<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>beef ban &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/beef-ban/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 18 Aug 2019 04:00:25 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>beef ban &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ബീഫ് വിറ്റതിന് ഡല്&#x200d;ഹിയില്&#x200d; മലയാളിയുടെ  ഹോട്ടല്&#x200d; അടപ്പിച്ചു</title>
		<link>https://www.chandrikadaily.com/malayalee-hotel-in-gurgaon-has-been-closed-beef-issue.html</link>
					<comments>https://www.chandrikadaily.com/malayalee-hotel-in-gurgaon-has-been-closed-beef-issue.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 18 Aug 2019 03:54:25 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Beef Attack]]></category>
		<category><![CDATA[beef ban]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=136347</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ബീഫ് വിറ്റതിന്റെ പേരില്&#x200d; ഡല്&#x200d;ഹി ഗുഡ്ഗാവില്&#x200d; മലയാളിയുടെ ഹോട്ടല്&#x200d; അടപ്പിച്ചതായി പരാതി. രണ്ടാഴ്ച്ച മുമ്പാണ് സംഭവം. പെരിന്തല്&#x200d;മണ്ണ സ്വദേശി മുഹമ്മദ് അലിയുടെ ഹോട്ടലാണ് അടപ്പിച്ചത്. 2004 മുതല്&#x200d; ഡല്&#x200d;ഹിയില്&#x200d; ഹോട്ടല്&#x200d; വ്യവസായരംഗത്തുള്ളയാളാണ് ഇദ്ദേഹം. ഒരു വര്&#x200d;ഷം മുമ്പാണ് ഗുരുഗ്രാമിലെ ഗോള്&#x200d;ഫ് കോഴ്‌സ് റോഡില്&#x200d; കേരള വിഭവങ്ങള്&#x200d; ഉള്&#x200d;പ്പെടുത്തി ഇദ്ദേഹം ഹോട്ടല്&#x200d; തുടങ്ങിയത്. ഒരു സംഘം ആളുകള്&#x200d; എത്തുകയും എത്രയും വേഗം ഹോട്ടല്&#x200d; അടക്കണമെന്നാവശ്യപ്പെടുകയായിരുന്നു. കെട്ടിട ഉടമയും മുറി ഒഴിയണമെന്ന് ആവശ്യപ്പെട്ടു. തുടര്&#x200d;ന്നാണ് കടയടച്ചത്. ഡല്&#x200d;ഹിയിലെ ഗാസിര്&#x200d;പുര്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>ന്യൂഡല്&#x200d;ഹി: ബീഫ് വിറ്റതിന്റെ പേരില്&#x200d; ഡല്&#x200d;ഹി ഗുഡ്ഗാവില്&#x200d; മലയാളിയുടെ ഹോട്ടല്&#x200d; അടപ്പിച്ചതായി പരാതി. രണ്ടാഴ്ച്ച മുമ്പാണ് സംഭവം. പെരിന്തല്&#x200d;മണ്ണ സ്വദേശി മുഹമ്മദ് അലിയുടെ ഹോട്ടലാണ് അടപ്പിച്ചത്. 2004 മുതല്&#x200d; ഡല്&#x200d;ഹിയില്&#x200d; ഹോട്ടല്&#x200d; വ്യവസായരംഗത്തുള്ളയാളാണ് ഇദ്ദേഹം.<br> ഒരു വര്&#x200d;ഷം മുമ്പാണ് ഗുരുഗ്രാമിലെ ഗോള്&#x200d;ഫ് കോഴ്‌സ് റോഡില്&#x200d; കേരള വിഭവങ്ങള്&#x200d; ഉള്&#x200d;പ്പെടുത്തി ഇദ്ദേഹം ഹോട്ടല്&#x200d; തുടങ്ങിയത്.  <br> ഒരു സംഘം ആളുകള്&#x200d; എത്തുകയും എത്രയും വേഗം ഹോട്ടല്&#x200d; അടക്കണമെന്നാവശ്യപ്പെടുകയായിരുന്നു. കെട്ടിട ഉടമയും മുറി ഒഴിയണമെന്ന് ആവശ്യപ്പെട്ടു. തുടര്&#x200d;ന്നാണ് കടയടച്ചത്.</p>



<div class="wp-block-image"><figure class="alignleft is-resized"><img loading="lazy" src="https://www.chandrikadaily.com/wp-content/uploads/2019/08/image-9.jpg" alt="" class="wp-image-136352" width="196" height="237"/><figcaption>മുഹമ്മദലി</figcaption></figure></div>



<p>ഡല്&#x200d;ഹിയിലെ ഗാസിര്&#x200d;പുര്&#x200d; മാര്&#x200d;ക്കറ്റിലെ സര്&#x200d;ക്കാര്&#x200d; അംഗീകൃത അറവ് ശാലയില്&#x200d; നിന്നാണ് ഇറച്ചി വാങ്ങുന്നതെന്ന് മുഹമ്മദലി പറഞ്ഞു. എല്ലാ അനുമതികളും ഹോട്ടല്&#x200d; നടത്തിപ്പിന് വേണ്ടി വാങ്ങിയിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.<br> സൗത്ത് ഡല്&#x200d;ഹിയിലുള്ള മുഹമ്മദലിയുടെ മറ്റൊരു ഹോട്ടലിനും സമാനമായ ഭീഷണി ഉയര്&#x200d;ന്നിരുന്നു. തുടര്&#x200d;ന്ന് ബീഫ് വിഭവങ്ങള്&#x200d; മെനുവില്&#x200d; നിന്ന് ഒഴിവാക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/malayalee-hotel-in-gurgaon-has-been-closed-beef-issue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബീഫ് കൊല: ബി.ജെ.പി നേതാവുള്&#x200d;പ്പെടെ 11 പേര്&#x200d;ക്ക് ജീവപര്യന്തം</title>
		<link>https://www.chandrikadaily.com/cow-slaughter-murder-11-punishable-news.html</link>
					<comments>https://www.chandrikadaily.com/cow-slaughter-murder-11-punishable-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 21 Mar 2018 11:49:49 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Aleemudheen Case]]></category>
		<category><![CDATA[Beef Attack]]></category>
		<category><![CDATA[beef ban]]></category>
		<category><![CDATA[Beef Killing]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=76074</guid>

					<description><![CDATA[ഝാര്&#x200d;ഖണ്ഡ്: ബീഫ് കൈവശം വെച്ചെന്നാരോപിച്ച് രാംഗഢില്&#x200d; അലുമുദ്ദീനെ കൊന്ന കേസില്&#x200d; ബി.ജെ.പി പ്രാദേശിക നേതാക്കളടക്കം 11പേര്&#x200d;ക്ക് ജീവപര്യന്തം. രാംഗഢ് കോടതിയാണ് ബി.ജെ.പി പ്രാദേശിക നേതാവ് നിത്യാനന്ദ് മഹാതോ അടക്കമുള്ളവര്&#x200d;ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കേസില്&#x200d; പ്രതികളായ 11 പേരില്&#x200d; മൂന്ന് പേര്&#x200d;ക്കെതിരെ ഗൂഢാലോചന കുറ്റം സംശയാതീതമായി തെളിയുകയായിരുന്നു. കഴിഞ്ഞ ജൂണ്&#x200d; 29-നാണ് രാംഗഢില്&#x200d; അലിമുദ്ദീനെ ബീഫ് കൈവശം വെച്ചെന്നാരോപിച്ച് ഗോസംരക്ഷകര്&#x200d; തല്ലിക്കൊന്നത്. 200 കിലോ ഇറച്ചിയുമായി വാനില്&#x200d; പോകുന്നതിനിടെയായിരുന്നു ആക്രമണം. വാന്&#x200d; തീവെച്ച ഗോസംരക്ഷകര്&#x200d; അലിമുദ്ദീനെ മര്&#x200d;ദ്ദിച്ചവശനാക്കി. [&#8230;]]]></description>
										<content:encoded><![CDATA[<p>ഝാര്&#x200d;ഖണ്ഡ്: ബീഫ് കൈവശം വെച്ചെന്നാരോപിച്ച് രാംഗഢില്&#x200d; അലുമുദ്ദീനെ കൊന്ന കേസില്&#x200d; ബി.ജെ.പി പ്രാദേശിക നേതാക്കളടക്കം 11പേര്&#x200d;ക്ക് ജീവപര്യന്തം. രാംഗഢ് കോടതിയാണ് ബി.ജെ.പി പ്രാദേശിക നേതാവ് നിത്യാനന്ദ് മഹാതോ അടക്കമുള്ളവര്&#x200d;ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കേസില്&#x200d; പ്രതികളായ 11 പേരില്&#x200d; മൂന്ന് പേര്&#x200d;ക്കെതിരെ ഗൂഢാലോചന കുറ്റം സംശയാതീതമായി തെളിയുകയായിരുന്നു.</p>
<p>കഴിഞ്ഞ ജൂണ്&#x200d; 29-നാണ് രാംഗഢില്&#x200d; അലിമുദ്ദീനെ ബീഫ് കൈവശം വെച്ചെന്നാരോപിച്ച് ഗോസംരക്ഷകര്&#x200d; തല്ലിക്കൊന്നത്. 200 കിലോ ഇറച്ചിയുമായി വാനില്&#x200d; പോകുന്നതിനിടെയായിരുന്നു ആക്രമണം. വാന്&#x200d; തീവെച്ച ഗോസംരക്ഷകര്&#x200d; അലിമുദ്ദീനെ മര്&#x200d;ദ്ദിച്ചവശനാക്കി. പൊലീസ് എത്തി അലീമുദ്ദീനെ ആസ്പത്രിയില്&#x200d; എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാജ്യത്ത് ആദ്യമായാണ് ബീഫ് കൊലയില്&#x200d; ശിക്ഷ വിധിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cow-slaughter-murder-11-punishable-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബീഫ് കഴിച്ചോളു, പക്ഷെ ഫെസ്റ്റിവല്&#x200d; എന്തിനെന്ന്  ഉപരാഷ്ട്രപതി</title>
		<link>https://www.chandrikadaily.com/vice-president-m-venkaiah-naidu-eat-beef-but-why-celebrate-it.html</link>
					<comments>https://www.chandrikadaily.com/vice-president-m-venkaiah-naidu-eat-beef-but-why-celebrate-it.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 20 Feb 2018 07:59:32 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Beef Attack]]></category>
		<category><![CDATA[beef ban]]></category>
		<category><![CDATA[beef fest]]></category>
		<category><![CDATA[vengayya naidu]]></category>
		<category><![CDATA[vice president]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=70901</guid>

					<description><![CDATA[മുംബൈ: ബീഫ് നിരോധന വിഷയത്തില്&#x200d; നിലപാട് വ്യക്തമാക്കി ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു. നിങ്ങള്&#x200d;ക്ക് വേണമെങ്കില്&#x200d; ബീഫ് കഴിക്കാം, എന്നാല്&#x200d; ബീഫ് ഫെസ്റ്റിവല്&#x200d; നടത്തുന്നതെന്തിന്? മുംബൈയില്&#x200d; ആര്&#x200d;.എ.പൊഡാര്&#x200d; കോളജിന്റെ വജ്രജൂബിലി ആഘോഷച്ചടങ്ങില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുംബന സമരവും ഇതുപോലെയാണ്. ചുംബിക്കണമെങ്കില്&#x200d; ആഘോഷമോ മറ്റുള്ളവരുടെ അനുവാദമോ ആവശ്യമില്ല അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വര്&#x200d;ഷം ജൂലൈയില്&#x200d; മദ്രാസ് ഐഐടിയിലെ വിദ്യാര്&#x200d;ത്ഥികള്&#x200d; ക്യാംപസിനകത്ത് ബീഫ്‌നിരോധനത്തിനോടുള്ള പ്രതിഷേധമായി ബീഫ് ഫെസ്റ്റിവല്&#x200d; നടത്തിയിരുന്നു. ബീഫ് വിഷയത്തില്&#x200d;, ഭക്ഷണം കഴിക്കുന്നത് വ്യക്തികളുടെ സ്വാതന്ത്ര്യമാണെന്ന് വെങ്കയ്യ നായിഡു മുന്&#x200d;പും [&#8230;]]]></description>
										<content:encoded><![CDATA[<p>മുംബൈ: ബീഫ് നിരോധന വിഷയത്തില്&#x200d; നിലപാട് വ്യക്തമാക്കി ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു. നിങ്ങള്&#x200d;ക്ക് വേണമെങ്കില്&#x200d; ബീഫ് കഴിക്കാം, എന്നാല്&#x200d; ബീഫ് ഫെസ്റ്റിവല്&#x200d; നടത്തുന്നതെന്തിന്? മുംബൈയില്&#x200d; ആര്&#x200d;.എ.പൊഡാര്&#x200d; കോളജിന്റെ വജ്രജൂബിലി ആഘോഷച്ചടങ്ങില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുംബന സമരവും ഇതുപോലെയാണ്.<br />
ചുംബിക്കണമെങ്കില്&#x200d; ആഘോഷമോ മറ്റുള്ളവരുടെ അനുവാദമോ ആവശ്യമില്ല അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വര്&#x200d;ഷം ജൂലൈയില്&#x200d; മദ്രാസ് ഐഐടിയിലെ വിദ്യാര്&#x200d;ത്ഥികള്&#x200d; ക്യാംപസിനകത്ത് ബീഫ്‌നിരോധനത്തിനോടുള്ള പ്രതിഷേധമായി ബീഫ് ഫെസ്റ്റിവല്&#x200d; നടത്തിയിരുന്നു. ബീഫ് വിഷയത്തില്&#x200d;, ഭക്ഷണം കഴിക്കുന്നത് വ്യക്തികളുടെ സ്വാതന്ത്ര്യമാണെന്ന് വെങ്കയ്യ നായിഡു മുന്&#x200d;പും വ്യക്തമാക്കിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vice-president-m-venkaiah-naidu-eat-beef-but-why-celebrate-it.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാമനും സീതയും പശുവിറച്ചികഴിച്ചിരുന്നു: ഹിന്ദു മഠാധിപതി</title>
		<link>https://www.chandrikadaily.com/rama-seetha-ate-beef-said-seer.html</link>
					<comments>https://www.chandrikadaily.com/rama-seetha-ate-beef-said-seer.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 24 Jan 2018 15:31:35 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[beef]]></category>
		<category><![CDATA[Beef Attack]]></category>
		<category><![CDATA[beef ban]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[RSS]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=66656</guid>

					<description><![CDATA[&#160; ബെല്ലാരി: രാമനും സീതയും പശുവിറച്ചി കഴിച്ചിരുന്നുവെന്ന് ബെല്ലാരിയിലെ നിഡുമമിതി മുത്ത് (മഠാധിപതി) വീരഭദ്ര ചെന്നമല്ല സ്വാമി. വേദ കാലത്തും പശുവിറച്ചി ആളുകള്&#x200d; ഭക്ഷിച്ചിരുന്നു. വാല്&#x200d;മീകിയുടെ രാമായണത്തില്&#x200d; ഇതിന് തെളിവുകള്&#x200d; കാണാമെന്നും ചെന്നമല്ല സ്വാമി പറഞ്ഞു. പശുവിറച്ചിയുടെ പേരില്&#x200d; ബി.ജെ.പിയും സംഘ്പരിവാറും രാജ്യമാകെ സംഘര്&#x200d;ഷത്തിന് വിത്തു പാകുകയും ആളുകളെ വീട്ടില്&#x200d; കയറി തല്ലിക്കൊല്ലുകയും ചെയ്യുന്നതിനിടെയാണ് ഹിന്ദു മഠാധിപതിയുടെ വെളിപ്പെടുത്തല്&#x200d;. &#160; Rama, Seetha ate beef: seer https://t.co/TGuMCJvWqP &#8212; Shemin (@shemin_joy) January 24, 2018 [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ബെല്ലാരി: രാമനും സീതയും പശുവിറച്ചി കഴിച്ചിരുന്നുവെന്ന് ബെല്ലാരിയിലെ നിഡുമമിതി മുത്ത് (മഠാധിപതി) വീരഭദ്ര ചെന്നമല്ല സ്വാമി. വേദ കാലത്തും പശുവിറച്ചി ആളുകള്&#x200d; ഭക്ഷിച്ചിരുന്നു. വാല്&#x200d;മീകിയുടെ രാമായണത്തില്&#x200d; ഇതിന് തെളിവുകള്&#x200d; കാണാമെന്നും ചെന്നമല്ല സ്വാമി പറഞ്ഞു. പശുവിറച്ചിയുടെ പേരില്&#x200d; ബി.ജെ.പിയും സംഘ്പരിവാറും രാജ്യമാകെ സംഘര്&#x200d;ഷത്തിന് വിത്തു പാകുകയും ആളുകളെ വീട്ടില്&#x200d; കയറി തല്ലിക്കൊല്ലുകയും ചെയ്യുന്നതിനിടെയാണ് ഹിന്ദു മഠാധിപതിയുടെ വെളിപ്പെടുത്തല്&#x200d;.</p>
<p>&nbsp;</p>
<blockquote class="twitter-tweet" data-lang="en">
<p lang="en" dir="ltr">Rama, Seetha ate beef: seer <a href="https://t.co/TGuMCJvWqP">https://t.co/TGuMCJvWqP</a></p>
<p>&mdash; Shemin (@shemin_joy) <a href="https://twitter.com/shemin_joy/status/956172038443474945?ref_src=twsrc%5Etfw">January 24, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ഹൈന്ദവ മത ഗ്രന്ഥങ്ങളിലെ ഇത്തരം ഭാഗങ്ങള്&#x200d; മറച്ചുപിടിച്ച് ആര്&#x200d;.എസ്.എസും ബി.ജെ.പിയും രാജ്യത്ത് സാംസ്‌കാരിക അധീശത്വം സ്ഥാപിച്ചെടുക്കാനാണ് ശ്രമിക്കുന്നതെന്ന് ചെന്നമല്ല സ്വാമി കുറ്റപ്പെടുത്തി. ഇത് ജനാധിപത്യമല്ല. എല്ലാ ഹിന്ദുക്കളും ഒന്നാണെന്നാണ് സംഘ്പരിവാര്&#x200d; അവകാശപ്പെടുന്നത്. അതേ ഹിന്ദുക്കള്&#x200d; തന്നെയാണ് ഒരുവിഭാഗം ജനങ്ങളെ തൊട്ടുകൂടാത്തവരായി അയിത്തം കല്&#x200d;പ്പിച്ച് മാറ്റിനിര്&#x200d;ത്തുന്നതെന്നും ചെന്നമല്ല സ്വാമി ആരോപിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rama-seetha-ate-beef-said-seer.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉത്തര്&#x200d;പ്രദേശില്&#x200d; കശാപ്പ് ആരോപിച്ച് കൗമാരക്കാരികളെ ജയിലിലടച്ചു</title>
		<link>https://www.chandrikadaily.com/two-minor-girls-sent-to-jail-for-cow-slaughter-in-muzaffarnagar.html</link>
					<comments>https://www.chandrikadaily.com/two-minor-girls-sent-to-jail-for-cow-slaughter-in-muzaffarnagar.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 31 Dec 2017 16:31:38 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[beef ban]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=62353</guid>

					<description><![CDATA[ലക്‌നോ: പശുവിനെ കശാപ്പ് ചെയ്‌തെന്നാരോപിച്ച് ഉത്തര്&#x200d;പ്രദേശില്&#x200d; സ്ത്രീകളടക്കം ഒമ്പത് പേരെ ജയിലിലടച്ചു. മുസഫര്&#x200d;നഗര്&#x200d; ജില്ലയിലെ ഖതൗലിയില്&#x200d; സംഭവം. 12, 16 വയസുള്ള പെണ്&#x200d;കുട്ടികളും നാല് സ്ത്രീകളും അറസ്റ്റിലായവരില്&#x200d;പെടും. കോടതിയില്&#x200d; ഹാജരാക്കിയ ശേഷം പെണ്&#x200d;കുട്ടികളെ ജുവൈനല്&#x200d; ഹോമിലേക്കും മറ്റുള്ളവരെ ജയിലിലേക്കും അയച്ചു. വെള്ളിയാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഘത്തില്&#x200d; നിന്ന് 10 കിലോ പശു ഇറച്ചിയും കശാപ്പ് ചെയ്യാന്&#x200d; ഉപയോഗിച്ച ആയുധങ്ങളും പിടിച്ചെടുത്തതായി പൊലീസ് അവകാശപ്പെട്ടു. സംഭവ സ്ഥലത്തു നിന്ന് നാലുപേര്&#x200d; ഓടി രക്ഷപ്പെട്ടതായും നസീമുദ്ദീന്&#x200d; എന്നയാളാണ് മുഖ്യപ്രതിയെന്നും [&#8230;]]]></description>
										<content:encoded><![CDATA[<p>ലക്‌നോ: പശുവിനെ കശാപ്പ് ചെയ്‌തെന്നാരോപിച്ച് ഉത്തര്&#x200d;പ്രദേശില്&#x200d; സ്ത്രീകളടക്കം ഒമ്പത് പേരെ ജയിലിലടച്ചു. മുസഫര്&#x200d;നഗര്&#x200d; ജില്ലയിലെ ഖതൗലിയില്&#x200d; സംഭവം. 12, 16 വയസുള്ള പെണ്&#x200d;കുട്ടികളും നാല് സ്ത്രീകളും അറസ്റ്റിലായവരില്&#x200d;പെടും.</p>
<p>കോടതിയില്&#x200d; ഹാജരാക്കിയ ശേഷം പെണ്&#x200d;കുട്ടികളെ ജുവൈനല്&#x200d; ഹോമിലേക്കും മറ്റുള്ളവരെ ജയിലിലേക്കും അയച്ചു. വെള്ളിയാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഘത്തില്&#x200d; നിന്ന് 10 കിലോ പശു ഇറച്ചിയും കശാപ്പ് ചെയ്യാന്&#x200d; ഉപയോഗിച്ച ആയുധങ്ങളും പിടിച്ചെടുത്തതായി പൊലീസ് അവകാശപ്പെട്ടു. സംഭവ സ്ഥലത്തു നിന്ന് നാലുപേര്&#x200d; ഓടി രക്ഷപ്പെട്ടതായും നസീമുദ്ദീന്&#x200d; എന്നയാളാണ് മുഖ്യപ്രതിയെന്നും പൊലീസ് അറിയിച്ചു. നസീമുദ്ദീന്റെ ഭാര്യയും മക്കളും ബന്ധുക്കളുമാണ് പിടിയിലായത്. എന്നാല്&#x200d; പെണ്&#x200d;കുട്ടികളെയും അമ്മയേയും വീട്ടില്&#x200d; നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികള്&#x200d; രംഗത്തെത്തി.</p>
<p>പൊലീസ് നടപടിയില്&#x200d; ദുരൂഹതയുണ്ടെന്നും ബി.ജെ.പി സര്&#x200d;ക്കാര്&#x200d; അധികാരത്തിലേറിയതുമുതല്&#x200d; ന്യൂനപക്ഷങ്ങളെ അകാരണമായി വേട്ടയാടുകയാണെന്നും ഓള്&#x200d; ഇന്ത്യ മജ്‌ലിസ് ഇത്തിഹാദുല്&#x200d; മുസ്‌ലിമീന്&#x200d; നേതാവ് ശദാബ് അഹമ്മദ് പ്രതികരിച്ചു. സംഭവം വിവാദമായതോടെ അന്വേഷണത്തിന് എസ്.എസ്.പി അജയ് സഹദേവ് ഉത്തരവിട്ടു. എന്നാല്&#x200d; സ്ത്രീകളെ സംഭവ സ്ഥലത്തു നിന്നാണ് അറസ്റ്റ് ചെയ്തതെന്നും നസിമുദ്ദീനെതിരെ മുമ്പും ഇത്തരം കേസുകള്&#x200d; രജിസ്റ്റര്&#x200d; ചെയ്തിട്ടുണ്ടെന്നും സ്റ്റേഷന്&#x200d; ഓഫീസര്&#x200d; അംബിക പ്രസാദ് ഭരദ്വാജ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/two-minor-girls-sent-to-jail-for-cow-slaughter-in-muzaffarnagar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പശുവിന്റെ പേരില്‍ മനുഷ്യരെ കൊല്ലുന്നത് ഭീകരവാദം; കമല്‍ഹാസന് പിന്തുണയുമായി പ്രകാശ് രാജ്</title>
		<link>https://www.chandrikadaily.com/prakash-backs-kamal-hassan-new-2.html</link>
					<comments>https://www.chandrikadaily.com/prakash-backs-kamal-hassan-new-2.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 03 Nov 2017 11:52:20 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[actor kamal hassan]]></category>
		<category><![CDATA[Beef Attack]]></category>
		<category><![CDATA[beef ban]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[hindu terrorism]]></category>
		<category><![CDATA[kamal hassan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=51684</guid>

					<description><![CDATA[ചെന്നൈ : തമിഴ് നടന്‍ കമല്‍ ഹാസന് പിന്തുണയുമായി നടനും സംവിധായകനുമായി പ്രകാശ് രാജ് രംഗത്ത്. പശുവിന്റെയും മതത്തിന്റെയും പേരില്‍ മനുഷ്യരെ കൊല്ലുന്നത് ഭീകരവാദ അല്ലേ എന്ന ചോദ്യവുമായാണ് ദേശീയ അവാര്‍ഡ് ജേതാവ് പ്രകാശ് രാജ് കമല്‍ ഹസാന് പിന്തുണമായി രംഗത്തെത്തിയത്. സദാചര പൊലീസിങിന്റെ പേരില്‍ ആളുകളെ അധിക്ഷേപിക്കുന്നതും, പശുവിന്റെ പേരില്‍ മനുഷ്യരെ കൊല്ലുന്നതും, തെറ്റുകള്‍ ചൂണ്ടി കാണിക്കുന്നവരെ അക്രമിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്നത് ഭീകാരവാദമല്ലെങ്കില്‍ പിന്നെ എന്താണ് ഭീകരവാദം എന്ന് പ്രകാശ് രാജ് ട്വീറ്റിലൂടെ പരിഹസിച്ചു. കഴിഞ്ഞ [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ : തമിഴ് നടന്&#x200d; കമല്&#x200d; ഹാസന് പിന്തുണയുമായി നടനും സംവിധായകനുമായി പ്രകാശ് രാജ് രംഗത്ത്. പശുവിന്റെയും മതത്തിന്റെയും പേരില്&#x200d; മനുഷ്യരെ കൊല്ലുന്നത് ഭീകരവാദ അല്ലേ എന്ന ചോദ്യവുമായാണ് ദേശീയ അവാര്&#x200d;ഡ് ജേതാവ് പ്രകാശ് രാജ് കമല്&#x200d; ഹസാന് പിന്തുണമായി രംഗത്തെത്തിയത്.<br />
സദാചര പൊലീസിങിന്റെ പേരില്&#x200d; ആളുകളെ അധിക്ഷേപിക്കുന്നതും, പശുവിന്റെ പേരില്&#x200d; മനുഷ്യരെ കൊല്ലുന്നതും, തെറ്റുകള്&#x200d; ചൂണ്ടി കാണിക്കുന്നവരെ അക്രമിക്കുകയും അടിച്ചമര്&#x200d;ത്തുകയും ചെയ്യുന്നത് ഭീകാരവാദമല്ലെങ്കില്&#x200d; പിന്നെ എന്താണ് ഭീകരവാദം എന്ന് പ്രകാശ് രാജ് ട്വീറ്റിലൂടെ പരിഹസിച്ചു.</p>
<p>കഴിഞ്ഞ ദിവസം, രാജ്യത്ത് ഹിന്ദു ഭീകരവാദമുണ്ടെന്നും ഇക്കാലത്ത് അത് അക്രമങ്ങളില്&#x200d; മാത്രമാണ് ഏര്&#x200d;പ്പെടുന്നതെന്നും നടന്&#x200d; കമല്&#x200d; ഹാസന്&#x200d; ആനന്ദ വികടന പ്രതിവാര മാസികയില്&#x200d; എഴുതിയിരുന്നു. എന്നാല്&#x200d; ഈ നടപടി ബി.ജെ.പി നേതാക്കളെ ചൊടിപ്പിച്ചിരുന്നു. തുടര്&#x200d;ന്ന് കമല്&#x200d; ഹസാനെതിരെ ബി.ജെ.പി വക്താവ് എസ്.ആര്&#x200d; ശേഖര്&#x200d; അടക്കം നിരവധിപേര്&#x200d; രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രകാശ് രാജ് കമാല്&#x200d; ഹാസന് പിന്തുണയുമായി ട്വിറ്ററില്&#x200d; രംഗത്തെത്തിയത്.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">If instilling fear in the name of religion..culture..morality is not terrorizing..than what is it ..<a href="https://twitter.com/hashtag/justasking?src=hash&amp;ref_src=twsrc%5Etfw">#justasking</a> <a href="https://t.co/hs8Y3H700L">pic.twitter.com/hs8Y3H700L</a></p>
<p>— Prakash Raj (@prakashraaj) <a href="https://twitter.com/prakashraaj/status/926374181087752192?ref_src=twsrc%5Etfw">November 3, 2017</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/prakash-backs-kamal-hassan-new-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജുനൈദ് വധം: കേസ് പിന്‍വലിക്കാന്‍ ഖാപ് പഞ്ചായത്തുകളുടെ ഭീഷണി</title>
		<link>https://www.chandrikadaily.com/junaid-beef-attack-murder-case-in-hariyana-kap.html</link>
					<comments>https://www.chandrikadaily.com/junaid-beef-attack-murder-case-in-hariyana-kap.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 27 Oct 2017 17:03:37 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[beef ban]]></category>
		<category><![CDATA[Junaid Murder]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=50258</guid>

					<description><![CDATA[ന്യൂഡല്‍ഹി: ബീഫ് കഴിച്ചുവെന്നാരോപിച്ച് ട്രെയിനില്‍ വെച്ച് ഹിന്ദുത്വവാദികള്‍ കുത്തിക്കൊന്ന ഹരിയാന ബല്ലബ്ഖഡ് സ്വദേശി ഹാഫിസ് ജുനൈദിന്റെ കുടുംബത്തിനു നേരെ കേസ് പിന്‍വലിക്കാന്‍ ഖാപ് പഞ്ചായത്തുകളുടെ ഭീഷണി. ഹരിയാനയിലേയും പശ്ചിമ ഉത്തര്‍പ്രദേശിലേയും ദലിത്-സ്ത്രീവിരുദ്ധ കുറ്റകൃത്യങ്ങളെ സാധൂകരിക്കുകയും മുസ്‌ലിം വിരുദ്ധ കലാപങ്ങള്‍ക്ക് പലതവണ ആഹ്വാനം ചെയ്യുകയും ചെയ്ത ചരിത്രമുള്ള നിയമവിരുദ്ധ കോടതി സംവിധാനമാണ് ഖാപ് പഞ്ചായത്തുകള്‍. ജുനെദിന്റെ കുടുംബം താമസിക്കുന്ന പ്രദേശത്തിനു ചുറ്റുപാടും ജാട്ട് സമുദായംഗങ്ങളുടെ ശക്തി കേന്ദ്രമാണ്. അതിനാല്‍ ജാട്ട് ഖാപ് പഞ്ചായത്തുകളുടെ ഭീഷണി ഗൗരവമേറിയതായാണ് വിലയിരുത്തപ്പെടുന്നത്. ഒക്ടോബര്‍ [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ന്യൂഡല്&#x200d;ഹി: </strong>ബീഫ് കഴിച്ചുവെന്നാരോപിച്ച് ട്രെയിനില്&#x200d; വെച്ച് ഹിന്ദുത്വവാദികള്&#x200d; കുത്തിക്കൊന്ന ഹരിയാന ബല്ലബ്ഖഡ് സ്വദേശി ഹാഫിസ് ജുനൈദിന്റെ കുടുംബത്തിനു നേരെ കേസ് പിന്&#x200d;വലിക്കാന്&#x200d; ഖാപ് പഞ്ചായത്തുകളുടെ ഭീഷണി. ഹരിയാനയിലേയും പശ്ചിമ ഉത്തര്&#x200d;പ്രദേശിലേയും ദലിത്-സ്ത്രീവിരുദ്ധ കുറ്റകൃത്യങ്ങളെ സാധൂകരിക്കുകയും മുസ്‌ലിം വിരുദ്ധ കലാപങ്ങള്&#x200d;ക്ക് പലതവണ ആഹ്വാനം ചെയ്യുകയും ചെയ്ത ചരിത്രമുള്ള നിയമവിരുദ്ധ കോടതി സംവിധാനമാണ് ഖാപ് പഞ്ചായത്തുകള്&#x200d;.</p>
<p>ജുനെദിന്റെ കുടുംബം താമസിക്കുന്ന പ്രദേശത്തിനു ചുറ്റുപാടും ജാട്ട് സമുദായംഗങ്ങളുടെ ശക്തി കേന്ദ്രമാണ്. അതിനാല്&#x200d; ജാട്ട് ഖാപ് പഞ്ചായത്തുകളുടെ ഭീഷണി ഗൗരവമേറിയതായാണ് വിലയിരുത്തപ്പെടുന്നത്. ഒക്ടോബര്&#x200d; പതിനഞ്ചിനു ഖാന്&#x200d;ഡി ഖാപ് പഞ്ചായത്ത് തലവന്&#x200d;മാര്&#x200d; ജുനൈദിന്റെ ഗ്രാമമായ ഖണ്ഡാവലി ഗ്രാമത്തിലെത്തുകയായിരുന്നു. ഏന്നാല്&#x200d; ജുനൈദിന്റെ കുടുംബാംഗങ്ങള്&#x200d; അവരുമായി സംസാരിക്കാന്&#x200d; തയ്യാറായില്ല. എന്നാല്&#x200d; വീണ്ടും പഞ്ചായത്ത്് കൂടി തങ്ങളുടെ കുടുംബത്തെ ഭയപ്പടുത്തി കേസില്&#x200d;നിന്നും പന്&#x200d;വലിക്കാനാണവര്&#x200d; ശ്രമിക്കുന്നതെന്ന് ജുനൈദിന്റ പിതാവ് ജലാലുദ്ദീന്&#x200d; പറഞ്ഞു.</p>
<p>പിതാവ് ഹൃദ്രോഗ സംബന്ധമായ ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലാണ്. നൂറോളം ഗ്രാമങ്ങളുടെ ഗ്രാമതലവന്&#x200d;മാര്&#x200d; ചേര്&#x200d;ന്ന് ഒക്ടോബര്&#x200d; 22ന് ഖാപ്മഹാപഞ്ചായത്ത്് ചേരാന്&#x200d; തീരുമാനിച്ചിരുന്നു. എന്നാല്&#x200d; ബല്ലബ്ഗഢ്് പോലീസ് കമ്മീഷണര്&#x200d; ഹനീഫ് ഖുറേഷി ഇടപെട്ടത്് കൊണ്ടാണത്് നടക്കാതെ പോയതെന്നും ജുനൈദിന്റെ കൂടുംബം പറയുന്നു. സാക്ഷിമൊഴികളും സാഹചര്യ തെളിവുകളും പ്രതികള്&#x200d;ക്കെതിരെ ശക്തമാണെന്നതിനാല്&#x200d; പ്രതികള്&#x200d;ക്ക് ശിക്ഷ ലഭിക്കുമെന്നതാണ് അവരെ പ്രകോപിപിക്കുന്നെതന്നാണ് കരുതുന്നത്.</p>
<p>കോടതിക്ക് പുറത്ത് കേസ് ഒത്ത്തീര്&#x200d;പ്പാക്കിയാല്&#x200d; ഗ്രാമത്തില്&#x200d; സമാധാനം നിലനില്&#x200d;ക്കുമെന്നാണവര്&#x200d; ഭീഷണി സ്വരത്തില്&#x200d; പറഞ്ഞ് വെക്കുന്നതെന്നും ജുനൈദിന്റെ പിതാവ് ചന്ദ്രികയോട് പറഞ്ഞു. 2017 ജൂണ്&#x200d; 22നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.</p>
<p>ഡല്&#x200d;ഹിയിലെ സദര്&#x200d; ബസാറില്&#x200d;നിന്നും ഹരിയാനയിലെ ബല്ലബ്ഗഢിലേക്ക് തീവണ്ടി കയറിയ ജുനൈദ് അടക്കമുള്ളവരെ ജനക്കുട്ടം വംശീയ അധിക്ഷേപമുന്നയിച്ച് ആക്രമിക്കുകയായിരുന്നു. അക്രമികള്&#x200d; ജുനൈദിനെ കുത്തിപ്പരിക്കേല്&#x200d;പിക്കുകയും പ്ലാറ്റ്‌ഫോമില്&#x200d;വെച്ച് ചോരവാര്&#x200d;ന്ന് കൊല്ലപ്പെടുകയുമായിരുന്നു. രാജ്യത്ത് ബീഫിന്റെ പേരില്&#x200d; ആള്&#x200d;കൂട്ട കൊലപാതകങ്ങള്&#x200d; വര്&#x200d;ദ്ധിച്ചുവരുന്ന സാഹചര്യത്തില്&#x200d; കൗമാരക്കാരനായ ജുനൈദിന്റെ കൊലപാതകത്തില്&#x200d; രാജ്യാന്തരതലത്തില്&#x200d; പോലും പ്രതിഷേധം ഉയര്&#x200d;ന്നു വന്നിരുന്നു. പോലീസ് ആറു പേര്&#x200d;ക്കെതിരെയാണ് കുറ്റപത്രം സമര്&#x200d;പ്പിച്ചിട്ടുള്ളത്.</p>
<p>ഇതില്&#x200d; നാലു പേര്&#x200d;ക്ക് ഇതിനകം ജാമ്യം ലഭിച്ചിട്ടുണ്ട്. രണ്ട് പേര്&#x200d;ക്കെതിരെ കൊലക്കുറ്റത്തിനാണ് കേസ് രജിസ്റ്റര്&#x200d; ചെയ്തിട്ടുള്ളത്. നാലുപേര്&#x200d;ക്ക് ഫരീദാബാദ് സെഷന്&#x200d; കോടതി ജാമ്യം അനുവദിച്ചതിനെതിരെ ജുനൈദിന്റെ പിതാവ് ഹരിയാന ഹൈക്കോടതിയില്&#x200d; ഹരജി ഫയല്&#x200d; ചെയ്തിച്ചുണ്ട്. ഹരിയാന പൊലീസിന്റെ കേസന്വേഷണത്തില്&#x200d; തങ്ങള്&#x200d;ക്ക് തൃപ്തിയില്ലന്ന് കാണിച്ച് സി. ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ജുനൈദിന്റെ കുടുംബം സമര്&#x200d;പ്പിച്ച ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/junaid-beef-attack-murder-case-in-hariyana-kap.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;താന്‍ ഏതെങ്കിലും ഒന്നില്‍ ഉറച്ച് നിക്കടോ&#8221;; ബീഫ് വിഷയത്തില്‍ മലക്കം മറിഞ്ഞ കണ്ണന്താനത്തെ ട്രോളി സോഷ്യല്‍ മീഡിയ</title>
		<link>https://www.chandrikadaily.com/social-media-trolls-tourism-minist-beef-baner-alphons-kannanthanam.html</link>
					<comments>https://www.chandrikadaily.com/social-media-trolls-tourism-minist-beef-baner-alphons-kannanthanam.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 08 Sep 2017 16:50:26 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[beef ban]]></category>
		<category><![CDATA[RSS]]></category>
		<category><![CDATA[troll]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=43202</guid>

					<description><![CDATA[കോഴിക്കോട്: പുതുതായി ചുമതലയേറ്റ കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ ട്രോളി സോഷ്യല്‍ മീഡിയ. ബീഫ് വിഷയത്തില്‍ ദിവസങ്ങള്‍ക്കുള്ളില്‍ മലക്കം മറിഞ്ഞ മന്ത്രിയോട് &#8216;താന്‍ ഏതെങ്കിലും ഒന്നില്‍ ഉറച്ച് നിക്കടോ&#8217; എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇന്ത്യയിലേക്ക് എത്തുന്ന ടൂറിസ്റ്റുകളെല്ലാം സ്വന്തം രാജ്യത്ത് നിന്ന് തന്നെ ബീഫ് കഴിച്ചിട്ട് വരുന്നതായിരുക്കും ഉചിതമെന്ന് പറഞ്ഞ കണ്ണന്താനമാണ് ട്രോളന്മാരുടെ പുതിയ ഇര. എന്തു കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്ന് പറഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് കണ്ണന്താനത്തിന്റെ മലക്കം മറിച്ചില്‍. ആഹാരശീലങ്ങള്‍ എന്തായിരക്കണമെന്ന് ബിജെപി [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: പുതുതായി ചുമതലയേറ്റ കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അല്&#x200d;ഫോണ്&#x200d;സ് കണ്ണന്താനത്തെ ട്രോളി സോഷ്യല്&#x200d; മീഡിയ. ബീഫ് വിഷയത്തില്&#x200d; ദിവസങ്ങള്&#x200d;ക്കുള്ളില്&#x200d; മലക്കം മറിഞ്ഞ മന്ത്രിയോട് &#8216;താന്&#x200d; ഏതെങ്കിലും ഒന്നില്&#x200d; ഉറച്ച് നിക്കടോ&#8217; എന്നാണ് സോഷ്യല്&#x200d; മീഡിയ പറയുന്നത്. ഇന്ത്യയിലേക്ക് എത്തുന്ന ടൂറിസ്റ്റുകളെല്ലാം സ്വന്തം രാജ്യത്ത് നിന്ന് തന്നെ ബീഫ് കഴിച്ചിട്ട് വരുന്നതായിരുക്കും ഉചിതമെന്ന് പറഞ്ഞ കണ്ണന്താനമാണ് ട്രോളന്മാരുടെ പുതിയ ഇര. എന്തു കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്ന് പറഞ്ഞ് ദിവസങ്ങള്&#x200d;ക്കുള്ളിലാണ് കണ്ണന്താനത്തിന്റെ മലക്കം മറിച്ചില്&#x200d;. ആഹാരശീലങ്ങള്&#x200d; എന്തായിരക്കണമെന്ന് ബിജെപി ഒരിടത്തും ആവശ്യപ്പെട്ടിട്ടില്ലെന്നും കണ്ണന്താനം പറഞ്ഞിരുന്നു ഈ മലക്കം മറിച്ചിലാണ് ട്രോളുകഌയത്.</p>
<p>കേന്ദ്ര ടൂറിസം മന്ത്രിയായി ചുമതല ഏറ്റെടുത്തതിന് ശേഷം നടന്ന പൊതു ചടങ്ങില്&#x200d; ബീഫ് നിരോധനം ടൂറിസത്തെ ബാധിക്കില്ലേ എന്ന മാധ്യമപ്രവര്&#x200d;ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കണ്ണന്താനം. ടൂറിസ്റ്റുകള്&#x200d;ക്ക് സ്വന്തം രാജ്യത്ത് നിന്നും ബീഫ് കഴിക്കാം. എന്നിട്ട് ഇവിടേക്ക് വരാം എന്നായിരുന്ന കണ്ണന്താനത്തിന്റെ മറുപടി. ബീഫിന്റെ കാര്യത്തില്&#x200d; അഭിപ്രായം പറയാന്&#x200d; താന്&#x200d; ഭക്ഷ്യവകുപ്പ് മന്ത്രിയല്ല, ടൂറിസം മന്ത്രിയാണ് എന്ന് പറഞ്ഞ് കൊണ്ടായിരുന്നു കണ്ണന്താനത്തിന്റെ തിരുത്തല്&#x200d;.</p>
<p>മലയാളികള്&#x200d; ബീഫ് കഴിക്കരുതെന്ന് ബിജെപി പറഞ്ഞിട്ടില്ലെന്നുമായിരുന്നു കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ കണ്ണന്താനം മാധ്യമങ്ങളോട് പറഞ്ഞത്. തന്റെ സംസ്ഥാനത്ത് ബീഫ് കഴിക്കുമെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്&#x200d; പരീക്കര്&#x200d; പറഞ്ഞിരുന്നു. അതുപോലെ തന്നെ കേരളത്തിലും ബീഫ് കഴിക്കുന്നത് തുടരും. ബീഫ് കഴിക്കരുതെന്ന് ബിജെപി പറഞ്ഞിട്ടില്ല. ആഹാരശീലങ്ങള്&#x200d; എന്തായിരക്കണമെന്ന് ഞങ്ങള്&#x200d; ഒരിടത്തും ആവശ്യപ്പെട്ടിട്ടില്ല. അത് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനമായ ഗോവയില്&#x200d; ബീഫ് കഴിക്കാമെങ്കില്&#x200d; കേരളത്തിലും ഒരു പ്രശ്‌നവുമുണ്ടാകില്ലെന്ന് കണ്ണന്താനം കൂട്ടിച്ചേര്&#x200d;ത്തിരുന്നു. പക്ഷെ അധികാരം ഏറ്റെടുത്ത് മൂന്ന് ദിവസങ്ങള്&#x200d;ക്കുള്ളില്&#x200d; കണ്ണന്താനം തന്റെ മുന്&#x200d;നിലപാട് തിരുത്തുകയായിരുന്നു.<br />
ട്രോളുകള്&#x200d;</p>
<p><img src="http://pilbox-images.assettype.com/southlive%2F2017-09%2F4b118e69-ec90-441f-ab55-ad8330f5b847%2FKAN1.jpg?auto=format&amp;q=60&amp;fm=pjpeg" /><img loading="lazy" class="alignnone size-medium wp-image-43203" src="https://www.chandrikadaily.com/wp-content/uploads/2017/09/troll-233x300.jpg" alt="troll" width="233" height="300" srcset="https://www.chandrikadaily.com/wp-content/uploads/2017/09/troll-233x300.jpg 233w, https://www.chandrikadaily.com/wp-content/uploads/2017/09/troll-696x898.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/09/troll-326x420.jpg 326w, https://www.chandrikadaily.com/wp-content/uploads/2017/09/troll.jpg 720w" sizes="(max-width: 233px) 100vw, 233px" /></p>
<p><img src="http://pilbox-images.assettype.com/southlive%2F2017-09%2F720bc2d0-248f-49dd-b534-6540115c370b%2FKAN2.jpg?auto=format&amp;q=60&amp;fm=pjpeg" /><img loading="lazy" class="alignnone size-medium wp-image-43204" src="https://www.chandrikadaily.com/wp-content/uploads/2017/09/troll-2-225x300.jpg" alt="troll-2" width="225" height="300" srcset="https://www.chandrikadaily.com/wp-content/uploads/2017/09/troll-2-225x300.jpg 225w, https://www.chandrikadaily.com/wp-content/uploads/2017/09/troll-2-696x928.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/09/troll-2-315x420.jpg 315w, https://www.chandrikadaily.com/wp-content/uploads/2017/09/troll-2.jpg 720w" sizes="(max-width: 225px) 100vw, 225px" /></p>
<p><img src="http://pilbox-images.assettype.com/southlive%2F2017-09%2Fc06d1dad-db67-44b4-860b-ef35b4c3817b%2FKAN3.jpg?auto=format&amp;q=60&amp;fm=pjpeg" /></p>
<p>&nbsp;</p>
<p>&nbsp;</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">The Judas of Modern Christianity..The betrayal is already happened.. <a href="https://t.co/BpfZhOPMYw">pic.twitter.com/BpfZhOPMYw</a></p>
<p>— ബട്ട് വൈ..! (@tittoantony) <a href="https://twitter.com/tittoantony/status/906011154475958272">September 8, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/social-media-trolls-tourism-minist-beef-baner-alphons-kannanthanam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബീഫ്: മലക്കം മറഞ്ഞ് കണ്ണന്താനം; &#8216;വിദേശികള്‍ സ്വന്തം രാജ്യത്ത് ബീഫ് കഴിച്ചിട്ട് ഇന്ത്യയിലേക്ക് വന്നാല്‍ മതി&#8217;</title>
		<link>https://www.chandrikadaily.com/beef-alphonse-kannanthanam.html</link>
					<comments>https://www.chandrikadaily.com/beef-alphonse-kannanthanam.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 08 Sep 2017 05:40:23 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Alphonse Kannanthanam]]></category>
		<category><![CDATA[Beef Attack]]></category>
		<category><![CDATA[beef ban]]></category>
		<category><![CDATA[BJP]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=43112</guid>

					<description><![CDATA[ന്യൂഡല്‍ഹി: ബീഫ് വിഷയത്തില്‍ മലക്കം മറിഞ്ഞ് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. വിദേശ വിനോദസഞ്ചാരികള്‍ സ്വന്തം രാജ്യത്ത് നിന്ന് ബീഫ് കഴിച്ചിട്ട് ഇന്ത്യയിലേക്ക് വന്നാല്‍ മതിയെന്നാണ് കണ്ണന്താനത്തിന്റെ പുതിയ നിലപാട്. കേരളത്തെയും ഗോവയെയും ബീഫ് നിരോധനം ബാധിക്കുകയില്ലെന്നും ഈ രണ്ടു സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ ബീഫ് കഴിക്കുന്നത് തുടരുമെന്നും അതില്‍ ബിജെപി ഇടപെടല്‍ നടത്തുകയില്ലെന്നുമായിരുന്നു കണ്ണന്താനം മന്ത്രിയായി ചുമതലയേറ്റ ശേഷം പറഞ്ഞിരുന്നത്. ദേശീയ മാധ്യമങ്ങള്‍ക്കു അനുവദിച്ച അഭിമുഖത്തിലാണ് കണ്ണന്താനം ആദ്യ നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ ഇത് തിരുത്തിയാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ബീഫ് വിഷയത്തില്&#x200d; മലക്കം മറിഞ്ഞ് കേന്ദ്ര ടൂറിസം സഹമന്ത്രി അല്&#x200d;ഫോന്&#x200d;സ് കണ്ണന്താനം. വിദേശ വിനോദസഞ്ചാരികള്&#x200d; സ്വന്തം രാജ്യത്ത് നിന്ന് ബീഫ് കഴിച്ചിട്ട് ഇന്ത്യയിലേക്ക് വന്നാല്&#x200d; മതിയെന്നാണ് കണ്ണന്താനത്തിന്റെ പുതിയ നിലപാട്.<br />
കേരളത്തെയും ഗോവയെയും ബീഫ് നിരോധനം ബാധിക്കുകയില്ലെന്നും ഈ രണ്ടു സംസ്ഥാനങ്ങളിലെയും ജനങ്ങള്&#x200d; ബീഫ് കഴിക്കുന്നത് തുടരുമെന്നും അതില്&#x200d; ബിജെപി ഇടപെടല്&#x200d; നടത്തുകയില്ലെന്നുമായിരുന്നു കണ്ണന്താനം മന്ത്രിയായി ചുമതലയേറ്റ ശേഷം പറഞ്ഞിരുന്നത്. ദേശീയ മാധ്യമങ്ങള്&#x200d;ക്കു അനുവദിച്ച അഭിമുഖത്തിലാണ് കണ്ണന്താനം ആദ്യ നിലപാട് വ്യക്തമാക്കിയത്. എന്നാല്&#x200d; ഇത് തിരുത്തിയാണ് പുതിയ നിലപാട് തുറന്നടിച്ചത്. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്&#x200d; നിലനില്&#x200d;ക്കുന്ന ബീഫ് നിരോധനം ടൂറിസത്തെ പ്രതികൂലമായി ബാധിക്കുമോയെന്ന ചോദ്യത്തോടായിരുന്നു പ്രതികരണം. വിദേശികള്&#x200d; സ്വന്തം രാജ്യത്തു വെച്ചു തന്നെ ബീഫ് കഴിച്ചുവരണം. താന്&#x200d; ടൂറിസം മന്ത്രിയാണ്. ബീഫ് വിഷയത്തില്&#x200d; തീരുമാനമെടുക്കാന്&#x200d; താന്&#x200d; ഭക്ഷ്യവകുപ്പ് മന്ത്രിയല്ല. അതിനാല്&#x200d; ഭക്ഷണത്തെക്കുറിച്ചുള്ള ചോദ്യത്തിനു താനല്ല മറപടി പറയേണ്ടതെന്നും കണ്ണന്താനം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/beef-alphonse-kannanthanam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;സ്വകാര്യതാ&#8217; വിധി ബീഫ് നിരോധനത്തിനും ബാധകം: സുപ്രീംകോടതി</title>
		<link>https://www.chandrikadaily.com/right-to-privacy-fundamental-right-supreme-court-maharashtra-beef-ban.html</link>
					<comments>https://www.chandrikadaily.com/right-to-privacy-fundamental-right-supreme-court-maharashtra-beef-ban.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 25 Aug 2017 15:35:57 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#RightToPrivacy]]></category>
		<category><![CDATA[beef ban]]></category>
		<category><![CDATA[BJP beef policy]]></category>
		<category><![CDATA[right to privacy]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=41757</guid>

					<description><![CDATA[ന്യൂഡല്‍ഹി: സ്വകാര്യത മൗലികാവകാശമാണെന്ന വിധി ബീഫ് നിരോധത്തെ ബാധിക്കുമെന്ന് സുപ്രീംകോടതി. മഹാരാഷ്ട്രയിലെ ബീഫ് നിരോധം ചോദ്യംചെയ്ത് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാനമായ പരാമര്‍ശം. സ്വകാര്യത മൗലികാവകാശമാണെന്ന് കഴിഞ്ഞദിവസം ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാര്‍ അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു. സ്വകാര്യതയില്‍ ഇഷ്ടപ്പെട്ട ഭക്ഷണം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ഉള്‍പ്പെടുമെന്ന് വിധിയില്‍ പറയുന്നുണ്ട്. അതുകൊണ്ട് ബീഫ് നിരോധത്തിനും വിധി ബാധകമാകുമെന്ന് കോടതി വ്യക്തമാക്കി. സുപ്രീംകോടതി വിധി എങ്ങനെയാണ് ഈ കേസിനെ ബാധിക്കുകയെന്ന് ചില അഭിഭാഷകര്‍ കോടതിയോട് ആരാഞ്ഞിരുന്നു. [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: സ്വകാര്യത മൗലികാവകാശമാണെന്ന വിധി ബീഫ് നിരോധത്തെ ബാധിക്കുമെന്ന് സുപ്രീംകോടതി. മഹാരാഷ്ട്രയിലെ ബീഫ് നിരോധം ചോദ്യംചെയ്ത് നല്&#x200d;കിയ ഹര്&#x200d;ജി പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാനമായ പരാമര്&#x200d;ശം. സ്വകാര്യത മൗലികാവകാശമാണെന്ന് കഴിഞ്ഞദിവസം ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാര്&#x200d; അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു. സ്വകാര്യതയില്&#x200d; ഇഷ്ടപ്പെട്ട ഭക്ഷണം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ഉള്&#x200d;പ്പെടുമെന്ന് വിധിയില്&#x200d; പറയുന്നുണ്ട്. അതുകൊണ്ട് ബീഫ് നിരോധത്തിനും വിധി ബാധകമാകുമെന്ന് കോടതി വ്യക്തമാക്കി. സുപ്രീംകോടതി വിധി എങ്ങനെയാണ് ഈ കേസിനെ ബാധിക്കുകയെന്ന് ചില അഭിഭാഷകര്&#x200d; കോടതിയോട് ആരാഞ്ഞിരുന്നു. അതിനു മറുപടിയായാണ് ജസ്റ്റിസുമാരായ എ.കെ സിക്രി, അശോക് ഭൂഷണ്&#x200d; എന്നിവരടങ്ങിയ ബെഞ്ച് നിര്&#x200d;ണായക പരാമര്&#x200d;ശം നടത്തിയത്. സ്വകാര്യത മൗലികാവകാശമാക്കിയ വിധി ബാധിക്കുമെന്നതിനാല്&#x200d; കൂടുതല്&#x200d; വിശകലനങ്ങള്&#x200d;ക്കായി സുപ്രീംകോടതി കേസ് രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചു.<br />
സ്വകാര്യതാ വിധി പൗരന്റെ ജീവിതത്തെ എത്തരത്തിലെല്ലാം ബാധിക്കും എന്ന ചര്&#x200d;ച്ചകള്&#x200d;ക്കിടെയാണ് കോടതി നിലപാട് വ്യക്തമാക്കിയത്. സ്വകാര്യത മൗലികാവകാശമായി വരുന്നതോടെ വ്യക്തിയുടെ ഭക്ഷണ സ്വാതന്ത്ര്യവും ഇതില്&#x200d; ഉള്&#x200d;പ്പെടും. രാജ്യവ്യാപകമായി ബീഫ് നിരോധനം നടപ്പാക്കാനുള്ള കേന്ദ്ര സര്&#x200d;ക്കാരിന്റെ നീക്കത്തിന് വിധി തിരിച്ചടിയാണ്. കശാപ്പിനായി കന്നുകാലികളെ വില്&#x200d;പ്പന നടത്തുന്നത് നിയന്ത്രിച്ചുകൊണ്ട് കേന്ദ്രം അടുത്തിടെ ഉത്തരവിട്ടിരുന്നു. സ്വകാര്യതാ വിധി ബീഫ് നിരോധനത്തിനും ബാധകമാണെന്ന് പരമോന്നത കോടതി വ്യക്തമാക്കിയതോടെ കേന്ദ്ര സര്&#x200d;ക്കാറിന് ഇതിനെതിരെ നിയമപരമായ നടപടികള്&#x200d; സ്വീകരിക്കാനാവില്ല.<br />
സമ്പൂര്&#x200d;ണ ബീഫ് നിരോധനം നിലനില്&#x200d;ക്കുന്ന മഹാരാഷ്ട്രയില്&#x200d; സംസ്ഥാനത്തിന് പുറത്തു നിന്നു കൊണ്ടുവരുന്ന മാംസം സൂക്ഷിക്കുന്നതിനും കഴിക്കുന്നതിനും തടസമില്ലെന്ന് 2016 മെയില്&#x200d; ബോംബെ ഹൈക്കോടതി വിധിച്ചിരുന്നു. ഈ വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് മഹാരാഷ്ട്ര സര്&#x200d;ക്കാര്&#x200d; റിവ്യൂ ഹര്&#x200d;ജി സമര്&#x200d;പ്പിച്ചത്. പശു, കാള, എരുമ എന്നിവയെ കൊല്ലുന്നതും ഇറച്ചി വില്&#x200d;ക്കുന്നതും മഹാരാഷ്ട്രയില്&#x200d; അഞ്ചു വര്&#x200d;ഷം വരെ തടവു ലഭിക്കാവുന്ന, ജാമ്യമില്ലാ കുറ്റമാണ്. പിഴ ആയിരത്തില്&#x200d; നിന്ന് പതിനായിരമാക്കിയും ഉയര്&#x200d;ത്തിയിട്ടുണ്ട്. പശു, കാള, എരുമ ഇറച്ചിയാണ് മഹാരാഷ്ട്രയില്&#x200d; മാട്ടിറച്ചി (ബീഫ്) എന്നറിയപ്പെടുന്നത്. പോത്തിറച്ചിക്ക് നിരോധനമില്ലെങ്കിലും തദ്ദേശീയര്&#x200d;ക്ക് വലിയ പ്രിയമില്ല. മാട്ടിറച്ചി വിപണിയില്&#x200d; 25% മാത്രമാണു പോത്തിറച്ചി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/right-to-privacy-fundamental-right-supreme-court-maharashtra-beef-ban.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
