<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>bengalore &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/bengalore/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 09 Nov 2025 15:23:53 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>bengalore &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഡോക്ടര്‍മാര്‍ മരിച്ചതായി വിധിയെഴുതി; സംസ്‌കാര ചടങ്ങിനിടെ ശ്വസിച്ച് യുവാവ്</title>
		<link>https://www.chandrikadaily.com/1the-doctors-pronounced-him-dead-young-man-breathing-during-funeral-ceremony.html</link>
					<comments>https://www.chandrikadaily.com/1the-doctors-pronounced-him-dead-young-man-breathing-during-funeral-ceremony.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 09 Nov 2025 15:23:11 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bengalore]]></category>
		<category><![CDATA[latestnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362812</guid>

					<description><![CDATA[ഉടന്‍ മറ്റൊരു ആശുപത്രിയില്‍ എത്തിച്ച യുവാവ് ചികിത്സയില്‍ തുടരുകയാണ്.]]></description>
										<content:encoded><![CDATA[<p>ബംഗളൂരുവില്&#x200d; ആശുപത്രിയില്&#x200d; വെച്ച് ഡോക്ടര്&#x200d;മാര്&#x200d; മരിച്ചതായി വിധിയെഴുതിയ യുവാവ് സംസ്‌കാര ചടങ്ങിനിടെ ശ്വസിച്ചു. : ഗഡാഗ്‌ബെറ്റാഗേരിയയില്&#x200d; ആണ് സംഭവം. ഉടന്&#x200d; മറ്റൊരു ആശുപത്രിയില്&#x200d; എത്തിച്ച യുവാവ് ചികിത്സയില്&#x200d; തുടരുകയാണ്.</p>
<p>ഗഡാഗ്‌ബെറ്റാഗേരി നിവാസിയായ നാരായണ്&#x200d; വന്നാള്&#x200d; (38) ധാര്&#x200d;വാഡിലെ ഒരു സ്വകാര്യ ആശുപത്രിയില്&#x200d; തലച്ചോറിലെ രക്തസ്രാവത്തിനും പിത്താശയ സംബന്ധമായ അസുഖത്തിനും ആറ് മണിക്കൂര്&#x200d; നീണ്ട ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ശേഷം നില ഗുരുതരമായി. അബോധാവസ്ഥയിലേക്ക് വഴുതി.</p>
<p>പിന്നാലെ മരിച്ചതായി &#8216;സ്ഥിരീകരിച്ചു&#8217;. കുടുംബാംഗങ്ങള്&#x200d; സംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്&#x200d; തുടങ്ങുകയും ചെയ്തു. ആംബുലന്&#x200d;സില്&#x200d; വീട്ടിലേക്ക് എത്തിച്ചു. എന്നാല്&#x200d;, സംസ്‌കരിക്കാന്&#x200d; കുഴിയിലേക്ക് എടുക്കുന്നതിന് തൊട്ടുമുമ്പ് യുവാവ് ശ്വസിക്കുന്നത് ബന്ധുക്കളുടെ ശ്രദ്ധയില്&#x200d;പെടുകയായിരുന്നു. ഉടന്&#x200d; ബെറ്റഗേരിയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു. നിലവില്&#x200d; യുവാവ് അവിടെ ചികിത്സയിലാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1the-doctors-pronounced-him-dead-young-man-breathing-during-funeral-ceremony.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ടോര്‍പ്പിഡോസ്; പ്രൈം വോളി ഫൈനലില്‍ മുംബൈക്ക് തോല്‍വി</title>
		<link>https://www.chandrikadaily.com/torpedoes-mumbai-lost-in-prime-volley-final.html</link>
					<comments>https://www.chandrikadaily.com/torpedoes-mumbai-lost-in-prime-volley-final.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 27 Oct 2025 02:53:20 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[bengalore]]></category>
		<category><![CDATA[Mumbai]]></category>
		<category><![CDATA[primevolleybaal]]></category>
		<category><![CDATA[torpedoes]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360396</guid>

					<description><![CDATA[രണ്ടാം സെറ്റില്‍ നാലു പോയിന്റുകള്‍ മാത്രമാണ് മുംബൈക്ക് നേടാനായത്. മൂന്നാം സെറ്റില്‍ സ്‌കോര്‍ 1413 വരെയെത്തിച്ചെങ്കിലും ഡേവിഡ് ലീയുടെ സംഘത്തെ തടയാനായില്ല]]></description>
										<content:encoded><![CDATA[<p>ഹൈദരാബാദ്: പ്രൈം വോളി ബോള്&#x200d; ലീഗ് നാലാം സീസണ്&#x200d; കിരീടം ബെംഗളൂരു ടോര്&#x200d;പ്പി ഡോസിന്. ലീഗ് ഘട്ടത്തില്&#x200d; ഒന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത് മുംബൈ മിറ്റിയോഴ്‌സിനെ നേരിട്ടുള്ള സെറ്റുകള്&#x200d;ക്ക് തോല്&#x200d;പ്പിച്ചാണ് ബെംഗളൂവിന്റെ കന്നിക്കിരിടം. സ്‌കോര്&#x200d;: 1513, 164, 1513. ലീഗ് ഘട്ടത്തില്&#x200d; മുംബൈയോട് തോറ്റ് രണ്ടാം സ്ഥാനക്കാരാവേണ്ടി വന്ന ബെംഗളൂരിന് ഫൈനല്&#x200d; വിജയം മധുരപ്രതി കാരം കൂടിയായി. രണ്ടാം സെറ്റില്&#x200d; നാലു പോയിന്റുകള്&#x200d; മാത്രമാണ് മുംബൈക്ക് നേടാനായത്. മൂന്നാം സെറ്റില്&#x200d; സ്‌കോര്&#x200d; 1413 വരെയെത്തിച്ചെങ്കിലും ഡേവിഡ് ലീയുടെ സംഘത്തെ തടയാനായില്ല. 2023 ഫൈനലില്&#x200d; ബെംഗളൂരു അഹമ്മദാബാദ് ഡിഫന്&#x200d;ഡേഴ്‌സിനോട് തോറ്റിരുന്നു.</p>
<p>അന്നും ഡേവിഡ് ലി തന്നെയായിരുന്നു ടോര്&#x200d;പ്പിഡോസിന്റെ പരിശീലകന്&#x200d;. ആദ്യ സെറ്റില്&#x200d; ഇരു ടീമുകളും ജാഗ്രതയോടെ കളിച്ചു. പീറ്റര്&#x200d; ഓസ്റ്റ്വിക് ജോയല്&#x200d; ബെഞ്ചമിനെ ബ്ലോക്ക് ചെയ്തപ്പോള്&#x200d;, ശുഭം ചൗധരിയുടെ ഷോട്ട് ബ്ലോക്ക് ചെയ്തുകൊണ്ട് ജിഷ്ണു ബംഗളൂരുവിനായി ശക്തമായി തിരിച്ചടിച്ചു. സേതുവിന്റെ സെര്&#x200d;വീസ് ബംഗളൂരുവിന് നേരിയ മുന്&#x200d;തൂക്കം നല്&#x200d;കി, ഇത് മിറ്റിയോഴ്‌സിനെ സൂപ്പര്&#x200d; പോയിന്റിന് വിളിക്കാന്&#x200d; നിര്&#x200d;ബന്ധിതരാക്കി. മുംബൈ ശക്തമായി പൊരുതിയെങ്കിലും, ബെംഗളൂരു ക്യാപ്റ്റനും സെറ്ററുമായ മാറ്റ് വെസ്റ്റിന്റെ കൃത്യതയാര്&#x200d;ന്ന പന്തെത്തിക്കല്&#x200d; ടോര്&#x200d;പ്പിഡോസിനെ ആദ്യ സെറ്റ് നേടാന്&#x200d; സഹായിച്ചു.</p>
<p>ബെംഗളൂരിന്റെ സര്&#x200d;വാധിപത്യമായിരുന്നു രണ്ടാം സെറ്റില്&#x200d; സേതുവിന്റെ സൂപ്പര്&#x200d; സെര്&#x200d;വിലൂടെയാണ് ബെംഗളൂരു തുടങ്ങിയത്. മുംബൈയുടെ ഭാഗത്തുനിന്നുണ്ടായ തുടര്&#x200d;ച്ചയായ പിഴവുകള്&#x200d; ബെംഗളൂരുവിന്റെ സ്‌കോറിങ് വേഗത്തിലാക്കി. മുംബൈക്കായി ഓം ലാഡ് വസന്ത് അറ്റാക്കര്&#x200d;മാര്&#x200d;ക്ക് കൃത്യമായി പന്തെത്തിച്ചു, എന്നാല്&#x200d; ശുഭവും ക്യാപ്റ്റന്&#x200d; അമിത് ഗുലിയയും പന്തുകള്&#x200d; ദൂരത്തേക്ക് അടിച്ച് പാഴാക്കി. ജോയലിന്റെ സ്ഥിരതയാര്&#x200d;ന്ന ആക്രമണങ്ങള്&#x200d; മുംബൈയെ കൂടുതല്&#x200d; പ്രതിരോധത്തിലാക്കുകയും ചെയ്തു. ജോയലിന്റെ സൂപ്പര്&#x200d; സെര്&#x200d;വിലൂടെ ടോര്&#x200d;പ്പിഡോസ് രണ്ട് സെറ്റിന്റെ ലീഡുറപ്പിച്ചു. മൂന്നാം സെറ്റില്&#x200d;, ജാലെന്&#x200d; പെന്റോസ് ശക്തമായ സ്‌പൈക്കുകള്&#x200d; ഉതിര്&#x200d;ത്തതോടെ ടോര്&#x200d;പ്പി ഡോസ് മുന്നേറ്റം തുടര്&#x200d;ന്നു.&#8217;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/torpedoes-mumbai-lost-in-prime-volley-final.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫോണ്‍ ഉപയോഗിച്ചതിന് ഒന്‍പത് വയസുകാരനെ ക്രൂരമായി മര്‍ദിച്ചു; അധ്യാപകന്‍ അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/nine-year-old-boy-brutally-beaten-for-using-phone-the-teacher-was-arrested.html</link>
					<comments>https://www.chandrikadaily.com/nine-year-old-boy-brutally-beaten-for-using-phone-the-teacher-was-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 22 Oct 2025 12:01:43 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bengalore]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[STUDENT]]></category>
		<category><![CDATA[teacher]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=359754</guid>

					<description><![CDATA[കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലെ നായകനഹട്ടിയിലെ ശ്രീഗുരു തിപ്പേരുദ്രസ്വാമി റെസിഡന്‍ഷ്യല്‍ വേദ സ്‌കൂളിലെ അധ്യാപകനായ വീരേഷ് ഹിരാമത്താണ് അറസ്റ്റിലായത്.]]></description>
										<content:encoded><![CDATA[<p>മൊബൈല്&#x200d; ഫോണ്&#x200d; ഉപയോഗിച്ചതിന് ഒന്&#x200d;പത് വയസുകാരനെ ക്രൂരമായി മര്&#x200d;ദിച്ച അധ്യാപകന്&#x200d; അറസ്റ്റില്&#x200d;. കര്&#x200d;ണാടകയിലെ ചിത്രദുര്&#x200d;ഗ ജില്ലയിലെ നായകനഹട്ടിയിലെ ശ്രീഗുരു തിപ്പേരുദ്രസ്വാമി റെസിഡന്&#x200d;ഷ്യല്&#x200d; വേദ സ്‌കൂളിലെ അധ്യാപകനായ വീരേഷ് ഹിരാമത്താണ് അറസ്റ്റിലായത്. സംഭവത്തിന്റെ ദൃശ്യങ്ങള്&#x200d; സമൂഹ മാധ്യമങ്ങളില്&#x200d; വ്യാപകമായി പ്രചരിച്ചിരുന്നു.</p>
<p>ദൃശ്യങ്ങള്&#x200d; പ്രചരിച്ചതോടെ സ്‌കൂള്&#x200d; മാനേജ്‌മെന്റ് ആണ് അധ്യാപകനെതിരെ പൊലീസില്&#x200d; പരാതി നല്&#x200d;കിയത്. മറ്റൊരാളുടെ മൊബൈല്&#x200d; ഫോണ്&#x200d; ഉപയോഗിച്ച് മുത്തശ്ശിയെ വിളിച്ചതിന്, എന്തിന് വിളിച്ചു? ആരോട് ചോദിച്ചു വിളിച്ചു എന്നീ ചോദ്യങ്ങള്&#x200d; ഉന്നയിച്ചായിരുന്നു ക്രൂര മര്&#x200d;ദനം.</p>
<p>എട്ട് മാസങ്ങള്&#x200d;ക്ക് മുന്&#x200d;പാണ് സംഭവം. എന്നാല്&#x200d; അടുത്തിടെയാണ് ദൃശ്യങ്ങള്&#x200d; പ്രചരിച്ചത്. സംഭവത്തിന് പിന്നാലെ വിദ്യാര്&#x200d;ഥി ടിസി വാങ്ങി സ്‌കൂളില്&#x200d; നിന്ന് പോയിരുന്നു. ഒളിവില്&#x200d; പോയ അധ്യാപകനെ കലാബുറഗിയില്&#x200d; നിന്നാണ് അറസ്റ്റ് ചെയ്തത്.</p>
<p>എന്നാല്&#x200d; ഈ വിദ്യാലയം ഇനി പ്രവര്&#x200d;ത്തിക്കേണ്ട എന്ന നിലപാടിലാണ് നാട്ടുകാര്&#x200d;. സ്‌കൂള്&#x200d; ഓഫീസിലേക്ക് സംഘടിച്ചെത്തിയ നാട്ടുകാര്&#x200d; സ്‌കൂള്&#x200d; ട്രസ്റ്റിയെ കൈയേറ്റം ചെയ്യാന്&#x200d; ശ്രമിച്ചു. ചിത്രദുര്&#x200d;ഗ ജില്ലയില്&#x200d; ഗുരു തിപ്പെ രുദ്രസ്വാമി ക്ഷേത്രത്തിന് കീഴില്&#x200d; റസിഡന്&#x200d;ഷ്യല്&#x200d; സ്‌കൂളായി പ്രവര്&#x200d;ത്തിക്കുന്ന ഇവിടെ ആദ്യ ഘട്ടത്തില്&#x200d; മുപ്പതോളം കുട്ടികളുണ്ടായിരുന്നു. എന്നാല്&#x200d; പ്രധാന അധ്യാപകന്റെ ക്രൂരത ഭയന്ന് പലരും സ്ഥലംവിട്ടു. ഇപ്പോള്&#x200d; പത്തില്&#x200d; താഴെ കുട്ടികള്&#x200d; മാത്രമാണ് ഇവിടെ താമസിച്ച് പഠിക്കുന്നത്. പ്രധാനാധ്യാപാകന്&#x200d; തങ്ങളെയും ഭീഷണിപ്പെടുത്താറുണ്ടെന്ന് മറ്റ് കുട്ടികള്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nine-year-old-boy-brutally-beaten-for-using-phone-the-teacher-was-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബെംഗളൂരുവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി കോളജ് ക്യാമ്പസില്‍ ബലാത്സംഗത്തിനിരയായി</title>
		<link>https://www.chandrikadaily.com/in-bengaluru-an-engineering-student-was-raped-on-the-college-campus.html</link>
					<comments>https://www.chandrikadaily.com/in-bengaluru-an-engineering-student-was-raped-on-the-college-campus.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 17 Oct 2025 14:42:54 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bengalore]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[STUDENT]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=358937</guid>

					<description><![CDATA[കോളജ് ക്യാമ്പസിലെ ആണ്‍കുട്ടികളുടെ ശുചിമുറിയില്‍വെച്ചാണ് സംഭവം. സംഭവത്തില്‍ അഞ്ചാം സെമസ്റ്റര്‍ ജൂനിയര്‍ വിദ്യാര്‍ഥിയെ ഹനുമന്തനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു.]]></description>
										<content:encoded><![CDATA[<p>ബെംഗളൂരുവില്&#x200d; സ്വകാര്യ എന്&#x200d;ജിനീയറിങ് വിദ്യാര്&#x200d;ഥിനി കോളജ് ക്യാമ്പസില്&#x200d; ബലാത്സംഗത്തിനിരയായി. കോളജ് ക്യാമ്പസിലെ ആണ്&#x200d;കുട്ടികളുടെ ശുചിമുറിയില്&#x200d;വെച്ചാണ് സംഭവം. സംഭവത്തില്&#x200d; അഞ്ചാം സെമസ്റ്റര്&#x200d; ജൂനിയര്&#x200d; വിദ്യാര്&#x200d;ഥിയെ ഹനുമന്തനഗര്&#x200d; പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബര്&#x200d; 10 നാണ് സംഭവം നടന്നത്.</p>
<p>എഫ്‌ഐആര്&#x200d; പ്രകാരം, ബി.ടെക് ഏഴാം സെമസ്റ്റര്&#x200d; വിദ്യാര്&#x200d;ഥിനിയായ പെണ്&#x200d;കുട്ടിയെ പ്രതി ഉച്ചഭക്ഷണ സമയത്ത് വിദ്യാര്&#x200d;ഥിനിയെ വിളിക്കുകയും ആര്&#x200d;ക്കിടെക്ചര്&#x200d; ബ്ലോക്കിന് സമീപം വരണമെന്ന് നിര്&#x200d;ബന്ധിക്കുകയുമായിരുന്നു. ഇരുവര്&#x200d;ക്കും മുന്നെ പരിചയമുണ്ടായിരുന്നു. വിദ്യാര്&#x200d;ഥിനിയെ ഇയാള്&#x200d; നിര്&#x200d;ബന്ധിച്ച് ചുംബിക്കുകയും പുരുഷന്മാരുടെ ശുചിമുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയും വാതില്&#x200d; പൂട്ടുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. ഒപ്പം തന്നെ വിദ്യാര്&#x200d;ഥിനിയുടെ മൊബൈല്&#x200d; ഫോണ്&#x200d; തകര്&#x200d;ത്തുകളയുകയും പ്രതി ചെയ്തു. ഒക്ടോബര്&#x200d; 15 നാണ് വിദ്യാര്&#x200d;ഥിനി പൊലീസില്&#x200d; പരാതി നല്&#x200d;കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/in-bengaluru-an-engineering-student-was-raped-on-the-college-campus.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
