ്ദേശ്യമുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സ്വാതന്ത്ര്യസമര കേന്ദ്രമായിരുന്ന അലിഗഡ് മുസ്‌ലിം സര്&#x200d;വ്വകലാശാലയുടെ സ്വയം ഭരണാവകാശത്തിന്&#x200d;മേലുള്ള കടന്നുകയറ്റമാണ് ഇപ്പോഴത്തെ പ്രതിഷേധം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aligarh-university-like-babri-mosque-to-try-to-demolish-says-former-chancellor-abdul-aziz.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മൗലാനാ സല്&#x200d;മാന്&#x200d; നദ്‌വിയെ മുസ്‌ലിം വ്യക്തിനിയമ ബോര്&#x200d;ഡ് പുറത്താക്കി</title>
		<link>https://www.chandrikadaily.com/aimplb-decides-to-suspend-maulana-salman-nadw.html</link>
					<comments>https://www.chandrikadaily.com/aimplb-decides-to-suspend-maulana-salman-nadw.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 11 Feb 2018 16:06:06 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BABARI MASJID case]]></category>
		<category><![CDATA[muslim personal law board]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=69473</guid>

					<description><![CDATA[ഹൈദരാബാദ്: ആള്&#x200d; ഇന്ത്യ മുസ്‌ലിം വ്യക്തി നിയമ ബോര്&#x200d;ഡ് അംഗത്വത്തില്&#x200d;നിന്ന് മൗലാന സല്&#x200d;മാന്&#x200d; നദ്‌വിയെ പുറത്താക്കി. ഹൈദരാബാദില്&#x200d; ചേര്&#x200d;ന്ന മുസ്‌ലിം വ്യക്തിനിയമ ബോര്&#x200d;ഡിന്റെ വാര്&#x200d;ഷിക യോഗത്തിലാണ് തീരുമാനം. ബാബരി മസ്ജിദ് വിഷയത്തില്&#x200d; ബോര്&#x200d;ഡിന്റെ അനുമതിയില്ലാതെ ശ്രീ ശ്രീ രവിശങ്കറുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പേരിലാണ് നടപടി. ആര്&#x200d;.എസ്.എസുമായുള്ള സല്&#x200d;മാന്&#x200d; നദ്‌വിയുടെ അനുരഞ്ജന ശ്രമങ്ങള്&#x200d; വിവാദമായതിനെതുടര്&#x200d;ന്ന് വിഷയം അന്വേഷിക്കുന്നതിന് വ്യക്തി നിയമ ബോര്&#x200d;ഡ് നാലംഗ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. സമിതിയുടെ റിപ്പോര്&#x200d;ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബോര്&#x200d;ഡിന്റെ താല്&#x200d;പര്യങ്ങള്&#x200d;ക്ക് വിരുദ്ധമായി ആര്&#x200d;.എസ്.എസ് കേന്ദ്രങ്ങള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ഹൈദരാബാദ്:</strong> ആള്&#x200d; ഇന്ത്യ മുസ്‌ലിം വ്യക്തി നിയമ ബോര്&#x200d;ഡ് അംഗത്വത്തില്&#x200d;നിന്ന് മൗലാന സല്&#x200d;മാന്&#x200d; നദ്‌വിയെ പുറത്താക്കി. ഹൈദരാബാദില്&#x200d; ചേര്&#x200d;ന്ന മുസ്‌ലിം<br />
വ്യക്തിനിയമ ബോര്&#x200d;ഡിന്റെ വാര്&#x200d;ഷിക യോഗത്തിലാണ് തീരുമാനം. ബാബരി മസ്ജിദ് വിഷയത്തില്&#x200d; ബോര്&#x200d;ഡിന്റെ അനുമതിയില്ലാതെ ശ്രീ ശ്രീ രവിശങ്കറുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പേരിലാണ് നടപടി.</p>
<p>ആര്&#x200d;.എസ്.എസുമായുള്ള സല്&#x200d;മാന്&#x200d; നദ്‌വിയുടെ അനുരഞ്ജന ശ്രമങ്ങള്&#x200d; വിവാദമായതിനെതുടര്&#x200d;ന്ന് വിഷയം അന്വേഷിക്കുന്നതിന് വ്യക്തി നിയമ ബോര്&#x200d;ഡ് നാലംഗ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. സമിതിയുടെ റിപ്പോര്&#x200d;ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബോര്&#x200d;ഡിന്റെ താല്&#x200d;പര്യങ്ങള്&#x200d;ക്ക് വിരുദ്ധമായി ആര്&#x200d;.എസ്.എസ് കേന്ദ്രങ്ങള്&#x200d; സന്ദര്&#x200d;ശിക്കുകയും ബാബരി വിഷയത്തില്&#x200d; ഒത്തുതീര്&#x200d;പ്പ് ചര്&#x200d;ച്ചകള്&#x200d; നടത്തുകയും ചെയ്തത് ഗുരുതമായ വീഴ്ചയാണെന്ന് ബോര്&#x200d;ഡ് വിലയിരുത്തി.</p>
<p>അതേസമയം മുസ്‌ലിം വ്യക്തി നിയമ ബോര്&#x200d;ഡില്&#x200d;നിന്ന് താന്&#x200d; കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നുവെന്നും അതുകൊണ്ടുതന്നെ പുറത്താക്കല്&#x200d; നടപടി തന്നെ ബാധിക്കുന്നില്ലെന്നും സല്&#x200d;മാന്&#x200d; നദ്‌വി പ്രതികരിച്ചു. മുസ്്‌ലിംകളുടേയും ഹിന്ദു മുസ്്‌ലിം സൗഹാര്&#x200d;ദ്ദത്തിന്റെയും താല്&#x200d;പര്യങ്ങളില്&#x200d;നിന്നുകൊണ്ട് മാത്രമാണ് താന്&#x200d; പ്രവര്&#x200d;ത്തിച്ചിട്ടുള്ളതെന്നും അദ്ദേഹം അവകാശപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aimplb-decides-to-suspend-maulana-salman-nadw.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബാബരികേസ്: സുപ്രീം കോടതി മാര്&#x200d;ച്ച് 14 ലേക്ക് മാറ്റി</title>
		<link>https://www.chandrikadaily.com/babari-masjid-case-supreme-court-news.html</link>
					<comments>https://www.chandrikadaily.com/babari-masjid-case-supreme-court-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 08 Feb 2018 11:08:20 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[babari masjid]]></category>
		<category><![CDATA[BABARI MASJID case]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=68902</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ബാബരി മസ്ജിദ് ഭൂമി കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാര്&#x200d;ച്ച് 14 ലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട ചില രേഖകളുടെ പരിഭാഷ ഇതുവരെ നടക്കാത്ത സാഹചര്യത്തിലാണ് കോടതിയുടെ തീരുമാനം. എല്ലാ കക്ഷികളും രേഖകളുടെ ഇംഗ്ലീഷ് പരിഭാഷ മാര്&#x200d;ച്ച് ഏഴിനകം കോടതിയില്&#x200d; സമര്&#x200d;പ്പിക്കണം. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷണ്&#x200d;, ജസ്റ്റിസ് എസ് അബ്ദുല്&#x200d; നസീര്&#x200d; എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇത് പൂര്&#x200d;ണ്ണമായും ഭൂമി തര്&#x200d;ക്കമായി മാത്രമേ പരിഗണിക്കുകയുള്ളൂവെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ബാബരി മസ്ജിദ് ഭൂമി കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാര്&#x200d;ച്ച് 14 ലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട ചില രേഖകളുടെ പരിഭാഷ ഇതുവരെ നടക്കാത്ത സാഹചര്യത്തിലാണ് കോടതിയുടെ തീരുമാനം. എല്ലാ കക്ഷികളും രേഖകളുടെ ഇംഗ്ലീഷ് പരിഭാഷ മാര്&#x200d;ച്ച് ഏഴിനകം കോടതിയില്&#x200d; സമര്&#x200d;പ്പിക്കണം.</p>
<p>ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷണ്&#x200d;, ജസ്റ്റിസ് എസ് അബ്ദുല്&#x200d; നസീര്&#x200d; എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇത് പൂര്&#x200d;ണ്ണമായും ഭൂമി തര്&#x200d;ക്കമായി മാത്രമേ പരിഗണിക്കുകയുള്ളൂവെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കേസില്&#x200d; പരാതിക്കാരുടെ വാദം പൂര്&#x200d;ത്തിയായ ശേഷമേ കക്ഷി ചേര്&#x200d;ന്ന സുബ്രഹ്മണ്യം സ്വാമി, ശ്യാം ബെനഗള്&#x200d; എന്നിവരുടെ വാദം കേള്&#x200d;ക്കാനാവൂയെന്ന് കോടതി നിരീക്ഷിച്ചു.</p>
<p>2010 ല്&#x200d; അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധി ചോദ്യം ചെയ്ത് സമര്&#x200d;പ്പിച്ച വിവിധ ഹര്&#x200d;ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. ഇനി ഈ വിഷയത്തില്&#x200d; വേറെ ഹര്&#x200d;ജികള്&#x200d; സ്വീകരിക്കില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. അയോദ്ധ്യയിലെ തര്&#x200d;ക്ക ഭൂമി മൂന്നായി വിഭജിച്ച് സുന്നി വഖഫ് ബോര്&#x200d;ഡ്, നിര്&#x200d;മോഹി അഖാഡ,രാം ലല്ല എന്നീ വിഭാഗങ്ങള്&#x200d;ക്ക് നല്&#x200d;കണമെന്നായിരുന്നു ഹൈക്കോടതി വിധി. തര്&#x200d;ക്കം കോടതിക്ക് പുറത്ത് പരിഹരിക്കാനാവുമോയെന്ന് കോടതി നേരത്തെ ആരാഞ്ഞിരുന്നു. എന്നാല്&#x200d; കോടതി തന്നെ അന്തിമ തീരുമാനം എടുക്കണമെന്ന നിലപാടാണ് സുന്നി വഖഫ് ബോര്&#x200d;ഡ് അടക്കമുള്ള ഹര്&#x200d;ജിക്കാര്&#x200d; സ്വീകരിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/babari-masjid-case-supreme-court-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
