<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Beef Killing &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/beef-killing/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 03 May 2019 05:43:15 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Beef Killing &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പശുവിനെ മോഷ്ടിച്ചെന്ന് ആരോപണം ; ബീഹാറില്&#x200d; 44 കാരനെ തല്ലിക്കൊന്നു</title>
		<link>https://www.chandrikadaily.com/mob-killing-in-bihar-based-on-beef-issue.html</link>
					<comments>https://www.chandrikadaily.com/mob-killing-in-bihar-based-on-beef-issue.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 03 May 2019 05:36:39 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Beef Killing]]></category>
		<category><![CDATA[beef murder]]></category>
		<category><![CDATA[BIHAR]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=125983</guid>

					<description><![CDATA[ബീഹാറില്&#x200d; പശു മോഷണം ആരോപിച്ച് അറാറിയ ജില്ലയില്&#x200d; ഒരാളെ തല്ലിക്കൊന്നു. ഡാക് ഹാരിപൂര്&#x200d; ഗ്രാമത്തിലാണ് സംഭവം. മഹേഷ് യാദവാണ് കൊല്ലപ്പെട്ടത്. അദ്ദേഹവും മറ്റുരണ്ടുപേരും ചേര്&#x200d;ന്ന് കന്നുകാലികളെ മോഷ്ടിക്കാന്&#x200d; ശ്രമിച്ചെന്ന് ആരോപിച്ച് ഒരു സംഘം പിടികൂടുകയും പിന്നീട് യാദവിനെ തല്ലിക്കൊല്ലുകയുമായിരുന്നെന്ന് റോബേര്&#x200d;ട്ട്‌സ്ഗഞ്ചിലെ എസ്.എച്ച്.ഒ ശിവ് ശരണ്&#x200d; സാ പറഞ്ഞു. കൊല്ലപ്പെട്ടയാള്&#x200d; നേരത്തെയും കാലിമോഷണ ആരോപണം നേരിട്ടുണ്ടെന്നും എസ്.എച്ച്.ഒ പറയുന്നു. ആള്&#x200d;ക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു കേസ് രജിസ്റ്റര്&#x200d; ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും എസ്.എച്ച്.ഒ പറഞ്ഞു. കഴിഞ്ഞവര്&#x200d;ഷം ഡിസംബറില്&#x200d; അറാറിയയില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p> ബീഹാറില്&#x200d; പശു  മോഷണം ആരോപിച്ച് അറാറിയ ജില്ലയില്&#x200d; ഒരാളെ തല്ലിക്കൊന്നു.  ഡാക് ഹാരിപൂര്&#x200d; ഗ്രാമത്തിലാണ് സംഭവം.<br> മഹേഷ് യാദവാണ് കൊല്ലപ്പെട്ടത്. അദ്ദേഹവും മറ്റുരണ്ടുപേരും ചേര്&#x200d;ന്ന് കന്നുകാലികളെ മോഷ്ടിക്കാന്&#x200d; ശ്രമിച്ചെന്ന് ആരോപിച്ച് ഒരു സംഘം പിടികൂടുകയും പിന്നീട് യാദവിനെ തല്ലിക്കൊല്ലുകയുമായിരുന്നെന്ന് റോബേര്&#x200d;ട്ട്‌സ്ഗഞ്ചിലെ എസ്.എച്ച്.ഒ ശിവ് ശരണ്&#x200d; സാ പറഞ്ഞു. കൊല്ലപ്പെട്ടയാള്&#x200d; നേരത്തെയും കാലിമോഷണ ആരോപണം നേരിട്ടുണ്ടെന്നും എസ്.എച്ച്.ഒ പറയുന്നു. ആള്&#x200d;ക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു കേസ് രജിസ്റ്റര്&#x200d; ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും എസ്.എച്ച്.ഒ പറഞ്ഞു. കഴിഞ്ഞവര്&#x200d;ഷം ഡിസംബറില്&#x200d; അറാറിയയില്&#x200d; ഒരാളെ ആള്&#x200d;ക്കൂട്ടം മര്&#x200d;ദ്ദിച്ചു കൊലപ്പെടുത്തിയിരുന്നു. സിമര്&#x200d;ബാനി ഗ്രാമത്തിലായിരുന്നു സംഭവം.മുഹമ്മദ് കാബൂള്&#x200d; എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ മര്&#x200d;ദ്ദിക്കുന്നതിന്റെ തൊഴിക്കുന്നതിന്റെയും ദൃശ്യങ്ങള്&#x200d; അക്രമികള്&#x200d; മൊബൈലില്&#x200d; ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയുമായിരുന്നു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mob-killing-in-bihar-based-on-beef-issue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പൊലീസുകാരന്റെ ജീവനേക്കാള്&#x200d; വില പശുവിനോ: നസീറുദ്ദീന്&#x200d; ഷാ മക്കളുടെ കാര്യത്തില്&#x200d; ഭയപ്പെടുന്നു</title>
		<link>https://www.chandrikadaily.com/naseeruddin-shah-says-death-of-cow-given-more-significance-than-that-of-police-officer.html</link>
					<comments>https://www.chandrikadaily.com/naseeruddin-shah-says-death-of-cow-given-more-significance-than-that-of-police-officer.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 20 Dec 2018 17:50:12 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Beef Killing]]></category>
		<category><![CDATA[Bulandshahr]]></category>
		<category><![CDATA[naseeruddin shah]]></category>
		<category><![CDATA[utharpradesh police]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=114281</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ബുലന്ദ്ശഹര്&#x200d; കലാപവുമായി ബന്ധപ്പെട്ട് ഭരണകൂട നിലപാടുകളെ വിമര്&#x200d;ശിച്ച് നടന്&#x200d; നസീറുദ്ദീന്&#x200d; ഷാ. ഒരു പൊലീസുദ്യോഗസ്ഥന്റെ കൊലപാതകത്തേക്കാള്&#x200d; പ്രാധാന്യം ഒരു പശുവിന്റെ ജീവന് കൊടുത്തത് നമ്മള്&#x200d; കണ്ടതാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്&#x200d;ശം. നിയമം കയ്യിലെടുത്താലും ശിക്ഷിക്കപ്പെടില്ലെന്ന ധൈര്യമാണ് അക്രമികള്&#x200d;ക്കുള്ളതെന്നും നസറുദ്ദീന്&#x200d; ഷാ പറഞ്ഞു. ബുലന്ദ്ശഹര്&#x200d; കലാപത്തില്&#x200d; പൊലീസ് ഉദ്യോഗസ്ഥന്&#x200d; സുബോധ് കുമാറിനെ വെടിവെച്ചുകൊലപ്പെടുത്തിയ സംഭവത്തെ പരാമര്&#x200d;ശിച്ചായിരുന്നു നസീറുദ്ദീന്&#x200d; ഷായുടെ പ്രതികരണം. ഇന്ത്യന്&#x200d; സമൂഹത്തില്&#x200d; ഗുരുതരമായ ഒരു വിഷം കലര്&#x200d;ന്നിരിക്കുകയാണെന്നും ഇതിനെ തിരിച്ചുപിടിച്ച് കുപ്പിയിലാക്കുകയെന്നത് വളരെ ശ്രമകരമായ ജോലിയാണെന്നും നസറുദ്ദീന്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ബുലന്ദ്ശഹര്&#x200d; കലാപവുമായി ബന്ധപ്പെട്ട് ഭരണകൂട നിലപാടുകളെ വിമര്&#x200d;ശിച്ച് നടന്&#x200d; നസീറുദ്ദീന്&#x200d; ഷാ.<br />
ഒരു പൊലീസുദ്യോഗസ്ഥന്റെ കൊലപാതകത്തേക്കാള്&#x200d; പ്രാധാന്യം ഒരു പശുവിന്റെ ജീവന് കൊടുത്തത് നമ്മള്&#x200d; കണ്ടതാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്&#x200d;ശം. നിയമം കയ്യിലെടുത്താലും ശിക്ഷിക്കപ്പെടില്ലെന്ന ധൈര്യമാണ് അക്രമികള്&#x200d;ക്കുള്ളതെന്നും നസറുദ്ദീന്&#x200d; ഷാ പറഞ്ഞു. ബുലന്ദ്ശഹര്&#x200d; കലാപത്തില്&#x200d; പൊലീസ് ഉദ്യോഗസ്ഥന്&#x200d; സുബോധ് കുമാറിനെ വെടിവെച്ചുകൊലപ്പെടുത്തിയ സംഭവത്തെ പരാമര്&#x200d;ശിച്ചായിരുന്നു നസീറുദ്ദീന്&#x200d; ഷായുടെ പ്രതികരണം.<br />
ഇന്ത്യന്&#x200d; സമൂഹത്തില്&#x200d; ഗുരുതരമായ ഒരു വിഷം കലര്&#x200d;ന്നിരിക്കുകയാണെന്നും ഇതിനെ തിരിച്ചുപിടിച്ച് കുപ്പിയിലാക്കുകയെന്നത് വളരെ ശ്രമകരമായ ജോലിയാണെന്നും നസറുദ്ദീന്&#x200d; ഷാ പറഞ്ഞു. ഒരു മാധ്യമത്തിന് നല്&#x200d;കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.<br />
ഇന്ത്യയിലാണ് തന്റെ കുട്ടികള്&#x200d; വളര്&#x200d;ന്നുവരുന്നതെന്നതില്&#x200d; താന്&#x200d; ഇപ്പോള്&#x200d; ഭയപ്പെടുകയാണെന്നും നസീറുദ്ദീന്&#x200d; ഷാ പറഞ്ഞു. നിങ്ങള്&#x200d; ഹിന്ദുവാണോ മുസ്‌ലിമാണോ എന്ന് ചോദിക്കുന്ന ഒരു കൂട്ടം ആക്രമാസക്തരായ ആള്&#x200d;ക്കൂട്ടത്തിന് നടുവിലാണ് അവര്&#x200d; ജീവിക്കുന്നതെന്നതാണ് തന്നെ ഭയപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.<br />
നിങ്ങള്&#x200d; ഹിന്ദുവാണോ മുസ്‌ലിമാണോ എന്ന ചോദ്യത്തിന് തന്റെ മക്കള്&#x200d;ക്ക് ഒരു ഉത്തരം നല്&#x200d;കാനാവില്ലെന്നും തങ്ങള്&#x200d; അവര്&#x200d;ക്ക് അത്തരത്തിലൊരു മതമോ മതവിദ്യാഭ്യാസമോ നല്&#x200d;കിയിട്ടില്ല.<br />
ഞാന്&#x200d; വളരെ ദേഷ്യത്തിലാണെന്നും ശരിയില്&#x200d; വിശ്വസിക്കുന്ന ഓരോ മനുഷ്യനും ഈ അവസരത്തില്&#x200d; ദേഷ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/naseeruddin-shah-says-death-of-cow-given-more-significance-than-that-of-police-officer.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബീഫ് കൊല: ബി.ജെ.പി നേതാവുള്&#x200d;പ്പെടെ 11 പേര്&#x200d;ക്ക് ജീവപര്യന്തം</title>
		<link>https://www.chandrikadaily.com/cow-slaughter-murder-11-punishable-news.html</link>
					<comments>https://www.chandrikadaily.com/cow-slaughter-murder-11-punishable-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 21 Mar 2018 11:49:49 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Aleemudheen Case]]></category>
		<category><![CDATA[Beef Attack]]></category>
		<category><![CDATA[beef ban]]></category>
		<category><![CDATA[Beef Killing]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=76074</guid>

					<description><![CDATA[ഝാര്&#x200d;ഖണ്ഡ്: ബീഫ് കൈവശം വെച്ചെന്നാരോപിച്ച് രാംഗഢില്&#x200d; അലുമുദ്ദീനെ കൊന്ന കേസില്&#x200d; ബി.ജെ.പി പ്രാദേശിക നേതാക്കളടക്കം 11പേര്&#x200d;ക്ക് ജീവപര്യന്തം. രാംഗഢ് കോടതിയാണ് ബി.ജെ.പി പ്രാദേശിക നേതാവ് നിത്യാനന്ദ് മഹാതോ അടക്കമുള്ളവര്&#x200d;ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കേസില്&#x200d; പ്രതികളായ 11 പേരില്&#x200d; മൂന്ന് പേര്&#x200d;ക്കെതിരെ ഗൂഢാലോചന കുറ്റം സംശയാതീതമായി തെളിയുകയായിരുന്നു. കഴിഞ്ഞ ജൂണ്&#x200d; 29-നാണ് രാംഗഢില്&#x200d; അലിമുദ്ദീനെ ബീഫ് കൈവശം വെച്ചെന്നാരോപിച്ച് ഗോസംരക്ഷകര്&#x200d; തല്ലിക്കൊന്നത്. 200 കിലോ ഇറച്ചിയുമായി വാനില്&#x200d; പോകുന്നതിനിടെയായിരുന്നു ആക്രമണം. വാന്&#x200d; തീവെച്ച ഗോസംരക്ഷകര്&#x200d; അലിമുദ്ദീനെ മര്&#x200d;ദ്ദിച്ചവശനാക്കി. [&#8230;]]]></description>
										<content:encoded><![CDATA[<p>ഝാര്&#x200d;ഖണ്ഡ്: ബീഫ് കൈവശം വെച്ചെന്നാരോപിച്ച് രാംഗഢില്&#x200d; അലുമുദ്ദീനെ കൊന്ന കേസില്&#x200d; ബി.ജെ.പി പ്രാദേശിക നേതാക്കളടക്കം 11പേര്&#x200d;ക്ക് ജീവപര്യന്തം. രാംഗഢ് കോടതിയാണ് ബി.ജെ.പി പ്രാദേശിക നേതാവ് നിത്യാനന്ദ് മഹാതോ അടക്കമുള്ളവര്&#x200d;ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കേസില്&#x200d; പ്രതികളായ 11 പേരില്&#x200d; മൂന്ന് പേര്&#x200d;ക്കെതിരെ ഗൂഢാലോചന കുറ്റം സംശയാതീതമായി തെളിയുകയായിരുന്നു.</p>
<p>കഴിഞ്ഞ ജൂണ്&#x200d; 29-നാണ് രാംഗഢില്&#x200d; അലിമുദ്ദീനെ ബീഫ് കൈവശം വെച്ചെന്നാരോപിച്ച് ഗോസംരക്ഷകര്&#x200d; തല്ലിക്കൊന്നത്. 200 കിലോ ഇറച്ചിയുമായി വാനില്&#x200d; പോകുന്നതിനിടെയായിരുന്നു ആക്രമണം. വാന്&#x200d; തീവെച്ച ഗോസംരക്ഷകര്&#x200d; അലിമുദ്ദീനെ മര്&#x200d;ദ്ദിച്ചവശനാക്കി. പൊലീസ് എത്തി അലീമുദ്ദീനെ ആസ്പത്രിയില്&#x200d; എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാജ്യത്ത് ആദ്യമായാണ് ബീഫ് കൊലയില്&#x200d; ശിക്ഷ വിധിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cow-slaughter-murder-11-punishable-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പെഹ്‌ലുഖാന്‍ വധം: നീതി തേടി കുടുംബം; ഡല്‍ഹിയില്‍ സമരം തുടങ്ങി</title>
		<link>https://www.chandrikadaily.com/pehlu-khan-son-asks-if-men-in-video-didnt-kill-thn-who-killed-my-fathe.html</link>
					<comments>https://www.chandrikadaily.com/pehlu-khan-son-asks-if-men-in-video-didnt-kill-thn-who-killed-my-fathe.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 16 Sep 2017 17:39:36 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Beef Killing]]></category>
		<category><![CDATA[Cow attack]]></category>
		<category><![CDATA[Cow Death]]></category>
		<category><![CDATA[cow slaghter]]></category>
		<category><![CDATA[pehalukhan]]></category>
		<category><![CDATA[PEHLU KHAN]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=44164</guid>

					<description><![CDATA[ന്യൂഡല്‍ഹി: രാജസ്ഥാനിലെ ആള്‍വാറില്‍ പശുഭീകരര്‍ ആക്രമിച്ചുകൊലപ്പെടുത്തിയ പെഹ്‌ലുഖാന്റെ കുടുംബം നീതി തേടി ഡല്‍ഹിയില്‍ സമരത്തിന്. മക്കളും അടുത്ത ബന്ധുക്കളും അടങ്ങുന്ന കുടുംബമാണ് ജന്തര്‍മന്ദറില്‍ ഏകദിന ഉപവാസം നടത്തിയത്. അക്രമികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് കുടുംബം പറഞ്ഞു. പെഹ്‌ലുഖാന്‍ വധത്തിലെ ആറ് പ്രതികള്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കി രാജസ്ഥാന്‍ പൊലീസ് കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച പശ്ചാത്തലത്തിലാണ് കുടുംബം സമരം ഡല്‍ഹിയിലേക്ക് പറിച്ചു നട്ടത്. സമരവേദിയിലെത്തും മുമ്പ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: രാജസ്ഥാനിലെ ആള്&#x200d;വാറില്&#x200d; പശുഭീകരര്&#x200d; ആക്രമിച്ചുകൊലപ്പെടുത്തിയ പെഹ്‌ലുഖാന്റെ കുടുംബം നീതി തേടി ഡല്&#x200d;ഹിയില്&#x200d; സമരത്തിന്. മക്കളും അടുത്ത ബന്ധുക്കളും അടങ്ങുന്ന കുടുംബമാണ് ജന്തര്&#x200d;മന്ദറില്&#x200d; ഏകദിന ഉപവാസം നടത്തിയത്. അക്രമികളെ നിയമത്തിനു മുന്നില്&#x200d; കൊണ്ടുവരാന്&#x200d; നടപടി സ്വീകരിച്ചില്ലെങ്കില്&#x200d; സമരം ശക്തമാക്കുമെന്ന് കുടുംബം പറഞ്ഞു. പെഹ്‌ലുഖാന്&#x200d; വധത്തിലെ ആറ് പ്രതികള്&#x200d;ക്കും ക്ലീന്&#x200d; ചിറ്റ് നല്&#x200d;കി രാജസ്ഥാന്&#x200d; പൊലീസ് കോടതിയില്&#x200d; അന്വേഷണ റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിച്ച പശ്ചാത്തലത്തിലാണ് കുടുംബം സമരം ഡല്&#x200d;ഹിയിലേക്ക് പറിച്ചു നട്ടത്.</p>
<p>സമരവേദിയിലെത്തും മുമ്പ് മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങുമായി കൂടിക്കാഴ്ച നടത്തിയ കുടുംബം ഡല്&#x200d;ഹിയില്&#x200d; വാര്&#x200d;ത്താ സമ്മേളനവും നടത്തി. പിതാവിനെ ആക്രമിക്കുന്നതിന്റെ വീഡിയോ മാധ്യമങ്ങളിലൂടെ ലോകം മുഴുവന്&#x200d; കണ്ടതാണ്. ആ വീഡിയോയില്&#x200d; കാണുന്നവര്&#x200d; അല്ല തന്റെ പിതാവിനെ കൊന്നതെങ്കില്&#x200d; പിന്നെ ആരാണെന്ന് പൊലീസ് പറയണമെന്ന് പെഹ്‌ലുഖാന്റെ മകന്&#x200d; ഇര്&#x200d;ഷാദ് മാധ്യമങ്ങളോട് പറഞ്ഞു.<br />
പിതാവിനൊപ്പം തന്നെയും പശുഭീകരര്&#x200d; ആക്രമിച്ചിരുന്നു. സംഭവത്തിലെ ഇരയും പിതാവിന്റെ കൊലപാതകത്തിലെ ദൃക്‌സാക്ഷിയുമാണ് താന്&#x200d;. എന്നിട്ടും ഒരിക്കല്&#x200d;പോലും രാജസ്ഥാന്&#x200d; പൊലീസ് തന്നെ വിളിപ്പിക്കുകയോ പ്രതികളെ തിരിച്ചറിയാന്&#x200d; ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. 13 പ്രതികളുള്ളതില്&#x200d; ആറു പേര്&#x200d;ക്കാണ് പൊലീസ് ക്ലീന്&#x200d; ചിറ്റ് നല്&#x200d;കിയത്. ഇവര്&#x200d; പുറത്തിറങ്ങുന്നത് തങ്ങളുടെ കുടുംബത്തിലെ മറ്റ് അംഗങ്ങള്&#x200d;ക്ക് കൂടി ഭീഷണിയാണ്. താന്&#x200d; ജീവിച്ചിരിക്കുന്നിടത്തോളം കാലം നീതിക്കു വേണ്ടിയുള്ള നിയമപോരാട്ടം തുടരും. എന്നാല്&#x200d; രാജസ്ഥാനിലാണെങ്കില്&#x200d; അത് സാധ്യമാവില്ല. അതുകൊണ്ട് കേസ് രാജസ്ഥാന് പുറത്തേക്ക് മാറ്റണം. സുപ്രീംകോടതിയില്&#x200d; മാത്രമാണ് ഇനി തങ്ങള്&#x200d;ക്ക് വിശ്വാസമുള്ളതെന്നും ഇര്&#x200d;ഷാദ് ഖാന്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.<br />
പെഹ്‌ലുഖാന്റെ ഭാര്യ ജെബുന, എട്ടു വയസ്സുള്ള മകന്&#x200d; ഇന്&#x200d;സാദ്, അമ്മാവന്&#x200d; ഹുസൈന്&#x200d; ഖാന്&#x200d;, ബന്ധുക്കളായ ഹകാമദ്ദീന്&#x200d;, ജമീല്&#x200d; അഹമ്മദ് എന്നിവരും സമരത്തില്&#x200d; പങ്കെടുക്കാന്&#x200d; ഡല്&#x200d;ഹിയില്&#x200d; എത്തിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pehlu-khan-son-asks-if-men-in-video-didnt-kill-thn-who-killed-my-fathe.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജാര്‍ഖണ്ഡിലെ ബീഫിന്റെ പേരിലുള്ള കൊല: കലാപം തടയാന്‍ രാംഗഡില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു</title>
		<link>https://www.chandrikadaily.com/section-144-imposed-at-ramgarh-ranchi.html</link>
					<comments>https://www.chandrikadaily.com/section-144-imposed-at-ramgarh-ranchi.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Fri, 30 Jun 2017 14:30:28 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[beef]]></category>
		<category><![CDATA[Beef Killing]]></category>
		<category><![CDATA[Jharkhand]]></category>
		<category><![CDATA[MURDER]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=34072</guid>

					<description><![CDATA[റാഞ്ചി: പശുവിന്റെ പേരിലുള്ള അക്രമങ്ങളെയും കൊലപാതകങ്ങളെയും പ്രധാനമന്ത്രി വിമര്‍ശിച്ചതിനു പിന്നാലെ ബി.ജെ.പി ഭരിക്കുന്ന ജാര്‍ഖണ്ഡില്‍ നടന്ന കൊലപാതകത്തിനു പിന്നാലെ വര്‍ഗീയ കലാപം ഒഴിവാക്കാന്‍ രാംഗഡ് ജില്ലയില്‍ 144 വകുപ്പ് പ്രകാരമുള്ള നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാട്ടിറച്ചി കൊണ്ടുപോകുന്നു എന്നാരോപിച്ച് ആള്‍ക്കൂട്ടം അലീമുദ്ദീന്‍ അന്‍സാരി എന്ന വ്യാപാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാളെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞതെന്നും കൂടുതല്‍ പ്രതികള്‍ക്കു വേണ്ടി തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. അലീമുദ്ദീന്റെ ബന്ധുക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപ ധനസഹായം [&#8230;]]]></description>
										<content:encoded><![CDATA[<p>റാഞ്ചി: പശുവിന്റെ പേരിലുള്ള അക്രമങ്ങളെയും കൊലപാതകങ്ങളെയും പ്രധാനമന്ത്രി വിമര്&#x200d;ശിച്ചതിനു പിന്നാലെ ബി.ജെ.പി ഭരിക്കുന്ന ജാര്&#x200d;ഖണ്ഡില്&#x200d; നടന്ന കൊലപാതകത്തിനു പിന്നാലെ വര്&#x200d;ഗീയ കലാപം ഒഴിവാക്കാന്&#x200d; രാംഗഡ് ജില്ലയില്&#x200d; 144 വകുപ്പ് പ്രകാരമുള്ള നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാട്ടിറച്ചി കൊണ്ടുപോകുന്നു എന്നാരോപിച്ച് ആള്&#x200d;ക്കൂട്ടം അലീമുദ്ദീന്&#x200d; അന്&#x200d;സാരി എന്ന വ്യാപാരിയെ കൊലപ്പെടുത്തിയ സംഭവത്തില്&#x200d; ഒരാളെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്യാന്&#x200d; കഴിഞ്ഞതെന്നും കൂടുതല്&#x200d; പ്രതികള്&#x200d;ക്കു വേണ്ടി തെരച്ചില്&#x200d; തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. അലീമുദ്ദീന്റെ ബന്ധുക്കള്&#x200d;ക്ക് സംസ്ഥാന സര്&#x200d;ക്കാര്&#x200d; രണ്ടു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<p>ന്യൂനപക്ഷ വിഭാഗത്തിനു നേരെ കലാപം ഉണ്ടാകാവുന്ന സ്ഥിതി നിലനില്&#x200d;ക്കുന്നു എന്നതിനാലാണ് 144 ഏര്&#x200d;പ്പെടുത്തിയതെന്നും സ്ഥിതിഗതികള്&#x200d; ഏറെക്കുറെ നിയന്ത്രണ വിധേയമാണെന്നും ഐ.ജി എം.എല്&#x200d; മീന പറഞ്ഞു. ജില്ലയിലെ ആറ് പ്രശ്‌നബാധിത പ്രദേശങ്ങളില്&#x200d; അധിക സുരക്ഷാ സേനയെ നിയോഗിച്ചിട്ടുണ്ട്. മൂന്നിലധികം പേര്&#x200d; പൊതുസ്ഥലങ്ങളില്&#x200d; കൂട്ടം ചേരുന്നത് വിലക്കിയിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് രാംഗഡ് പോലീസ് സ്‌റ്റേഷനില്&#x200d; രണ്ട് എഫ്.ഐ.ആര്&#x200d; ആണ് രജിസ്റ്റര്&#x200d; ചെയ്തിട്ടുള്ളത്. കേസിലെ തുടര്&#x200d; നടപടികള്&#x200d;ക്ക് ഫോറന്&#x200d;സിക് ലബോറട്ടറിയില്&#x200d; നിന്നുള്ള റിപ്പോര്&#x200d;ട്ട് കാത്തിരിക്കുകയാണെന്ന് എസ്.പി കിശോര്&#x200d; കൗശല്&#x200d; പറഞ്ഞു.</p>
<p>രാംഗഡ് പോലീസ് സ്‌റ്റേഷന്റെ പരിധിയില്&#x200d; വെച്ച് തൊട്ടടുത്ത ഹസാരിബാഗ് ജില്ലക്കാരനായ അലീമുദ്ദീന്&#x200d; അന്&#x200d;സാരി സഞ്ചരിച്ച വാഹനം അക്രമികള്&#x200d; തടയുകയും അദ്ദേഹത്തെ വലിച്ചിറക്കി ക്രൂരമായി മര്&#x200d;ദിക്കുകയുമായിരുന്നു. വിവരം ലഭിച്ച പോലീസ് സ്ഥലത്തെത്തി അന്&#x200d;സാരി ആശുപത്രിയില്&#x200d; എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ബീഫ് കടത്തിയെന്നാരോപിച്ച് അലീമുദ്ദീന്റെ വാഹനം അക്രമികള്&#x200d; അഗ്നിക്കിരയാക്കി.</p>
<p>ബീഫിന്റെ പേരില്&#x200d; അലീമുദ്ദീനില്&#x200d; നിന്ന് അക്രമികള്&#x200d; മുമ്പ് പണം പിടിച്ചുപറിക്കാറുണ്ടായിരുന്നുവെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്&#x200d; നടക്കുന്ന സംഭവങ്ങളുടെ തുടര്&#x200d;ച്ചയായി ആസൂത്രിത കൊലപാതകമാണ് നടന്നതെന്ന് കരുതുന്നതായും ജാര്&#x200d;ഖണ്ഡ് പോലീസ് എ.ഡി.ജി ആര്&#x200d;.കെ മുല്ലിക് പറഞ്ഞു. ഒരു കുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി എന്ന പേരില്&#x200d; അന്&#x200d;സാരിക്കെതിരെ എഫ്.ഐ.ആര്&#x200d; നിലവിലുണ്ട്. ഇതിനു പിന്നില്&#x200d; അന്&#x200d;സാരിയെ ഭീഷണിപ്പെടുത്തി പണം വാങ്ങിയ സംഘമാണെന്ന സംശയമുണ്ടെന്നും മുല്ലിക് വ്യക്തമാക്കി.</p>
<p>ഗിഡ്ഡിയിലെ തന്റെ വീട്ടില്&#x200d; നിന്ന് അന്&#x200d;സാരി പുറപ്പെട്ടപ്പോള്&#x200d; തന്നെ അക്രമികള്&#x200d; അദ്ദേഹത്തിന്റെ പിന്നിലുണ്ടായിരുന്നുവെന്നും ഒരു സംഘം അക്രമികള്&#x200d; രാംഗഡില്&#x200d; അദ്ദേഹത്തെ കാത്തുനില്&#x200d;ക്കുകയായിരുന്നുവെന്നും പ്രാദേശിക പോലീസ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/section-144-imposed-at-ramgarh-ranchi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
