<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>benchamin nethanyahu &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/benchamin-nethanyahu/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 19 Nov 2020 14:52:47 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>benchamin nethanyahu &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ബെഞ്ചമിന്&#x200d; നെതന്യാഹു ഇതുവരെ ബൈഡനെ അഭിനന്ദിച്ച് ഒരു ഫോണ്&#x200d; കോള്&#x200d; പോലും ചെയ്തില്ല; ട്രംപിനെ പേടിച്ചിട്ടെന്ന് വിദഗ്ധര്&#x200d;</title>
		<link>https://www.chandrikadaily.com/why-hasnt-benjamin-netanyahu-called-joe-biden-news.html</link>
					<comments>https://www.chandrikadaily.com/why-hasnt-benjamin-netanyahu-called-joe-biden-news.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Thu, 19 Nov 2020 13:51:47 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[benchamin nethanyahu]]></category>
		<category><![CDATA[Donald J Trump]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[joe biden]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=168352</guid>

					<description><![CDATA[വാണിജ്യ പ്രതിരോധ സാങ്കേതിക രംഗങ്ങളിലെല്ലാം തോളോടു തോള്&#x200d; ചേര്&#x200d;ന്നു നില്&#x200d;ക്കുന്ന ഏറ്റവും അടുപ്പമുള്ള രണ്ട് രാഷ്ട്രങ്ങള്&#x200d;. എന്നാല്&#x200d; ജോ ബൈഡന്&#x200d; പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് ആഴ്ചകള്&#x200d; കഴിഞ്ഞിട്ടും ഇതുവരെ ഒരു അഭിനന്ദന ഫോണ്&#x200d;കോള്&#x200d; പോലും ഇസ്രയേല്&#x200d; പ്രധാനമന്ത്രി ബെഞ്ചമിന്&#x200d; നെതന്യാഹു ജോ ബൈഡനു കൈമാറിയിട്ടില്ല]]></description>
										<content:encoded><![CDATA[<p>അമേരിക്കയുടെ ഏറ്റവും വലിയ കൂട്ടാളിയാണ് ഇസ്രയേല്&#x200d;. വാണിജ്യ പ്രതിരോധ സാങ്കേതിക രംഗങ്ങളിലെല്ലാം തോളോടു തോള്&#x200d; ചേര്&#x200d;ന്നു നില്&#x200d;ക്കുന്ന ഏറ്റവും അടുപ്പമുള്ള രണ്ട് രാഷ്ട്രങ്ങള്&#x200d;. എന്നാല്&#x200d; ജോ ബൈഡന്&#x200d; പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് ആഴ്ചകള്&#x200d; കഴിഞ്ഞിട്ടും ഇതുവരെ ഒരു അഭിനന്ദന ഫോണ്&#x200d;കോള്&#x200d; പോലും ഇസ്രയേല്&#x200d; പ്രധാനമന്ത്രി ബെഞ്ചമിന്&#x200d; നെതന്യാഹു ജോ ബൈഡനു കൈമാറിയിട്ടില്ല. ഫോണ്&#x200d; വിളിച്ചുള്ള അഭിനന്ദനവും അറിയിച്ചില്ല.</p>
<p>2016ല്&#x200d; ഡൊണാള്&#x200d;ഡ് ട്രംപ് അമേരിക്കന്&#x200d; പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കാലത്ത് അഭിനന്ദന സന്ദേശങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള ഊഷ്മളമായ ബന്ധം തുടരേണ്ടതിന്റെ ആവശ്യകതയും എല്ലാം നെതന്യാഹു സംസാരിച്ചിരുന്നു. ഫോണ്&#x200d; സംഭാഷണത്തിന്റെ അവസാനത്തില്&#x200d; പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്ന ചടങ്ങിലേക്ക് നെതന്യാഹുവിനെ ക്ഷണിക്കുകയും ചെയ്തിരുന്നു. അതേസമയം ഫ്രാന്&#x200d;സ്, ജര്&#x200d;മനി, കാനഡ, യുകെ തുടങ്ങിയ രാജ്യങ്ങളെല്ലാം ബൈഡന്റെ ജയത്തില്&#x200d; അഭിനന്ദനങ്ങള്&#x200d; അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്..</p>
<p>പുതിയതായി തെരഞ്ഞെടുക്കപ്പെട്ടതിലുള്ള അഭിനന്ദനം അറിയിക്കാന്&#x200d; ആഗ്രഹമില്ലാതിരുന്നിട്ടല്ല, മറിച്ച് ട്രംപിനെ ഭയന്നിട്ടാണ് നെതന്യാഹു ഫോണ്&#x200d; സംഭാഷണം നടത്താത്തതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്&#x200d;. ട്രംപ് ഇപ്പോഴും പ്രസിഡന്റാണ്. രണ്ടു മാസത്തില്&#x200d; അധികം ആ കസേരയില്&#x200d; ട്രംപ് തന്നെയാണ് ഉണ്ടാവുക. ട്രംപാണെങ്കില്&#x200d; ഇതുവരെ തോല്&#x200d;വി അംഗീകരിച്ചിട്ടുമില്ല. ട്രംപ് തോല്&#x200d;വി അംഗീകരിക്കാതെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ കൂട്ടാളിയായ നെതന്യാഹു ബൈഡന് വിളിച്ച് അഭിനന്ദനങ്ങള്&#x200d; അറിയിക്കുന്നതിലെഔചിത്യക്കേടാണ് നെതന്യാഹുവിനെ പിറകോട്ടു വലിക്കുന്നത്.</p>
<p>അറബ് രാജ്യങ്ങളുമായി സമാധാന ബന്ധം സ്ഥാപിക്കുന്ന കരാറുകളില്&#x200d; അടക്കം മുന്നില്&#x200d; നിന്ന് പ്രയത്‌നിച്ച ട്രംപിനെ അത്ര പെട്ടെന്ന് തഴയാന്&#x200d; എന്തായാലും ഇസ്രയേലിന് കഴിയില്ല. ആ അസ്വസ്ഥതയുടെ നടുവിലാണ് ഇപ്പോള്&#x200d; ബെഞ്ചമിന്&#x200d; നെതന്യാഹു. ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം അമേരിക്കയുമായി നല്ല ബന്ധം സ്ഥാപിക്കേണ്ടത് ഏറ്റവും അത്യാവശ്യമാണ്. അതിനി അധികാരത്തില്&#x200d; ട്രംപായാലും ബൈഡനായാലും അങ്ങനെ തന്നെ. അതുകൊണ്ട് ബൈഡനുമായി സംസാരിക്കാന്&#x200d; കഴിയാത്തതിന്റെ പൊറുതികേട് എത്ര ദിവസം ഇസ്രയേല്&#x200d; കൊണ്ടു നടക്കും എന്നത് കണ്ടറിയണം.</p>
<p>ബൈഡന്&#x200d; ജയമുറപ്പിച്ച് 12 മണിക്കൂറുകള്&#x200d;ക്ക് ശേഷമാണ് നെതന്യാഹു ട്വിറ്ററിലെങ്കിലും ഒരു അഭിനന്ദനം അറിയിച്ചത്. എന്നാല്&#x200d; അതില്&#x200d; തന്നെ &#8216;പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട&#8217; എന്ന വാക്ക് അദ്ദേഹം ഉള്&#x200d;പെടുത്തിയതുമില്ല. ട്രംപ് ജയിച്ച നാളില്&#x200d; അദ്ദേഹം ആ വാക്ക് ഉപയോഗിക്കുകയും ചെയ്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/why-hasnt-benjamin-netanyahu-called-joe-biden-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ്‌ലിം വിരുദ്ധ പരാമര്&#x200d;ശം: യാഇര്&#x200d; നെതന്യാഹുവിനെ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തു</title>
		<link>https://www.chandrikadaily.com/ap-israeli-pms-son-gets-temporary-ban-on-facebook.html</link>
					<comments>https://www.chandrikadaily.com/ap-israeli-pms-son-gets-temporary-ban-on-facebook.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 17 Dec 2018 15:53:45 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[anti muslim]]></category>
		<category><![CDATA[benchamin nethanyahu]]></category>
		<category><![CDATA[islamophobia]]></category>
		<category><![CDATA[palestine-israel]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=114024</guid>

					<description><![CDATA[ഗസ: ഇസ്രാഈല്&#x200d; പ്രധാനമന്ത്രി ബെഞ്ചമിന്&#x200d; നെതന്യാഹുവിന്റെ മകന്&#x200d; യാഇര്&#x200d; നെതന്യാഹുവിനെ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തു. ഫേസ്ബുക്കിലൂടെ ഇസ്‌ലാം വിരുദ്ധ പരാമര്&#x200d;ശം നടത്തിയതിനെ തുടര്&#x200d;ന്നാണ് നടപടി. വ്യാഴാഴ്ച്ച ഫലസ്തീനിലുണ്ടായ അക്രമണത്തെ തുടര്&#x200d;ന്ന് ഫേസ്ബുക്കിലൂടെ നടത്തിയ പരാമര്&#x200d;ശമാണ് ബ്ലോക്ക് ചെയ്തതിന് ഇടയാക്കിയത്. ബ്ലോക്ക് ചെയ്ത നടപടി യാഇര്&#x200d; തന്നെയാണ് വെളിപ്പെടുത്തിയത്. മുസ്‌ലിം വിരുദ്ധ പരാമര്&#x200d;ശങ്ങളെത്തുടര്&#x200d;ന്ന് ഫേസ്ബുക്ക് തന്റെ അക്കൗണ്ട് 24 മണിക്കൂര്&#x200d; ബ്ലോക്ക് ചെയ്തുവെന്ന് യാഇര്&#x200d; നെതന്യാഹു ട്വിറ്ററില്&#x200d; കുറിച്ചു. &#8216;എവിടെയാണ് അക്രമങ്ങള്&#x200d; ഇല്ലാതിരിക്കുന്നതെന്ന് അറിയാമോ. യാദൃശ്ചികമെന്ന് പറയട്ടെ, മുസ്‌ലിം [&#8230;]]]></description>
										<content:encoded><![CDATA[<p>ഗസ: ഇസ്രാഈല്&#x200d; പ്രധാനമന്ത്രി ബെഞ്ചമിന്&#x200d; നെതന്യാഹുവിന്റെ മകന്&#x200d; യാഇര്&#x200d; നെതന്യാഹുവിനെ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തു. ഫേസ്ബുക്കിലൂടെ ഇസ്‌ലാം വിരുദ്ധ പരാമര്&#x200d;ശം നടത്തിയതിനെ തുടര്&#x200d;ന്നാണ് നടപടി. വ്യാഴാഴ്ച്ച ഫലസ്തീനിലുണ്ടായ അക്രമണത്തെ തുടര്&#x200d;ന്ന് ഫേസ്ബുക്കിലൂടെ നടത്തിയ പരാമര്&#x200d;ശമാണ് ബ്ലോക്ക് ചെയ്തതിന് ഇടയാക്കിയത്.<br />
ബ്ലോക്ക് ചെയ്ത നടപടി യാഇര്&#x200d; തന്നെയാണ് വെളിപ്പെടുത്തിയത്. മുസ്‌ലിം വിരുദ്ധ പരാമര്&#x200d;ശങ്ങളെത്തുടര്&#x200d;ന്ന് ഫേസ്ബുക്ക് തന്റെ അക്കൗണ്ട് 24 മണിക്കൂര്&#x200d; ബ്ലോക്ക് ചെയ്തുവെന്ന് യാഇര്&#x200d; നെതന്യാഹു ട്വിറ്ററില്&#x200d; കുറിച്ചു. &#8216;എവിടെയാണ് അക്രമങ്ങള്&#x200d; ഇല്ലാതിരിക്കുന്നതെന്ന് അറിയാമോ. യാദൃശ്ചികമെന്ന് പറയട്ടെ, മുസ്‌ലിം സാന്നിധ്യം ഒട്ടുമില്ലാത്ത ഐസ്‌ലാന്റിലും ജപ്പാനിലുമാണത്.&#8217; പ്രധാനമന്ത്രിയുടെ മകന്&#x200d; വ്യക്തമാക്കി. &#8216;ഇസ്രാഈലില്&#x200d; സമാധാനം നിലനിര്&#x200d;ത്താന്&#x200d; ഒരേയൊരു മാര്&#x200d;ഗ്ഗമേയുള്ളു. ഒന്നുകില്&#x200d; ജൂതന്മാര്&#x200d; ഇവിടം വിട്ട് പോവുക, അല്ലെങ്കില്&#x200d; മുസ്‌ലിംകള്&#x200d; ഇസ്രായേല്&#x200d; വിടുക. ഞാന്&#x200d; രണ്ടാമത് തെരഞ്ഞെടുക്കുന്നു.&#8217; മറ്റൊരു പോസ്റ്റില്&#x200d; യാഇര്&#x200d; നെതന്യാഹു കുറിച്ചു. സെന്&#x200d;ട്രല്&#x200d; വെസ്റ്റ് ബാങ്ക് ബസ് സ്‌റ്റോപ്പിനടുത്ത് വെച്ച് രണ്ട് സൈനികര്&#x200d; കൊല്ലപ്പെട്ടതിനെ തുടര്&#x200d;ന്നാണ് മന്ത്രി പുത്രന്റെ പരാമര്&#x200d;ശം. വിവാദമായതോടെ ഫേസ്ബുക്ക് യാഇന്റെ പോസ്റ്റ് പിന്&#x200d;വലിച്ചു. അതിനെ തുടര്&#x200d;ന്നാണ് അദ്ദേഹം ട്വിറ്ററിലൂടെ ഫേസ്ബുക്കിനെ വിമര്&#x200d;ശിച്ചത്. ചിന്തകളുടെ ഏകാധിപത്യം എന്നാണ് ഫേസ്ബുക്ക് നടപടിയെക്കുറിച്ച് വിമര്&#x200d;ശിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ap-israeli-pms-son-gets-temporary-ban-on-facebook.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇസ്രാഈലിനെ ജൂതരാഷ്ട്രമാക്കി പ്രഖ്യാപിച്ചു; വ്യാപക പ്രതിഷേധം</title>
		<link>https://www.chandrikadaily.com/jewish-nation-state-israel-approves-controversial-bill.html</link>
					<comments>https://www.chandrikadaily.com/jewish-nation-state-israel-approves-controversial-bill.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 19 Jul 2018 15:32:39 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[benchamin nethanyahu]]></category>
		<category><![CDATA[Benjamin Netanyahu]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[palestian]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=95195</guid>

					<description><![CDATA[ടെല്&#x200d;അവീവ്: ഇസ്രാഈലിനെ ജൂത ജനതയുടെ രാഷ്ട്രമായി പ്രഖ്യാപിക്കുന്ന വിവാദ ബില്ലിന് ഇസ്രാഈല്&#x200d; പാര്&#x200d;ലമെന്റ് അംഗീകാരം നല്&#x200d;കി. ഫലസ്തീനികളുടെ ഭാവിയെ അപകടപ്പെടുത്തുന്ന പുതിയ നിയമങ്ങളടങ്ങിയ ബില്ല് 55നെതിരെ 62 വോട്ടുകള്&#x200d;ക്കാണ് ഇസ്രാഈല്&#x200d; പാര്&#x200d;ലമെന്റ് സഭ പാസാക്കിയത്. ബില്ലില്&#x200d; ഔദ്യോഗിക ഭാഷാപദവിയില്&#x200d;നിന്ന് അറബിയെ നീക്കി കൂടാതെ ഹീബ്രൂവിനെ ദേശീയ ഭാഷയായി പ്രഖ്യാപിച്ചിട്ടുമുണ്ട്. ജൂതസമൂഹത്തിന്റെ സംസ്ഥാപനമാണ് ദേശീയ താല്&#x200d;പര്യമെന്ന് നിയമത്തില്&#x200d; വ്യക്തമാക്കുന്നു. ജറൂസലമിനെ ഇസ്രാഈല്&#x200d; തലസ്ഥാനമായും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം സെനറ്റിലെ ഫലസ്തീന്&#x200d; അംഗങ്ങള്&#x200d; ബില്ലിനെ അപലപിച്ചു. ഫലസ്തീന്&#x200d; പൗരന്മാരെ അടിച്ചമര്&#x200d;ത്തുകയെന്ന ലക്ഷ്യത്തോടെ [&#8230;]]]></description>
										<content:encoded><![CDATA[<p>ടെല്&#x200d;അവീവ്: ഇസ്രാഈലിനെ ജൂത ജനതയുടെ രാഷ്ട്രമായി പ്രഖ്യാപിക്കുന്ന വിവാദ ബില്ലിന് ഇസ്രാഈല്&#x200d; പാര്&#x200d;ലമെന്റ് അംഗീകാരം നല്&#x200d;കി. ഫലസ്തീനികളുടെ ഭാവിയെ അപകടപ്പെടുത്തുന്ന പുതിയ നിയമങ്ങളടങ്ങിയ ബില്ല് 55നെതിരെ 62 വോട്ടുകള്&#x200d;ക്കാണ് ഇസ്രാഈല്&#x200d; പാര്&#x200d;ലമെന്റ് സഭ പാസാക്കിയത്. ബില്ലില്&#x200d; ഔദ്യോഗിക ഭാഷാപദവിയില്&#x200d;നിന്ന് അറബിയെ നീക്കി കൂടാതെ ഹീബ്രൂവിനെ ദേശീയ ഭാഷയായി പ്രഖ്യാപിച്ചിട്ടുമുണ്ട്. ജൂതസമൂഹത്തിന്റെ സംസ്ഥാപനമാണ് ദേശീയ താല്&#x200d;പര്യമെന്ന് നിയമത്തില്&#x200d; വ്യക്തമാക്കുന്നു.</p>
<p>ജറൂസലമിനെ ഇസ്രാഈല്&#x200d; തലസ്ഥാനമായും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം സെനറ്റിലെ ഫലസ്തീന്&#x200d; അംഗങ്ങള്&#x200d; ബില്ലിനെ അപലപിച്ചു. ഫലസ്തീന്&#x200d; പൗരന്മാരെ അടിച്ചമര്&#x200d;ത്തുകയെന്ന ലക്ഷ്യത്തോടെ ഇസ്രാഈല്&#x200d; പാര്&#x200d;ലമെന്റെ് പാസാക്കിയ ജൂത രാഷ്ട്ര നിയമത്തിനെതിരെ വ്യാപക പ്രതിഷേധം. ജൂതജനതക്ക് അധികാരങ്ങള്&#x200d; തീരെഴുതിക്കൊടുക്കുകയും ഫലസ്തീനികളെ രണ്ടാംകിടക്കാരായി പ്രഖ്യാപിക്കുകയും ചെയ്യുന്ന നിയമത്തിനെതിരെ ഇസ്രാഈലിലെ ഭരണകക്ഷിയില്&#x200d;നിന്നുള്ളവര്&#x200d; തന്നെ രംഗത്തെത്തിയിട്ടുണ്ട്.</p>
<p>ജൂതര്&#x200d;ക്ക് പരമാധികാരം നല്&#x200d;കുന്ന നിയമം ഫലസ്തീനികളെ രണ്ടാംകിടക്കാരായി കാണുമെന്ന സന്ദേശമാണ് നല്&#x200d;കുന്നതെന്ന് അറബ് പാര്&#x200d;ട്ടികളുടെ കൂട്ടായ്മ പറഞ്ഞു. ജനാധിപത്യത്തിന്റെ മരണമാണ് സംഭവിച്ചിരിക്കുന്നതെന്ന് ഫലസ്തീന്&#x200d; പാര്&#x200d;ലമെന്റംഗം അഹ്്മദ് തിബി കുറ്റപ്പെടുത്തി.</p>
<p>ഇസ്രാഈല്&#x200d; ജനസംഖ്യയില്&#x200d; 20 ശതമാനം ഫലസ്തീനികളാണ്. വിവാദങ്ങള്&#x200d;ക്കും സംവാദങ്ങള്&#x200d;ക്കുമൊടുവിലാണ് നിയമം പാസാക്കിയത്. ഇസ്രാഈല്&#x200d; രാഷ്ട്രത്തിന്റെയും സയണിസത്തിന്റെയും ചരിത്രത്തിലെ നിര്&#x200d;ണായക നിമിഷമെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിന്&#x200d; നെതന്യാഹു നിയമത്തെ വിശേഷിപ്പിച്ചത്. ഭൂരിപക്ഷത്തിന് കൂടുതല്&#x200d; അധികാരങ്ങളുണ്ടെന്നും അവരാണ് തീരുമാനങ്ങളെടുക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jewish-nation-state-israel-approves-controversial-bill.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാരിസില്&#x200d; നെതന്യാഹുവിനെതിരെ  പ്രതിഷേധ റാലി</title>
		<link>https://www.chandrikadaily.com/rally-in-paris-against-nethanyahu.html</link>
					<comments>https://www.chandrikadaily.com/rally-in-paris-against-nethanyahu.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 06 Jun 2018 15:45:31 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[benchamin nethanyahu]]></category>
		<category><![CDATA[Nethanyahu]]></category>
		<category><![CDATA[Paris]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=88791</guid>

					<description><![CDATA[&#160; പാരിസ്: ഫലസ്തീന്&#x200d; ജനതക്ക് ഐക്യദാര്&#x200d;ഢ്യം പ്രഖ്യാപിച്ച് ഇസ്രാഈല്&#x200d; പ്രധാനമന്ത്രി ബെഞ്ചമിന്&#x200d; നെതന്യാഹുവിനെതിരെ പാരിസില്&#x200d; പ്രതിഷേധ റാലി. യൂറോപ്യന്&#x200d; പര്യടനത്തിന്റെ ഭാഗമായി ഫ്രഞ്ച് തലസ്ഥാന നഗരിയിലെത്തിയപ്പോഴാണ് നെതന്യാഹുവിന് പ്രക്ഷോഭകരെ നേരിടേണ്ടിവന്നത്. നെതന്യാഹുവിനെതിരെ യുദ്ധകുറ്റകൃത്യത്തിന് കേസെടുത്ത് വിചാരണ ചെയ്യണമെന്ന് അവര്&#x200d; ആവശ്യപ്പെട്ടു. കഴിഞ്ഞമാസം നിരായുധരായ നൂറിലേറെ ഫലസ്തീനികളെ വെടിവെച്ചു കൊലപ്പെടുത്തിയ ഇസ്രാഈല്&#x200d; ധിക്കാരത്തിനെതിരെ നെതന്യാഹുവിനെയും ലോകത്തെയും പ്രതിഷേധം അറിയിക്കാനാണ് റാലിയെന്ന് പത്തൊമ്പതുകാരനായ വിദ്യാര്&#x200d;ത്ഥി പറഞ്ഞു. ഇറാനെതിരെയുള്ള നീക്കത്തില്&#x200d; ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്&#x200d; മക്രോണിന്റെ പിന്തുണ ആര്&#x200d;ജിക്കാനും ഫ്രഞ്ച്- ഇസ്രാഈല്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>പാരിസ്: ഫലസ്തീന്&#x200d; ജനതക്ക് ഐക്യദാര്&#x200d;ഢ്യം പ്രഖ്യാപിച്ച് ഇസ്രാഈല്&#x200d; പ്രധാനമന്ത്രി ബെഞ്ചമിന്&#x200d; നെതന്യാഹുവിനെതിരെ പാരിസില്&#x200d; പ്രതിഷേധ റാലി. യൂറോപ്യന്&#x200d; പര്യടനത്തിന്റെ ഭാഗമായി ഫ്രഞ്ച് തലസ്ഥാന നഗരിയിലെത്തിയപ്പോഴാണ് നെതന്യാഹുവിന് പ്രക്ഷോഭകരെ നേരിടേണ്ടിവന്നത്.<br />
നെതന്യാഹുവിനെതിരെ യുദ്ധകുറ്റകൃത്യത്തിന് കേസെടുത്ത് വിചാരണ ചെയ്യണമെന്ന് അവര്&#x200d; ആവശ്യപ്പെട്ടു. കഴിഞ്ഞമാസം നിരായുധരായ നൂറിലേറെ ഫലസ്തീനികളെ വെടിവെച്ചു കൊലപ്പെടുത്തിയ ഇസ്രാഈല്&#x200d; ധിക്കാരത്തിനെതിരെ നെതന്യാഹുവിനെയും ലോകത്തെയും പ്രതിഷേധം അറിയിക്കാനാണ് റാലിയെന്ന് പത്തൊമ്പതുകാരനായ വിദ്യാര്&#x200d;ത്ഥി പറഞ്ഞു. ഇറാനെതിരെയുള്ള നീക്കത്തില്&#x200d; ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്&#x200d; മക്രോണിന്റെ പിന്തുണ ആര്&#x200d;ജിക്കാനും ഫ്രഞ്ച്- ഇസ്രാഈല്&#x200d; കള്&#x200d;ച്ചറല്&#x200d; ആന്റ് സയന്റിഫിക്ക് പ്രോജക്ട് ഉദ്ഘാടനം ചെയ്യാനുമാണ് നെതന്യാഹു പാരിസില്&#x200d; എത്തിയത്.<br />
ഫലസ്തീന്&#x200d; ജനതയെ അട്ടിമച്ചര്&#x200d;ത്തുന്ന ഇസ്രാഈല്&#x200d; നടപടിയില്&#x200d; പ്രതിഷേധക്കാര്&#x200d; രോഷം പ്രകടിപ്പിച്ചു. 21കാരിയായ ഫലസ്തീന്&#x200d; ആരോഗ്യ പ്രവര്&#x200d;ത്തക റസാന്&#x200d; അല്&#x200d; നജ്ജാറിനെ വെടിവെച്ചു കൊലപ്പെടുത്തിയത് അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമാണെന്ന് യാസ്മിന്&#x200d; എന്ന മെഡിക്കല്&#x200d; വിദ്യാര്&#x200d;ത്ഥിനി പറഞ്ഞു. ഗസ്സയില്&#x200d; നിരായുധരായ സാധാരണക്കാരെ വെടിവെച്ചു കൊലപ്പെടുത്തിയത് യുദ്ധകുറ്റകൃത്യമാണെന്ന് ഫ്രാന്&#x200d;സ് ഫലസ്തീന്&#x200d; സോളിഡാരിറ്റി അസോസിയേഷന്&#x200d; അംഗം ജാക്വിസ് പറഞ്ഞു.<br />
മക്രോണും നെതന്യാഹുവും കൂടിക്കാഴ്ച നടത്തുന്ന ഗ്രാന്&#x200d;ഡ് പാലസ് എക്‌സിബിഷ്യന്&#x200d; ഹാളിന് മുന്നിലാണ് റാലി സംഘടിപ്പിക്കാന്&#x200d; തീരുമാനിച്ചിരുന്നത്. പൊലീസ് അനുമതി നിഷേധിക്കുകയും രണ്ട് മെട്രോസ്‌റ്റേഷനുകള്&#x200d; അടക്കുകയും ചെയ്തതിനെ തുടര്&#x200d;ന്ന് സെയിന്&#x200d; നദിക്ക് സമീപത്തേക്ക് പരിപാടി മാറ്റുകയായിരുന്നു. പൊലീസുമായി ഒറ്റപ്പെട്ട സംഘര്&#x200d;ഷമുണ്ടായെങ്കിലും റാലി പൊതുവെ സമാധാനപരമായിരുന്നു.<br />
ഫ്രാന്&#x200d;സിലെ മൂന്ന് പ്രമുഖ ജേണലിസ്റ്റ് യൂണിനകളും സംയുക്ത പ്രസ്താവനയില്&#x200d; നെതന്യാഹുവിന്റെ സന്ദര്&#x200d;ശനത്തെ അപലപിച്ചു. ഗസ്സയില്&#x200d; നൂറിലേറെ പേരെ വെടിവെച്ചു കൊലപ്പെടുത്തിയ പശ്ചാത്തലത്തില്&#x200d; പ്രത്യേകിച്ചും നെതന്യാഹുവിനെ മക്രോണ്&#x200d; കാണാന്&#x200d; പാടില്ലെന്ന് പ്രസ്താവന വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rally-in-paris-against-nethanyahu.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നതന്യാഹുവിനെ നൂല്&#x200d; കോര്&#x200d;ക്കാനും ഭാര്യയെ പട്ടം പറത്താനും പഠിപ്പിച്ച് മോദി</title>
		<link>https://www.chandrikadaily.com/nathnyahu-with-modi.html</link>
					<comments>https://www.chandrikadaily.com/nathnyahu-with-modi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 17 Jan 2018 15:43:11 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[benchamin nethanyahu]]></category>
		<category><![CDATA[modi]]></category>
		<category><![CDATA[Nethanyahu]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=65481</guid>

					<description><![CDATA[&#160; അഹമ്മദാബാദ്: ഇസ്രാഈല്&#x200d; പ്രധാനമന്ത്രി ബെഞ്ചമിന്&#x200d; നതന്യാഹുവിനെ ചര്&#x200d;ക്കയില്&#x200d; നൂല് കോര്&#x200d;ക്കാന്&#x200d; പഠിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആറു ദിവസത്തെ ഇന്ത്യാ സന്ദര്&#x200d;ശനത്തിനെത്തിയ നതന്യാഹു ഇന്നലെ അഹമ്മദാബാദിലെ സബര്&#x200d;മതി ആശ്രമം സന്ദര്&#x200d;ശിച്ചപ്പോഴായിരുന്നു മോദിയുടെ ക്ലാസ്. നതന്യാഹു ചര്&#x200d;ക്ക തിരിക്കുമ്പോള്&#x200d; ഭാര്യ സാറ സമീപത്തിരുന്ന് ഇതിന്റെ പ്രവര്&#x200d;ത്തനം നിരീക്ഷിച്ചു. സമീപത്തുനിന്നുകൊണ്ട് മോദി ഇരുവര്&#x200d;ക്കും ചര്&#x200d;ക്കയുടെ പ്രവര്&#x200d;ത്തനം വിശദീകരിച്ചുകൊടുത്തു. തുടര്&#x200d;ന്ന് ആശ്രമത്തിലെ പുല്&#x200d;തകിടിയില്&#x200d; നടക്കാന്&#x200d; ക്ഷണിച്ച മോദി, ഇവിടെവെച്ച് നതന്യാഹുവിനും ഭാര്യ സാറക്കും പട്ടം പറത്തുന്നത് എങ്ങനെയെന്നും കാണിച്ചു കൊടുത്തു. ഇന്നലെ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>അഹമ്മദാബാദ്: ഇസ്രാഈല്&#x200d; പ്രധാനമന്ത്രി ബെഞ്ചമിന്&#x200d; നതന്യാഹുവിനെ ചര്&#x200d;ക്കയില്&#x200d; നൂല് കോര്&#x200d;ക്കാന്&#x200d; പഠിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആറു ദിവസത്തെ ഇന്ത്യാ സന്ദര്&#x200d;ശനത്തിനെത്തിയ നതന്യാഹു ഇന്നലെ അഹമ്മദാബാദിലെ സബര്&#x200d;മതി ആശ്രമം സന്ദര്&#x200d;ശിച്ചപ്പോഴായിരുന്നു മോദിയുടെ ക്ലാസ്. നതന്യാഹു ചര്&#x200d;ക്ക തിരിക്കുമ്പോള്&#x200d; ഭാര്യ സാറ സമീപത്തിരുന്ന് ഇതിന്റെ പ്രവര്&#x200d;ത്തനം നിരീക്ഷിച്ചു. സമീപത്തുനിന്നുകൊണ്ട് മോദി ഇരുവര്&#x200d;ക്കും ചര്&#x200d;ക്കയുടെ പ്രവര്&#x200d;ത്തനം വിശദീകരിച്ചുകൊടുത്തു. തുടര്&#x200d;ന്ന് ആശ്രമത്തിലെ പുല്&#x200d;തകിടിയില്&#x200d; നടക്കാന്&#x200d; ക്ഷണിച്ച മോദി, ഇവിടെവെച്ച് നതന്യാഹുവിനും ഭാര്യ സാറക്കും പട്ടം പറത്തുന്നത് എങ്ങനെയെന്നും കാണിച്ചു കൊടുത്തു. ഇന്നലെ കാലത്ത് അഹമ്മദാബാദില്&#x200d; എത്തിയ നതന്യാഹു മോദിക്കൊപ്പം റോഡ് ഷോ ആയാണ് സബര്&#x200d;മതി ആശ്രമത്തിലേക്ക് തിരിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nathnyahu-with-modi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നെതന്യാഹുവിന്റെ ഇന്ത്യാ സന്ദര്&#x200d;ശനം; ഡല്&#x200d;ഹിയിലെ തീന്&#x200d; മൂര്&#x200d;ത്തി മാര്&#x200d;ക്കറ്റിന് ഇസ്രായേല്&#x200d; നഗരത്തിന്റെ പേരിടുന്നു</title>
		<link>https://www.chandrikadaily.com/nethanyahus-india-visit.html</link>
					<comments>https://www.chandrikadaily.com/nethanyahus-india-visit.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 14 Jan 2018 12:30:11 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[benchamin nethanyahu]]></category>
		<category><![CDATA[Delhi]]></category>
		<category><![CDATA[Israel]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=64966</guid>

					<description><![CDATA[&#160; ഡല്&#x200d;ഹിയിലെ തീന്&#x200d; മൂര്&#x200d;ത്തി മാര്&#x200d;ക്കറ്റിന് ഇസ്രയേല്&#x200d; നഗരത്തിന്റെ പേര് നല്&#x200d;കുന്നു. തീന്&#x200d; മൂര്&#x200d;ത്തി ചൗക്കിനൊപ്പം ഇനി മുതല്&#x200d; ഇസ്രയേല്&#x200d; നഗരമായ ഹൈഫയുടെ പേരുകൂടി ചേര്&#x200d;ത്താണ് പുനര്&#x200d;നാമകരണം ചെയ്യുന്നത്. ഇസ്രയേല്&#x200d; പ്രധാനമന്ത്രിയുടെ രാജ്യ സന്ദര്&#x200d;ശനത്തിന്റെ ഭാഗമായാണ് ഈ മാറ്റം. തീന്&#x200d; മൂര്&#x200d;ത്തി സ്മാരകത്തില്&#x200d; വെച്ച് ഇന്ന് നടക്കുന്ന പരിപാടിയില്&#x200d; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേല്&#x200d; പ്രധാനമന്ത്രി ബെഞ്ചമിന്&#x200d; നെതന്യാഹുവും ചേര്&#x200d;ന്ന് പുതിയ പേര് നല്&#x200d;കും. രണ്ടു നേതാക്കന്മാരും സ്മാരകത്തിന്റെ സന്ദര്&#x200d;ശക പുസ്തകത്തില്&#x200d; ഒപ്പു വെക്കുകയും റീത്ത് സമര്&#x200d;പ്പിക്കുകയും [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ഡല്&#x200d;ഹിയിലെ തീന്&#x200d; മൂര്&#x200d;ത്തി മാര്&#x200d;ക്കറ്റിന് ഇസ്രയേല്&#x200d; നഗരത്തിന്റെ പേര് നല്&#x200d;കുന്നു. തീന്&#x200d; മൂര്&#x200d;ത്തി ചൗക്കിനൊപ്പം ഇനി മുതല്&#x200d; ഇസ്രയേല്&#x200d; നഗരമായ ഹൈഫയുടെ പേരുകൂടി ചേര്&#x200d;ത്താണ് പുനര്&#x200d;നാമകരണം ചെയ്യുന്നത്. ഇസ്രയേല്&#x200d; പ്രധാനമന്ത്രിയുടെ രാജ്യ സന്ദര്&#x200d;ശനത്തിന്റെ ഭാഗമായാണ് ഈ മാറ്റം. തീന്&#x200d; മൂര്&#x200d;ത്തി സ്മാരകത്തില്&#x200d; വെച്ച് ഇന്ന് നടക്കുന്ന പരിപാടിയില്&#x200d; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേല്&#x200d; പ്രധാനമന്ത്രി ബെഞ്ചമിന്&#x200d; നെതന്യാഹുവും ചേര്&#x200d;ന്ന് പുതിയ പേര് നല്&#x200d;കും.</p>
<p>രണ്ടു നേതാക്കന്മാരും സ്മാരകത്തിന്റെ സന്ദര്&#x200d;ശക പുസ്തകത്തില്&#x200d; ഒപ്പു വെക്കുകയും റീത്ത് സമര്&#x200d;പ്പിക്കുകയും ചെയ്യുമെന്ന് ഓഫിസ് വൃത്തങ്ങള്&#x200d; അറിയിച്ചു. ആറ് ദിവസത്തെ സന്ദര്&#x200d;ശനത്തിനാണ് നെതന്യാഹു ഇന്ത്യയിലെത്തിയിരിക്കുന്നത്. 15 ഇമ്‌ബേറിയല്&#x200d; സര്&#x200d;വീസ് കാവല്&#x200d;റി ബ്രിഗേഡിന്റെ ഭാഗമായിരുന്ന ഹൈദരാബാദ്, ജോധ്പൂര്&#x200d;, മൈസൂര്&#x200d; തുടങ്ങിയ സ്ഥലങ്ങളിലെ കുന്തക്കാരുടെ മൂന്ന് ചെമ്ബ് പ്രതിമകള്&#x200d; സ്ഥാപിച്ചിരിക്കുന്ന യുദ്ധസ്മാരകം കൂടിയാണ് തീന്&#x200d; മൂര്&#x200d;ത്തി ചൗക്ക്.</p>
<p>1918 സെപ്റ്റംബര്&#x200d; 23ന് ഒട്ടോമന്&#x200d;സ്, ജര്&#x200d;മ്മനി, ഓസ്ട്രിയ ഹങ്കറി തുടങ്ങിയ രാജ്യങ്ങളുടെ സൈന്യം ഹൈഫ കീഴടക്കാന്&#x200d; ശ്രമിച്ചപ്പോള്&#x200d; ഇന്ത്യക്കാരുള്&#x200d;പ്പെട്ട ബ്രിട്ടീഷ് പട്ടാളമാണ് ഇസ്രയേല്&#x200d; ന?ഗരത്തെ മോചിപ്പിച്ചത്. ഒന്നാം ലോക മഹായുദ്ധ കാലത്ത് ഈ നഗരത്തെ മോചിപ്പിക്കാനായി 44 ഇന്ത്യന്&#x200d; പട്ടാളക്കാരാണ് ജീവന്&#x200d; ത്യജിച്ചത്. ഇതിന്റെ സ്മരണാര്&#x200d;ഥമാണ് ചൗക്കിന്റെ പേരു മാറ്റുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nethanyahus-india-visit.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇസ്രായേല്&#x200d; പ്രധാനമന്ത്രി നെതന്യാഹു ഡല്&#x200d;ഹിയിലെത്തി; പ്രധാനമന്ത്രി നേരിട്ടെത്തി സ്വീകരിച്ചു</title>
		<link>https://www.chandrikadaily.com/benchamin-nethanyahu-visit-india-news.html</link>
					<comments>https://www.chandrikadaily.com/benchamin-nethanyahu-visit-india-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 14 Jan 2018 10:20:13 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[benchamin nethanyahu]]></category>
		<category><![CDATA[pm narendramodi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=64948</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ഇസ്രായേല്&#x200d; പ്രധാനമന്ത്രി നെതന്യാഹു ഇന്ത്യയിലെത്തി. ആറ് ദിവസത്തെ സന്ദര്&#x200d;ശനത്തിനായി ഉച്ചയോടെ ഡല്&#x200d;ഹി വിമാനത്താവളത്തിലെത്തിയ നെതന്യാഹുവിനെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി സ്വീകരിച്ചു. ഡല്&#x200d;ഹിക്ക് പുറമേ മുംബൈയും, ഗുജറാത്തും നെതന്യാഹു സന്ദര്&#x200d;ശിക്കും. സെബര്&#x200d; സെക്യൂരിറ്റി, കൃഷി, പ്രതിരോധം തുടങ്ങി വിവിധ മേഖലകളില്&#x200d; നിന്നുള്ള 150-ഓളം പ്രതിനിധികളാണ് നെതന്യാഹുവിനൊപ്പമുള്ളത്. നാളെ രാവിലെ 10 ന് രാഷ്ട്രപതി ഭവനില്&#x200d; ഔദ്യോഗിക സ്വീകരണ ചടങ്ങ് നടക്കും. സ്വീകരണ ചടങ്ങിന് ശേഷം മഹാത്മാ ഗാന്ധി സ്മാരകത്തില്&#x200d; പുഷ്പാര്&#x200d;ച്ചനയും നടത്തും. ഇതിന് പിന്നാലെ രാഷ്ടപതി രാംനാഥ് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഇസ്രായേല്&#x200d; പ്രധാനമന്ത്രി നെതന്യാഹു ഇന്ത്യയിലെത്തി. ആറ് ദിവസത്തെ സന്ദര്&#x200d;ശനത്തിനായി ഉച്ചയോടെ ഡല്&#x200d;ഹി വിമാനത്താവളത്തിലെത്തിയ നെതന്യാഹുവിനെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി സ്വീകരിച്ചു. ഡല്&#x200d;ഹിക്ക് പുറമേ മുംബൈയും, ഗുജറാത്തും നെതന്യാഹു സന്ദര്&#x200d;ശിക്കും.</p>
<p>സെബര്&#x200d; സെക്യൂരിറ്റി, കൃഷി, പ്രതിരോധം തുടങ്ങി വിവിധ മേഖലകളില്&#x200d; നിന്നുള്ള 150-ഓളം പ്രതിനിധികളാണ് നെതന്യാഹുവിനൊപ്പമുള്ളത്. നാളെ രാവിലെ 10 ന് രാഷ്ട്രപതി ഭവനില്&#x200d; ഔദ്യോഗിക സ്വീകരണ ചടങ്ങ് നടക്കും. സ്വീകരണ ചടങ്ങിന് ശേഷം മഹാത്മാ ഗാന്ധി സ്മാരകത്തില്&#x200d; പുഷ്പാര്&#x200d;ച്ചനയും നടത്തും. ഇതിന് പിന്നാലെ രാഷ്ടപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, എന്നിവരുമായി നെതന്യാഹു കൂടിക്കാഴ്ച നടത്തും. 2003-ല്&#x200d; സന്ദര്&#x200d;ശനം നടത്തിയ ആരിയല്&#x200d; ഷാരോണാണ് നെതന്യാഹുവിന് മുന്&#x200d;പ് ഇന്ത്യ സന്ദര്&#x200d;ശിച്ച പ്രധാനമന്ത്രി. ആറു ദിവസത്തെ സന്ദര്&#x200d;ശനത്തിനായാണ് നെതന്യാഹു ഇന്ത്യയിലെത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/benchamin-nethanyahu-visit-india-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അയാള്‍ രാജിവെച്ചൊഴിയണം  നെത്യന്യാഹുവിനെതിരെ പ്രതിപക്ഷം</title>
		<link>https://www.chandrikadaily.com/israel-prime-minister.html</link>
					<comments>https://www.chandrikadaily.com/israel-prime-minister.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 05 Aug 2017 07:17:24 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[benchamin nethanyahu]]></category>
		<category><![CDATA[Israel]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=38864</guid>

					<description><![CDATA[&#160; കൈക്കുലി വാങ്ങിയെന്ന് ആരോപണമുയര്‍ന്ന ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ഇസ്രാഈലിലെ പ്രതിപക്ഷ നേതാക്കള്‍ ശക്തമായ പ്രതിഷേധത്തിലേക്കെന്ന് സൂചന. വെള്ളിയാഴ്ചയാണ് നെതന്യാഹുവിനെതിരില്‍ പോലീസ് കുറ്റം ചുമത്തിയിരിക്കുന്നത്. അഴിമതി ആരോപിക്കപ്പെട്ട നെതന്യാഹു രാജിവെക്കണമെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ആവശ്യം. എന്നാല്‍ വലതുപക്ഷ പാര്‍ട്ടകള്‍ പ്രശ്‌നത്തെ രാഷ്ട്രീയ വല്‍കരിക്കാനാണ് ശ്രമിക്കുന്നതെന്ന് ഭരണകക്ഷി നേതാവ് യാഇര്‍ ലാപിഡ് പറഞ്ഞു. അതേസമയം സംഭവത്തില്‍ നെതന്യാഹുവിന്റെ പങ്ക് എന്താണെന്ന് പുറത്തുകൊണ്ടു വരും. അദ്ദേഹം കുറ്റക്കാരനാണന്ന് കണ്ടെത്തിയാല്‍ തീര്‍്ച്ചയായും രാജിവെച്ച് ഒഴിയേണ്ടി വരും. ലാപിഡ് കൂട്ടിചേര്‍ത്തു.]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>കൈക്കുലി വാങ്ങിയെന്ന് ആരോപണമുയര്&#x200d;ന്ന ബെഞ്ചമിന്&#x200d; നെതന്യാഹുവിനെതിരെ ഇസ്രാഈലിലെ പ്രതിപക്ഷ നേതാക്കള്&#x200d; ശക്തമായ പ്രതിഷേധത്തിലേക്കെന്ന് സൂചന. വെള്ളിയാഴ്ചയാണ് നെതന്യാഹുവിനെതിരില്&#x200d; പോലീസ് കുറ്റം ചുമത്തിയിരിക്കുന്നത്. അഴിമതി ആരോപിക്കപ്പെട്ട നെതന്യാഹു രാജിവെക്കണമെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ആവശ്യം.</p>
<p>എന്നാല്&#x200d; വലതുപക്ഷ പാര്&#x200d;ട്ടകള്&#x200d; പ്രശ്‌നത്തെ രാഷ്ട്രീയ വല്&#x200d;കരിക്കാനാണ് ശ്രമിക്കുന്നതെന്ന് ഭരണകക്ഷി നേതാവ് യാഇര്&#x200d; ലാപിഡ് പറഞ്ഞു. അതേസമയം സംഭവത്തില്&#x200d; നെതന്യാഹുവിന്റെ പങ്ക് എന്താണെന്ന് പുറത്തുകൊണ്ടു വരും. അദ്ദേഹം കുറ്റക്കാരനാണന്ന് കണ്ടെത്തിയാല്&#x200d; തീര്&#x200d;്ച്ചയായും രാജിവെച്ച് ഒഴിയേണ്ടി വരും. ലാപിഡ് കൂട്ടിചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israel-prime-minister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫലസ്തീന്‍ പ്രദേശങ്ങള്‍ കയ്യേറിയതില്‍ റെക്കോര്‍ഡ് തങ്ങള്‍ക്കെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു</title>
		<link>https://www.chandrikadaily.com/netanyahu-boasts-his-government-has-done-most-illegal-settlements.html</link>
					<comments>https://www.chandrikadaily.com/netanyahu-boasts-his-government-has-done-most-illegal-settlements.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 04 Aug 2017 11:27:34 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[benchamin nethanyahu]]></category>
		<category><![CDATA[palastene]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=38782</guid>

					<description><![CDATA[ഫലസ്തീനില്‍ അധിനിവേശത്തിലൂടെ പ്രദേശങ്ങള്‍ കയ്യടക്കിയവരില്‍ തന്റെ സര്‍ക്കാരാണ് മുന്‍പന്തിയിലെന്ന വാദവുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. മറ്റു രാഷ്ട്രങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ ഇസ്രായേലാണ് ഫലസ്തീനില്‍ ഏറ്റവും കൂടുതല്‍ പ്രദേശങ്ങള്‍ കയ്യടക്കിയിരിക്കുന്നതെന്ന് നെതന്യാഹു പറഞ്ഞു. ഇസ്രായേലിലെ കിഴക്കന്‍ ജെറുസലേമുള്‍പ്പെടെയുള്ള ഭാഗങ്ങള്‍ ഫലസ്തീനിന്റെ അധീനതയിലാണ്. നിലവില്‍ സംഘര്‍ഷഭരിതമായ ഈ പ്രദേശങ്ങളില്‍ സമാധാനം നിലനിര്‍ത്തുന്നതിനായി അന്താരാഷ്ട്ര നിയമം കര്‍ശനമായി നിലവിലുണ്ട്. എന്നാല്‍ ഇതിന് വിപരീതമായാണ് നെതന്യാഹുവിന്റെ ഈ ആത്മപ്രശംസ. മറ്റു രാജ്യങ്ങളേക്കാള്‍ തങ്ങളാണ് പലസ്തീനില്‍ കൂടുതല്‍ പ്രദേശങ്ങള്‍ കയ്യടിക്കി വെച്ചിരിക്കുന്നതെന്ന് നെതന്യാഹു [&#8230;]]]></description>
										<content:encoded><![CDATA[<p>ഫലസ്തീനില്&#x200d; അധിനിവേശത്തിലൂടെ പ്രദേശങ്ങള്&#x200d; കയ്യടക്കിയവരില്&#x200d; തന്റെ സര്&#x200d;ക്കാരാണ് മുന്&#x200d;പന്തിയിലെന്ന വാദവുമായി ഇസ്രായേല്&#x200d; പ്രധാനമന്ത്രി ബെഞ്ചമിന്&#x200d; നെതന്യാഹു. മറ്റു രാഷ്ട്രങ്ങളെ താരതമ്യം ചെയ്യുമ്പോള്&#x200d; ഇസ്രായേലാണ് ഫലസ്തീനില്&#x200d; ഏറ്റവും കൂടുതല്&#x200d; പ്രദേശങ്ങള്&#x200d; കയ്യടക്കിയിരിക്കുന്നതെന്ന് നെതന്യാഹു പറഞ്ഞു.</p>
<p>ഇസ്രായേലിലെ കിഴക്കന്&#x200d; ജെറുസലേമുള്&#x200d;പ്പെടെയുള്ള ഭാഗങ്ങള്&#x200d; ഫലസ്തീനിന്റെ അധീനതയിലാണ്. നിലവില്&#x200d; സംഘര്&#x200d;ഷഭരിതമായ ഈ പ്രദേശങ്ങളില്&#x200d; സമാധാനം നിലനിര്&#x200d;ത്തുന്നതിനായി അന്താരാഷ്ട്ര നിയമം കര്&#x200d;ശനമായി നിലവിലുണ്ട്. എന്നാല്&#x200d; ഇതിന് വിപരീതമായാണ് നെതന്യാഹുവിന്റെ ഈ ആത്മപ്രശംസ. മറ്റു രാജ്യങ്ങളേക്കാള്&#x200d; തങ്ങളാണ് പലസ്തീനില്&#x200d; കൂടുതല്&#x200d; പ്രദേശങ്ങള്&#x200d; കയ്യടിക്കി വെച്ചിരിക്കുന്നതെന്ന് നെതന്യാഹു പറയുന്നു. ഇരു രാജ്യങ്ങളും സ്വതന്ത്രമായ രണ്ടു രാജ്യങ്ങളായി നിലനില്&#x200d;ക്കുന്നതിനെ പിന്തുണക്കുന്നുവെന്ന് നെതന്യാഹു ആവര്&#x200d;ത്തിക്കുന്നതെങ്കിലും മറുഭാഗത്ത് ഇസ്രായേല്&#x200d; അത് നിരസിക്കുകയാണ് ചെയ്യുന്നത്.</p>
<p>ഫലസ്തീന്&#x200d; പ്രദേശങ്ങളിലേക്ക് 1967-മുതല്&#x200d; ഇസ്രായേല്&#x200d; നടത്തിവരുന്ന അധിനിവേശ ശ്രമങ്ങളെ അന്താരാഷ്ട്ര സമൂഹം ഒരിക്കലും അംഗീകരിച്ചിട്ടില്ല. നിലവില്&#x200d; ജെറുസലേമിലും മറ്റു പ്രദേശങ്ങളിലുമായി ആറുലക്ഷത്തോളം ഇസ്രായേലികളും മുപ്പത് ലക്ഷം ഫലസ്തീനികളും താമസിച്ചുവരുന്നു. മുന്&#x200d; അമേരിക്കന്&#x200d; പ്രസിഡന്റ് ബരാക് ഒബാമയുടെ കാലത്താണ് ഇരുരാജ്യങ്ങള്&#x200d;ക്കുമായി ചില നിബന്ധനകള്&#x200d; കൊണ്ടുവന്നത്. പിന്നീട് ഡൊണാള്&#x200d;ഡ് ട്രംപ് അധികാരത്തില്&#x200d; വന്നതിനുശേഷവും പ്രദേശത്ത് വീടുകള്&#x200d; നിര്&#x200d;മ്മിച്ചുനല്&#x200d;കുന്ന പദ്ധതിയുമായി സഹകരിച്ചിരുന്നതായാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/netanyahu-boasts-his-government-has-done-most-illegal-settlements.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
