<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>bajrang dal &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/bajrang-dal/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 10 Aug 2025 12:11:24 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>bajrang dal &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഛത്തീസ്ഗഡില്‍ ക്രിസ്ത്യന്‍ പ്രാര്‍ഥനക്കിടെ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം</title>
		<link>https://www.chandrikadaily.com/bajrang-dal-workers-attacked-during-christian-prayers-in-chhattisgarh.html</link>
					<comments>https://www.chandrikadaily.com/bajrang-dal-workers-attacked-during-christian-prayers-in-chhattisgarh.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 10 Aug 2025 12:11:24 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bajrang dal]]></category>
		<category><![CDATA[chhattisgarh]]></category>
		<category><![CDATA[latestnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=350010</guid>

					<description><![CDATA[പൊലീസിന്റെ സാന്ന്യധ്യത്തിലും തങ്ങളെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്ന് പാസ്റ്റര്‍ ആരോപിച്ചു.]]></description>
										<content:encoded><![CDATA[<p>ഛത്തീസ്ഗഡില്&#x200d; ക്രിസ്ത്യന്&#x200d; പ്രാര്&#x200d;ഥനക്കിടെ ബജ്‌റംഗ് ദള്&#x200d; പ്രവര്&#x200d;ത്തകരുടെ പ്രതിഷേധം. റായ്പൂരില്&#x200d; പാസ്റ്ററുടെ നേതൃത്വത്തില്&#x200d; പ്രാര്&#x200d;ഥന നടത്തുമ്പോഴാണ് ബജ്‌റംഗ്ദള്&#x200d; പ്രവര്&#x200d;ത്തകര്&#x200d; ബഹളം വെക്കുകയും പ്രാര്&#x200d;ഥനക്കെത്തിയവരെ മര്&#x200d;ദിക്കുകയും ചെയ്തത്.</p>
<p>എല്ലാ ഞായാറാഴ്ചകളിലും നടക്കുന്ന പ്രാര്&#x200d;ഥനാ കൂട്ടായ്മക്കിടെയാണ് പ്രവര്&#x200d;ത്തകര്&#x200d; ബഹളം വെച്ചത്. മതപരിവര്&#x200d;ത്തനമടക്കം സ്ഥലത്ത് നടക്കുന്നുണ്ടെന്ന് ആരോപിച്ചായിരുന്നു ഇരുപതോളം ബജ്‌റംഗ് ദള്&#x200d; പ്രവര്&#x200d;ത്തകരുടെ ആക്രമണം. എന്നാല്&#x200d;, പൊലീസിന്റെ സാന്ന്യധ്യത്തിലും തങ്ങളെ ബജ്‌റംഗ്ദള്&#x200d; പ്രവര്&#x200d;ത്തകര്&#x200d; മര്&#x200d;ദിച്ചുവെന്ന് പാസ്റ്റര്&#x200d; ആരോപിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bajrang-dal-workers-attacked-during-christian-prayers-in-chhattisgarh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവം; ബജ്‌രംഗ് ദള്‍ വാദം അനുകൂലിച്ച് ജാമ്യാപേക്ഷ എതിര്‍ത്ത് ഛത്തീസ്ഗഢ് സര്‍ക്കാര്‍</title>
		<link>https://www.chandrikadaily.com/1the-incident-where-the-nuns-were-arrested-chhattisgarh-government-opposes-bail-plea-in-favor-of-bajrang-dal.html</link>
					<comments>https://www.chandrikadaily.com/1the-incident-where-the-nuns-were-arrested-chhattisgarh-government-opposes-bail-plea-in-favor-of-bajrang-dal.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 30 Jul 2025 13:07:29 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bajrang dal]]></category>
		<category><![CDATA[chatisgargh]]></category>
		<category><![CDATA[nuns]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=348981</guid>

					<description><![CDATA[ജാമ്യം നല്‍കിയാല്‍ മതപരിവര്‍ത്തനം ആവര്‍ത്തിക്കുമെന്ന ബജ്‌രംഗ് ദള്‍ വാദം പ്രോസിക്യൂഷന്‍ അനുകൂലിച്ചു.]]></description>
										<content:encoded><![CDATA[<p>ഛത്തീസഗഡില്&#x200d; അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഛത്തീസ്ഗഢ് സര്&#x200d;ക്കാര്&#x200d; എതിര്&#x200d;ത്തു. ജാമ്യം നല്&#x200d;കിയാല്&#x200d; മതപരിവര്&#x200d;ത്തനം ആവര്&#x200d;ത്തിക്കുമെന്ന ബജ്‌രംഗ് ദള്&#x200d; വാദം പ്രോസിക്യൂഷന്&#x200d; അനുകൂലിച്ചു. അതേസമയം, കേരളത്തിലെ വിവിധയിടങ്ങളില്&#x200d; ഇന്ന് കന്യാസ്ത്രീകളുടെ അറസ്റ്റില്&#x200d; പ്രതിഷേധ റാലി നടന്നു. വിവിധ സഭകളുടെ നേതൃത്വത്തില്&#x200d; തിരുവനന്തപുരം രാജ്ഭവനില്&#x200d; പ്രതിഷേധ റാലി നടന്നു.</p>
<p>അതേസമയം,  അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ സെഷന്&#x200d;സ് കോടതി പരിഗണിച്ചില്ല. പരിഗണിക്കാന്&#x200d; അധികാരമില്ലെന്നും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനും ദുര്&#x200d;ഗ് സെഷന്&#x200d;സ് കോടതി നിര്&#x200d;ദേശിച്ചു. മനുഷ്യക്കടത്ത് അടക്കമുള്ള വകപ്പുകള്&#x200d; ചുമത്തിയതിനാല്&#x200d; കേസ് പരിഗണിക്കേണ്ടത് എന്&#x200d;ഐഎ കോടതിയാണെന്ന് പൊലീസ് വാദിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യ ഹര്&#x200d;ജി പരിഗണിക്കാന്&#x200d; അധികാരമില്ലെന്നും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനും ഹര്&#x200d;ജിക്കാരോട് കോടതി ആവശ്യപ്പെട്ടു.</p>
<p>കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണക്കുന്നതിനിടെ സെഷന്&#x200d;സ് കോടതിക്ക് സമീപം ബജ് റംഗദള്&#x200d; പ്രവര്&#x200d;ത്തകര്&#x200d; തടിച്ചു കൂടി. ജാമ്യഹര്&#x200d;ജി പരിഗണിക്കാന്&#x200d; വിസമ്മതിച്ചതോടെ പ്രവര്&#x200d;ത്തകര്&#x200d; ആഹ്ലാദ പ്രകടനം നടത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1the-incident-where-the-nuns-were-arrested-chhattisgarh-government-opposes-bail-plea-in-favor-of-bajrang-dal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കര്‍ണാടകയില്‍ കൊല്ലപ്പെട്ട ബജ്റംഗ് ദള്‍ നേതാവ് സൂറത്ത്കല്ലിലെ മുഹമ്മദ് ഫാസില്‍ കൊലക്കേസിലെ പ്രതി</title>
		<link>https://www.chandrikadaily.com/accused-in-suratkal-murder-case-of-bajrang-dal-leader-muhammad-fazil-who-was-killed-in-karnataka.html</link>
					<comments>https://www.chandrikadaily.com/accused-in-suratkal-murder-case-of-bajrang-dal-leader-muhammad-fazil-who-was-killed-in-karnataka.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 02 May 2025 05:57:26 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bajrang dal]]></category>
		<category><![CDATA[Karnataka]]></category>
		<category><![CDATA[murder case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=339731</guid>

					<description><![CDATA[കൊല്ലപ്പെട്ട ബജ്റംഗ് ദള്‍ നേതാവ് സുഹാസ് ഷെട്ടി കൊലപാതകം അടക്കം നാല് കേസുകളില്‍ പ്രതി]]></description>
										<content:encoded><![CDATA[<p>കര്&#x200d;ണാടകയിലെ ബജ്പെയില്&#x200d; കൊല്ലപ്പെട്ട ബജ്റംഗ് ദള്&#x200d; നേതാവ് സുഹാസ് ഷെട്ടി കൊലപാതകം അടക്കം നാല് കേസുകളില്&#x200d; പ്രതി. കഴിഞ്ഞ ദിവസം രാത്രി കിന്നിപ്പടവില്&#x200d; നടുറോഡിലാണ് സുഹാസ് ഷെട്ടി കൊല്ലപ്പെട്ടത്. സൂറത്ത്കല്ലിലെ മുഹമ്മദ് ഫാസിലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു ഇയാള്&#x200d;. ഫാസില്&#x200d; വധക്കേസില്&#x200d; അടുത്തിടെയാണ് സുഹാസ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.</p>
<p>മംഗളൂരുവിലെ കിന്നിപ്പടവ് ക്രോസിന് സമീപം ഷെട്ടിയും കൂട്ടുകാരും സഞ്ചരിച്ച കാര്&#x200d; മറ്റു രണ്ടു വാഹനങ്ങളിലെത്തിയ സംഘം തടഞ്ഞ് ആക്രമിക്കുകയായിരുന്നു എന്ന് മംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്&#x200d; അനുപം അഗര്&#x200d;വാള്&#x200d; പറഞ്ഞു.</p>
<p>&#8216;രാത്രി 8.27 ഓടെ, കിന്നിപ്പടവ് ക്രോസിന് സമീപം ഒരു ആക്രമണവും കൊലപാതകവും റിപ്പോര്&#x200d;ട്ട് ചെയ്യപ്പെട്ടു. സഞ്ജയ്, പ്രജ്വാള്&#x200d;, അന്&#x200d;വിത്ത്, ലതീഷ്, ശശാങ്ക് എന്നിവരോടൊപ്പം കാറില്&#x200d; സഞ്ചരിക്കുകയായിരുന്ന സുഹാസ് ഷെട്ടിയെ ഒരു സ്വിഫ്റ്റ് കാറിലും പിക്കപ്പ് വാഹനത്തിലുമായി എത്തിയ സംഘം തടഞ്ഞുനിര്&#x200d;ത്തി. അഞ്ച് -ആറ് പേരടങ്ങുന്ന അക്രമികള്&#x200d; മാരകായുധങ്ങള്&#x200d; ഉപയോഗിച്ച് ഷെട്ടിയെ ആക്രമിച്ചു, ഗുരുതരമായി പരിക്കേറ്റു,&#8217; &#8211; അഗര്&#x200d;വാള്&#x200d; അറിയിച്ചു.</p>
<p>ഷെട്ടിയെ മംഗളൂരു സിറ്റിയിലെ എജെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചെങ്കിലും അവിടെ വച്ച് മരിക്കുകയായിരുന്നു. സംഭവത്തില്&#x200d; ആക്രമണകാരികളെ എത്രയും വേഗം പിടികൂടാന്&#x200d; പ്രത്യേക സംഘങ്ങള്&#x200d; രൂപീകരിച്ചിട്ടുണ്ടെന്ന് കമ്മീഷണര്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>2022 ജൂലൈ 28 ന് കാട്ടിപ്പള്ളയിലെ മംഗലപേട്ടയില്&#x200d; താമസിച്ച മുഹമ്മദ് ഫാസിലിനെ സൂറത്ത്കലിലെ ഒരു വസ്ത്രശാലയ്ക്ക് പുറത്ത് മുഖംമൂടി ധരിച്ച അക്രമികള്&#x200d; വെട്ടിക്കൊലപ്പെടുത്തിയ കേസില്&#x200d; പ്രതിയാണ് ഷെട്ടി. കൊലപാതകം, കൊലപാതകശ്രമം, ക്രിമിനല്&#x200d; ഭീഷണിപ്പെടുത്തല്&#x200d; എന്നിവയുള്&#x200d;പ്പെടെ അഞ്ച് കേസുകളാണ് ഷെട്ടിക്കെതിരെയുള്ളത്. ഒരു കേസില്&#x200d; അദ്ദേഹം ശിക്ഷിക്കപ്പെട്ടു, രണ്ടെണ്ണത്തില്&#x200d; വിട്ടയച്ചു, ബാക്കിയുള്ളവ വിചാരണയിലാണ്.</p>
<p>സംഘര്&#x200d;ഷാവസ്ഥ നിലനില്&#x200d;ക്കുന്നതിനാല്&#x200d; മംഗളൂരു നഗരത്തില്&#x200d; നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഷെട്ടിയുടെ വധത്തില്&#x200d; പ്രതിഷേധിച്ച് വിഎച്ച്പി ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ മുതല്&#x200d; ചൊവ്വാഴ്ച രാവിലെ ആറു വരെയാണ് നിരോധനാജ്ഞ. വിഎച്ച്പി ബന്ദിനിടെ വിവിധ സ്ഥലങ്ങളില്&#x200d; ബസുകള്&#x200d;ക്ക് നേരെ കല്ലേറുണ്ടായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/accused-in-suratkal-murder-case-of-bajrang-dal-leader-muhammad-fazil-who-was-killed-in-karnataka.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഈസ്റ്റര്‍ പ്രാര്‍ത്ഥനാ യോഗത്തിനടെയുണ്ടായ സംഘ്പരിവാര്‍ ആക്രമണം; കേസെടുക്കാതെ ഗുജറാത്ത് പൊലീസ്</title>
		<link>https://www.chandrikadaily.com/1sangh-parivar-attack-during-easter-prayer-meeting-gujarat-police-without-filing-a-case.html</link>
					<comments>https://www.chandrikadaily.com/1sangh-parivar-attack-during-easter-prayer-meeting-gujarat-police-without-filing-a-case.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 21 Apr 2025 06:03:36 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bajrang dal]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[Church Attack]]></category>
		<category><![CDATA[gujarat police]]></category>
		<category><![CDATA[SANGPARIVAR]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=338788</guid>

					<description><![CDATA[ആയുധങ്ങളുമായി പള്ളിക്കകത്തേക്ക് പ്രവര്‍ത്തകര്‍ ഇരച്ചു കയറി പള്ളിയിലുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും അടക്കം അക്രമിക്കുകയായിരുന്നു]]></description>
										<content:encoded><![CDATA[<p>അഹമ്മദാബാദില്&#x200d; ക്രിസ്ത്യന്&#x200d; പള്ളിയില്&#x200d; പ്രാര്&#x200d;ത്ഥനാ യോഗം നടക്കുന്നതിനിടെ അതിക്രമിച്ചു കടന്ന സംഘ്പരിവാര്&#x200d; പ്രവര്&#x200d;ത്തകര്&#x200d;ക്കെതിരെ കേസെടുക്കാതെ ഗുജറാത്ത് പൊലീസ്.</p>
<p>ഈസ്റ്റര്&#x200d; പ്രാര്&#x200d;ത്ഥനാ യോഗത്തിലേക്കാണ് ആയുധങ്ങളുമായി വിഎച്ച്പി, ബജ്രംഗ്ദള്&#x200d; പ്രവര്&#x200d;ത്തകര്&#x200d; അതിക്രമിച്ചു കടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വിഷയത്തില്&#x200d; ഇരുകൂട്ടരും പരാതി നല്&#x200d;കിയിട്ടുണ്ടെന്നാണ് ഗുജറാത്ത് പൊലീസിന്റെ വാദം. നിര്&#x200d;ബന്ധിത മതപരിവര്&#x200d;ത്തനം നടത്തുകയാണെന്നാരോപിച്ച് സംഘ്പരിവാര്&#x200d; സംഘടനകള്&#x200d; പരാതി നല്&#x200d;കിയിട്ടുണ്ട്.</p>
<p>ആയുധങ്ങളുമായി പള്ളിക്കകത്തേക്ക് പ്രവര്&#x200d;ത്തകര്&#x200d; ഇരച്ചു കയറി പള്ളിയിലുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും അടക്കം അക്രമിക്കുകയായിരുന്നു. ക്രിസ്ത്യന്&#x200d; മതവിഭാഗങ്ങള്&#x200d;ക്കെതിരെ രാജ്യത്തിന്റെ പല ഭാഗത്തും ഉണ്ടാകുന്ന ആക്രമണങ്ങള്&#x200d;ക്കിടയില്&#x200d; അഹമ്മദാബാദിലെ സംഭവം സാമൂഹിക മാധ്യമങ്ങളിലടക്കം വലിയ വിമര്&#x200d;ശനത്തിന് ഇടയാക്കിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1sangh-parivar-attack-during-easter-prayer-meeting-gujarat-police-without-filing-a-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നാഗ്പൂര്&#x200d; സംഘര്&#x200d;ഷത്തില്&#x200d; അറസ്റ്റിലായ വി.എച്ച്.പി, ബജ്രംഗ് ദള്&#x200d; പ്രവര്&#x200d;ത്തകര്&#x200d;ക്ക് അതിവേഗ ജാമ്യം</title>
		<link>https://www.chandrikadaily.com/fast-track-bail-granted-to-vhp-bajrang-dal-activists-arrested-in-nagpur-violence.html</link>
					<comments>https://www.chandrikadaily.com/fast-track-bail-granted-to-vhp-bajrang-dal-activists-arrested-in-nagpur-violence.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 20 Mar 2025 03:39:22 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bail]]></category>
		<category><![CDATA[bajrang dal]]></category>
		<category><![CDATA[vhp]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=334823</guid>

					<description><![CDATA[കൊട്വാലി പൊലീസിന് മുമ്പാകെ കീഴടങ്ങിയ ഇവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയ വിശ്വഹിന്ദു പരിഷത്, ബജ്രംഗ് ദൾ പ്രവർത്തകർക്ക് അറസ്റ്റിന് പിന്നാലെ ജാമ്യം. എട്ട് പ്രവർത്തകർക്കാണ് ജാമ്യം ലഭിച്ചത്. കൊട്വാലി പൊലീസിന് മുമ്പാകെ കീഴടങ്ങിയ ഇവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.</p>
<p>നാഗ്പൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 3000 രൂപ കെട്ടിവെച്ചതിനെ തുടർന്നാണ് ഇവർക്ക് ജാമ്യം ലഭിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ മൈനോറിറ്റി ഡെമോക്രാറ്റിക് പാർട്ടി നേതാവ് നാഗ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. കേസിൽ പിടിയിലായ ഖാനെ വെള്ളിയാഴ്ച വരെ കോടതി റിമാൻഡ് ചെയ്തിരുന്നു.</p>
<p>അതേസമയം, ഔറംഗസീബിന് ഇപ്പോൾ ഒരു പ്രസക്തിയുമില്ലെന്ന് ആർ.എസ്.എസിന്&#x200d;റെ ദേശീയ പ്രചാരണ ചുമതലയുള്ള നേതാവ് സുനിൽ അംബേദ്കർ പറഞ്ഞിരുന്നു. ഔറംഗസീബിന്&#x200d;റെ ശവകുടീരം പൊളിക്കണമെന്ന ആവശ്യവുമായി നാഗ്പൂരിലുണ്ടായ സംഘർഷത്തെ അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാർച്ച് 21ന് ബംഗളൂരുവിൽ നടക്കാനിരിക്കുന്ന ആർ.എസ്.എസ് അഖില ഭാരതീയ പ്രതിനിധി സഭയുടെ മുന്നോടിയായി നടത്തിയ വാർത്തസമ്മേളനത്തിലാണ് സുനിൽ അംബേദ്കറുടെ വാക്കുകൾ.</p>
<p>300 വർഷം മുമ്പ് മരിച്ച ഔറംഗസീബിന് ഇപ്പോൾ പ്രസക്തിയുണ്ടോയെന്നും ശവകുടീരം നീക്കേണ്ടതുണ്ടോയെന്നും മാധ്യമപ്രവർത്തകർ ചോദിച്ചു. &#8216;ഔറംഗസീബിന് ഇപ്പോൾ പ്രസക്തിയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല&#8217; എന്നായിരുന്നു മറുപടി. ഒരു തരത്തിലുള്ള അക്രമവും സമൂഹത്തിന് നല്ലതല്ല എന്നായിരുന്നു നാഗ്പൂർ അക്രമങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fast-track-bail-granted-to-vhp-bajrang-dal-activists-arrested-in-nagpur-violence.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പശു ‘രാജ്യമാത’: പശു ഗുണ്ടകൾക്കെതിരെ നടപടി വേണ്ടെന്ന് വി.എച്ച്.പിയും ബജ്റംഗ്ദളും</title>
		<link>https://www.chandrikadaily.com/cow-rajya-mata-vhp-and-bajrang-dal-say-no-action-against-cow-goons.html</link>
					<comments>https://www.chandrikadaily.com/cow-rajya-mata-vhp-and-bajrang-dal-say-no-action-against-cow-goons.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 02 Oct 2024 07:12:18 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bajrang dal]]></category>
		<category><![CDATA[cow goons]]></category>
		<category><![CDATA[vhp]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=311797</guid>

					<description><![CDATA[പശു സംരക്ഷകരെന്ന പേരിൽ കൊലപാതകം ഉൾപ്പെടെ സാധാരണക്കാരെ ആക്രമിച്ച നിരവധി സംഭവങ്ങൾ സംസ്ഥാനത്ത് അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു]]></description>
										<content:encoded><![CDATA[<p>പശുക്കളെ ‘രാജ്യമാത’ ആയി പ്രഖ്യാപിച്ച സർക്കാർ ഉത്തരവിനെ തുടർന്ന് പശു ഗുണ്ടകൾക്കെതിരെ നടപടി വേണ്ടെന്ന് വി.എച്ച്.പിയും ബജ്റംഗ്ദളും. ഹിന്ദുത്വ തീവ്രവാദ സംഘടനകളായ ബജ്‌റംഗ്ദളും വിശ്വഹിന്ദു പരിഷത്തും സർക്കാർ നടപടിയെ സ്വാഗതം ചെയ്യുകയും ചെയ്തു.പശു സംരക്ഷകരെന്ന പേരിൽ കൊലപാതകം ഉൾപ്പെടെ സാധാരണക്കാരെ ആക്രമിച്ച നിരവധി സംഭവങ്ങൾ സംസ്ഥാനത്ത് അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.</p>
<p>സർക്കാർ തീരുമാനത്തിൽ വിശ്വഹിന്ദു പരിഷത്ത് നന്ദി അറിയിച്ചു. ഈ നീക്കം സംസ്ഥാനത്ത് ഗോഹത്യ അവസാനിപ്പിക്കുമെന്നും പശു സംരക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന ബജ്‌റംഗ്ദൾ പ്രവർത്തകർക്കെതിരായ നടപടി തടയുമെന്ന് പ്രതീക്ഷിക്കുന്നതായും വി.എച്ച്.പി കൊങ്കൺ വിഭാഗം പറഞ്ഞു.</p>
<p>ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാർ തിങ്കളാഴ്ചയാണ് പശുവിനെ ‘രാജ്യമാത’ആയി പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. നാടൻ പശുക്കളെ വളർത്തുന്നതിന് പ്രതിദിനം 50 രൂപ സബ്‌സിഡി പദ്ധതി നടപ്പാക്കാനും മന്ത്രിസഭ തീരുമാനിച്ചിരുന്നു. പശുക്കൾക്ക് ‘രാജ്യമാത’ പദവി നൽകിയതിന് ശേഷം മഹാരാഷ്ട്രയിൽ ഗോവധം അവസാനിക്കുമെന്ന് ഹിന്ദു സംഘടനകൾ പ്രത്യാശ പ്രകടിപ്പിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cow-rajya-mata-vhp-and-bajrang-dal-say-no-action-against-cow-goons.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉത്തരാഖണ്ഡില്&#x200d; മിശ്രവിവാഹത്തെ തുടര്&#x200d;ന്ന് വര്&#x200d;ഗീയ സംഘര്&#x200d;ഷം; ബജ്‌റംഗ്ദള്&#x200d; പ്രവര്&#x200d;ത്തകരടക്കം 100 പേര്&#x200d;ക്കെതിരെ കേസ്</title>
		<link>https://www.chandrikadaily.com/communal-tension-in-uttarakhand-following-intermarriage-case-against-100-people-including-bajrang-dal-workers.html</link>
					<comments>https://www.chandrikadaily.com/communal-tension-in-uttarakhand-following-intermarriage-case-against-100-people-including-bajrang-dal-workers.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 28 Sep 2024 17:07:39 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bajrang dal]]></category>
		<category><![CDATA[Communal tension]]></category>
		<category><![CDATA[uttarakhand]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=311344</guid>

					<description><![CDATA[ഉത്തരാഖണ്ഡിലെ ഡെറാഡൂണ്&#x200d; റെയില്&#x200d;വേ സ്റ്റേഷനില്&#x200d; മിശ്രവിവാഹിതരായ ദമ്പതികളെ കണ്ടെത്തിയതിനെ തുടര്&#x200d;ന്നാണ് സംഘര്&#x200d;ഷം ഉണ്ടായത്.]]></description>
										<content:encoded><![CDATA[<p>ഉത്തരാഖണ്ഡില്&#x200d; മിശ്രവിവാഹിതരായ ദമ്പതികളെ ചൊല്ലി നടന്ന വര്&#x200d;ഗീയ സംഘര്&#x200d;ഷത്തില്&#x200d; 100ലധികം പേര്&#x200d;ക്കെതിരെ കേസ്. ബജ്‌റംഗ്ദള്&#x200d; പ്രവര്&#x200d;ത്തകര്&#x200d; ഉള്&#x200d;പ്പെടെയുള്ളവര്&#x200d;ക്കെതിരെയാണ് കേസെടുത്തത്. ഉത്തരാഖണ്ഡിലെ ഡെറാഡൂണ്&#x200d; റെയില്&#x200d;വേ സ്റ്റേഷനില്&#x200d; മിശ്രവിവാഹിതരായ ദമ്പതികളെ കണ്ടെത്തിയതിനെ തുടര്&#x200d;ന്നാണ് സംഘര്&#x200d;ഷം ഉണ്ടായത്.</p>
<p>ഉത്തര്&#x200d;പ്രദേശിലെ ബദൗണ്&#x200d; ജില്ലയിലെ പതിനാറുകാരിയായ മുസ്‌ലിം പെണ്&#x200d;കുട്ടിയും ഹിന്ദു യുവാവും റെയില്&#x200d;വേ സ്റ്റേഷനില്&#x200d; വെച്ച് മറ്റൊരു യുവാവുമായി തര്&#x200d;ക്കിക്കുന്നത് യാത്രക്കാരുടെ ശ്രദ്ധയില്&#x200d; പെട്ടതോടെയാണ് സംഘര്&#x200d;ഷം തുടങ്ങിയതാണെന്നാണ് മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തത്.</p>
<p>റെയില്&#x200d;വേ പ്രൊട്ടക്ഷന്&#x200d; ഫോഴ്‌സ് പ്രശ്‌നത്തില്&#x200d; ഇടപെടുകയും ദമ്പതികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയുമായിരുന്നു. ഇതിനുപിന്നാലെ ആര്&#x200d;.പി.എഫ് ഉദ്യോഗസ്ഥര്&#x200d; പെണ്&#x200d;കുട്ടിയുടെ വീട്ടില്&#x200d; കാര്യങ്ങള്&#x200d; അറിയിക്കുകയായിരുന്നു. എന്നാല്&#x200d; പെണ്&#x200d;കുട്ടിയെ കാണാതായെന്നായിരുന്നു വീട്ടുകാരുടെ പ്രതികരണം.</p>
<p>വീട്ടുകാരെ അറിയിക്കാതെ പെണ്&#x200d;കുട്ടി ഇറങ്ങി പോയെന്നും പെണ്&#x200d;കുട്ടിയെ കാണാനില്ലെന്നും പറഞ്ഞ് പൊലീസില്&#x200d; പരാതിപ്പെട്ടിരുന്നുവെന്നുമാണ് വീട്ടുകാര്&#x200d; പറഞ്ഞത്. മിശ്രവിവാഹിതരായ ദമ്പതികളില്&#x200d; മുസ്‌ലിം പെണ്&#x200d;കുട്ടിക്ക് പ്രായപൂര്&#x200d;ത്തിയായില്ലെന്നും കുട്ടിയെ തിരിച്ച് വീട്ടിലേക്ക് കൊണ്ടുവരണമെന്നും വീട്ടുകാര്&#x200d; ആവശ്യപ്പെട്ടിരുന്നു.</p>
<p>ഇതിനുപിന്നാലെ പെണ്&#x200d;കുട്ടിയെ തിരികെ കൊണ്ടുപോവാന്&#x200d; ഇരു സമുദായങ്ങളിലെ അംഗങ്ങളും ഒത്തുകൂടുകയായിരുന്നു. പിന്നാലെ സംഘര്&#x200d;ഷമുണ്ടാവുകയും പെണ്&#x200d;കുട്ടിയുടെ പ്രായത്തെ തുടര്&#x200d;ന്നുള്ള വാഗ്‌വാദങ്ങള്&#x200d; നടക്കുകയുമായിരുന്നു. സംഘര്&#x200d;ഷം പെട്ടന്ന് അക്രമത്തിലേക്ക് മാറുകയും കല്ലേറ്, തീയിടല്&#x200d; തുടങ്ങിയ കാര്യങ്ങള്&#x200d;ക്ക് വഴിവെച്ചുവെന്നും പൊലീസ് അറിയിച്ചു. നിലവില്&#x200d; സ്ഥിതി നിയന്ത്രണവിധേയമാണെന്നും പൊലീസ് അറിയിച്ചു.</p>
<p>സംഘര്&#x200d;ഷം മറ്റ് അനിഷ്ടസംഭവങ്ങളിലേക്ക് നീങ്ങാതിരിക്കാന്&#x200d; സ്ഥലത്ത് കൂടുതല്&#x200d; സേനയെ നിയോഗിച്ചതായും സി.സി.ടി.വി ദൃശ്യങ്ങള്&#x200d; അവലോകനം ചെയ്തതായും പൊലീസ് അറിയിച്ചതായാണ് മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/communal-tension-in-uttarakhand-following-intermarriage-case-against-100-people-including-bajrang-dal-workers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മൊയ്‌നാബാദിലെ മസ്ജിദ് പുനർ നിർമിക്കുന്നതിനെതിരെ ബജ്‌റംഗദൾ പ്രതിഷേധം</title>
		<link>https://www.chandrikadaily.com/bajrang-dal-protests-against-reconstruction-of-jagirdar-masjid-in-moinabad.html</link>
					<comments>https://www.chandrikadaily.com/bajrang-dal-protests-against-reconstruction-of-jagirdar-masjid-in-moinabad.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 24 Jul 2024 11:22:58 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bajrang dal]]></category>
		<category><![CDATA[Jagirdar Masjid]]></category>
		<category><![CDATA[Moinabad]]></category>
		<category><![CDATA[protests]]></category>
		<category><![CDATA[Reconstruction]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303671</guid>

					<description><![CDATA[ചൊവ്വാഴ്ചയും പ്രവർത്തകർ സമീപത്തെ ക്ഷേത്രത്തിൽ സംഘടിച്ച് പള്ളി പുനർനിർമിക്കുന്നതിനെതിരെ പ്രതിഷേധിച്ചിരുന്നു. ]]></description>
										<content:encoded><![CDATA[<p>തെലങ്കാനയിൽ രംഗ റെഡ്ഡി ജില്ലയിലെ മൊയ്‌നാബാദിൽ തകർക്കപ്പെട്ട മസ്ജിദ് പുനർനിർമിക്കുന്നതിനെതിരെ ബജ്‌റംഗദൾ. ഭൂമി കയ്യേറ്റക്കാർ തകർത്ത മസ്ജിദ് പുനർനിർമിക്കാനായി തറക്കല്ലിട്ടതിന് പിന്നാലെയാണ് &#8216;ചലോ മൊയ്‌നാബാദ്&#8217; എന്ന പേരിൽ ബജ്‌റംഗദൾ പ്രതിഷേധം പ്രഖ്യാപിച്ചത്. സംഘർഷാവസ്ഥയുള്ളതിനാൽ പ്രദേശത്ത് വൻ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. പള്ളി പുനർനിർമിച്ചാൽ പൊളിച്ചുമാറ്റുമെന്നാണ് ബജ്‌റംഗദൾ പ്രവർത്തകരുടെ ഭീഷണി. ചൊവ്വാഴ്ചയും പ്രവർത്തകർ സമീപത്തെ ക്ഷേത്രത്തിൽ സംഘടിച്ച് പള്ളി പുനർനിർമിക്കുന്നതിനെതിരെ പ്രതിഷേധിച്ചിരുന്നു.</p>
<p>സമീപത്തെ ഭൂവുടമയായ പ്രസാദും കൂട്ടാളികളും ചേർന്നാണ് തിങ്കളാഴ്ച മസ്ജിദ് തകർത്തത്. ഇയാളുടെ ഭൂമിക്കൊപ്പം സംസ്ഥാന വഖഫ് ബോർഡിന് കീഴിലുള്ള ഈ ഭൂമി കൂടി വിൽക്കാനായിരുന്നു പദ്ധതി. ചിൽക്കൂർ വില്ലേജിലെ 133, 134 സർവേ നമ്പറുകളിലുള്ള ഭൂമിയിലാണ് തെലങ്കാന സംസ്ഥാന വഖഫ് ബോർഡിന് കീഴിലുള്ള ജാഗിർദാർ മസ്ജിദ് സ്ഥിതി ചെയ്തിരുന്നത്. തിങ്കളാഴ്ച പ്രദേശത്ത് ആരുമില്ലാത്ത സമയത്ത് പ്രസാദും സംഘവുമെത്തി ജെ.സി.ബി ഉപയോഗിച്ച് പള്ളി തകർക്കുകയും ഭൂമി നിരപ്പാക്കുകയുമായിരുന്നു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">Tension continued for the second straight day at Chilkur village located in Moinabad at Ranga Reddy district when members of the Bajrang Dal staged a protest demanding the newly erected structure, in place of the razed mosque, be pulled down. <a href="https://t.co/NN0BgZRVkD">pic.twitter.com/NN0BgZRVkD</a></p>
<p>&mdash; The Siasat Daily (@TheSiasatDaily) <a href="https://twitter.com/TheSiasatDaily/status/1816051476461977762?ref_src=twsrc%5Etfw">July 24, 2024</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>തിങ്കളാഴ്ച ഉച്ചയ്ക്ക്, ചിൽക്കൂർ ഗ്രാമത്തിലെ താമസക്കാരനായ മുഹമ്മദ് അഹമ്മദ്, ഇതുവഴി കടന്നുപോകുമ്പോഴാണ് ജാഗിർദാർ മസ്ജിദ് അവിടെ ഇല്ലെന്ന കാര്യം ശ്രദ്ധിച്ചതെന്ന് പ്രദേശവാസിയായ ലയീഖുന്നീസ നൽകിയ പരാതിയിൽ പറയുന്നു. ഇക്കാര്യം അദ്ദേഹം ഗ്രാമവാസികളെ അറിയിക്കുകയും കൂടുതൽ പേർ ഇവിടേക്കെത്തുകയും ചെയ്തു. ആരുമില്ലാതിരുന്ന സമയം നോക്കി ഉച്ചയ്ക്ക് രണ്ട് മണിയോടെ പ്രസാദും കൂട്ടാളികളും ചേർന്ന് മസ്ജിദ് തകർത്ത ശേഷം നിലം നിരപ്പാക്കുകയായിരുന്നെന്ന് ​ഗ്രാമവാസികൾക്ക് വ്യക്തമായി.</p>
<p>സംഭവത്തിൽ പ്രതിഷേധം ശക്തമാവുകയും പിന്നാലെ മജ്‌ലിസ് ബച്ചാവോ തെഹ്‌രീക് (എം.ബി.ടി) പാർട്ടി നേതാവ് അംജിദുല്ലാ ഖാൻ, എ.ഐ.എം.ഐ.എം എം.എൽ.സി മിർസ റഹ്മത്ത് ബേ​ഗ്, ടെമ്‌റിസ് ചെയർമാൻ ഫഹീം ഖുറേഷി, തെലങ്കാന വഖഫ് ബോർഡ് ചെയർമാൻ അസ്മത്തുല്ലാ ഹുസൈനി, ന്യൂനപക്ഷ ക്ഷേമവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി തഫ്സീർ ഇഖ്ബാൽ എന്നിവർ തിങ്കളാഴ്ച രാത്രി സ്ഥലം സന്ദർശിക്കുകയും ചെയ്തു.</p>
<p>തുടർന്ന് രാജേന്ദ്രനഗർ ഡി.സി.പി ശ്രീനിവാസിനെ കണ്ട ഇവർ, കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ ഭാരതീയ ന്യായ് സംഹിതയിലെ 329(3), 329, 324(4)(5), 298, 299, 196, 300 ബി.എൻ.എസ് ആർ/ഡബ്ല്യു 3(5) എന്നീ വകുപ്പുകളും പൊതുസ്വത്ത് നശിപ്പിക്കുന്നത് തടയൽ (പി.ഡി.പി.പി) നിയമം സെക്ഷൻ- 3 പ്രകാരവും പൊലീസ് കേസെടുക്കുകയായിരുന്നു.</p>
<p>വഖഫ് ബോർഡ് സർവേ നടത്തി ഈ മസ്ജിദും ഭൂമിയും തങ്ങളുടെ രേഖകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇടതൂർന്ന മരങ്ങളാൽ ചുറ്റപ്പെട്ടയിടത്താണ് മസ്ജിദ് സ്ഥിതി ചെയ്യുന്നത്. ഇതിനു സമീപം കുറച്ച് ഭൂമിയുള്ള പ്രസാദ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയാണെന്നും ഇതിനിടെയാണ് പള്ളി തകർത്തത് നിരപ്പാക്കിയതെന്നും മുസ്‌ലിം പ്രതിനിധി സംഘം വ്യക്തമാക്കി. വിവിധ സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തുക എന്ന ഉദ്ദേശത്തോടെയാണ് ഇവർ മസ്ജിദ് തകർത്തതെന്നും സംഘം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bajrang-dal-protests-against-reconstruction-of-jagirdar-masjid-in-moinabad.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗ്രഹാം സ്‌റ്റെയിന്&#x200d;സ് കേസില്&#x200d; വെറുതെ വിടണമെന്ന് ബജ്‌റംഗദൾ പ്രവര്&#x200d;ത്തകന്റെ ഹരജി; നീക്കം ബി.ജെ.പി അധികാരമേറ്റതിന് പിന്നാലെ</title>
		<link>https://www.chandrikadaily.com/bajrang-dal-workers-plea-for-acquittal-in-graham-staines-case-the-move-came-after-the-bjp-came-to-power.html</link>
					<comments>https://www.chandrikadaily.com/bajrang-dal-workers-plea-for-acquittal-in-graham-staines-case-the-move-came-after-the-bjp-came-to-power.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 11 Jul 2024 10:36:47 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[acquittal]]></category>
		<category><![CDATA[bajrang dal]]></category>
		<category><![CDATA[Graham Staines case]]></category>
		<category><![CDATA[plea]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=302445</guid>

					<description><![CDATA[സ്റ്റെയിന്&#x200d;സും മക്കളായ ഫിലിപ്പും (10), തിമോത്തിയും (6) ഉറങ്ങുകയായിരുന്ന വാഹനത്തിന് നേരെ ബജ്റംഗ്ദള്&#x200d; പ്രവര്&#x200d;ത്തകനായ ദാരയുടെ നേതൃത്വത്തിലുള്ള സംഘം തീയിടുകയായിരുന്നു. മതപരിവര്&#x200d;ത്തനം ആരോപിച്ചായിരുന്നു ഈ ക്രൂരത.]]></description>
										<content:encoded><![CDATA[<p>ഒഡീഷയില്&#x200d; ആദ്യ ബി.ജെ.പി സര്&#x200d;ക്കാര്&#x200d; അധികാരമേറ്റതിന് പിന്നാലെ, ഗ്രഹാം സ്റ്റെയിന്&#x200d;സ് കേസില്&#x200d; ശിക്ഷാമോചന ഹരജി സമര്&#x200d;പ്പിച്ച് പ്രതി ദാരാ സിങ്. ഹരജിയില്&#x200d; ആറ് മാസത്തിനകം മറുപടി നല്&#x200d;കണമെന്ന് സുപ്രീം കോടതി ഒഡീഷ സര്&#x200d;ക്കാരിനോട് ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്വി.എന്&#x200d;. ഭട്ടി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്&#x200d;ദേശം.</p>
<p>ഓസ്ട്രേലിയന്&#x200d; മിഷനറി ഗ്രഹാം സ്റ്റെയിന്&#x200d;സിനെയും പ്രായപൂര്&#x200d;ത്തിയാകാത്ത രണ്ട് മക്കളെയും ചുട്ടു കൊന്ന കേസില്&#x200d; ജീവപര്യന്തം തടവ് അനുഭവിക്കുന്ന പ്രതിയാണ് ദാരാ സിങ്. ജീവപര്യന്തം തടവുകാരെ അകാലത്തില്&#x200d; മോചിപ്പിക്കുന്നതിനുള്ള 2022 ലെ മാര്&#x200d;ഗ്ഗനിര്&#x200d;ദേശങ്ങള്&#x200d;ക്കനുസൃതമായി തന്റെ കേസ് പരിഗണിക്കാന്&#x200d; ഒഡീഷ സര്&#x200d;ക്കാരിന് നിര്&#x200d;ദേശം നല്&#x200d;കണമെന്നാണ് ഹരജിയിലെ ആവശ്യം.</p>
<p>രാജ്യത്തെ തന്നെ നടുക്കിയ കൊലപാതക കേസുകളിലൊന്നാണ് ഗ്രഹാം സ്റ്റെയിന്&#x200d;സിന്റേയും കുട്ടികളുടെയും. 1999 ജനുവരി 22-ന് ഗോത്രവര്&#x200d;ഗക്കാരുടെ ആധിപത്യമുള്ള കിയോഞ്ജറിലെ മനോഹര്&#x200d;പൂര്&#x200d; ഗ്രാമത്തില്&#x200d; നടന്ന ഈ ദാരുണമായ കൊലപാതകങ്ങള്&#x200d; അന്താരാഷ്ട്ര പ്രതിഷേധം ഉയര്&#x200d;ത്തിയിരുന്നു.</p>
<p>സ്റ്റെയിന്&#x200d;സും മക്കളായ ഫിലിപ്പും (10), തിമോത്തിയും (6) ഉറങ്ങുകയായിരുന്ന വാഹനത്തിന് നേരെ ബജ്റംഗ്ദള്&#x200d; പ്രവര്&#x200d;ത്തകനായ ദാരയുടെ നേതൃത്വത്തിലുള്ള സംഘം തീയിടുകയായിരുന്നു. മതപരിവര്&#x200d;ത്തനം ആരോപിച്ചായിരുന്നു ഈ ക്രൂരത. അതേസമയം സിങിന്റെ ഹരജിക്കെതിരെ പ്രതിപക്ഷം ശക്തമായ വിമര്&#x200d;ശനവുമായി രംഗത്തു വന്നിട്ടുണ്ട്.</p>
<p>&#8216;ഹരജിയുടെ സമയം സംശയാസ്പദമാണ്. വര്&#x200d;ഷങ്ങളോളം അയാള്&#x200d; ജയിലിലായിരുന്നു. അപ്പോഴൊന്നും ഇങ്ങനെയൊരു നീക്കമുണ്ടായിരുന്നില്ല. എന്നാല്&#x200d;, സംസ്ഥാനത്ത് ബി.ജെ.പി സര്&#x200d;ക്കാര്&#x200d; അധികാരത്തില്&#x200d; വന്നതിന് പിന്നാലെയാണ് ഇപ്പോള്&#x200d; ഈ ഹരജി പൊടുന്നനെ ഉയര്&#x200d;ന്നുവന്നിരിക്കുന്നത്.</p>
<p>പുതിയ സര്&#x200d;ക്കാരിന് ദാരയോട് അനുഭാവമുണ്ടെന്നും അതില്&#x200d; നിന്ന് അനുകൂലമായ പ്രതികരണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം ഹരജി നല്&#x200d;കിയതെന്നുമുള്ള സംശയം ഉണ്ട്,&#8217; മയൂര്&#x200d;ഭഞ്ച് സ്വദേശിയായ മുന്&#x200d; ബിജു ജനതാദള്&#x200d; (ബി.ജെ.ഡി) എം.എല്&#x200d;.എ രാജ്കിഷോര്&#x200d; ദാസ് പറഞ്ഞു. ഹരജി കൊടുത്തിരിക്കുന്ന സമയം തീര്&#x200d;ത്തും സംശയാസ്പദമാണെന്ന് ജയ്പൂരിലെ കോണ്&#x200d;ഗ്രസ് എം.എല്&#x200d;.എ താരാ പ്രസാദ് വഹ്നിപതിയും പറഞ്ഞു.</p>
<p>ഒഡീഷ മുഖ്യമന്ത്രി മോഹന്&#x200d; ചരണ്&#x200d; മാജി, നേരത്തെ ഒഡീഷ നിയമസഭയില്&#x200d; പ്രതിപക്ഷ ചീഫ് വിപ്പായിരുന്ന സമയത്ത് സിങ്ങിനെ ജയില്&#x200d; മോചിതനാക്കണമെന്ന ആവശ്യത്തിന് പിന്തുണ നല്&#x200d;കിയിരുന്നു. മോചനം അവശ്യപ്പെട്ട് അന്ന് മാജി ധര്&#x200d;ണ നടത്തിയിരുന്നു. ഇക്കാര്യങ്ങളെല്ലാം പറഞ്ഞുകൊണ്ട് ശക്തമായ വിമര്&#x200d;ശനങ്ങളാണ് നിലവില്&#x200d; പ്രതിപക്ഷം ഹരജിക്കെതിരെ ഉന്നയിക്കുന്നത്.</p>
<p>സ്റ്റെയിന്&#x200d;സ് കേസിന് പുറമേ, 1999 ഓഗസ്റ്റില്&#x200d; മയൂര്&#x200d;ഭഞ്ച് ജില്ലയിലെ പാഡിയബേഡ ഗ്രാമത്തില്&#x200d; നിന്നുള്ള എസ്.കെ. റഹ്മാന്&#x200d; എന്ന മുസ്ലിം വ്യാപാരിയെ കൊലപ്പെടുത്തിയ കേസിലും ജമുബാനി ഗ്രാമത്തില്&#x200d; വെച്ച് 35 കാരനായ കത്തോലിക്ക പുരോഹിതന്&#x200d; അരുള്&#x200d; ദോസിനെ കൊലപ്പെടുത്തിയ കേസിലും ദാര കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നു.2022 ഏപ്രില്&#x200d; 19 ലെ നയത്തില്&#x200d; വ്യവസ്ഥ ചെയ്തിട്ടുള്ള യോഗ്യതാ കാലയളവിനേക്കാള്&#x200d; കൂടുതല്&#x200d; (14 വര്&#x200d;ഷത്തെ തടവ്) തടവ് ഇതിനകം അനുഭവിച്ചിട്ടുണ്ടെന്നും കൂടാതെ 24 വര്&#x200d;ഷത്തിലധികം യഥാര്&#x200d;ത്ഥ തടവ് (മോചനം കൂടാതെ) അനുഭവിച്ചിട്ടുണ്ടെന്നും സിങ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bajrang-dal-workers-plea-for-acquittal-in-graham-staines-case-the-move-came-after-the-bjp-came-to-power.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;പള്ളിയുടെ സാന്നിധ്യം ലവ് ജിഹാദിലേക്ക് നയിക്കും&#8217;; ഛത്തീസ്ഗഡിൽ മസ്ജിദ് നിർമാണം തടഞ്ഞ് ​ബജ്റംഗ്ദൾ പ്രവർത്തകർ</title>
		<link>https://www.chandrikadaily.com/church-presence-will-lead-to-love-jihad-bajrang-dal-activists-blocked-the-construction-of-a-mosque-in-chhattisgarh.html</link>
					<comments>https://www.chandrikadaily.com/church-presence-will-lead-to-love-jihad-bajrang-dal-activists-blocked-the-construction-of-a-mosque-in-chhattisgarh.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 08 Jul 2024 05:10:16 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bajrang dal]]></category>
		<category><![CDATA[Chhattisgarh election]]></category>
		<category><![CDATA[masjid]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=302107</guid>

					<description><![CDATA[ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് ന്യൂനപക്ഷങ്ങള്&#x200d;ക്കെതിരായ അക്രമങ്ങള്&#x200d; പതിവാണ്.]]></description>
										<content:encoded><![CDATA[<p>പള്ളി നിര്&#x200d;മിക്കുന്നത് ലവ് ജിഹാദിലേക്ക് നയിക്കുമെന്ന് അവകാശപ്പെട്ട് നിര്&#x200d;മാണ പ്രവര്&#x200d;ത്തനം തടഞ്ഞ് ബജ്‌റംഗ്ദള്&#x200d; പ്രവര്&#x200d;ത്തകര്&#x200d;. ഛത്തീസ്ഗഡിലെ രാജ്‌നന്ദ്ഗാവില്&#x200d; വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. പള്ളി പണിയുന്നതിനെതിരെ നാട്ടുകാരെ അണിനിരത്തി ബജ്‌റംഗ്ദള്&#x200d; പ്രവര്&#x200d;ത്തകര്&#x200d; നടത്തിയ പ്രതിഷേധം പ്രദേശത്ത് സംഘര്&#x200d;ഷാവസ്ഥ ഉടലെടുക്കുന്നതിന് കാരണമായെന്ന് ദേശീയ മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>പള്ളിയുടെ സാന്നിധ്യം പ്രദേശത്ത് ലവ് ജിഹാദ്, കന്നുകാലി കശാപ്പ്, അനധികൃത ബംഗ്ലാദേശി കുടിയേറ്റം എന്നിവ വര്&#x200d;ധിക്കുന്നതിന് കാരണമാകുമെന്ന് അവകാശപ്പെട്ടാണ് സംഘം നിര്&#x200d;മാണം തടഞ്ഞത്.</p>
<p>പള്ളി പണിയുന്ന പ്രദേശത്തിന് സമീപം ജനക്കൂട്ടത്തെ എത്തിച്ച് ബജ്‌റംഗ്ദള്&#x200d; പ്രവര്&#x200d;ത്തകര്&#x200d; പ്രതിഷേധിക്കുകയായിരുന്നു. നിര്&#x200d;മാണം നിര്&#x200d;ത്തിയില്ലെങ്കില്&#x200d; പ്രദേശത്തെ സാമുദായിക സൗഹാര്&#x200d;ദ്ദം തകര്&#x200d;ക്കുമെന്നും ഇവര്&#x200d; ഭീഷണി മുഴക്കി. ഇതിന്റെ ദൃശ്യങ്ങള്&#x200d; സമൂഹമാധ്യമങ്ങളില്&#x200d; വ്യാപകമായി പ്രചരിക്കുന്നുണ്ട്.</p>
<p>ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് ന്യൂനപക്ഷങ്ങള്&#x200d;ക്കെതിരായ അക്രമങ്ങള്&#x200d; പതിവാണ്. സംസ്ഥാനത്ത് ആള്&#x200d;ക്കൂട്ട കൊലപാതകങ്ങളും ആക്രമണങ്ങളും വ്യാപകമായി റിപ്പോര്&#x200d;ട്ട് ചെയ്യപ്പെടാറുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/church-presence-will-lead-to-love-jihad-bajrang-dal-activists-blocked-the-construction-of-a-mosque-in-chhattisgarh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
