<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>bar &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/bar/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 18 Nov 2025 11:12:06 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>bar &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍</title>
		<link>https://www.chandrikadaily.com/attack-with-lethal-weapons-in-vytyla-bar-three-persons-including-a-woman-arrested.html</link>
					<comments>https://www.chandrikadaily.com/attack-with-lethal-weapons-in-vytyla-bar-three-persons-including-a-woman-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 18 Nov 2025 11:12:06 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[bar]]></category>
		<category><![CDATA[kochi]]></category>
		<category><![CDATA[police]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364200</guid>

					<description><![CDATA[ വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. ]]></description>
										<content:encoded><![CDATA[<p>കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്&#x200d; മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്&#x200d;പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്&#x200d;ഷാ, അല്&#x200d; അമീന്&#x200d; എന്നിവരാണ് പിടിയിലായത്. മറ്റൊരാള്&#x200d;, വടിവാള്&#x200d; കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്&#x200d; ബാറിന് പുറത്തുനിന്ന് സംഘം കാറില്&#x200d; നിന്നിറങ്ങി വടിവാള്&#x200d; എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്&#x200d; സി.സി.ടി.വിയില്&#x200d; വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്&#x200d;ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്&#x200d;. ഇത് ചോദ്യം ചെയ്ത ബാര്&#x200d; ജീവനക്കാരുമായി സംഘര്&#x200d;ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്&#x200d; നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്&#x200d;ന്ന് ബാര്&#x200d; ജീവനക്കാര്&#x200d;ക്ക് മര്&#x200d;ദനമേല്&#x200d;ക്കുകയും അക്രമം ആവര്&#x200d;ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്&#x200d; ഉടമ നല്&#x200d;കിയ പരാതിയില്&#x200d; പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്&#x200d;ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്&#x200d; അലീനയുടെ കൈക്ക് പരുക്കേല്&#x200d;ക്കുകയും ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/attack-with-lethal-weapons-in-vytyla-bar-three-persons-including-a-woman-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ടച്ചിങ്‌സ് നല്‍കാത്തതിനെ ചൊല്ലി തര്‍ക്കം; തൃശൂരില്‍ ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു</title>
		<link>https://www.chandrikadaily.com/argument-over-not-providing-refreshments-bar-employee-stabbed-to-death-in-thrissur.html</link>
					<comments>https://www.chandrikadaily.com/argument-over-not-providing-refreshments-bar-employee-stabbed-to-death-in-thrissur.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 21 Jul 2025 02:50:44 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bar]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[MURDER]]></category>
		<category><![CDATA[Thrissur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=348007</guid>

					<description><![CDATA[കൊച്ചിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പ്രതി]]></description>
										<content:encoded><![CDATA[<p>തൃശൂര്&#x200d;: തൃശൂര്&#x200d; പുതുക്കാട് ബാര്&#x200d; ജീവനക്കാരനെ കുത്തിക്കൊന്നു. എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രന്&#x200d; (64)ആണ് കൊല്ലപ്പെട്ടത്. അളഗപ്പനഗര്&#x200d; സ്വദേശി ഫിജോ ജോണിനെ (40) അറസ്റ്റ് ചെയ്തു. കൊച്ചിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പ്രതി. ഇന്നലെ പുതുക്കാട് മേ ഫെയര്&#x200d; ബാറിന് പുറത്താണ് സംഭവം.</p>
<p>വേണ്ടത്ര ടെച്ചിങ്‌സ് നല്&#x200d;കിയില്ലെന്നാരോപിച്ച് ഉണ്ടായ തര്&#x200d;ക്കമാണ് പകയിലേക്കും കൊലപാതകത്തിലും കലാശിച്ചത്. വാക്കുതര്&#x200d;ക്കത്തിനും കയ്യാങ്കളിക്കും പിന്നാലെ ബാറില്&#x200d; നിന്നും പുറത്തിറങ്ങി തൃശൂരിലേക്ക് പോയ പ്രതി നഗരത്തില്&#x200d; നിന്നും കത്തി വാങ്ങി തിരിച്ചുവരികയായിരുന്നു. തൃശൂരില്&#x200d; നിന്നും മദ്യപിച്ചാണ് പ്രതി ബാറിലേക്ക് എത്തിയതെന്നാണ് വിവരം. രാത്രി 11.30 ഓടെ ഭക്ഷണം കഴിക്കാന്&#x200d; ഹേമചന്ദ്രന്&#x200d; പുറത്തുപോയപ്പോഴാണ് കൊലപാതകം നടന്നത്. ബാര്&#x200d; ജീവനക്കാര്&#x200d; പുറത്തിറങ്ങിയപ്പോഴാണ് ആക്രമണം ഉണ്ടായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/argument-over-not-providing-refreshments-bar-employee-stabbed-to-death-in-thrissur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലഹരി ഒഴുക്കി സര്‍ക്കാര്‍; 9 വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ 825 പുതിയ ബാറുകള്‍</title>
		<link>https://www.chandrikadaily.com/drunk-government-825-new-bars-in-9-years-of-ldf-rule.html</link>
					<comments>https://www.chandrikadaily.com/drunk-government-825-new-bars-in-9-years-of-ldf-rule.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 07 Jul 2025 14:30:11 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bar]]></category>
		<category><![CDATA[govt]]></category>
		<category><![CDATA[ldf]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=346959</guid>

					<description><![CDATA[ നാല് വര്‍ഷത്തിനുള്ളില്‍ ബാര്‍ ലൈസന്‍സ് പുതുക്കുന്നതിനായി സര്‍ക്കാറിലേക്ക് ലഭിച്ചത് 1225.57 കോടി രൂപയാണ്. ]]></description>
										<content:encoded><![CDATA[<p>ഒമ്പതുവര്&#x200d;ഷംകൊണ്ട് കേരളത്തിലെ ബാറുകള്&#x200d; 29ല്&#x200d;നിന്ന് 854ലേക്ക്. 9 വര്&#x200d;ഷത്തെ എല്&#x200d;.ഡി.എഫ് ഭരണത്തില്&#x200d; 825 പുതിയ ബാറുകളാണ് അനുവദിക്കപ്പെട്ടത്. നാല് വര്&#x200d;ഷത്തിനുള്ളില്&#x200d; ബാര്&#x200d; ലൈസന്&#x200d;സ് പുതുക്കുന്നതിനായി സര്&#x200d;ക്കാറിലേക്ക് ലഭിച്ചത് 1225.57 കോടി രൂപയാണ്. 35 ലക്ഷം രൂപയാണ് ബാര്&#x200d; ലൈസന്&#x200d;സ് ഫീസ്. ഏറ്റവുമധികം ലൈസന്&#x200d;സ് ഫീസ് ലഭിച്ചത് എറണാകുളത്തുനിന്നാണ്. കാസര്&#x200d;കോടാണ് ഏറ്റവും കുറവ്. </p>
<p>കൊച്ചിയിലെ പ്രോപ്പര്&#x200d; ചാനല്&#x200d; സംഘടന പ്രസിഡന്റ് എം.കെ. ഹരിദാസിന് വിവരാവകാശ നിയമ പ്രകാരം എക്സൈസ് കമീഷണറേറ്റില്&#x200d; നിന്ന് ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/drunk-government-825-new-bars-in-9-years-of-ldf-rule.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡിജെ പാര്‍ട്ടിക്കിടെ ഗുണ്ടാ സംഘത്തിന്റെ ആക്രമം; കൊച്ചിയില്‍ ബാര്‍ ജീവനക്കാരെ മര്‍ദിച്ചു</title>
		<link>https://www.chandrikadaily.com/goons-attack-bar-staff-during-dj-party-in-kochi.html</link>
					<comments>https://www.chandrikadaily.com/goons-attack-bar-staff-during-dj-party-in-kochi.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 24 May 2025 07:32:42 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[ATTACK]]></category>
		<category><![CDATA[bar]]></category>
		<category><![CDATA[kochi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=342261</guid>

					<description><![CDATA[കൊച്ചി കടവന്ത്രയില്‍ ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ സംഘര്‍ഷം. ഗുണ്ടാ സംഘത്തിലെ അംഗങ്ങള്‍ യുവതിയോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരെ ഗുണ്ടാസംഘം മര്‍ദിച്ചു. തീവ്രവാദ കേസില്‍ ജയിലില്‍ കഴിയുന്ന കളമശ്ശേരി ഫിറോസിന്റെ സംഘത്തില്‍പ്പെട്ടവരാണ് ആക്രമണം കാണിച്ചത്. ലഹരി കേസില്‍ മുന്‍പ് പിടിയിലായ കളമശ്ശേരി സ്വദേശികളായ സുനീര്‍ നഹാസ് എന്നിവരാണ് അക്രമണത്തിന് നേതൃത്വം നല്‍കിയത്. സംഭവ ശേഷം സ്ഥലത്തുനിന്ന് പ്രതികള്‍ രക്ഷപ്പെട്ടിട്ടും മരട് പോലീസ് നടപടിയിടുത്തില്ല. ബാര്‍ ജീവനക്കാര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.]]></description>
										<content:encoded><![CDATA[<p>കൊച്ചി കടവന്ത്രയില്&#x200d; ബാറില്&#x200d; ഡിജെ പാര്&#x200d;ട്ടിക്കിടെ സംഘര്&#x200d;ഷം. ഗുണ്ടാ സംഘത്തിലെ അംഗങ്ങള്&#x200d; യുവതിയോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത ബാര്&#x200d; ജീവനക്കാരെ ഗുണ്ടാസംഘം മര്&#x200d;ദിച്ചു. തീവ്രവാദ കേസില്&#x200d; ജയിലില്&#x200d; കഴിയുന്ന കളമശ്ശേരി ഫിറോസിന്റെ സംഘത്തില്&#x200d;പ്പെട്ടവരാണ് ആക്രമണം കാണിച്ചത്.</p>
<p>ലഹരി കേസില്&#x200d; മുന്&#x200d;പ് പിടിയിലായ കളമശ്ശേരി സ്വദേശികളായ സുനീര്&#x200d; നഹാസ് എന്നിവരാണ് അക്രമണത്തിന് നേതൃത്വം നല്&#x200d;കിയത്. സംഭവ ശേഷം സ്ഥലത്തുനിന്ന് പ്രതികള്&#x200d; രക്ഷപ്പെട്ടിട്ടും മരട് പോലീസ് നടപടിയിടുത്തില്ല. ബാര്&#x200d; ജീവനക്കാര്&#x200d; എറണാകുളം ജനറല്&#x200d; ആശുപത്രിയില്&#x200d; ചികിത്സ തേടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/goons-attack-bar-staff-during-dj-party-in-kochi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തൃശ്ശൂരില്&#x200d; ബാര്&#x200d; ജീവനക്കാരുടെ ക്രൂരമര്&#x200d;ദനം; യുവാവിന്റെ തലയോട്ടി അടിച്ചു തകര്&#x200d;ത്തു</title>
		<link>https://www.chandrikadaily.com/brutal-beating-of-bar-staff-in-thrissur-the-young-mans-skull-was-crushed.html</link>
					<comments>https://www.chandrikadaily.com/brutal-beating-of-bar-staff-in-thrissur-the-young-mans-skull-was-crushed.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 17 Feb 2025 06:09:32 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bar]]></category>
		<category><![CDATA[man]]></category>
		<category><![CDATA[Thrissur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=330283</guid>

					<description><![CDATA[കരിക്കാട് ചോല സ്വദേശി ഷെക്കീറിനാണ് മര്&#x200d;ദ്ദനമേറ്റത്.]]></description>
										<content:encoded><![CDATA[<p>തൃശൂര്&#x200d; പെരുമ്പിലാവില്&#x200d; ബാര്&#x200d; ജീവനക്കാരുടെ ക്രൂരമര്&#x200d;ദനം. ആക്രമണത്തില്&#x200d; യുവാവിന്റെ തലയോട്ടി അടിച്ചു തകര്&#x200d;ത്തു. കരിക്കാട് ചോല സ്വദേശി ഷെക്കീറിനാണ് മര്&#x200d;ദ്ദനമേറ്റത്. കെആര്&#x200d; ബാറിലാണ് ഇന്നലെ രാത്രി സംഘര്&#x200d;ഷമുണ്ടായത്.</p>
<p>നിരവധി ക്രിമിനല്&#x200d; കേസുകളില്&#x200d; പ്രതിയാണ് ഷെക്കീര്&#x200d;. ബാറിലെ സെക്യൂരിറ്റി ജീവനക്കാര്&#x200d; വടി കൊണ്ട് യുവാവിനെ ക്രൂരമായി ആക്രമിച്ച് പരിക്കേല്&#x200d;പ്പിക്കുകയായിരുന്നു. ബാറില്&#x200d; വെച്ച് യുവാക്കള്&#x200d; തമ്മിലുണ്ടായ തര്&#x200d;ക്കത്തില്&#x200d; സെക്യൂരിറ്റി ജീവനക്കാര്&#x200d; ഇടപ്പെട്ടതോടെയാണ് സംഘര്&#x200d;ഷം ഉണ്ടായത്.</p>
<p>ബാറില്&#x200d; നിന്ന് ഷെക്കീറിനെ ആദ്യം ഇറക്കിവിട്ടിരുന്നു. ഇതിന് പിന്നാലെ ബാറിന് പുറത്ത് വെച്ച് യുവാവിനെ ക്രൂരമായി മര്&#x200d;ദിച്ചത്. പരുക്കേറ്റ യുവാവിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു.</p>
<p>തൃശ്ശൂര്&#x200d; മെഡിക്കല്&#x200d; കോളേജില്&#x200d; നിലവില്&#x200d; ചികിത്സയിലുള്ള ഇയാളുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണ്. തലയോട്ടി പൊട്ടുകയും തലച്ചോറില്&#x200d; രക്തസ്രാവം ഉണ്ടായിട്ടുമുണ്ട്.<br />
സംഭവത്തില്&#x200d; കുന്നംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/brutal-beating-of-bar-staff-in-thrissur-the-young-mans-skull-was-crushed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അങ്കമാലിയിൽ യുവാവിനെ ബാറിൽ വച്ച് കുത്തിക്കൊന്നു</title>
		<link>https://www.chandrikadaily.com/a-young-man-was-stabbed-to-death-in-a-bar-in-angamaly.html</link>
					<comments>https://www.chandrikadaily.com/a-young-man-was-stabbed-to-death-in-a-bar-in-angamaly.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 16 Oct 2024 02:40:14 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[angamali]]></category>
		<category><![CDATA[bar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=313561</guid>

					<description><![CDATA[ചൊവ്വാഴ്ച രാത്രി 11.15ഓടെ അങ്കമാലി ടൗണിലെ 'ഹിൽസ് പാർക്ക്' ബാറിലായിരുന്നു സംഭവം.]]></description>
										<content:encoded><![CDATA[<p>ബാറിലുണ്ടായ സംഘർഷത്തിൽ യുവാവ് കുത്തേറ്റു മരിച്ചു. അങ്കമാലി കിടങ്ങൂർ വലിയോലിപറമ്പിൽ ആഷിക് മനോഹരനാണ് (32) മരിച്ചത്.</p>
<p>ചൊവ്വാഴ്ച രാത്രി 11.15ഓടെ അങ്കമാലി ടൗണിലെ &#8216;ഹിൽസ് പാർക്ക്&#8217; ബാറിലായിരുന്നു സംഭവം. എൽ.എഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ല.</p>
<p>നിരവധി അടിപിടി കേസുകളിൽ ഉൾപ്പെട്ട ആളാണ് ആഷിക്. പ്രതികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-young-man-was-stabbed-to-death-in-a-bar-in-angamaly.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡ്രൈ ഡേയിൽ എക്സൈസ് ഓഫീസിന് സമീപത്തെ ബാറിൽ മദ്യവിൽപന</title>
		<link>https://www.chandrikadaily.com/liquor-sale-at-bar-near-excise-office-on-gandhi-jayanti-day.html</link>
					<comments>https://www.chandrikadaily.com/liquor-sale-at-bar-near-excise-office-on-gandhi-jayanti-day.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 03 Oct 2024 02:25:51 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bar]]></category>
		<category><![CDATA[DRY DAY]]></category>
		<category><![CDATA[Excise office]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=311887</guid>

					<description><![CDATA[എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിനടുത്താണ് മദ്യവിൽപന നടന്നത്.]]></description>
										<content:encoded><![CDATA[<p>എക്സൈസ് ഓഫീസിന് സമീപത്തെ ബാറിൽ ഡ്രൈ ഡേയിലും മദ്യവിൽപന. എറണാകളും കച്ചേരിപ്പടിയിലെ ബാറിലാണ് ഗാന്ധിജയന്തി ദിനത്തിൽ ഇരട്ടിവിലയ്ക്ക് മദ്യം വിറ്റത്. കച്ചേരിപ്പടിയിലെ കിങ്‌സ് എമ്പയർ ബാറിലാണ് മദ്യ വിൽപന നടന്നത്. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിനടുത്താണ് മദ്യവിൽപന നടന്നത്. ഇരട്ടി വിലയ്ക്കാണ് ഗോഡൗണിൽ മദ്യം വിറ്റത്.</p>
<p>ഡ്രൈ ഡേയിൽ മദ്യവിൽപന നടത്തിയതിന് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നിന്നായി നാല്‌ പേരെ എക്സൈസ് പിടികൂടി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന വൻ മദ്യ ശേഖരമാണ് എക്സൈസ് പിടികൂടിയത്. വിവിധയിടങ്ങളിൽ നിന്നായി 90.5 ലിറ്റർ പിടിച്ചെടുത്ത എക്സൈസ് സംഘം 19 കാരനടക്കം നാല്‌ പേരെ അറസ്റ്റ് ചെയ്തു.</p>
<p>നെയ്യാറ്റിൻകരയിൽ നിന്നുമാണ് 15 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി 19 കാരനെ പിടിച്ചത്. ഝാർഖണ്ഡ് സ്വദേശി അഷിക് മണ്ഡൽ ആണ് എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ അജയകുമാറും സംഘവും നടത്തിയ പരിശോധനയിൽ കുടുങ്ങിയത്.</p>
<p>കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ (ഗ്രേഡ്) ഡി.എസ്.മനോജ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 33.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് പിടിച്ചെടുത്തത്. നീണ്ടകര സ്വദേശി ശ്രീകുമാർ (52 ) ആണ് വിൽപ്പനയ്ക്കായി സൂക്ഷിച്ച മദ്യവുമായി പിടിയിലായത്.</p>
<p>കൊല്ലം ഭരണിക്കാവ് ക്ഷേത്രത്തിന് സമീപത്ത് സ്കൂട്ടറിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 12 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും 1 ലിറ്റർ ചാരായവുമായി വടക്കേവിള സ്വദേശി സുജിത്ത് (54) അറസ്റ്റിലായി.</p>
<p>ആലപ്പുഴ കാർത്തികപ്പള്ളി എക്‌സൈസ് റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ രാജേഷിന്റെ നേതൃത്വത്തിൽ 29 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി പള്ളിപ്പാട് സ്വദേശി ശിവപ്രകാശിനെ അറസ്റ്റ് ചെയ്തു. ഇയാൾ മദ്യ വിൽപ്പനയ്ക്കായി ഉപയോഗിച്ചിരുന്ന ഹോണ്ട ആക്ടീവ സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/liquor-sale-at-bar-near-excise-office-on-gandhi-jayanti-day.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അമ്പലപ്പുഴയിൽ ബാറിൽ മദ്യപിച്ചയാൾ ബണ്ടിച്ചോറാണോയെന്ന സംശയം; പൊലീസ് അന്വേഷണം തുടങ്ങി</title>
		<link>https://www.chandrikadaily.com/ambalapuzha-suspicion-that-the-drunk-man-in-the-bar-is-a-bandichor-police-started-investigation.html</link>
					<comments>https://www.chandrikadaily.com/ambalapuzha-suspicion-that-the-drunk-man-in-the-bar-is-a-bandichor-police-started-investigation.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 09 Jul 2024 12:24:49 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Ambalapuzha]]></category>
		<category><![CDATA[Bandichor]]></category>
		<category><![CDATA[bar]]></category>
		<category><![CDATA[Drunk]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=302213</guid>

					<description><![CDATA[ബണ്ടിച്ചോറാണെന്ന് സംശയം തോന്നിയതിനെ തുടര്&#x200d;ന്ന് ഒരാൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിന്റെതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. അമ്പലപ്പുഴ നീർക്കുന്നത്തെ ബാറിൽ നിന്ന് മദ്യപിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ദൃശ്യങ്ങളിൽ പൊലീസ് അന്വേഷണം തുടങ്ങി. ബണ്ടിച്ചോറാണെന്ന് സംശയം തോന്നിയതിനെ തുടര്&#x200d;ന്ന് ഒരാൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">സിസിടിവി ദൃശ്യത്തെ തുടർന്ന് അമ്പലപ്പുഴയിലും വണ്ടാനത്തും സമീപ പ്രദേശങ്ങളിലെ ഹോട്ടലുകളിലും പൊലീസ് പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.</div>
</div>
<div></div>
<div>അതേസമയം ബണ്ടിച്ചോർ അവസാനമായി ഉണ്ടായിരുന്നത് കോയമ്പത്തൂർ ജയിലിലാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ബണ്ടിച്ചോർ ജയിൽ മോചിതനായിട്ടുണ്ടോ എന്ന വിവരം പൊലീസ് അന്വേഷിച്ച് വരികയാണ്. വിവിധ സംസ്ഥാനങ്ങളിലായി നിരവധി മോഷണ കേസുകളിൽ പ്രതിയാണ് ബണ്ടി ചോർ. ഹൈടെക് കള്ളനെന്ന പേരിലാണ് ബണ്ടി ചോർ അറിയപ്പെടുന്നത്.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ambalapuzha-suspicion-that-the-drunk-man-in-the-bar-is-a-bandichor-police-started-investigation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മദ്യനയത്തിൽ ഇളവ് ലഭിക്കാൻ ബാറുടമകൾ കോഴ നൽകണം; ശബ്ദ സന്ദേശം പുറത്ത്</title>
		<link>https://www.chandrikadaily.com/bar-owners-pay-bribes-to-get-concessions-on-liquor-policy-voice-message-out.html</link>
					<comments>https://www.chandrikadaily.com/bar-owners-pay-bribes-to-get-concessions-on-liquor-policy-voice-message-out.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 24 May 2024 04:47:51 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bar]]></category>
		<category><![CDATA[owners]]></category>
		<category><![CDATA[Voice message]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=298506</guid>

					<description><![CDATA[കോഴ ആവശ്യപ്പെട്ടുകൊണ്ടുള്ള സംഘടനാ വൈസ് പ്രസിഡന്റും ഇടുക്കി ജില്ലാ പ്രസിഡന്റുമായ അനിമോന്റെ ശബ്ദസന്ദേശമാണ് പുറത്ത് വന്നത്.]]></description>
										<content:encoded><![CDATA[<p>മദ്യനയത്തില്&#x200d; ഇളവ് ലഭിക്കാന്&#x200d; ബാറുടമകള്&#x200d; കോഴ നല്&#x200d;കണമെന്ന് കാണിച്ച് സംഘടനാ നേതാവിന്റെ ശബ്ദരേഖ പുറത്ത്. കോഴ ആവശ്യപ്പെട്ടുകൊണ്ടുള്ള സംഘടനാ വൈസ് പ്രസിഡന്റും ഇടുക്കി ജില്ലാ പ്രസിഡന്റുമായ അനിമോന്റെ ശബ്ദസന്ദേശമാണ് പുറത്ത് വന്നത്.</p>
<p>ബാറുടമകള്&#x200d; രണ്ടര ലക്ഷം രൂപ വീതം നല്&#x200d;കണമെന്നാണ് നിര്&#x200d;ദേശം. രണ്ട് ദിവസത്തിനുള്ളില്&#x200d; പണം നല്&#x200d;കണമെന്നാണ് പുറത്തുവന്ന സന്ദേശത്തില്&#x200d; നിര്&#x200d;ദേശിക്കുന്നത്. സംസ്ഥാന പ്രസിഡന്റിന്റെ നിര്&#x200d;ദേശം അനുസരിച്ചാണ് പണപ്പിരിവെന്നാണ് അനിമോന്&#x200d; പറയുന്നത്.</p>
<p>ഡ്രൈഡേ ഒഴിവാക്കാനും മറ്റ് ഇളവുകള്&#x200d;ക്കും കൊടുക്കേണ്ടത് കൊടുക്കണമെന്ന് ശബ്ദസന്ദേശത്തില്&#x200d; പറയുന്നു. ഇത് കൊടുക്കാതെ ആരും സഹായിക്കില്ലെന്നും അനിമോന്&#x200d; പറയുന്നു. സഹകരിച്ചില്ലേല്&#x200d; നാശത്തിലേക്കാണ് പോകുന്നതെന്നും ശബ്ദസന്ദേശം. ഏകീകൃത രൂപത്തില്&#x200d; പണപിരിക്കണമെന്ന് അനിമോന്&#x200d; പറയുന്നുണ്ട്.</p>
<p>ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്&#x200d;പ് പണപ്പിരിവെന്നുള്ള നിര്&#x200d;ദേശം സംഘടന പ്രതിനിധികള്&#x200d; മുന്&#x200d;പ് പറഞ്ഞിരുന്നു. ഇത് പൂര്&#x200d;ത്തിയാക്കണമെന്ന് ശബ്ദസന്ദേശത്തില്&#x200d; പറയുന്നു. മദ്യനയം സംബന്ധിച്ച് സര്&#x200d;ക്കാര്&#x200d; തലത്തില്&#x200d; ചര്&#x200d;ച്ചകള്&#x200d; നടക്കുന്നതിനിടെയാണ് കോഴ ആവശ്യപ്പെട്ടുകൊണ്ടുള്ള സംഘടനാ നേതാവിന്റെ ശബ്ദസന്ദേശം പുറത്തുവന്നത്.</p>
<p>കൊച്ചി പാലാരിവട്ടത്ത് ഇന്നലെ ഫെഡറേഷന്&#x200d; ഓഫ് കേരള ഹോട്ടല്&#x200d; അസോസിയേഷന്&#x200d; എക്സിക്യൂട്ടീവ് യോഗം ചേര്&#x200d;ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇടുക്കിയുടെ ചുമതല കൂടിയുള്ള അനിമോന്&#x200d; ഗ്രൂപ്പില്&#x200d; അയച്ചതാണ് വാട്സ്ആപ്പ് ശബ്ദസന്ദേശം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bar-owners-pay-bribes-to-get-concessions-on-liquor-policy-voice-message-out.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബാറുകളിൽ നിന്ന് മദ്യപിച്ചു പുറത്തിറങ്ങുന്നവരെ വാഹന പരിശോധനയിൽ പിടികൂടരുതെന്ന വിവാദ ഉത്തരവ് പിൻവലിച്ച് മലപ്പുറം എസ്പി</title>
		<link>https://www.chandrikadaily.com/malappuram-sp-withdraws-the-controversial-order-not-to-arrest-those-who-come-out-of-bars-drunk-during-vehicle-inspection.html</link>
					<comments>https://www.chandrikadaily.com/malappuram-sp-withdraws-the-controversial-order-not-to-arrest-those-who-come-out-of-bars-drunk-during-vehicle-inspection.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 20 Jan 2024 08:43:06 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bar]]></category>
		<category><![CDATA[checking]]></category>
		<category><![CDATA[police]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288509</guid>

					<description><![CDATA[ബാറുകളുടെ ഉള്ളിൽ നിന്ന് പിടികൂടരുത് എന്ന നിർദേശത്തിൽ പിഴവ് പറ്റിയതാണ് എന്നാണ് എസ്പിയുടെ വിശദീകരണം]]></description>
										<content:encoded><![CDATA[<p>മലപ്പുറം: വാഹന പരിശോധന സംബന്ധിച്ചുള്ള വിവാദ ഉത്തരവ് പിൻവലിച്ചു മലപ്പുറം എസ്പി. ബാറുകളിൽ നിന്ന് മദ്യപിച്ചു പുറത്തിറങ്ങുന്നവരെ വാഹന പരിശോധനയിൽ പിടികൂടരുതെന്നായിരുന്നു ഉത്തരവ്. ബാറുകളുടെ ഉള്ളിൽ നിന്ന് പിടികൂടരുത് എന്ന നിർദേശത്തിൽ പിഴവ് പറ്റിയതാണ് എന്നാണ് എസ്പിയുടെ വിശദീകരണം.</p>
<p>ജില്ലാ പൊലീസ് മേധാവി എസ്എച്ച്ഒ മാർക്ക് നൽകിയ ഉത്തരവാണ് വിവാദമായത്. വാഹന പരിശോധന നടത്തുമ്പോൾ അംഗീകൃത ബാറുകളുടെ ഉള്ളിൽ നിന്നോ അവയുടെ അധികാര പരിധിയിൽ നിന്നോ മദ്യപിച്ചിറങ്ങുന്ന വ്യക്തികളെ പിടികൂടരുത് എന്നായിരുന്നു നിർദേശം.</p>
<p>ഇന്നലെ രാവിലെ ഇറങ്ങിയ ഉത്തരവ് വിവാദമായതോടെ വൈകുന്നേരം പിൻവലിച്ചു. മദ്യപിച്ചു വാഹനമോടിക്കൽ ഗുരുതര കുറ്റകൃത്യമായി നിലനിൽക്കെയാണ് എസ്പിയുടെ ഉത്തരവ് എന്നതാണ് ശ്രദ്ധേയം. ഉത്തരവ് തയ്യാറാക്കിയതിൽ ഉദ്യോഗസ്ഥർക്ക് പിഴവ് പറ്റിയതാണെന്നാണ് എസ്പിയുടെ വിശദീകരണം. ബാറുകളുടെ ഉള്ളിൽ കയറി ആളുകളെ പിടികൂടരുതെന്ന നിർദേശത്തിലാണ് പിഴവ് പറ്റിയത്. ഇത്തരം പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് ഉത്തരവ് ഇറക്കിയതെന്നും എസ്പി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/malappuram-sp-withdraws-the-controversial-order-not-to-arrest-those-who-come-out-of-bars-drunk-during-vehicle-inspection.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
