<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>bar issue &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/bar-issue/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 18 Jan 2021 09:20:00 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>bar issue &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ബാര്&#x200d;കോഴ കേസില്&#x200d; വ്യാജസിഡി: ബിജു രമേശിനെതിരെ തുടര്&#x200d; നടപടിയ്ക്ക് ഹൈക്കോടതി അനുമതി</title>
		<link>https://www.chandrikadaily.com/barbribe-case-bijuramesh-highcourt.html</link>
					<comments>https://www.chandrikadaily.com/barbribe-case-bijuramesh-highcourt.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 18 Jan 2021 09:20:00 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bar issue]]></category>
		<category><![CDATA[biju ramesh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=177010</guid>

					<description><![CDATA[വ്യാജ സിഡി മജിസ്‌ട്രേറ്റ് കോടതിയില്&#x200d; ഹാജരാക്കിയകേസിലാണ് തുടര്&#x200d;നടപടി.]]></description>
										<content:encoded><![CDATA[<p>കൊച്ചി: ബാര്&#x200d; കോഴ കേസില്&#x200d; ബിജു രമേശിനെതിരായ പരാതിയില്&#x200d; തുടര്&#x200d; നടപടി സ്വീകരിക്കാമെന്ന് കോടതി. വ്യാജ സിഡി മജിസ്‌ട്രേറ്റ് കോടതിയില്&#x200d; ഹാജരാക്കിയകേസിലാണ് തുടര്&#x200d;നടപടി. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയ്ക്കാണ് ഹൈക്കോടതി നിര്&#x200d;ദേശം നല്&#x200d;കിയത്.</p>
<p>ബാര്&#x200d; കോഴകേസിലെ തെളിവായി ബിജു രമേശ് സമര്&#x200d;പ്പിച്ച സിഡി എഡിറ്റ് ചെയ്തതാണെന്ന് ഫോറന്&#x200d;സിക് പരിശോധനയില്&#x200d; കണ്ടെത്തിയുന്നു. ഇത് കോടതിയെ കബളിപ്പിക്കലാണെന്നും കേസെടുത്ത് അന്വേഷണം നടത്തണമെന്നുള്ള ഹരജിയിലാണ് കോടതി നിര്&#x200d;ദേശം പുറപ്പെടുവിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/barbribe-case-bijuramesh-highcourt.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബാര്‍ കോഴ: കെ.എം മാണിക്കെതിരായ കേസില്‍ വഴിത്തിരിവ്</title>
		<link>https://www.chandrikadaily.com/mob-phone-record-submited-by-biju-ramesh-in-bar-is-edited.html</link>
					<comments>https://www.chandrikadaily.com/mob-phone-record-submited-by-biju-ramesh-in-bar-is-edited.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 01 Aug 2017 16:02:54 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bar issue]]></category>
		<category><![CDATA[biju ramesh]]></category>
		<category><![CDATA[km mani]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=38302</guid>

					<description><![CDATA[സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന കെ.എം മാണിക്കെതിരായ ബാര്‍ കോഴ കേസ് വഴിത്തിരിവിലേക്ക്. ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ പരാതി നല്‍കിയ ബാറുടമ ബിജുരമേശ് വിജിലന്‍സ് അന്വേഷണ സംഘത്തിന് നല്‍കിയ ഫോണ്‍ സംഭാഷണത്തില്‍ കൃത്രിമം നടന്നുവെന്ന് പരിശോധനാ റിപ്പോര്‍ട്ട്. ഫോണ്‍ സംഭാഷണങ്ങള്‍ എഡിറ്റ് ചെയ്തതാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. അഹമ്മദാബാദിലെ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയുടെ ഫലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. ഇതോടെ ബാര്‍കോഴ കേസ് അന്വേഷണവും പ്രതിസന്ധിയിലായി. യു.ഡി.എഫിലെ പ്രമുഖരെ കുരുക്കാനും [&#8230;]]]></description>
										<content:encoded><![CDATA[<p><strong>സ്വന്തം ലേഖകന്&#x200d;</strong><br />
തിരുവനന്തപുരം: കഴിഞ്ഞ യു.ഡി.എഫ് സര്&#x200d;ക്കാറിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന കെ.എം മാണിക്കെതിരായ ബാര്&#x200d; കോഴ കേസ് വഴിത്തിരിവിലേക്ക്. ബാര്&#x200d; കോഴക്കേസില്&#x200d; മാണിക്കെതിരെ പരാതി നല്&#x200d;കിയ ബാറുടമ ബിജുരമേശ് വിജിലന്&#x200d;സ് അന്വേഷണ സംഘത്തിന് നല്&#x200d;കിയ ഫോണ്&#x200d; സംഭാഷണത്തില്&#x200d; കൃത്രിമം നടന്നുവെന്ന് പരിശോധനാ റിപ്പോര്&#x200d;ട്ട്.<br />
ഫോണ്&#x200d; സംഭാഷണങ്ങള്&#x200d; എഡിറ്റ് ചെയ്തതാണെന്ന് ഫോറന്&#x200d;സിക് റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. അഹമ്മദാബാദിലെ ഫോറന്&#x200d;സിക് ലാബില്&#x200d; നടത്തിയ പരിശോധനയുടെ ഫലം വിജിലന്&#x200d;സ് കോടതിയില്&#x200d; സമര്&#x200d;പ്പിച്ചു. ഇതോടെ ബാര്&#x200d;കോഴ കേസ് അന്വേഷണവും പ്രതിസന്ധിയിലായി. യു.ഡി.എഫിലെ പ്രമുഖരെ കുരുക്കാനും സര്&#x200d;ക്കാറിനെ പ്രതിസന്ധിയിലാക്കാനുമായി നടന്ന ഗൂഢാലോചനയുടെ ഫലമാണ് ബാര്&#x200d; കോഴ ആരോപണമെന്ന വാദം ശരിവെക്കുന്നതാണ് പുതിയ കണ്ടെത്തലുകള്&#x200d;.</p>
<p>ബാര്&#x200d;കോഴ കേസിന്റെ അന്വേഷണത്തിനിടെ പ്രതീക്ഷിച്ച തെളിവുകളൊന്നും കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് ശബ്ദപരിശോധനയെ ആശ്രയിക്കാന്&#x200d; വിജിലന്&#x200d;സ് ഡയരക്ടറായിരുന്ന ജേക്കബ് തോമസ് നിര്&#x200d;ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ബിജു രമേശ് ഹാജരാക്കിയ ശബ്ദരേഖയില്&#x200d; കോഴക്കാര്യം പരാമര്&#x200d;ശിക്കുന്നതിന്റെ ആധികാരികത പരിശോധിക്കാന്&#x200d; തീരുമാനിച്ചത്. സംഭാഷണങ്ങളടങ്ങിയ ഫോണ്&#x200d; ഫോറന്&#x200d;സിക് സയന്&#x200d;സ് ലാബില്&#x200d; പരിശോധനക്ക് അയച്ചു. ഫോണ്&#x200d; സംഭാഷണങ്ങളില്&#x200d; എഡിറ്റ് ചെയ്തിട്ടുണ്ടെന്നും ഇതു ആധികാരികമല്ലെന്നുമാണ് പരിശോധനാഫലം. ലാബിലെ പരിശോധനഫലങ്ങള്&#x200d; അടങ്ങിയ റിപ്പോര്&#x200d;ട്ട് വിജിലന്&#x200d;സ് കഴിഞ്ഞ ദിവസം കോടതിയില്&#x200d; സമര്&#x200d;പ്പിച്ചു. ഈ മാസം നാലിന് കോടതി കേസ് പരിഗണിക്കുമ്പോള്&#x200d; ഈ റിപ്പോര്&#x200d;ട്ടും പരിശോധിക്കും.</p>
<p>പരിശോധനാ റിപ്പോര്&#x200d;ട്ടിന്റെ അടിസ്ഥാനത്തില്&#x200d; ശബ്ദരേഖ തെളിവായി സ്വീകരിക്കാനാവില്ലെന്നാണ് വിജിലന്&#x200d;സ് വിലയിരുത്തല്&#x200d;. ബാര്&#x200d;കോഴയിലെ രണ്ടാം തുടരന്വേഷണമാണ് ഇപ്പോള്&#x200d; നടക്കുന്നത്. എന്നാല്&#x200d; അന്വേഷണത്തില്&#x200d; നിര്&#x200d;ണായകമാകുമെന്ന കരുതിയിരുന്ന പരിശോധനാ റിപ്പോര്&#x200d;ട്ടില്&#x200d;കൂടി പാളിയതോടെ അന്വേഷണവുമായി മുന്നോട്ടുപോകാന്&#x200d; കഴിയാത്ത സ്ഥിതിയിലായി വിജിലന്&#x200d;സ് അന്വേഷണ സംഘം. ഇടതുമുന്നണി സര്&#x200d;ക്കാര്&#x200d; അധികാരത്തിലെത്തിയശേഷവും കേസില്&#x200d; തെളിവില്ലെന്ന് റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിച്ചിരുന്നു.<br />
എന്നാല്&#x200d; കഴിഞ്ഞ ആഗസ്റ്റ് 27ന് കേസില്&#x200d; സമ്മര്&#x200d;ദ്ദമുണ്ടായെന്ന അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്.പി ആര്&#x200d;.സുകേശന്റെ ഹര്&#x200d;ജി പരിഗണിച്ച് തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലന്&#x200d;സ് കോടതി ഉത്തരവിടുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mob-phone-record-submited-by-biju-ramesh-in-bar-is-edited.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തെറ്റുപറ്റിയെന്ന് സര്‍ക്കാര്‍; മദ്യശാലകള്‍ പൂട്ടിയെന്ന് ഹൈക്കോടതിയെ അറിയിച്ചു</title>
		<link>https://www.chandrikadaily.com/bar-license-highcourt-decision-today.html</link>
					<comments>https://www.chandrikadaily.com/bar-license-highcourt-decision-today.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 07 Jun 2017 10:45:48 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bar issue]]></category>
		<category><![CDATA[kerala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=31538</guid>

					<description><![CDATA[കൊച്ചി: കണ്ണൂര്‍-കുറ്റിപ്പുറം റോഡില്‍ 13 മദ്യശാലകള്‍ പൂട്ടിയതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇവ ഏതെല്ലാമെന്ന് അറിയിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ചേര്‍ത്തല-കഴക്കൂട്ടം ഭാഗത്ത് മദ്യശാലകള്‍ തുറന്നിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ചേര്‍ത്തല മുതല്‍ കഴക്കൂട്ടം വരെയും കണ്ണൂര്‍ മുതല്‍ കുറ്റിപ്പുറം വരെയുമുള്ള മദ്യശാലകള്‍ തുറക്കുന്നതിനെതിരായ ഹര്‍ജി പരിഗണിക്കവെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കണ്ണൂര്‍-കുറ്റിപ്പുറം, ചേര്‍ത്തല-കഴക്കൂട്ടം എന്നിവ ദേശീയപാത തന്നെയെന്ന കാര്യത്തില്‍ ആശയക്കുഴപ്പമില്ല. തെറ്റു തിരിച്ചറിഞ്ഞ് തിരുത്തിയെന്നും ദേശീയപാത അതോറിറ്റിയോട് റിപ്പോര്‍ട്ട് തേടിയതായും സര്‍ക്കാര്‍ പറഞ്ഞു. [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: കണ്ണൂര്&#x200d;-കുറ്റിപ്പുറം റോഡില്&#x200d; 13 മദ്യശാലകള്&#x200d; പൂട്ടിയതായി സംസ്ഥാന സര്&#x200d;ക്കാര്&#x200d; ഹൈക്കോടതിയെ അറിയിച്ചു. ഇവ ഏതെല്ലാമെന്ന് അറിയിക്കാന്&#x200d; സര്&#x200d;ക്കാരിന് ഹൈക്കോടതി നിര്&#x200d;ദ്ദേശം നല്&#x200d;കുകയും ചെയ്തു. ചേര്&#x200d;ത്തല-കഴക്കൂട്ടം ഭാഗത്ത് മദ്യശാലകള്&#x200d; തുറന്നിട്ടില്ലെന്നും സര്&#x200d;ക്കാര്&#x200d; കോടതിയെ അറിയിച്ചു. ചേര്&#x200d;ത്തല മുതല്&#x200d; കഴക്കൂട്ടം വരെയും കണ്ണൂര്&#x200d; മുതല്&#x200d; കുറ്റിപ്പുറം വരെയുമുള്ള മദ്യശാലകള്&#x200d; തുറക്കുന്നതിനെതിരായ ഹര്&#x200d;ജി പരിഗണിക്കവെയാണ് ഇക്കാര്യങ്ങള്&#x200d; വ്യക്തമാക്കിയത്.</p>
<p>കണ്ണൂര്&#x200d;-കുറ്റിപ്പുറം, ചേര്&#x200d;ത്തല-കഴക്കൂട്ടം എന്നിവ ദേശീയപാത തന്നെയെന്ന കാര്യത്തില്&#x200d; ആശയക്കുഴപ്പമില്ല. തെറ്റു തിരിച്ചറിഞ്ഞ് തിരുത്തിയെന്നും ദേശീയപാത അതോറിറ്റിയോട് റിപ്പോര്&#x200d;ട്ട് തേടിയതായും സര്&#x200d;ക്കാര്&#x200d; പറഞ്ഞു. കേസ് 14ന് വീണ്ടും പരിഗണിക്കും. ബാര്&#x200d; തുറക്കാന്&#x200d; അനുമതി നല്&#x200d;കിയ ഉദ്യോഗസ്ഥര്&#x200d; 14ന് ഹാജരാകണമെന്നും കോടതി നിര്&#x200d;ദ്ദേശിച്ചിട്ടുണ്ട്.</p>
<p>പാതയോരത്തെ മദ്യശാലകള്&#x200d; തുറന്ന സര്&#x200d;ക്കാര്&#x200d; നടപടിക്കെതിരെ ഇന്നലെ ഹൈക്കോടതി രൂക്ഷ വിമര്&#x200d;ശനം നടത്തിയിരുന്നു. ഒരു മദ്യശാലയും തുറക്കാന്&#x200d; നിര്&#x200d;ദ്ദേശം നല്&#x200d;കിയിട്ടില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bar-license-highcourt-decision-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
