<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Barack Obama &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/barack-obama/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 16 Nov 2020 09:02:08 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Barack Obama &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അസാമാന്യ സാമര്&#x200d;ത്ഥ്യമുള്ള രാഷ്ട്ര നേതാവ്; മന്&#x200d;മോഹനെ പ്രശംസ കൊണ്ടു മൂടി ഒബാമ</title>
		<link>https://www.chandrikadaily.com/high-praise-for-manmohan-singh-in-obamas-new-memoir.html</link>
					<comments>https://www.chandrikadaily.com/high-praise-for-manmohan-singh-in-obamas-new-memoir.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 16 Nov 2020 09:02:08 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[Magazine]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Barack Obama]]></category>
		<category><![CDATA[dr. manmohan singh]]></category>
		<category><![CDATA[manmohan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=167757</guid>

					<description><![CDATA[മുംബൈ ഭീകരാക്രമണത്തിന് ശേഷം പാകിസ്താനെ ആക്രമിക്കാതെ സംയമനം പാലിച്ചു നിന്ന മന്&#x200d;മോഹന്&#x200d;സിങിന് രാഷ്ട്രീയമായി വില കൊടുക്കേണ്ടി വന്നു എന്ന് ഒബാമ ചൂണ്ടിക്കാട്ടുന്നു.]]></description>
										<content:encoded><![CDATA[<p>വാഷിങ്ടണ്&#x200d;: ഓര്&#x200d;മ്മപ്പുസ്തകത്തിന്റെ ഒന്നാംഭാഗമായ എ പ്രോമിസ്ഡ് ലാന്&#x200d;ഡില്&#x200d; മുന്&#x200d; പ്രധാനമന്ത്രി ഡോ മന്&#x200d;മഹോന്&#x200d; സിങിനെ പ്രശംസ കൊണ്ട് മൂടി യുഎസ് മുന്&#x200d; പ്രസിഡണ്ട് ബറാക് ഒബാമ. അസാമാന്യ ജ്ഞാനവും സാമര്&#x200d;ത്ഥ്യവുമുള്ള നേതാവാണ് ഡോ സിങ് എന്നാണ് ഒബാമ അനുസമരിക്കുന്നത്. മന്&#x200d;മോഹനുമായുള്ള ബന്ധത്തെ കുറിച്ച് ഓര്&#x200d;ത്തെടുക്കുന്ന ഒബാമ, സോണിയ ഗാന്ധി, രാഹുല്&#x200d;ഗാന്ധി എന്നിവരെ കുറിച്ചും മഹാത്മാഗാന്ധി ഗാന്ധി തന്നില്&#x200d; വരുത്തിയ സ്വാധീനത്തെ കുറിച്ചും എഴുതുന്നുണ്ട്.</p>
<p>2010 നവംബറില്&#x200d; ഇന്ത്യയില്&#x200d; ആദ്യമായി എത്തിയ ഒബാമ മന്&#x200d;മോഹന്&#x200d; സിങിനെ കുറിച്ച് എഴുതുന്നത് ഇങ്ങനെ;</p>
<p>&#8216;വെള്ളത്താടിയും സിഖ് തലപ്പാവും ധരിച്ച മാന്യനും മൃദുഭാഷിയുമായ എഴുപതിലെത്തിയ ഒരു സാമ്പത്തിക ശാസ്ത്രജ്ഞന്&#x200d;. എന്നാല്&#x200d; പടിഞ്ഞാറന്&#x200d; കണ്ണുകള്&#x200d; അദ്ദേഹത്തിന് ഒരു വിശുദ്ധന്റെ പരിവേശം നല്&#x200d;കി. 1990കളില്&#x200d; ദശലക്ഷക്കണക്കിന് ഇന്ത്യയ്ക്കാരെ പട്ടിണിയില്&#x200d; നിന്ന് രക്ഷിച്ച ധനമന്ത്രിയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയായിരുന്ന കാലയളവില്&#x200d; അതീവ ബുദ്ധിയും വിചാരവുമുള്ള, അങ്ങേയറ്റം ആത്മാര്&#x200d;ത്ഥതയുമുള്ള ഒരാളായാണ് സിങിനെ എനിക്ക് കാണാനായത്&#8217;</p>
<p>മന്&#x200d;മോഹന്റെ വിദേശനയത്തെ കുറിച്ച് പറയുന്നിടത്താണ് അസാധാരണ വിവകശാലിയായ ഒരാള്&#x200d; എന്ന് ഒബാമ വിശേഷിപ്പിക്കുന്നത്.</p>
<p>&#8216;വിദേശനയത്തില്&#x200d; അങ്ങേറ്റം ബോധവാനായിരുന്ന, യുഎസുമായുള്ള ചരിത്രപരമായ ബന്ധത്തെ സംശയദൃഷ്ടിയോടെ കണ്ട ഉദ്യോഗസ്ഥരെ കുറിച്ച് പരസ്യപ്പെടുത്താന്&#x200d; ആഗ്രഹിക്കാത്ത വേളയില്&#x200d; തന്നെ ഞങ്ങളൊന്നിച്ചുള്ള കാലത്ത്, അദ്ദേഹത്തെ അസാമാന്യ വിവേകവും മാന്യതയും ഉള്ള ഒരാളായാണ് എനിക്ക് തോന്നിയത്. ന്യൂഡല്&#x200d;ഹിയിലേക്കുള്ള വരവില്&#x200d; തന്നെ ഭീകരവിരുദ്ധത, ആഗോള ആരോഗ്യം, ആണവ സുരക്ഷ, വ്യാപാരം എന്നിവയില്&#x200d; ഞങ്ങള്&#x200d; കരാര്&#x200d; ഒപ്പുവച്ചു&#8217;.</p>
<p>2010ല്&#x200d; ഇന്ത്യയിലേക്കുള്ള തന്റെ ആദ്യ വരവ് പ്രത്യേകമായി ഓര്&#x200d;ക്കുന്നുണ്ടെന്ന് ഒബാമ പറയുന്നു. ഗാന്ധിജിയുടെ ജീവിതത്തെ കുറിച്ചം പാരമ്പര്യത്തെ കുറിച്ചും അദ്ദേഹം പുസ്തകത്തില്&#x200d; ദീര്&#x200d;ഘമായി എഴുതുന്നു. ഗാന്ധിജിയുടെ മുംബൈയിലെ വസതിയായ മണിഭവനില്&#x200d; ഭാര്യ മിഷേലിനൊപ്പമെത്തിയതും അദ്ദേഹം ഓര്&#x200d;ക്കുന്നുണ്ട്.</p>
<p>മുംബൈ ഭീകരാക്രമണത്തിന് ശേഷം പാകിസ്താനെ ആക്രമിക്കാതെ സംയമനം പാലിച്ചു നിന്ന മന്&#x200d;മോഹന്&#x200d;സിങിന് രാഷ്ട്രീയമായി വില കൊടുക്കേണ്ടി വന്നു എന്ന് ഒബാമ ചൂണ്ടിക്കാട്ടുന്നു. മുസ്‌ലിം വിരുദ്ധ വികാരം ഉയരുന്നത് ബിജെപിയുടെ വളര്&#x200d;ച്ചയ്ക്ക് കാരണമാകും എന്ന ഭയമായിരുന്നു അദ്ദേഹത്തിന്- അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>മന്&#x200d;മോഹന്&#x200d; സിങിന്റെ ഒന്നാമൂഴത്തിന്റെ അവസാനം വരെയുള്ള (2011) ഓര്&#x200d;മകളാണ് പുസ്തകത്തില്&#x200d; ഉള്&#x200d;പ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ടു തന്നെ 2014ല്&#x200d; പ്രധാനമന്ത്രിയായ നരേന്ദ്രമോദിയെ കുറിച്ചുള്ള പരാമര്&#x200d;ശങ്ങള്&#x200d; പുസ്തകത്തിലില്ല. ഓര്&#x200d;മപ്പുസ്തകത്തിന്റെ രണ്ടാം ഭാഗം പുറത്തിറക്കുന്ന തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/high-praise-for-manmohan-singh-in-obamas-new-memoir.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒബാമ കണ്ടത് മോദിയുടെ സത്യപ്രതിജ്ഞ അല്ലായിരുന്നു ! ; സോഷ്യല്&#x200d; മീഡിയയില്&#x200d; പ്രചരിച്ച ചിത്രം വ്യാജം</title>
		<link>https://www.chandrikadaily.com/obama-doent-watch-narendra-modi-take-oath.html</link>
					<comments>https://www.chandrikadaily.com/obama-doent-watch-narendra-modi-take-oath.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 05 Jun 2019 06:27:49 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Barack Obama]]></category>
		<category><![CDATA[fake post]]></category>
		<category><![CDATA[narendramodi]]></category>
		<category><![CDATA[social media]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=129347</guid>

					<description><![CDATA[അമേരിക്കയില്&#x200d; ഒബാമ പോലും മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് കാണുന്നു എന്ന തലക്കെട്ടോടെ കഴിഞ്ഞ ദിവസം സോഷ്യല്&#x200d; മീഡിയയില്&#x200d; പ്രചരിച്ച ചിത്രം വ്യാജം. പ്രധാനമന്ത്രിയായി അധികാരമേറ്റുള്ള നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ടെലിവിഷനില്&#x200d; കാണുന്ന അമേരിക്കന്&#x200d; മുന്&#x200d; പ്രസിഡന്റ് ബരാക് ഒബാമയുടെ ചിത്രമാണ് കഴിഞ്ഞ ദിവസങ്ങളില്&#x200d; സോഷ്യല്&#x200d;മീഡിയയില്&#x200d; വൈറലായിരുന്നത്. &#8216;ഇതാണ് മോദിയുടെ ശക്തി, അമേരിക്കയില്&#x200d; ഒബാമ പോലും മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് കാണുകയാണ്&#8217; എന്ന തലക്കെട്ടോടെ മെയ് 31 ന് സച്ചിന്&#x200d; ജീന്വാള്&#x200d; എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിലാണ് ചിത്രം [&#8230;]]]></description>
										<content:encoded><![CDATA[
<p>അമേരിക്കയില്&#x200d; ഒബാമ പോലും മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് കാണുന്നു എന്ന തലക്കെട്ടോടെ കഴിഞ്ഞ ദിവസം സോഷ്യല്&#x200d; മീഡിയയില്&#x200d; പ്രചരിച്ച ചിത്രം വ്യാജം. പ്രധാനമന്ത്രിയായി അധികാരമേറ്റുള്ള നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ടെലിവിഷനില്&#x200d; കാണുന്ന അമേരിക്കന്&#x200d; മുന്&#x200d; പ്രസിഡന്റ് ബരാക് ഒബാമയുടെ ചിത്രമാണ് കഴിഞ്ഞ ദിവസങ്ങളില്&#x200d; സോഷ്യല്&#x200d;മീഡിയയില്&#x200d; വൈറലായിരുന്നത്.  </p>



<p><br> &#8216;ഇതാണ് മോദിയുടെ ശക്തി, അമേരിക്കയില്&#x200d; ഒബാമ പോലും മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് കാണുകയാണ്&#8217; എന്ന തലക്കെട്ടോടെ മെയ് 31 ന് സച്ചിന്&#x200d; ജീന്വാള്&#x200d; എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിലാണ് ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇത് പിന്നീട് നിരവധി പേര്&#x200d; ഷെയര്&#x200d; ചെയ്യുകയും സോഷ്യല്&#x200d; മീഡിയയില്&#x200d; വൈറലാവുകയുമായിരുന്നു.</p>



<p><br> എന്നാല്&#x200d; ഈ ചിത്രം യഥാര്&#x200d;ത്ഥത്തില്&#x200d; ന്യൂയോര്&#x200d;ക് ടൈംസ് ഫോട്ടോഗ്രാഫറായ ഡൗഗ് മില്&#x200d;സ് എടുത്തതാണ്. 2014 ജൂണ്&#x200d; 26ന് മില്&#x200d;സ് ചിത്രം തന്റെ ഔദ്യോഗിക ട്വിറ്റര്&#x200d; അക്കൗണ്ടില്&#x200d; പോസ്റ്റ് ചെയ്തിട്ടുണ്ട്. മിനാപൊളിസിലേക്കുള്ള യാത്രക്കിടെ എയര്&#x200d;ഫോഴ്‌സ് വണ്&#x200d; വിമാനത്തിലിരുന്ന് അന്ന് അമേരിക്കന്&#x200d; പ്രസിഡന്റായിരുന്ന ഒബാമ അമേരിക്കജര്&#x200d;മ്മനി ലോകകപ്പ് മത്സരം കാണുന്ന ചിത്രമാണിത്. ഫുട്‌ബോള്&#x200d; മത്സരത്തിന് പകരം മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്&#x200d; നിന്നുള്ള ചിത്രം എഡിറ്റ് ചെയ്ത് ചേര്&#x200d;ത്താണ് വ്യാജചിത്രം നിര്&#x200d;മ്മിച്ചിരിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/obama-doent-watch-narendra-modi-take-oath.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒബാമക്കെതിരെ ആരോപണവുമായി ട്രംപ്</title>
		<link>https://www.chandrikadaily.com/trump-against-barack-obama.html</link>
					<comments>https://www.chandrikadaily.com/trump-against-barack-obama.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 21 May 2018 15:24:24 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Barack Obama]]></category>
		<category><![CDATA[trump]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=86357</guid>

					<description><![CDATA[വാഷിങ്ടണ്&#x200d;: അമേരിക്കന്&#x200d; പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണം വീണ്ടും വിവാദത്തിലേക്ക്. പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപാണ് ആരോപണവുമായി രംഗത്തെത്തിയത്. അമേരിക്കന്&#x200d; തിരഞ്ഞെടുപ്പ് പ്രചാരണത്തില്&#x200d; നിയമമന്ത്രാലയത്തിലെ ആരെങ്കിലും രാഷ്ട്രീയ ലക്ഷ്യവുമായി നുഴഞ്ഞുകയറുകയോ രഹസ്യ നിരീക്ഷണം നടത്തുകയോ ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ്. തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ സംഘത്തില്&#x200d; രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ചിലര്&#x200d; നുഴഞ്ഞുകയറിയെന്ന് ട്രംപ് ആരോപിച്ചു.]]></description>
										<content:encoded><![CDATA[<p>വാഷിങ്ടണ്&#x200d;: അമേരിക്കന്&#x200d; പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണം വീണ്ടും വിവാദത്തിലേക്ക്. പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപാണ് ആരോപണവുമായി രംഗത്തെത്തിയത്. അമേരിക്കന്&#x200d; തിരഞ്ഞെടുപ്പ് പ്രചാരണത്തില്&#x200d; നിയമമന്ത്രാലയത്തിലെ ആരെങ്കിലും രാഷ്ട്രീയ ലക്ഷ്യവുമായി നുഴഞ്ഞുകയറുകയോ രഹസ്യ നിരീക്ഷണം നടത്തുകയോ ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ്. തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ സംഘത്തില്&#x200d; രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ചിലര്&#x200d; നുഴഞ്ഞുകയറിയെന്ന് ട്രംപ് ആരോപിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/trump-against-barack-obama.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആധുനിക ഇന്ത്യന്&#x200d; സമ്പദ് വ്യവസ്ഥയ്ക്ക് അടിത്തറ പാകിയത് മന്&#x200d;മോഹന്&#x200d; സിങെന്ന് ഒബാമ</title>
		<link>https://www.chandrikadaily.com/india-needs-to-cherish-and-nurture-its-muslims-obama.html</link>
					<comments>https://www.chandrikadaily.com/india-needs-to-cherish-and-nurture-its-muslims-obama.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 01 Dec 2017 12:39:23 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#naredramodi]]></category>
		<category><![CDATA[anti muslim]]></category>
		<category><![CDATA[Barack Obama]]></category>
		<category><![CDATA[Delhi]]></category>
		<category><![CDATA[manmohansingh]]></category>
		<category><![CDATA[Muslim brothers]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=57255</guid>

					<description><![CDATA[DELHന്യൂഡല്&#x200d;ഹി: ഇന്ത്യയിലെ മുസ്‌ലിങ്ങളുടെ ആവശ്യകത വ്യക്തമാക്കിയും മുന്&#x200d; പ്രധാനമന്ത്രി ഡോ.മന്&#x200d;മോഹന്&#x200d; സിങിനെ പുകഴ്ത്തിയും ബരാക് ഒബാമ. ഡല്&#x200d;ഹിയില്&#x200d; നടന്ന 15ാമത് ഹിന്ദുസ്ഥാന്&#x200d; ടൈംസ് ലീഡര്&#x200d;ഷിപ് സമ്മിറ്റില്&#x200d; സംസാരിക്കുകയായിരുന്നു മുന്&#x200d; യു.എസ് പ്രസിഡന്റ്. ഇന്ത്യന്&#x200d; മുസ്ലീം സമുദായത്തെ പരിപോഷിപ്പിക്കുന്നതും പരിപാലിക്കുന്നതും ഇന്ത്യ പരിഗണിക്കണമെന്ന് ബരാക് ഒബാമ പറഞ്ഞു. ഇത് ശക്തിപ്പെടുത്തേണ്ടത് ആത്യാവശ്യമാണ്. 2015ല്&#x200d; ഇന്ത്യാ സന്ദര്&#x200d;ശന വേളയില്&#x200d; താനിക്കാര്യം വ്യക്തമാക്കിയിരുന്നു. സ്വന്തം വിശ്വാസത്തെ പരിശീലിപ്പിക്കാനുള്ള സ്വാതന്ത്ര്യവും അതിന്റെ ആവശ്യകതയും വര്&#x200d;ഗീയ വിഷയങ്ങളിലുണ്ടാവേണ്ട സഹിഷ്ണുതയെ സംബന്ധിച്ചും താന്&#x200d; മോദിയുമായുള്ള കൂടിക്കാഴ്ചയില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>DELHന്യൂഡല്&#x200d;ഹി: ഇന്ത്യയിലെ മുസ്‌ലിങ്ങളുടെ ആവശ്യകത വ്യക്തമാക്കിയും മുന്&#x200d; പ്രധാനമന്ത്രി ഡോ.മന്&#x200d;മോഹന്&#x200d; സിങിനെ പുകഴ്ത്തിയും ബരാക് ഒബാമ. ഡല്&#x200d;ഹിയില്&#x200d; നടന്ന 15ാമത് ഹിന്ദുസ്ഥാന്&#x200d; ടൈംസ് ലീഡര്&#x200d;ഷിപ് സമ്മിറ്റില്&#x200d; സംസാരിക്കുകയായിരുന്നു മുന്&#x200d; യു.എസ് പ്രസിഡന്റ്.</p>
<p>ഇന്ത്യന്&#x200d; മുസ്ലീം സമുദായത്തെ പരിപോഷിപ്പിക്കുന്നതും പരിപാലിക്കുന്നതും ഇന്ത്യ പരിഗണിക്കണമെന്ന് ബരാക് ഒബാമ പറഞ്ഞു. ഇത് ശക്തിപ്പെടുത്തേണ്ടത് ആത്യാവശ്യമാണ്. 2015ല്&#x200d; ഇന്ത്യാ സന്ദര്&#x200d;ശന വേളയില്&#x200d; താനിക്കാര്യം വ്യക്തമാക്കിയിരുന്നു. സ്വന്തം വിശ്വാസത്തെ പരിശീലിപ്പിക്കാനുള്ള സ്വാതന്ത്ര്യവും അതിന്റെ ആവശ്യകതയും വര്&#x200d;ഗീയ വിഷയങ്ങളിലുണ്ടാവേണ്ട സഹിഷ്ണുതയെ സംബന്ധിച്ചും താന്&#x200d; മോദിയുമായുള്ള കൂടിക്കാഴ്ചയില്&#x200d; ഊന്നിപ്പറഞ്ഞിരുന്നതായും ഒബാമ വ്യക്തമാക്കി. മനുഷ്യ സമ്പത്തിലാണ് നിക്ഷേപങ്ങള്&#x200d; നടക്കേണ്ടതെന്നും. ജനങ്ങളെ പഠിപ്പിക്കുകയും തൊഴില്&#x200d; പരിശീലിപ്പിക്കുകയും ചെയ്യുകയാവണം വികസനത്തിനായുള്ള പ്രഥമ പ്രവര്&#x200d;ത്തിയെന്നും ഒബാമ നിര്&#x200d;ദേശിച്ചു.</p>
<p>ഇന്ത്യയുടെ മുന്&#x200d; പ്രധാനമന്ത്രി ഡോ. മന്&#x200d;മോഹന്&#x200d; സിങ്ങുമായി തനിക്കുണ്ടായിരുന്ന അടുത്ത സൗഹൃദവും ഒബാമ പങ്കുവെച്ചു. ആധുനിക ഇന്ത്യന്&#x200d; സമ്പദ് വ്യവസ്ഥയ്ക്ക് അടിത്തറ പാകിയത് മന്&#x200d;മോഹന്&#x200d; സിങ് ആണെന്ന് അദ്ദേഹം പറഞ്ഞു. 2008ല്&#x200d; ലോകം നേരിട്ട സാമ്പത്തിക തകര്&#x200d;ച്ച നേരിടാന്&#x200d; ഞങ്ങള്&#x200d; കൈകോര്&#x200d;ത്തിരുന്നെന്നും ഒബാമ പറഞ്ഞു. നേരത്തെ ജി20 ഉച്ചകോടിയിലും ഒബാമ ഡോക്ടര്&#x200d; സിങിനെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു.</p>
<p>ഇന്ത്യക്കും അമേരിക്കക്കും തനിച്ച് ഒരു പ്രശ്‌നത്തിനും പരിഹാരം കാണാനാവില്ല. എന്നാല്&#x200d; ഇരു രാജ്യങ്ങളും ഒരുമിച്ചാല്&#x200d; പിന്നെ പരിഹരിക്കാന്&#x200d; പറ്റാത്ത പ്രശ്മില്ലെന്നും ഒബാമ പറഞ്ഞു. ബഹുമുഖ മേഖലകളില്&#x200d; ഇരുരാജ്യങ്ങളും ഒരുമിച്ചാല്&#x200d; സാങ്കേതികവിദ്യയിലും നയതന്ത്രമേഖലയിലുമുണ്ടാവുന്ന പ്രാധാന്യത്തെകുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.</p>
<p>സംസാരത്തില്&#x200d; ഇന്ത്യന്&#x200d; പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഒബാമ പുകഴ്ത്തി. മോദിയെ തനിക്കിഷ്ടമാണ്. ഇന്ത്യയുടെ ഏകതയില്&#x200d; വിശ്വസിക്കുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ബരാക് ഒബാമ പറഞ്ഞു. ആഗോള താപനം പ്രതിരോധിക്കല്&#x200d; ലക്ഷ്യം വെച്ചുള്ള പാരിസിലെ കാലാവസ്ഥാ കരാറില്&#x200d; നരേന്ദ്ര മോദിയെടുത്ത നിലപാടിനെയും ഒബാമ പ്രശംസിച്ചു. അതേസമയം കരാറുമായി സഹകരിക്കാതിരുന്ന അമേരിക്കന്&#x200d; പ്രസിഡന്റ് ട്രംപിന്റെ നിലപാടിനെ സംബന്ധിച്ച് ഒബാമ മൗനം പൂണ്ടു. പ്രസ്ഡന്റ്് പദവി ഒഴിഞ്ഞ ശേഷം ആദ്യമായാണ് ഒബാമ ഇന്ത്യയിലെത്തുന്നത്.</p>
<p>ഒബാമ ഫൗണ്ടേഷന്റെ പ്രവര്&#x200d;ത്തനങ്ങളെ കുറിച്ചും മുന്&#x200d; അമേരിക്കന്&#x200d; പ്രസിഡന്റ് വാചാലനായി. ലോകത്തിനായി വരും തലമുറയെ വാര്&#x200d;ത്തെടുക്കാനുള്ള പദ്ധതിയുണ്ടെന്നും ഒബാമ പറഞ്ഞു.</p>
<p>അന്താരാഷ്ട്ര രംഗത്ത് ഇന്ത്യയുടെ സ്ഥാനം എന്ന വിഷയത്തില്&#x200d; സംസാരിക്കുകയായിരുന്നു ഒബാമ. റിലയന്&#x200d;സ് ഇന്&#x200d;ഡസ്ട്രീസ് ചെയര്&#x200d;മാന്&#x200d; മുകേഷ് അംബാനി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരും പരിപാടിയില്&#x200d; പങ്കെടുത്തു. ഇതിനിടെ ഇന്ത്യന്&#x200d; പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഒബാമ കൂടിക്കാഴ്ച നടത്തി. വൈറ്റ് ഹൗസ് വിട്ട ശേഷം ആദ്യമായാണ് ഒബാമ മോദിയെ കാണുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-needs-to-cherish-and-nurture-its-muslims-obama.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫോണ്‍ ചോര്‍ത്തല്‍: ട്രംപിന്റെ ആരോപണം എഫ്.ബി.ഐ മേധാവി നിഷേധിച്ചു</title>
		<link>https://www.chandrikadaily.com/trump-asks-congress-to-probe-wiretap-charge-against-obama-fbi-disputes-claim.html</link>
					<comments>https://www.chandrikadaily.com/trump-asks-congress-to-probe-wiretap-charge-against-obama-fbi-disputes-claim.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 06 Mar 2017 15:43:46 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Barack Obama]]></category>
		<category><![CDATA[trump]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=21814</guid>

					<description><![CDATA[വാഷിങ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പ് കാലത്ത് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായിരുന്ന തന്റെ ഫോണ്‍ ചോര്‍ത്താന്‍ മുന്‍ പ്രസിഡന്റ് ബറാക് ഒബാമ ഉത്തരവിട്ടെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണം എഫ്.ബി.ഐ ഡയറക്ടര്‍ ജെയിംസ് കോമി നിഷേധിച്ചു. ട്രംപിന്റെ ആരോപണം പരസ്യമായി നിഷേധിക്കാന്‍ യു.എസ് ജസ്റ്റിസ് ഡിപ്പാര്‍ട്‌മെന്റിനോട് കോമി ആവശ്യപ്പെട്ടതായി ന്യൂയോര്‍ക്ക് ടൈംസും എന്‍ബിസിയും പറയുന്നു. ഒബാമയുടെ ഉത്തരവു പ്രകാരം ട്രംപിന്റെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണത്തെ ശരിവെക്കുന്നത് എഫ്ബിഐ നിയമം ലംഘിച്ചുവെന്ന് സമ്മതിക്കുന്നതിന് തുല്യമാവും. അതുകൊണ്ടാണ് പ്രശ്‌നത്തില്‍ കോമി അടിയന്തരമായി ഇടപെട്ടതെന്ന് [&#8230;]]]></description>
										<content:encoded><![CDATA[<p>വാഷിങ്ടണ്&#x200d;: അമേരിക്കന്&#x200d; തെരഞ്ഞെടുപ്പ് കാലത്ത് റിപ്പബ്ലിക്കന്&#x200d; സ്ഥാനാര്&#x200d;ത്ഥിയായിരുന്ന തന്റെ ഫോണ്&#x200d; ചോര്&#x200d;ത്താന്&#x200d; മുന്&#x200d; പ്രസിഡന്റ് ബറാക് ഒബാമ ഉത്തരവിട്ടെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപിന്റെ ആരോപണം എഫ്.ബി.ഐ ഡയറക്ടര്&#x200d; ജെയിംസ് കോമി നിഷേധിച്ചു. ട്രംപിന്റെ ആരോപണം പരസ്യമായി നിഷേധിക്കാന്&#x200d; യു.എസ് ജസ്റ്റിസ് ഡിപ്പാര്&#x200d;ട്‌മെന്റിനോട് കോമി ആവശ്യപ്പെട്ടതായി ന്യൂയോര്&#x200d;ക്ക് ടൈംസും എന്&#x200d;ബിസിയും പറയുന്നു. ഒബാമയുടെ ഉത്തരവു പ്രകാരം ട്രംപിന്റെ ഫോണ്&#x200d; ചോര്&#x200d;ത്തിയെന്ന ആരോപണത്തെ ശരിവെക്കുന്നത് എഫ്ബിഐ നിയമം ലംഘിച്ചുവെന്ന് സമ്മതിക്കുന്നതിന് തുല്യമാവും. അതുകൊണ്ടാണ് പ്രശ്‌നത്തില്&#x200d; കോമി അടിയന്തരമായി ഇടപെട്ടതെന്ന് യു.എസ് മാധ്യമങ്ങള്&#x200d; പറയുന്നു. വാര്&#x200d;ത്തയോട് ജസ്റ്റിസ് ഡിപ്പാര്&#x200d;ട്‌മെന്റ് പ്രതികരിച്ചിട്ടില്ല. ട്രംപിന്റെ ആരോപണത്തിന് ബലം നല്&#x200d;കുന്ന തെളിവുകളൊന്നും ഇല്ലെന്ന് കോമി വിശ്വസിക്കുന്നതായും ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്&#x200d;ക്ക് ടൈംസും എന്&#x200d;ബിസിയും വ്യക്തമാക്കി. യു.എസ് പ്രസിഡന്റിനെതിരെ ഒരു എഫ്.ബി.ഐ ഡയറക്ടര്&#x200d; രംഗത്തെത്തുന്നതും ആദ്യമാണ്.</p>
<p>ന്യൂയോര്&#x200d;ക്കിലെ ട്രംപ് ടവറില്&#x200d;നിന്നുള്ള ട്രംപിന്റെ ഫോണുകള്&#x200d; ചോര്&#x200d;ത്തിയെന്ന് സ്ഥാപിക്കാവുന്ന തെളിവുകളൊന്നും ട്രംപ് മുന്നോട്ടുവെച്ചിട്ടില്ല. ട്രംപിന്റെ ആരോപണം ഒബാമയുടെ വക്താവ് ശക്തമായി നിഷേധിച്ചിട്ടുണ്ട്. ഫോറിന്&#x200d; ഇന്റലിജന്&#x200d;സ് സര്&#x200d;വൈലന്&#x200d;സ് ആക്ട്(ഫിസ) കോര്&#x200d;ട്ടിലൂടെയല്ലാതെ പ്രസിഡന്റിന് ഫോണ്&#x200d; ചോര്&#x200d;ത്തലിന് ഉത്തരവിടാന്&#x200d; സാധിക്കില്ല. ഒബാമയില്&#x200d;നിന്ന് ഫിസ കോര്&#x200d;ട്ട് ഓര്&#x200d;ഡര്&#x200d; ഉണ്ടായിട്ടില്ലെന്ന് മുന്&#x200d; ദേശീയ ഇന്റലിജന്&#x200d;സ് ഡയറക്ടര്&#x200d; ജെയിംസ് ക്ലാപ്പറും വ്യക്തമാക്കിയിട്ടുണ്ട്. ഒബാമ ഫോണ്&#x200d; ചോര്&#x200d;ത്തിയതിന് തെളിവു കൊണ്ടുവരാന്&#x200d; പ്രമുഖ ഡെമോക്രാറ്റിക് പാര്&#x200d;ട്ടി നേതാക്കളെല്ലാം ട്രംപിനോട് ആവശ്യപ്പെട്ടുകഴിഞ്ഞു. ട്രംപിന്റെ ടീം അംഗങ്ങള്&#x200d;ക്ക് റഷ്യന്&#x200d; ഉദ്യോഗസ്ഥരുമായുള്ള ബന്ധത്തെക്കുറിച്ച് യു.എസ് കോണ്&#x200d;ഗ്രസും എഫ്.ബി.ഐയും അന്വേഷണം തുടരുകയാണ്. ഡെമോക്രാറ്റിക് സ്ഥാനാര്&#x200d;ത്ഥി ഹിലരി ക്ലിന്റനെ തോല്&#x200d;പ്പിക്കാനും ട്രംപിനെ വിജയിപ്പിക്കാനും റഷ്യന്&#x200d; തെരഞ്ഞെടുപ്പില്&#x200d; ഇടപെട്ടതായി അമേരിക്കന്&#x200d; ഇന്റലിജന്&#x200d;സ് ഏജന്&#x200d;സികളെല്ലാം കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തെ വഴിതിരിച്ചുവിടാനാണ് ഒബാമക്കെതിരെ ട്രംപ് ആരോപണമുന്നയിച്ചതെന്ന് കരുതുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/trump-asks-congress-to-probe-wiretap-charge-against-obama-fbi-disputes-claim.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫോണ്‍ ചോര്‍ത്തല്‍: ട്രംപിന്റെ ആരോപണം ഒബാമ നിഷേധിച്ചു</title>
		<link>https://www.chandrikadaily.com/barack-obama-ally-attacks-liar-donald-trump-simply-false-wire.html</link>
					<comments>https://www.chandrikadaily.com/barack-obama-ally-attacks-liar-donald-trump-simply-false-wire.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 05 Mar 2017 14:43:22 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#donaldtrump]]></category>
		<category><![CDATA[American President]]></category>
		<category><![CDATA[Barack Obama]]></category>
		<category><![CDATA[donald trump]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=21710</guid>

					<description><![CDATA[വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് അന്നത്തെ പ്രസിഡന്റ് ബറാക് ഒബാമ തന്റെ ഫോണ്‍ കോളുകള്‍ ചോര്‍ത്തിയെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണം വന്‍ വിവാദമാകുന്നു. ആരോപണം ഒബാമയുടെ വക്താവ് ശക്തമായി നിഷേധിച്ചപ്പോള്‍ അതേക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ബെന്‍ സാസെ, ട്രംപിനോട് ആവശ്യപ്പെട്ടു. ഒബാമക്കെതിരായ ആരോപണത്തിന് ബലം നല്‍കുന്ന തെളിവുകളൊന്നും ട്രംപ് മുന്നോട്ടുവെച്ചിട്ടില്ല. 1972ല്‍ അന്നത്തെ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സന്റെ രാജിയിലേക്ക് നയിച്ച വാട്ടര്‍ഗേറ്റ് വിവാദത്തോടാണ് അദ്ദേഹം ഫോണ്‍ ചോര്‍ത്തലിനെ വിശേഷിപ്പിച്ചത്. എന്നാല്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>വാഷിങ്ടണ്&#x200d;: അമേരിക്കന്&#x200d; പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് അന്നത്തെ പ്രസിഡന്റ് ബറാക് ഒബാമ തന്റെ ഫോണ്&#x200d; കോളുകള്&#x200d; ചോര്&#x200d;ത്തിയെന്ന പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപിന്റെ ആരോപണം വന്&#x200d; വിവാദമാകുന്നു. ആരോപണം ഒബാമയുടെ വക്താവ് ശക്തമായി നിഷേധിച്ചപ്പോള്&#x200d; അതേക്കുറിച്ചുള്ള കൂടുതല്&#x200d; വിശദാംശങ്ങള്&#x200d; പുറത്തുവിടണമെന്ന് റിപ്പബ്ലിക്കന്&#x200d; സെനറ്റര്&#x200d; ബെന്&#x200d; സാസെ, ട്രംപിനോട് ആവശ്യപ്പെട്ടു. ഒബാമക്കെതിരായ ആരോപണത്തിന് ബലം നല്&#x200d;കുന്ന തെളിവുകളൊന്നും ട്രംപ് മുന്നോട്ടുവെച്ചിട്ടില്ല. 1972ല്&#x200d; അന്നത്തെ പ്രസിഡന്റ് റിച്ചാര്&#x200d;ഡ് നിക്‌സന്റെ രാജിയിലേക്ക് നയിച്ച വാട്ടര്&#x200d;ഗേറ്റ് വിവാദത്തോടാണ് അദ്ദേഹം ഫോണ്&#x200d; ചോര്&#x200d;ത്തലിനെ വിശേഷിപ്പിച്ചത്. എന്നാല്&#x200d; ട്രംപിന്റെ ആരോപണം തീര്&#x200d;ത്തും തെറ്റാണെന്ന് ഒബാമയുടെ വക്താവ് കെവിന്&#x200d; ലെവിസ് വ്യക്തമാക്കി. ജസ്റ്റിസ് ഡിപ്പാര്&#x200d;ട്‌മെന്റ് നടത്തിയിരുന്ന സ്വതന്ത്രാന്വേഷണത്തില്&#x200d; ഒബാമ മാത്രമല്ല, വൈറ്റ് ഹൗസിലെ ആരും ഇടപെട്ടിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ട്രംപിന്റെ റഷ്യന്&#x200d; ബന്ധത്തെക്കുറിച്ച് അക്കാലത്ത് ജുഡീഷ്യല്&#x200d; അന്വേഷണം നടന്നിരുന്നുവെന്നാണ് ലെവിസിന്റെ പ്രസ്താവന സൂചിപ്പിക്കുന്നത്. ഒബാമയുടെ വിദശകാര്യ ഉപദേഷ്ടാവും പ്രസംഗം എഴുത്തുകാരനുമായിരുന്ന ബെന്&#x200d; റോഡ്‌സും ട്രംപിന്റെ ആരോപണത്തെ നിഷേധിച്ചിട്ടുണ്ട്. ഫോണ്&#x200d; ചോര്&#x200d;ത്തുന്നതിന് ഉത്തരവിടാന്&#x200d; പ്രസിഡന്റിന് സാധിക്കില്ല. താങ്കളെപ്പോലുള്ളവരില്&#x200d;നിന്ന് പൗരന്മാരെ രക്ഷിക്കാനാണ് അത്തരം നിയന്ത്രണങ്ങള്&#x200d; ഏര്&#x200d;പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്&#x200d; റഷ്യ നടത്തുന്ന ഇടപെടലുകളെക്കുറിച്ച് അമേരിക്കന്&#x200d; രഹസ്യാന്വേഷണ ഏജന്&#x200d;സികള്&#x200d; സജീവമായി അന്വേഷിച്ചിരുന്നു. ട്രംപിനും ടീമിനും റഷ്യയുമായുള്ള ബന്ധത്തെക്കുറുച്ച് പുതിയ വിവരങ്ങള്&#x200d; പുറത്തുവന്നുകൊണ്ടിരിക്കെയാണ് അദ്ദേഹം ഒബാമക്കെതിരെ പുതിയ ആരോപണമുന്നയിച്ചിരിക്കുന്നത്. അറ്റോര്&#x200d;ണി ജനറല്&#x200d; ജെഫ് സെഷന്&#x200d;സ് റഷ്യന്&#x200d; അംബാസഡറുമായി ചര്&#x200d;ച്ച നടത്തിയെന്ന റിപ്പോര്&#x200d;ട്ട് ട്രംപിനെ കൂടുതല്&#x200d; പ്രതിരോധത്തിലാക്കിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/barack-obama-ally-attacks-liar-donald-trump-simply-false-wire.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒബാമയും മിഷേലും പുസ്തക രചനയില്‍</title>
		<link>https://www.chandrikadaily.com/obama-micheal.html</link>
					<comments>https://www.chandrikadaily.com/obama-micheal.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 02 Mar 2017 05:00:11 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Barack Obama]]></category>
		<category><![CDATA[michael]]></category>
		<category><![CDATA[obama]]></category>
		<category><![CDATA[White House]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=21368</guid>

					<description><![CDATA[പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസുമായി കരാര്‍ വാഷിങ്ടണ്‍: മുന്‍ യു.എസ് പ്രസിഡന്റ് ബറാക് ഒബയും പത്‌നി മിഷേല്‍ ഒബാമയും എഴുതുന്ന പുസ്തകങ്ങളുടെ പ്രസിദ്ധീകരണാവകാശം പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് സ്വന്തമാക്കി. രണ്ടു പുസ്തകങ്ങളാണ് ഒബാമയും മിഷേലും എഴുതുന്നത്. പുസ്തകത്തിന്റെ പേരോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. 60 ദശലക്ഷം ഡോളറിന്റെ കരാറിലാണ് ഒപ്പുവെച്ചിരിക്കുന്നത്. ഡ്രീംസ് ഫ്രം മൈ ഫാദര്‍, ദ ആഡാസിറ്റി ഓഫ് ഹോപ്പ് എന്നീ പേരുകളില്‍ രണ്ട് പുസ്തകങ്ങള്‍ ഒബാമ എഴുതിയിട്ടുണ്ട്. ഇവ രണ്ടും വായനാലോകത്തെ ബെസ്റ്റ് സെല്ലറുകളാണ്. അമേരിക്കന്‍ [&#8230;]]]></description>
										<content:encoded><![CDATA[<ul>
<li>പെന്&#x200d;ഗ്വിന്&#x200d; റാന്&#x200d;ഡം ഹൗസുമായി കരാര്&#x200d;</li>
</ul>
<p>വാഷിങ്ടണ്&#x200d;: മുന്&#x200d; യു.എസ് പ്രസിഡന്റ് ബറാക് ഒബയും പത്‌നി മിഷേല്&#x200d; ഒബാമയും എഴുതുന്ന പുസ്തകങ്ങളുടെ പ്രസിദ്ധീകരണാവകാശം പെന്&#x200d;ഗ്വിന്&#x200d; റാന്&#x200d;ഡം ഹൗസ് സ്വന്തമാക്കി. രണ്ടു പുസ്തകങ്ങളാണ് ഒബാമയും മിഷേലും എഴുതുന്നത്.</p>
<p><img loading="lazy" class="alignnone size-full wp-image-21371" src="https://www.chandrikadaily.com/wp-content/uploads/2017/03/636197246079561365-AFP-AFP-JM638.jpg" alt="636197246079561365-afp-afp-jm638" width="520" height="390" srcset="https://www.chandrikadaily.com/wp-content/uploads/2017/03/636197246079561365-AFP-AFP-JM638.jpg 520w, https://www.chandrikadaily.com/wp-content/uploads/2017/03/636197246079561365-AFP-AFP-JM638-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/03/636197246079561365-AFP-AFP-JM638-80x60.jpg 80w, https://www.chandrikadaily.com/wp-content/uploads/2017/03/636197246079561365-AFP-AFP-JM638-265x198.jpg 265w" sizes="(max-width: 520px) 100vw, 520px" /><br />
പുസ്തകത്തിന്റെ പേരോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. 60 ദശലക്ഷം ഡോളറിന്റെ കരാറിലാണ് ഒപ്പുവെച്ചിരിക്കുന്നത്. ഡ്രീംസ് ഫ്രം മൈ ഫാദര്&#x200d;, ദ ആഡാസിറ്റി ഓഫ് ഹോപ്പ് എന്നീ പേരുകളില്&#x200d; രണ്ട് പുസ്തകങ്ങള്&#x200d; ഒബാമ എഴുതിയിട്ടുണ്ട്. ഇവ രണ്ടും വായനാലോകത്തെ ബെസ്റ്റ് സെല്ലറുകളാണ്. അമേരിക്കന്&#x200d; ഗ്രോണ്&#x200d; എന്ന പേരില്&#x200d; മറ്റൊരു പുസ്തകവും ഒബാമ എഴുതിയിട്ടുണ്ട്. ഒബാമയുടെയും മിഷേലിന്റെയും പുതിയ പുസ്തകങ്ങളെ പ്രസിദ്ധീകരണ ലോകത്തെ അത്ഭുതങ്ങളാക്കി മാറ്റിയെടുക്കുമെന്ന് പെന്&#x200d;ഗ്വിന്&#x200d; റൗന്&#x200d;ഡം അധികൃതര്&#x200d; അറിയിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/obama-micheal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ട്രംപ് &#8216;പണി&#8217; തുടങ്ങി; ഒബാമ കെയര്‍ മരവിപ്പിച്ചു</title>
		<link>https://www.chandrikadaily.com/trump-4.html</link>
					<comments>https://www.chandrikadaily.com/trump-4.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 21 Jan 2017 06:59:09 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Barack Obama]]></category>
		<category><![CDATA[donald trump]]></category>
		<category><![CDATA[obama]]></category>
		<category><![CDATA[OBAMA CARE]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=17523</guid>

					<description><![CDATA[വാഷിങ്ടണ്‍: ബറാക് ഒബാമയുടെ ഭരണനേട്ടങ്ങളില്‍ എടുത്തു പറയേണ്ട ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയായ ഒബാമ കെയറിന്റെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മരവിപ്പിച്ചു. പ്രസിഡന്റായി അധികാരമേറ്റതിനു ശേഷം പുറപ്പെടുവിച്ച ആദ്യ ഉത്തരവിലാണ് ഒബാമ കെയറിന് അന്ത്യം കുറിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തന്നെ ട്രംപിന്റെ മുഖ്യ വാഗ്ദാനങ്ങളിലൊന്നായിരുന്നു ഒബാമ കെയര്‍ അവസാനിപ്പിക്കുമെന്നത്. ഉത്തരവായതോടെ ഇന്‍ഷൂറന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ നടപടി ക്രമങ്ങളും നിര്‍ത്തിവെച്ചു. ചെലവേറിയതും സമ്പന്നര്‍ മാത്രം ഉള്‍പ്പെട്ടിരുന്നതുമായ ആരോഗ്യ ഇന്‍ഷൂറന്‍സ് സാധാരണക്കാര്‍ക്കു കൂടി ലഭ്യമാക്കുന്നതായിരുന്നു ഒബാമ [&#8230;]]]></description>
										<content:encoded><![CDATA[<p>വാഷിങ്ടണ്&#x200d;: ബറാക് ഒബാമയുടെ ഭരണനേട്ടങ്ങളില്&#x200d; എടുത്തു പറയേണ്ട ആരോഗ്യ ഇന്&#x200d;ഷൂറന്&#x200d;സ് പദ്ധതിയായ ഒബാമ കെയറിന്റെ പ്രവര്&#x200d;ത്തനങ്ങള്&#x200d; അമേരിക്കന്&#x200d; പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ് മരവിപ്പിച്ചു. പ്രസിഡന്റായി അധികാരമേറ്റതിനു ശേഷം പുറപ്പെടുവിച്ച ആദ്യ ഉത്തരവിലാണ് ഒബാമ കെയറിന് അന്ത്യം കുറിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്&#x200d; തന്നെ ട്രംപിന്റെ മുഖ്യ വാഗ്ദാനങ്ങളിലൊന്നായിരുന്നു ഒബാമ കെയര്&#x200d; അവസാനിപ്പിക്കുമെന്നത്.</p>
<p><img loading="lazy" class="alignnone size-full wp-image-17526" src="https://www.chandrikadaily.com/wp-content/uploads/2017/01/rt-obama-trump-72-er-170120_4x3_992.jpg" alt="rt-obama-trump-72-er-170120_4x3_992" width="992" height="744" srcset="https://www.chandrikadaily.com/wp-content/uploads/2017/01/rt-obama-trump-72-er-170120_4x3_992.jpg 992w, https://www.chandrikadaily.com/wp-content/uploads/2017/01/rt-obama-trump-72-er-170120_4x3_992-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/01/rt-obama-trump-72-er-170120_4x3_992-768x576.jpg 768w, https://www.chandrikadaily.com/wp-content/uploads/2017/01/rt-obama-trump-72-er-170120_4x3_992-80x60.jpg 80w, https://www.chandrikadaily.com/wp-content/uploads/2017/01/rt-obama-trump-72-er-170120_4x3_992-265x198.jpg 265w, https://www.chandrikadaily.com/wp-content/uploads/2017/01/rt-obama-trump-72-er-170120_4x3_992-696x522.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/01/rt-obama-trump-72-er-170120_4x3_992-560x420.jpg 560w" sizes="(max-width: 992px) 100vw, 992px" /></p>
<p>ഉത്തരവായതോടെ ഇന്&#x200d;ഷൂറന്&#x200d;സ് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ നടപടി ക്രമങ്ങളും നിര്&#x200d;ത്തിവെച്ചു. ചെലവേറിയതും സമ്പന്നര്&#x200d; മാത്രം ഉള്&#x200d;പ്പെട്ടിരുന്നതുമായ ആരോഗ്യ ഇന്&#x200d;ഷൂറന്&#x200d;സ് സാധാരണക്കാര്&#x200d;ക്കു കൂടി ലഭ്യമാക്കുന്നതായിരുന്നു ഒബാമ കെയറിന്റെ ലക്ഷ്യം. സ്വകാര്യ ഇന്&#x200d;ഷൂറന്&#x200d;സ് കമ്പനികളുമായി സഹകരിച്ച് നടത്തിയ പദ്ധതിയുടെ ശരിക്കുള്ള പേര് അഫോഡബിള്&#x200d; കെയര്&#x200d; ആക്ട് എന്നായിരുന്നു. എന്നാല്&#x200d; എതിരാളികള്&#x200d; കളിയാക്കിയ ഒബാമ കെയര്&#x200d; എന്ന പേരാണ് ജനങ്ങള്&#x200d;ക്കിടയില്&#x200d; പ്രചാരം നേടിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/trump-4.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇനി ട്രംപ് യുഗം</title>
		<link>https://www.chandrikadaily.com/%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%82%e0%b4%aa%e0%b5%8d-%e0%b4%af%e0%b5%81%e0%b4%97%e0%b4%82.html</link>
					<comments>https://www.chandrikadaily.com/%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%82%e0%b4%aa%e0%b5%8d-%e0%b4%af%e0%b5%81%e0%b4%97%e0%b4%82.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 20 Jan 2017 19:12:09 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#americanelection]]></category>
		<category><![CDATA[#donaldtrump]]></category>
		<category><![CDATA[Barack Obama]]></category>
		<category><![CDATA[donald trump]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=17503</guid>

					<description><![CDATA[വാഷിങ്ടണ്‍: അമേരിക്കയുടെ 45-ാം പ്രസിഡണ്ടായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റു. പ്രാദേശിക സമയം 10.30ന് നടന്ന ചടങ്ങില്‍ യു.എസ് ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്‌സ് സത്യവാചകം ചൊല്ലിക്കൊടുത്തു. ട്രംപിന് കൂടെ വൈസ് പ്രസിഡണ്ട് മൈക്ക് പെന്‍സും സത്യവാചകം ചൊല്ലി അധികാരമേറ്റു. ഒമ്പതു ലക്ഷം പേര്‍ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യയെ പ്രതിനിധീകരിച്ച് അംബാസഡര്‍ നവ്‌ചേത് സിങ് സര്‍ണ പങ്കെടുത്തു. വൈറ്റ്ഹൗസിലെത്തിയ ട്രംപിനെയും ഭാര്യ മെലാനിയയെയും സ്ഥാനമൊഴിയുന്ന പ്രസിഡണ്ട് ബറാക് ഒബാമയും ഭാര്യ മിഷേലും ചേര്‍ന്ന് സ്വീകരിച്ചു. ഒബാമയുടെ ചായ [&#8230;]]]></description>
										<content:encoded><![CDATA[<p>വാഷിങ്ടണ്&#x200d;: അമേരിക്കയുടെ 45-ാം പ്രസിഡണ്ടായി ഡൊണാള്&#x200d;ഡ് ട്രംപ് അധികാരമേറ്റു. പ്രാദേശിക സമയം 10.30ന് നടന്ന ചടങ്ങില്&#x200d; യു.എസ് ചീഫ് ജസ്റ്റിസ് ജോണ്&#x200d; റോബര്&#x200d;ട്‌സ് സത്യവാചകം ചൊല്ലിക്കൊടുത്തു. ട്രംപിന് കൂടെ വൈസ് പ്രസിഡണ്ട് മൈക്ക് പെന്&#x200d;സും സത്യവാചകം ചൊല്ലി അധികാരമേറ്റു. ഒമ്പതു ലക്ഷം പേര്&#x200d; സ്ഥാനാരോഹണ ചടങ്ങില്&#x200d; പങ്കെടുത്തു. ഇന്ത്യയെ പ്രതിനിധീകരിച്ച് അംബാസഡര്&#x200d; നവ്‌ചേത് സിങ് സര്&#x200d;ണ പങ്കെടുത്തു.<br />
വൈറ്റ്ഹൗസിലെത്തിയ ട്രംപിനെയും ഭാര്യ മെലാനിയയെയും സ്ഥാനമൊഴിയുന്ന പ്രസിഡണ്ട് ബറാക് ഒബാമയും ഭാര്യ മിഷേലും ചേര്&#x200d;ന്ന് സ്വീകരിച്ചു. ഒബാമയുടെ ചായ സത്കാരത്തിനു ശേഷമാണ് ട്രംപ് സ്ഥാനാരോഹണ ചടങ്ങ് നടന്ന കാപിറ്റോള്&#x200d; ഹില്ലിലേക്ക് പോയത്. അധികാരമേറ്റ ശേഷം കാപിറ്റോള്&#x200d; ഹില്ലില്&#x200d; അദ്ദേഹത്തിനായി പരമ്പരാഗത രീതിയില്&#x200d; ഉച്ചഭക്ഷണം ഒരുക്കിയിരുന്നു. മുന്&#x200d; പ്രസിഡണ്ടുമാരായ ജോര്&#x200d;ജ് ബുഷ്, ബില്&#x200d; ക്ലിന്റണ്&#x200d;, ബുഷിന്റെ ഭാര്യ ലോറ ബുഷ്, ഹിലരി ക്ലിന്റണ്&#x200d;, ട്രംപിന്റെ രണ്ട് മുന്&#x200d; ഭാര്യമാര്&#x200d; തുടങ്ങിയവരും ചടങ്ങില്&#x200d; പങ്കെടുത്തു.<br />
അതിനിടെ, വ്യവസായ ഭീമനായ ട്രംപ് യുഎസ് പ്രസിഡന്റാകുന്നതില്&#x200d; രാജ്യത്ത് ഇപ്പോഴും കടുത്ത എതിര്&#x200d;പ്പ് തുടരുകയാണ്. വാഷിങ്ടണില്&#x200d; നടന്ന ഉദ്ഘാടന പരേഡ് പ്രതിഷേധക്കാര്&#x200d; തടസ്സപ്പെടുത്തി. നൂറോളം വരുന്ന പ്രതിഷേധക്കാരാണ് തെരുവിലിറങ്ങിയത്. ട്രംപിനെതിരെ രാജ്യത്തുടനീളം ഇന്നലെയും വ്യാപകമായ പ്രതിഷേധം അരങ്ങേറി. അമ്പതോളം ഡെമോക്രാറ്റ് അംഗങ്ങള്&#x200d; സ്ഥാനാരോഹണച്ചടങ്ങ് ബഹിഷ്‌കരിക്കുകയും ചെയ്തു.<br />
എല്ലാ പ്രവചനങ്ങളെയും കാറ്റില്&#x200d;പ്പറത്തിയാണ് റിപ്പബ്ലിക്കന്&#x200d; സ്ഥാനാര്&#x200d;ത്ഥിയായ ട്രംപ് യു.എസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത്. ഡെമോക്രാറ്റിക് സ്ഥാനാര്&#x200d;ത്ഥി ഹിലരി ക്ലിന്റണെയാണ് തെരഞ്ഞെടുപ്പില്&#x200d; അദ്ദേഹം പരാജയപ്പെടുത്തിയത്. 51 ശതമാനം പേരും ട്രംപ് പ്രസിഡന്റ്പദവിയില്&#x200d; എത്തുന്നതിനെ എതിര്&#x200d;ക്കുന്നതായി കണക്ക് പറയുന്നു. ഒബാമയെ 12 ശതമാനവും ബുഷിനെ 25 ശതമാനവും ബില്&#x200d; ക്ലിന്റനെ 18 ശതമാനവും പേരാണ് എതിര്&#x200d;ത്തിരുന്നത്. എട്ട് വര്&#x200d;ഷം മുമ്പ് ഒബാമ സ്ഥാനമേല്&#x200d;ക്കുന്ന ചടങ്ങിനെത്തിയത് 18 ലക്ഷം പേരായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%82%e0%b4%aa%e0%b5%8d-%e0%b4%af%e0%b5%81%e0%b4%97%e0%b4%82.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അമേരിക്കക്കു നിറകണ്ണുകളോടെ നന്ദി പറഞ്ഞ് ഒബാമയുടെ വിടവാങ്ങല്‍ പ്രസംഗം</title>
		<link>https://www.chandrikadaily.com/barack-obama.html</link>
					<comments>https://www.chandrikadaily.com/barack-obama.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 11 Jan 2017 05:15:46 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Barack Obama]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=16361</guid>

					<description><![CDATA[ഷിക്കാഗോ: സാധാരണക്കാരായ ജനങ്ങള്‍ അണി നിരന്നാല്‍ രാജ്യത്ത് മാറ്റം സാധ്യമാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനമൊഴിയുന്ന ബറാക് ഒബാമ. ഷിക്കാഗോയില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അമേരിക്കന്‍ ജനതക്കു നിറകണ്ണുകളോടെ നന്ദി പറഞ്ഞായിരുന്നു ഒബാമ വിടവാങ്ങല്‍ പ്രസംഗം ആരംഭിച്ചത്. ജനങ്ങളാണ് തന്നെ മികച്ച പ്രസിഡന്റും മെച്ചപ്പെട്ട മനുഷ്യനുമാക്കിയത്. ജീവിതത്തില്‍ എന്തെങ്കിലും പഠിച്ചിട്ടുണ്ടെങ്കില്‍ അത് ജനങ്ങളില്‍ നിന്നാണെന്നും ഒബാമ പറഞ്ഞു. ജനാധിപത്യം സംരക്ഷിക്കാന്‍ അമേരിക്കന്‍ ജനത മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. വര്‍ണ വിവേചനം രാജ്യത്ത് ഇപ്പോഴും വെല്ലുവിളിയായി [&#8230;]]]></description>
										<content:encoded><![CDATA[<p>ഷിക്കാഗോ: സാധാരണക്കാരായ ജനങ്ങള്&#x200d; അണി നിരന്നാല്&#x200d; രാജ്യത്ത് മാറ്റം സാധ്യമാകുമെന്ന് അമേരിക്കന്&#x200d; പ്രസിഡന്റ് സ്ഥാനമൊഴിയുന്ന ബറാക് ഒബാമ. ഷിക്കാഗോയില്&#x200d; നടത്തിയ വിടവാങ്ങല്&#x200d; പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അമേരിക്കന്&#x200d; ജനതക്കു നിറകണ്ണുകളോടെ നന്ദി പറഞ്ഞായിരുന്നു ഒബാമ വിടവാങ്ങല്&#x200d; പ്രസംഗം ആരംഭിച്ചത്.</p>
<p><img loading="lazy" class="alignnone size-full wp-image-16372" src="https://www.chandrikadaily.com/wp-content/uploads/2017/01/ob-copy.jpg" alt="ob-copy" width="370" height="346" srcset="https://www.chandrikadaily.com/wp-content/uploads/2017/01/ob-copy.jpg 370w, https://www.chandrikadaily.com/wp-content/uploads/2017/01/ob-copy-300x281.jpg 300w" sizes="(max-width: 370px) 100vw, 370px" /></p>
<p>ജനങ്ങളാണ് തന്നെ മികച്ച പ്രസിഡന്റും മെച്ചപ്പെട്ട മനുഷ്യനുമാക്കിയത്. ജീവിതത്തില്&#x200d; എന്തെങ്കിലും പഠിച്ചിട്ടുണ്ടെങ്കില്&#x200d; അത് ജനങ്ങളില്&#x200d; നിന്നാണെന്നും ഒബാമ പറഞ്ഞു. ജനാധിപത്യം സംരക്ഷിക്കാന്&#x200d; അമേരിക്കന്&#x200d; ജനത മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. വര്&#x200d;ണ വിവേചനം രാജ്യത്ത് ഇപ്പോഴും വെല്ലുവിളിയായി തുടരുകയാണ്. നിയമങ്ങള്&#x200d; മാറിയതു കൊണ്ട് കാര്യമില്ല. ഹൃദങ്ങള്&#x200d; മാറിയാല്&#x200d; മാത്രമേ കൂടുതല്&#x200d; മുന്നേറ്റം സാധ്യമാകൂ. മൂല്യങ്ങള്&#x200d; നഷ്ടപ്പെടുന്നതില്&#x200d; ജാഗ്രത പുലര്&#x200d;ത്തണം. റഷ്യക്കോ ചൈനക്കോ നമുക്കൊപ്പമെത്താന്&#x200d; സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.</p>
<p><img loading="lazy" class="alignnone size-full wp-image-16366" src="https://www.chandrikadaily.com/wp-content/uploads/2017/01/3500.jpg" alt="3500" width="620" height="372" srcset="https://www.chandrikadaily.com/wp-content/uploads/2017/01/3500.jpg 620w, https://www.chandrikadaily.com/wp-content/uploads/2017/01/3500-300x180.jpg 300w" sizes="(max-width: 620px) 100vw, 620px" /></p>
<p>എട്ടു വര്&#x200d;ഷത്തെ തന്റെ ഭരണനേട്ടങ്ങള്&#x200d; എടുത്തു പറയാനും അദ്ദേഹം മറന്നില്ല. മാറ്റങ്ങള്&#x200d; കൊണ്ടുവരാനായത് തന്റെ മാത്രം കഴിവല്ലെന്നും ജനങ്ങളിലൂടെയാണ് അത് സാധ്യമായതെന്നും ഒബാമ പറഞ്ഞു. അതേസമയം ഭാര്യ മിഷേല്&#x200d; ഒബാമയെയും വൈസ് പ്രസിഡന്റ് ജോ ബിഡനെയും പ്രശംസിക്കാനും ഒബാമ മറന്നില്ല.</p>
<p><iframe loading="lazy" title="Watch President Barack Obama&#039;s full farewell speech" width="740" height="416" src="https://www.youtube.com/embed/udrKnXueTW0?feature=oembed" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture" allowfullscreen></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/barack-obama.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
