<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>bds &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/bds/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 09 Feb 2018 15:21:52 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>bds &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഇസ്രാഈലിനെ ബഹിഷ്‌കരിക്കാന്&#x200d; ആഹ്വാനം ചെയ്യുന്ന സംഘടന നൊബേല്&#x200d; സമ്മാനത്തിനുള്ള പട്ടികയില്&#x200d;</title>
		<link>https://www.chandrikadaily.com/pro-palestine-bds-nominated-for-nobel-peace-prize.html</link>
					<comments>https://www.chandrikadaily.com/pro-palestine-bds-nominated-for-nobel-peace-prize.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Fri, 09 Feb 2018 15:21:52 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[bds]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[palestine]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=69133</guid>

					<description><![CDATA[ഓസ്ലോ: ഫലസ്തീനികള്&#x200d;ക്കെതിരെ ക്രൂരമായ മനുഷ്യാവകാശ ലംഘനം നടത്തുന്ന ഇസ്രാഈലിനെ അന്താരാഷ്ട്ര തലത്തില്&#x200d; ബഹിഷ്‌കരിക്കാന്&#x200d; പ്രചരണം നടത്തുന്ന &#8216;ബി.ഡി.എസ്&#8217; (ബോയ്‌ക്കോട്ട്, ഡിവെസ്റ്റ്‌മെന്റ് ആന്റ് സാങ്ഷന്&#x200d;സ്) പ്രസ്ഥാനം 2018-ലെ സമാധാനത്തിനുള്ള നൊബേല്&#x200d; സമ്മാനത്തിന് നാമനിര്&#x200d;ദേശം ചെയ്യപ്പെട്ടു. നോര്&#x200d;വേയിലെ എം.പിയും റെഡ് പാര്&#x200d;ട്ടി നേതാവുമായ ബ്യോര്&#x200d;നര്&#x200d; മോക്‌സ്‌നസ് ആണ് ബി.ഡി.എസ്സിനെ ഔദ്യോഗികമായി നൊബേല്&#x200d; സമ്മാനത്തിന് നിര്&#x200d;ദേശിച്ചത്. In case you missed it: #BDS nominated for 2018 Nobel Peace Prize. &#124; #Palestine https://t.co/nCa0kIKo1Q — Middle East [&#8230;]]]></description>
										<content:encoded><![CDATA[<p>ഓസ്ലോ: ഫലസ്തീനികള്&#x200d;ക്കെതിരെ ക്രൂരമായ മനുഷ്യാവകാശ ലംഘനം നടത്തുന്ന ഇസ്രാഈലിനെ അന്താരാഷ്ട്ര തലത്തില്&#x200d; ബഹിഷ്‌കരിക്കാന്&#x200d; പ്രചരണം നടത്തുന്ന &#8216;ബി.ഡി.എസ്&#8217; (ബോയ്‌ക്കോട്ട്, ഡിവെസ്റ്റ്‌മെന്റ് ആന്റ് സാങ്ഷന്&#x200d;സ്) പ്രസ്ഥാനം 2018-ലെ സമാധാനത്തിനുള്ള നൊബേല്&#x200d; സമ്മാനത്തിന് നാമനിര്&#x200d;ദേശം ചെയ്യപ്പെട്ടു. നോര്&#x200d;വേയിലെ എം.പിയും റെഡ് പാര്&#x200d;ട്ടി നേതാവുമായ ബ്യോര്&#x200d;നര്&#x200d; മോക്‌സ്‌നസ് ആണ് ബി.ഡി.എസ്സിനെ ഔദ്യോഗികമായി നൊബേല്&#x200d; സമ്മാനത്തിന് നിര്&#x200d;ദേശിച്ചത്.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">In case you missed it: <a href="https://twitter.com/hashtag/BDS?src=hash&amp;ref_src=twsrc%5Etfw">#BDS</a> nominated for 2018 Nobel Peace Prize. | <a href="https://twitter.com/hashtag/Palestine?src=hash&amp;ref_src=twsrc%5Etfw">#Palestine</a> <a href="https://t.co/nCa0kIKo1Q">https://t.co/nCa0kIKo1Q</a></p>
<p>— Middle East Monitor (@MiddleEastMnt) <a href="https://twitter.com/MiddleEastMnt/status/961963113590480896?ref_src=twsrc%5Etfw">February 9, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>നീതിക്കും സ്വാതന്ത്ര്യത്തിനും അന്തസ്സിനും വേണ്ടിയുള്ള ഫലസ്തീനികളുടെ പോരാട്ടത്തോടുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ഐക്യദാര്&#x200d;ഡ്യത്തിന്റെ ഭാഗമായാണ് ബി.ഡി.എസ്സിനെ നൊബേലിന് നിര്&#x200d;ദേശിച്ചതെന്ന് നോര്&#x200d;വേയിലെ പാര്&#x200d;ലമെന്ററി ഗ്രൂപ്പ് വ്യക്തമാക്കി.</p>
<p>ബി.ഡി.എസ് സ്വാതന്ത്ര്യത്തിനും സമത്വത്തിനും സമാധാനത്തിനും വേണ്ടി അക്രമ രഹിത മാര്&#x200d;ഗത്തിലൂടെ പ്രവര്&#x200d;ത്തിക്കുന്ന സംഘടനയാണെന്നും അതുകൊണ്ടാണ് സമാധാനത്തിനുള്ള നൊബേലിന് അവരെ നാമനിര്&#x200d;ദേശം ചെയ്യുന്നതെന്ന് പാര്&#x200d;ലമെന്ററി ഗ്രൂപ്പ് വ്യക്തമാക്കി. ഫലസ്തീനികള്&#x200d;ക്ക് നീതി നല്&#x200d;കണമെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ ആവശ്യത്തിന് കൂടുതല്&#x200d; ബലം നല്&#x200d;കുന്നതാണ് തങ്ങളുടെ നീക്കമെന്ന് ബ്യോര്&#x200d;നര്&#x200d; മോക്‌സ്‌നസ് പറഞ്ഞു. തങ്ങള്&#x200d; ഫലസ്തീന്&#x200d; അനുകൂലികളാണെന്നതിന് ഇസ്രാഈല്&#x200d; വിരോധികളാണെന്ന അര്&#x200d;ത്ഥമില്ലെന്നും നിലവില്&#x200d; ഇസ്രാഈലിലുള്ള വലതുപക്ഷ ഗവണ്&#x200d;മെന്റ് ഫലസ്തീനികളെ അടിച്ചമര്&#x200d;ത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ഇസ്രാഈലിനെ അക്കാദമികമായും സാംസ്‌കാരികമായും ബഹിഷ്‌കരിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്&#x200d;ത്തിക്കുന്ന ബി.ഡി.എസ്സിന് പാശ്ചാത്യന്&#x200d; രാജ്യങ്ങളില്&#x200d; നല്ല പിന്തുണ ലഭിക്കുന്നുണ്ട്. ലോകമെങ്ങും ഇസ്രാഈല്&#x200d; നിര്&#x200d;മിത ഉല്&#x200d;പ്പന്നങ്ങള്&#x200d; ബഹിഷ്‌കരിക്കുന്നതിനു വേണ്ടിയും ബി.ഡി.എസ് പ്രവര്&#x200d;ത്തിക്കുന്നു. ശാസ്ത്രജ്ഞന്&#x200d; സ്റ്റീഫന്&#x200d; ഹോക്കിങ്, സംഗീതജ്ഞന്&#x200d; റോജര്&#x200d; വാട്ടേഴ്‌സ്, ഹോളിവുഡ് നടന്&#x200d; റസല്&#x200d; ബ്രാന്&#x200d;ഡ്, നടി മെഗ് റിയാന്&#x200d;, ഫുട്‌ബോള്&#x200d; താരം ക്രിസ്റ്റിയാനോ റൊണാള്&#x200d;ഡോ തുടങ്ങി നിരവധി പേര്&#x200d; ഇസ്രാഈലിനെതിരെ പരസ്യ നിലപാടെടുത്തവരാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pro-palestine-bds-nominated-for-nobel-peace-prize.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇസ്രാഈലിനെതിരെ പ്രതിഷേധം; തെല്&#x200d; അവീവില്&#x200d; പാടാനില്ലെന്ന് പോപ്പ് ഗായിക ലോര്&#x200d;ദെ</title>
		<link>https://www.chandrikadaily.com/pop-singer-lorde-cancels-concert-at-israel.html</link>
					<comments>https://www.chandrikadaily.com/pop-singer-lorde-cancels-concert-at-israel.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 26 Dec 2017 10:40:27 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[bds]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[palestine]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=61342</guid>

					<description><![CDATA[ഫലസ്തീന്&#x200d; അവകാശ പ്രവര്&#x200d;ത്തകരുടെ അഭ്യര്&#x200d;ത്ഥന മാനിച്ച് ന്യൂസിലാന്റുകാരിയായ പ്രശസ്ത പോപ്പ് ഗായിക ലോര്&#x200d;ദെ ഇസ്രാഈലിലെ സംഗീത പരിപാടി റദ്ദാക്കി. കൗമാര പ്രായം മുതല്&#x200d; സംഗീത രംഗത്ത് പ്രശസ്തിയാര്&#x200d;ജിച്ച 21-കാരി 2018 ജൂണിലാണ് തെല്&#x200d; അവീവില്&#x200d; പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാല്&#x200d;, സംഗീത സംഘത്തിനൊപ്പമുള്ള ഇസ്രാഈല്&#x200d; യാത്ര റദ്ദാക്കിയതായും ഇതൊരു ശരിയായ തീരുമാനമാണെന്നും ലോര്&#x200d;ദെ പറഞ്ഞു. &#8216;തെല്&#x200d; അവീവ് ടൂര്&#x200d; പ്രഖ്യാപിച്ചതിനു ശേഷം അസംഖ്യം ആളുകളാണ് എനിക്ക് കത്തുകളും സന്ദേശങ്ങളും അയക്കുന്നത്. വിവിധ കാഴ്ചപ്പാടുള്ളവരുമായി ഞാന്&#x200d; കൂടിക്കാഴ്ച നടത്തുകയും ചെയ്തു. [&#8230;]]]></description>
										<content:encoded><![CDATA[<p>ഫലസ്തീന്&#x200d; അവകാശ പ്രവര്&#x200d;ത്തകരുടെ അഭ്യര്&#x200d;ത്ഥന മാനിച്ച് ന്യൂസിലാന്റുകാരിയായ പ്രശസ്ത പോപ്പ് ഗായിക ലോര്&#x200d;ദെ ഇസ്രാഈലിലെ സംഗീത പരിപാടി റദ്ദാക്കി. കൗമാര പ്രായം മുതല്&#x200d; സംഗീത രംഗത്ത് പ്രശസ്തിയാര്&#x200d;ജിച്ച 21-കാരി 2018 ജൂണിലാണ് തെല്&#x200d; അവീവില്&#x200d; പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാല്&#x200d;, സംഗീത സംഘത്തിനൊപ്പമുള്ള ഇസ്രാഈല്&#x200d; യാത്ര റദ്ദാക്കിയതായും ഇതൊരു ശരിയായ തീരുമാനമാണെന്നും ലോര്&#x200d;ദെ പറഞ്ഞു.</p>
<p>&#8216;തെല്&#x200d; അവീവ് ടൂര്&#x200d; പ്രഖ്യാപിച്ചതിനു ശേഷം അസംഖ്യം ആളുകളാണ് എനിക്ക് കത്തുകളും സന്ദേശങ്ങളും അയക്കുന്നത്. വിവിധ കാഴ്ചപ്പാടുള്ളവരുമായി ഞാന്&#x200d; കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇത്തവണ ഇസ്രാഈലിലേക്ക് പോകാതിരിക്കുന്നതാണ് ശരിയായ തീരുമാനം എന്നു ഞാന്&#x200d; വിശ്വസിക്കുന്നു&#8230;&#8217; ലോര്&#x200d;ദെ പ്രസ്താവനയില്&#x200d; വ്യക്തമാക്കി. ഇസ്രാഈലിലെ സംഗീത പ്രേമികളോട് മാപ്പു ചോദിക്കുന്നതായും അവര്&#x200d; പറഞ്ഞു.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Here is <a href="https://twitter.com/lorde?ref_src=twsrc%5Etfw">@Lorde</a>&#8216;s statement on the cancellation of her Tel Aviv show, via Israeli PR for the concert. <a href="https://t.co/Ph0uGHRjCV">pic.twitter.com/Ph0uGHRjCV</a></p>
<p>— Amy Spiro (@AmySpiro) <a href="https://twitter.com/AmySpiro/status/945004277298278405?ref_src=twsrc%5Etfw">December 24, 2017</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ഫലസ്തീനികള്&#x200d;ക്കു നേരെയുള്ള ഇസ്രാഈല്&#x200d; ക്രൂരതകളില്&#x200d; പ്രതിഷേധിക്കുന്നതിനായി രൂപീകരിച്ച &#8216;ബോയ്‌ക്കോട്ട്, ഡിവെസ്റ്റ്‌മെന്റ് ആന്റ് സാങ്ഷന്&#x200d;സ്&#8217; (ബി.ഡി.എസ്) പ്രസ്ഥാനത്തിന്റെ വിജയമായാണ് ലോര്&#x200d;ദെയുടെ പിന്&#x200d;മാറ്റം വിലയിരുത്തപ്പെടുന്നത്. ഇസ്രാഈലിനെ അക്കാദമികമായും സാംസ്‌കാരികമായും ബഹിഷ്‌കരിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. ലോകമെങ്ങും ഇസ്രാഈല്&#x200d; നിര്&#x200d;മിത ഉല്&#x200d;പ്പന്നങ്ങള്&#x200d; ബഹിഷ്‌കരിക്കുന്നതിനു വേണ്ടിയും ബി.ഡി.എസ് പ്രവര്&#x200d;ത്തിക്കുന്നു.</p>
<p>ശാസ്ത്രജ്ഞന്&#x200d; സ്റ്റീഫന്&#x200d; ഹോക്കിങ്, സംഗീതജ്ഞന്&#x200d; റോജര്&#x200d; വാട്ടേഴ്‌സ്, ഹോളിവുഡ് നടന്&#x200d; റസല്&#x200d; ബ്രാന്&#x200d;ഡ്, നടി മെഗ് റിയാന്&#x200d;, ഫുട്‌ബോള്&#x200d; താരം ക്രിസ്റ്റിയാനോ റൊണാള്&#x200d;ഡോ തുടങ്ങി നിരവധി പേര്&#x200d; ഇസ്രാഈലിനെതിരെ പരസ്യ നിലപാടെടുത്തവരാണ്.</p>
<p>ലോര്&#x200d;ദെക്ക് പിന്തുണയറിയിച്ചും വിമര്&#x200d;ശിച്ചും നിരവധി പേര്&#x200d; രംഗത്തു വന്നു. സ്‌കോട്ട്‌ലാന്റിലെ രാഷ്ട്രീയക്കാരനും പരിസ്ഥിതി പ്രവര്&#x200d;ത്തകനുമായ റോസ് ഗ്രീര്&#x200d;, ഇസ്രാഈല്&#x200d; ബഹിഷ്‌കരണ സംഘടനയായ പി.എസി.ബി.ഐ, &#8216;സയണിസത്തിനെതിരെ ജൂതന്മാര്&#x200d;&#8217; തുടങ്ങി നിരവധി പേര്&#x200d; ലോര്&#x200d;ദെക്ക് അനുകൂലമായി സാമൂഹ്യ മാധ്യമങ്ങളില്&#x200d; രംഗത്തു വന്നു.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Thanks you <a href="https://twitter.com/lorde?ref_src=twsrc%5Etfw">@lorde</a> and <a href="https://twitter.com/hashtag/Merrychristmas?src=hash&amp;ref_src=twsrc%5Etfw">#Merrychristmas</a> to all our friends in occupied and besieged Palestine <img src="https://s.w.org/images/core/emoji/13.1.0/72x72/1f1f5-1f1f8.png" alt="🇵🇸" class="wp-smiley" style="height: 1em; max-height: 1em;" /><img src="https://s.w.org/images/core/emoji/13.1.0/72x72/270a.png" alt="✊" class="wp-smiley" style="height: 1em; max-height: 1em;" /><a href="https://t.co/S3fczHXQWy">https://t.co/S3fczHXQWy</a></p>
<p>— Ross Greer (@Ross_Greer) <a href="https://twitter.com/Ross_Greer/status/945419447598186505?ref_src=twsrc%5Etfw">December 25, 2017</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Another <a href="https://twitter.com/hashtag/BDS?src=hash&amp;ref_src=twsrc%5Etfw">#BDS</a> Victory!!<br />
Beautiful, Talented, and Very Smart Singer <a href="https://twitter.com/hashtag/Lorde?src=hash&amp;ref_src=twsrc%5Etfw">#Lorde</a> cancels her concert in Israel, refusing to play in the <a href="https://twitter.com/hashtag/Apartheid?src=hash&amp;ref_src=twsrc%5Etfw">#Apartheid</a> State that systematically Occupies, Terrorizes &amp; Oppresses <a href="https://twitter.com/hashtag/Palestinians?src=hash&amp;ref_src=twsrc%5Etfw">#Palestinians</a> 24/7. <a href="https://t.co/EmSrMPzNit">pic.twitter.com/EmSrMPzNit</a></p>
<p>— #JewsAgainstZionism (@Zionocracy) <a href="https://twitter.com/Zionocracy/status/945562320993796096?ref_src=twsrc%5Etfw">December 26, 2017</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Thank you <a href="https://twitter.com/lorde?ref_src=twsrc%5Etfw">@Lorde</a> for cancelling your Tel Aviv show and heeding appeals from your fans against Israel&#8217;s art-washing of its brutal oppression of Palestinians. Your unwavering commitment to progressive values inspires us and gives us hope.</p>
<p>— PACBI (@PACBI) <a href="https://twitter.com/PACBI/status/945066591833739265?ref_src=twsrc%5Etfw">December 24, 2017</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pop-singer-lorde-cancels-concert-at-israel.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബാല്‍ഫോര്‍ വാര്‍ഷികത്തില്‍ ദക്ഷിണാഫ്രിക്കയില്‍ കൂറ്റന്‍ ഫലസ്തീന്‍ അനുകൂല റാലി</title>
		<link>https://www.chandrikadaily.com/huge-pro-palestine-rally-in-south-africa.html</link>
					<comments>https://www.chandrikadaily.com/huge-pro-palestine-rally-in-south-africa.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 02 Nov 2017 12:47:41 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[bds]]></category>
		<category><![CDATA[EFF]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[palestine]]></category>
		<category><![CDATA[south africa]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=51488</guid>

					<description><![CDATA[പ്രിട്ടോറിയ: ഫലസ്തീനികള്‍ക്ക് തങ്ങളുടെ നാട് നഷ്ടമാകാന്‍ ഇടയാക്കിയ ബാല്‍ഫോര്‍ പ്രഖ്യാപനത്തിന്റെ നൂറാം വാര്‍ഷികത്തില്‍, ദക്ഷിണാഫ്രിക്കയില്‍ ഇസ്രാഈലിനെതിരെ വന്‍ പ്രതിഷേധ പ്രകടനം. തലസ്ഥാനമായ പ്രിട്ടോറിയയില്‍ എക്കണോമിക് ഫ്രീഡം ഫൈറ്റേഴ്‌സ് (ഇ.എഫ്.എഫ്) എന്ന സംഘടന ആയിരക്കണക്കിനാളുകളുമായി ഇസ്രാഈല്‍ എംബസി ഉപരോധിച്ചു. ചുവന്ന വസ്ത്രവുമായി ഇ.എഫ്.എഫ് അനുയായികള്‍ അണിനിരന്നതോടെ പ്രിട്ടോറിയയിലെ ചര്‍ച്ച് സ്‌ക്വയര്‍ മുതല്‍ ഇസ്രാഈല്‍ എംബസി വരെ രക്തനിറമണിഞ്ഞു. ഫലസ്തീന്‍ പതാകയും ഇസ്രാഈല്‍ വിരുദ്ധ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളുമേന്തിയായിരുന്നു പ്രകടനം. #FreePalestine: EFF picket outside the Apartheid Israel Embassy [&#8230;]]]></description>
										<content:encoded><![CDATA[<p>പ്രിട്ടോറിയ: ഫലസ്തീനികള്&#x200d;ക്ക് തങ്ങളുടെ നാട് നഷ്ടമാകാന്&#x200d; ഇടയാക്കിയ ബാല്&#x200d;ഫോര്&#x200d; പ്രഖ്യാപനത്തിന്റെ നൂറാം വാര്&#x200d;ഷികത്തില്&#x200d;, ദക്ഷിണാഫ്രിക്കയില്&#x200d; ഇസ്രാഈലിനെതിരെ വന്&#x200d; പ്രതിഷേധ പ്രകടനം. തലസ്ഥാനമായ പ്രിട്ടോറിയയില്&#x200d; എക്കണോമിക് ഫ്രീഡം ഫൈറ്റേഴ്‌സ് (ഇ.എഫ്.എഫ്) എന്ന സംഘടന ആയിരക്കണക്കിനാളുകളുമായി ഇസ്രാഈല്&#x200d; എംബസി ഉപരോധിച്ചു. ചുവന്ന വസ്ത്രവുമായി ഇ.എഫ്.എഫ് അനുയായികള്&#x200d; അണിനിരന്നതോടെ പ്രിട്ടോറിയയിലെ ചര്&#x200d;ച്ച് സ്‌ക്വയര്&#x200d; മുതല്&#x200d; ഇസ്രാഈല്&#x200d; എംബസി വരെ രക്തനിറമണിഞ്ഞു. ഫലസ്തീന്&#x200d; പതാകയും ഇസ്രാഈല്&#x200d; വിരുദ്ധ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്&#x200d;ഡുകളുമേന്തിയായിരുന്നു പ്രകടനം.</p>
<blockquote class="twitter-tweet" data-lang="en">
<p lang="en" dir="ltr"><a href="https://twitter.com/hashtag/FreePalestine?src=hash&amp;ref_src=twsrc%5Etfw">#FreePalestine</a>: EFF picket outside the Apartheid Israel Embassy in Pretoria has started <a href="https://t.co/DRZIYTw2wO">pic.twitter.com/DRZIYTw2wO</a></p>
<p>&mdash; EFF (@EFFSouthAfrica) <a href="https://twitter.com/EFFSouthAfrica/status/926022926763282432?ref_src=twsrc%5Etfw">November 2, 2017</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>1917-ല്&#x200d; ഫലസ്തീന്&#x200d; അധീനപ്പെടുത്തിയിരുന്ന ബ്രിട്ടീഷ് ഗവണ്&#x200d;മെന്റ്, ജൂതന്മാര്&#x200d;ക്ക് ഫലസ്തീനില്&#x200d; സ്ഥിര താമസത്തിനുള്ള താവളമൊരുക്കും എന്ന് സയണിസ്റ്റ് മൂവ്‌മെന്റിന് നല്&#x200d;കിയ ഉറപ്പാണ് ബാല്&#x200d;ഫോര്&#x200d; പ്രഖ്യാപനം. ബ്രിട്ടീഷ് വിദേശ സെക്രട്ടറി ആര്&#x200d;തര്&#x200d; ബല്&#x200d;ഫോര്&#x200d; ആണ് പ്രഖ്യാപനം നടത്തിയ്. ഇതേ തുടര്&#x200d;ന്ന് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ സഹായത്തോടെ സയണിസ്റ്റുകള്&#x200d; അറബികളുടെ ഭൂമി പിടിച്ചെടുക്കുകയും ഫലസ്തീനികളെ സ്വന്തം ഇടങ്ങളില്&#x200d; നിന്ന് പുറത്താക്കുകയും ചെയ്തു. പിന്നീട് ഇത് ഇസ്രാഈല്&#x200d; രാഷ്ട്ര രൂപീകരണത്തിലേക്കും ഫലസ്തീനികളുടെ തീരാ ദുരിതത്തിലേക്കും നയിച്ചു.</p>
<p>ഇസ്രാഈലിന്റെ ക്രൂരകൃത്യങ്ങള്&#x200d; അവസാനിപ്പിക്കണമെന്നും ഫലസ്തീന്&#x200d; രാഷ്ട്രം യാഥാര്&#x200d;ത്ഥ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് ദക്ഷിണാഫ്രിക്കയിലെ മൂന്നാമത്തെ വലിയ രാഷ്ട്രീയ കക്ഷിയായ ഇ.എഫ്.എഫ് പ്രക്ഷോഭം നടത്തിയത്. റാലിയെ നാഷണല്&#x200d; കൊളീഷന്&#x200d; ഫോര്&#x200d; ഫലസ്തീന്&#x200d; സ്വാഗതം ചെയ്തു. ഇതൊരു ധൈര്യപൂര്&#x200d;വകമായ നീക്കമാണെന്ന് കൊളീഷന്&#x200d; തലവന്&#x200d; എഡ്വിന്&#x200d; അരിസണ്&#x200d; പറഞ്ഞു.</p>
<blockquote class="twitter-video" data-lang="en">
<p lang="en" dir="ltr">CIC <a href="https://twitter.com/Julius_S_Malema?ref_src=twsrc%5Etfw">@Julius_S_Malema</a> on <a href="https://twitter.com/hashtag/BlackMonday?src=hash&amp;ref_src=twsrc%5Etfw">#BlackMonday</a> <a href="https://t.co/MrdkDTjx32">pic.twitter.com/MrdkDTjx32</a></p>
<p>&mdash; EFF (@EFFSouthAfrica) <a href="https://twitter.com/EFFSouthAfrica/status/926040309632520192?ref_src=twsrc%5Etfw">November 2, 2017</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>2013-ല്&#x200d; ജൂലിയസ് മലേമയുടെ നേതൃത്വത്തില്&#x200d; ആരംഭിച്ച ഇ.എഫ്.എഫ് ദക്ഷിണാഫ്രിക്കയില്&#x200d; ഏറ്റവും വേഗത്തില്&#x200d; വളര്&#x200d;ച്ച നേടുന്ന പ്രസ്ഥാനമാണ്. വെറും നാലു വര്&#x200d;ഷം പ്രായമായ പാര്&#x200d;ട്ടി 2014-ലെ തെരഞ്ഞെടുപ്പില്&#x200d; പാര്&#x200d;ലമെന്റിന്റെ ഇരുസഭകളിലും വലിയ മൂന്നാം കക്ഷിയായി. 6.35 ആയിരുന്നു 2014 തെരഞ്ഞെടുപ്പിലെ വോട്ടു വിഹിതം. വിപ്ലവാത്മക, സോഷ്യലിസ്റ്റ് രീതിയാണ് ഇ.എഫ്.എഫ് അവലംബിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/huge-pro-palestine-rally-in-south-africa.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബ്രിട്ടനിലെ വലിയ ഫലസ്തീന്‍ അനുകൂല സംഘടനയെ &#8216;ഭീകര&#8217; പട്ടികയില്‍ നിന്നു നീക്കി</title>
		<link>https://www.chandrikadaily.com/britains-largest-pro-palestine-group-taken-of-terror-list.html</link>
					<comments>https://www.chandrikadaily.com/britains-largest-pro-palestine-group-taken-of-terror-list.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Fri, 30 Jun 2017 15:08:38 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[bds]]></category>
		<category><![CDATA[britain]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[london]]></category>
		<category><![CDATA[palestine]]></category>
		<category><![CDATA[UK]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=34084</guid>

					<description><![CDATA[ലണ്ടന്‍: ബ്രിട്ടനിലെ ഏറ്റവും വലിയ ഫലസ്തീന്‍ അനുകൂല ഗ്രൂപ്പിനെ ഭീകരതാ പട്ടികയില്‍ നിന്നു നീക്കി. ഫലസ്തീന്‍ സോളിഡാരിറ്റി കാംപെയ്ന്‍ (പി.എസ്.സി) എന്ന സംഘടനയാണ് 2015-ല്‍ ചുമത്തപ്പെട്ട വിശേഷണത്തില്‍ നിന്ന് നിയമ പോരാട്ടത്തിലൂടെ വിജയകരമായി പുറത്തുവന്നത്. ഇതോടെ, സംഘടനയുടെ മരവിപ്പിച്ചിരുന്ന ബാങ്ക് അക്കൗണ്ടുകള്‍ തുറന്നു നല്‍കും. ഗവണ്‍മെന്റ് ഇതര ഭീകരതാ നിരീക്ഷണ സംവിധാനമായ വേള്‍ഡ് ചെക്ക് ഡേറ്റാബേസിലാണ്, ഭീകര സംഘടന എന്ന പേരില്‍ പി.എസ്.സിയെ അടയാളപ്പെടുത്തിയിരുന്നത്. വേള്‍ഡ് ചെക്ക് ഡേറ്റാബേസിന്റെ നിരീക്ഷണം അടിസ്ഥാനമാക്കിയാണ് ആഗോള സാമ്പത്തിക സംവിധാനങ്ങള്‍ ഇടപാടുകള്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ലണ്ടന്&#x200d;: ബ്രിട്ടനിലെ ഏറ്റവും വലിയ ഫലസ്തീന്&#x200d; അനുകൂല ഗ്രൂപ്പിനെ ഭീകരതാ പട്ടികയില്&#x200d; നിന്നു നീക്കി. <a href="https://www.palestinecampaign.org/">ഫലസ്തീന്&#x200d; സോളിഡാരിറ്റി കാംപെയ്ന്&#x200d; (പി.എസ്.സി)</a> എന്ന സംഘടനയാണ് 2015-ല്&#x200d; ചുമത്തപ്പെട്ട വിശേഷണത്തില്&#x200d; നിന്ന് നിയമ പോരാട്ടത്തിലൂടെ വിജയകരമായി പുറത്തുവന്നത്. ഇതോടെ, സംഘടനയുടെ മരവിപ്പിച്ചിരുന്ന ബാങ്ക് അക്കൗണ്ടുകള്&#x200d; തുറന്നു നല്&#x200d;കും.</p>
<p>ഗവണ്&#x200d;മെന്റ് ഇതര ഭീകരതാ നിരീക്ഷണ സംവിധാനമായ വേള്&#x200d;ഡ് ചെക്ക് ഡേറ്റാബേസിലാണ്, ഭീകര സംഘടന എന്ന പേരില്&#x200d; പി.എസ്.സിയെ അടയാളപ്പെടുത്തിയിരുന്നത്. വേള്&#x200d;ഡ് ചെക്ക് ഡേറ്റാബേസിന്റെ നിരീക്ഷണം അടിസ്ഥാനമാക്കിയാണ് ആഗോള സാമ്പത്തിക സംവിധാനങ്ങള്&#x200d; ഇടപാടുകള്&#x200d; നിശ്ചയിക്കുന്നത്. ഫലസ്തീന്&#x200d; ഐക്യദാര്&#x200d;ഢ്യ സംഘടനയുടെയും ചെയര്&#x200d;മാന്&#x200d; ഹഫ് ലാന്നിങിന്റെയും സാമ്പത്തിക ഇടപാടുകള്&#x200d; മരവിപ്പിച്ചിരുന്നു.</p>
<p>സമാധാനപരമായി പ്രവര്&#x200d;ത്തിക്കുന്ന പി.എസ്.സിക്കെതിരായ നീക്കത്തിനെതിരെ ബ്രിട്ടനിലും പുറത്തും ശക്തമായ എതിര്&#x200d;പ്പുകളാണ് നേരിടേണ്ടി വന്നത്. നിയമ പോരാട്ടത്തിലൂടെ, തങ്ങള്&#x200d;ക്കെതിരായ നീക്കം ചെറുക്കാന്&#x200d; അവര്&#x200d;ക്കു കഴിഞ്ഞു. പി.എസ്.സിയുടെ ഭീകരതാ ബന്ധത്തിന് തെളിവുകളൊന്നും ഹാജരാക്കാന്&#x200d; വേള്&#x200d;ഡ് ചെക്കിന് കഴിഞ്ഞില്ല. ഇതേതുടര്&#x200d;ന്ന് വേള്&#x200d;ഡ് ചെക്ക് അധികൃതര്&#x200d; മാപ്പുപറഞ്ഞതായും ഭാവിയില്&#x200d; ഭീകരതാ പട്ടികയില്&#x200d; സംഘടനയെ ഉള്&#x200d;പ്പെടുത്തില്ലെന്ന് ഉറപ്പു നല്&#x200d;കിയതായും പി.എസ്.സിയുടെ അഭിഭാഷകര്&#x200d; വ്യക്തമാക്കി. ഇന്ത്യന്&#x200d; വംശജനായ രവി നായിക് ആണ് പി.എസ്.സിക്ക് വേണ്ടി ഹാജരായത്.</p>
<p>തങ്ങള്&#x200d;ക്കെതിരായ ദുഷ്പ്രചരണത്തിനു പിന്നില്&#x200d; ഇസ്രാഈല്&#x200d; ആണെന്നും ബ്രിട്ടീഷ് ഗവണ്&#x200d;മെന്റ് അടക്കമുള്ളവര്&#x200d; ഇക്കാര്യം ശ്രദ്ധിക്കണമെന്നും ഹഫ് ലാന്നിങ് പറഞ്ഞു: &#8216;പി.എസ്.സിയെയും അതിലെ അംഗങ്ങളെയും പറ്റി അടിസ്ഥാനമില്ലാത്ത ദുരാരോപണങ്ങള്&#x200d; ഉന്നയിക്കുന്ന ഗവണ്&#x200d;മെന്റും അവരുടെ അനുയായികളും പുതിയ സംഭവ വികാസങ്ങള്&#x200d; കാണുമെന്ന് ഞാന്&#x200d; കരുതുന്നു. ഇസ്രാഈലില്&#x200d; നിന്ന് എന്നെ നാടുകടത്തിയതിനു പിന്നാലെ എനിക്കെതിരെയും സംഘടനക്കെതിരെയും ആരംഭിച്ച കുപ്രചരണങ്ങള്&#x200d; നിര്&#x200d;ത്താനും കള്ളങ്ങള്&#x200d; അച്ചടിക്കാതിരിക്കാനും മാധ്യമങ്ങള്&#x200d; ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.&#8217; അദ്ദേഹം പറഞ്ഞു.</p>
<p>അമേരിക്ക ആസ്ഥാനമായുള്ള ചില വലതുപക്ഷ സംഘടനകളുടെ പ്രചരണത്തെ തുടര്&#x200d;ന്നാണ് പി.എസ്.സിയെ ഭീകര പട്ടികയില്&#x200d; ഉള്&#x200d;പ്പെടുത്തിയത് എന്നാണ് സൂചന. എന്നാല്&#x200d;, ഇവരുടെ ഭീകരതാ ബന്ധം തെളിയിക്കുന്ന രേഖകളൊന്നും വേള്&#x200d;ഡ് ചെക്കിന്റെ കൈവശം ഉണ്ടായിരുന്നില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/britains-largest-pro-palestine-group-taken-of-terror-list.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫലസ്തീനികളുടെ പോരാട്ടത്തെ പിന്തുണക്കുന്ന ജൂതസംഘടനയുടെ അക്കൗണ്ട് ജര്‍മനിയിലെ ബാങ്ക് റദ്ദാക്കി</title>
		<link>https://www.chandrikadaily.com/german-bank-closes-jvjp-account-for-supporting-bds.html</link>
					<comments>https://www.chandrikadaily.com/german-bank-closes-jvjp-account-for-supporting-bds.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 12 Dec 2016 03:33:24 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[bank]]></category>
		<category><![CDATA[bds]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[palestine]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=12672</guid>

					<description><![CDATA[കൊളോണ്‍: ഫലസ്തീനികളുടെ അതിജീവന പോരാട്ടത്തെ പിന്തുണച്ച ജൂത സംഘടനയുടെ അക്കൗണ്ട് ജര്‍മനിയിലെ ബാങ്ക് റദ്ദാക്കി. &#8216;ജൂയിഷ് വോയിസ് ഫോര്‍ ജസ്റ്റ് പീസ്&#8217; (ജെ.വി.ജെ.പി) സംഘടനയുടെ അക്കൗണ്ടാണ് കൊളോണിലെ ബാങ്ക് ഫോര്‍ സോഷ്യല്‍ എക്കണോമി പൂട്ടിയത്. ഫലസ്തീനികള്‍ക്കു നേരെ അക്രമം നടത്തുന്ന ഇസ്രാഈലിനെ ബഹിഷ്‌കരിക്കാനും തുറന്നുകാട്ടാനും ഉപരോധിക്കാനും ആവശ്യപ്പെടുന്ന &#8216;ബി.ഡി.എസ്&#8217; പ്രസ്ഥാനത്തെ പിന്തുണച്ചതാണ് ഈ നീക്കത്തിനു കാരണമെന്ന് ബാങ്ക് വ്യക്തമാക്കി. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഇതാദ്യമായാണ് ജര്‍മനിയില്‍ ഒരു ജൂത സംഘടനയുടെ അക്കൗണ്ട് പൂട്ടുന്നത്. ഫലസ്തീനികള്‍ക്കു നേരെ [&#8230;]]]></description>
										<content:encoded><![CDATA[<p>കൊളോണ്&#x200d;: ഫലസ്തീനികളുടെ അതിജീവന പോരാട്ടത്തെ പിന്തുണച്ച ജൂത സംഘടനയുടെ അക്കൗണ്ട് ജര്&#x200d;മനിയിലെ ബാങ്ക് റദ്ദാക്കി. &#8216;ജൂയിഷ് വോയിസ് ഫോര്&#x200d; ജസ്റ്റ് പീസ്&#8217; (ജെ.വി.ജെ.പി) സംഘടനയുടെ അക്കൗണ്ടാണ് കൊളോണിലെ ബാങ്ക് ഫോര്&#x200d; സോഷ്യല്&#x200d; എക്കണോമി പൂട്ടിയത്.</p>
<p>ഫലസ്തീനികള്&#x200d;ക്കു നേരെ അക്രമം നടത്തുന്ന ഇസ്രാഈലിനെ ബഹിഷ്‌കരിക്കാനും തുറന്നുകാട്ടാനും ഉപരോധിക്കാനും ആവശ്യപ്പെടുന്ന &#8216;ബി.ഡി.എസ്&#8217; പ്രസ്ഥാനത്തെ പിന്തുണച്ചതാണ് ഈ നീക്കത്തിനു കാരണമെന്ന് ബാങ്ക് വ്യക്തമാക്കി. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഇതാദ്യമായാണ് ജര്&#x200d;മനിയില്&#x200d; ഒരു ജൂത സംഘടനയുടെ അക്കൗണ്ട് പൂട്ടുന്നത്.</p>
<p><img loading="lazy" class="size-medium wp-image-12673 alignleft" src="https://www.chandrikadaily.com/wp-content/uploads/2016/12/jewish-logo-300x114.png" alt="jewish-logo" width="300" height="114" srcset="https://www.chandrikadaily.com/wp-content/uploads/2016/12/jewish-logo-300x114.png 300w, https://www.chandrikadaily.com/wp-content/uploads/2016/12/jewish-logo.png 523w" sizes="(max-width: 300px) 100vw, 300px" /></p>
<p>ഫലസ്തീനികള്&#x200d;ക്കു നേരെ കടുത്ത മനുഷ്യാവകാശ ലംഘനം നടത്തുന്ന ഇസ്രാഈലിനെതിരെ ആഗോള തലത്തില്&#x200d; പ്രതികരിക്കുന്ന പ്രസ്ഥാനമാണ് ബി.ഡി.എസ്. മനുഷ്യാവകാശ പ്രവര്&#x200d;ത്തകരും അക്കാദമീഷ്യന്മാരുമടക്കം നിരവധി പേര്&#x200d; ഇതില്&#x200d; സജീവ പങ്കാളികളാണ്. സമാധാനപരമായ പ്രതിഷേധങ്ങളും പ്രചരണങ്ങളുമാണ് ബി.ഡി.എസ് നടത്താറുള്ളത്.</p>
<p>സമാധാന പ്രിയരായ ജൂതമത വിശ്വാസികളുടെ സംഘടനയായ ജെ.വി.ജെ.പിക്ക് അമേരിക്കയടക്കം നിരവധി രാജ്യങ്ങളില്&#x200d; ശാഖകളുണ്ട്. ജൂതമതത്തിന്റെ പേരിലുള്ള ഇസ്രാഈല്&#x200d; അതിക്രമങ്ങളെ ഇവര്&#x200d; തുറന്നെതിര്&#x200d;ക്കുന്നുണ്ട്. രണ്ട് വര്&#x200d;ഷത്തിലധികമായി ജര്&#x200d;മനിയില്&#x200d; ജെ.വി.ജെ.പി നടത്തിവരുന്ന സമാധാനപരമായ പ്രതികരണങ്ങള്&#x200d;ക്കെതിരെ ജറൂസലം പോസ്റ്റ് പത്രം വ്യാപക പ്രചരണമാണ് അഴിച്ചുവിട്ടിരുന്നത്. ജെ.വി.ജെ.പി ഹമാസ് അനുകൂല സംഘടനയാണെന്നും ജൂതവിരോധികളാണെന്നും ജറൂസലം പോസ്റ്റ് ലേഖകന്&#x200d; ബെന്&#x200d;യാമിന്&#x200d; വീന്&#x200d;താല്&#x200d; തുടര്&#x200d;ച്ചയായി ആരോപിച്ചിരുന്നു. എന്നാല്&#x200d; ആരോപണത്തിന് തക്ക തെളിവുകള്&#x200d; നിരത്താന്&#x200d; വീന്&#x200d;താലിന് കഴിഞ്ഞിരുന്നില്ല. ബി.ഡി.എസ് പ്രസ്ഥാനത്തിന് യൂറോപ്യന്&#x200d; യൂണിയനില്&#x200d; വിലക്കില്ലെന്ന് ഇ.യു വിദേശകാര്യ വക്താവ് ഫെഡറിക്ക മോഗറിനി വ്യക്തമാക്കിയിരുന്നു.</p>
<p>ബഹിഷ്‌കരണ പ്രസ്ഥാനം ഇസ്രാഈല്&#x200d; രാജ്യത്തെ തകര്&#x200d;ക്കാന്&#x200d; ഉതകുന്നതാണെന്നും അതില്&#x200d; പങ്കാളികളായതു കൊണ്ടാണ് അക്കൗണ്ട് പൂട്ടുന്നതും ജെ.വി.ജെ.പിക്ക് നല്&#x200d;കിയ വിശദീകരണത്തില്&#x200d; ബാങ്ക് വ്യക്തമാക്കുന്നു. സംഘടനക്ക് തങ്ങളുടെ നിലപാട് വിശദീകരിക്കാന്&#x200d; അവസരം നല്&#x200d;കാതെയായിരുന്നു അക്കൗണ്ട് പൂട്ടല്&#x200d; നടപടി.</p>
<p>പാക്‌സ് ക്രിസ്തി, ആണവ യുദ്ധത്തിനെതിരായ അന്താരാഷ്ട്ര ഫിസിഷ്യന്മാരുടെ സംഘടന, അന്താരാഷ്ട്ര മനുഷ്യാവകാശ ലീഗ് തുടങ്ങിയ സംഘടനകള്&#x200d; ബാങ്കിന്റെ നടപടിക്കെതിരെ രംഗത്തു വന്നിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/german-bank-closes-jvjp-account-for-supporting-bds.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
