<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Benjamin Netanyahu &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/benjamin-netanyahu/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 01 Dec 2025 06:20:04 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Benjamin Netanyahu &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അഴിമതിക്കേസുകളിലെ വിചാരണ; ഇസ്രാഈല്‍ പ്രസിഡന്റിന് മാപ്പപേക്ഷ സമര്‍പ്പിച്ച് നെതന്യാഹു</title>
		<link>https://www.chandrikadaily.com/trial-in-corruption-cases-netanyahu-apologizes-to-the-israeli-president.html</link>
					<comments>https://www.chandrikadaily.com/trial-in-corruption-cases-netanyahu-apologizes-to-the-israeli-president.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 01 Dec 2025 06:20:04 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Benjamin Netanyahu]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[world news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366178</guid>

					<description><![CDATA[ദീര്‍ഘകാലമായി അഴിമതിക്കേസുകളില്‍ വിചാരണ നേരിടുകയാണ് ബെഞ്ചമിന്‍ നെതന്യാഹു.]]></description>
										<content:encoded><![CDATA[<p>അഴിമതിക്കേസുകളിലെ വിചാരണയുമായി ബന്ധപ്പെട്ട് ഇസ്രാഈല്&#x200d; പ്രസിഡന്റിന് മാപ്പപേക്ഷ സമര്&#x200d;പ്പിച്ച് ഇസ്രാഈല്&#x200d; പ്രധാനമന്ത്രി ബെഞ്ചമിന്&#x200d; നെതന്യാഹു. പ്രസിഡന്റ് യിസാക് ഹെര്&#x200d;സോഗിന്റെ ഓഫിസ് തന്നെയാണു ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. ദീര്&#x200d;ഘകാലമായി അഴിമതിക്കേസുകളില്&#x200d; വിചാരണ നേരിടുകയാണ് ബെഞ്ചമിന്&#x200d; നെതന്യാഹു.</p>
<p>നെതന്യാഹുവിനോട് ക്ഷമിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം ആദ്യം യുഎസ് പ്രസിഡന്റ് ഡോണള്&#x200d;ഡ് ട്രംപും ഹെര്&#x200d;സോഗിന് കത്തയച്ചിരുന്നു. &#8221;കാര്യമായ പ്രത്യാഘാതങ്ങള്&#x200d; സൃഷ്ടിക്കാവുന്ന അസാധാരണമായ അഭ്യര്&#x200d;ത്ഥനയാണ് നെതന്യാഹു നടത്തിയിരിക്കുന്നത്. എല്ലാ അഭിപ്രായങ്ങളും സ്വീകരിച്ച ശേഷം, പ്രസിഡന്റ് ഈ അപേക്ഷ ഉത്തരവാദിത്തത്തോടെയും ആത്മാര്&#x200d;ത്ഥമായും പരിഗണിക്കും&#8221; ഹെര്&#x200d;സോഗിന്റെ ഓഫീസ് പ്രസ്താവനയില്&#x200d; പറഞ്ഞു. അധികാരത്തിലിരിക്കെ വിചാരണ നേരിടുന്ന ആദ്യത്തെ ഇസ്രാഈലി പ്രധാനമന്ത്രിയാണു നെതന്യാഹു. മൂന്ന് വ്യത്യസ്ത കേസുകളിലായാണു നിലവില്&#x200d; നെതന്യാഹു വിചാരണ നേരിടുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/trial-in-corruption-cases-netanyahu-apologizes-to-the-israeli-president.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ട്രംപിന്റെയും നെതന്യാഹുവിന്റെയും കൂടിക്കാഴ്ച്ച; ഗസ്സയിലെ സ്ഥിതി കൂടുതല്‍ ഗുരുതരമാകും; മുന്നറിയിപ്പുമായി യുഎന്‍</title>
		<link>https://www.chandrikadaily.com/the-situation-in-gaza-will-become-more-serious-un.html</link>
					<comments>https://www.chandrikadaily.com/the-situation-in-gaza-will-become-more-serious-un.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 29 Sep 2025 03:34:45 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Benjamin Netanyahu]]></category>
		<category><![CDATA[Donald J Trump]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[news]]></category>
		<category><![CDATA[palastine]]></category>
		<category><![CDATA[worldnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355960</guid>

					<description><![CDATA[അല്‍ശിഫ ആശുപത്രി ഉള്‍പ്പെടെ ഗസ്സയിലെ അവശേഷിച്ച സൗകര്യങ്ങളും തകര്‍ക്കാന്‍ ഒരുങ്ങുകയാണ് ഇസ്രാഈല്‍.]]></description>
										<content:encoded><![CDATA[<p>ഇന്ന് വൈറ്റ് ഹൗസില്&#x200d; യുഎസ്പ്രസിഡന്റ് ഡോണള്&#x200d;ഡ് ട്രംപും ഇസ്രഈല്&#x200d; പ്രധാനന്ത്രി ബിന്യാമിന്&#x200d; നെതന്യാഹുവും നിര്&#x200d;ണായക കൂടിക്കാഴ്ച നടക്കാനിരിക്കെ ഗസ്സയില്&#x200d; സ്ഥിതി കൂടുതല്&#x200d; ഗുരുതരമാകുമെന്ന മുന്നറിയിപ്പുമായി യുഎന്&#x200d;. അല്&#x200d;ശിഫ ആശുപത്രി ഉള്&#x200d;പ്പെടെ ഗസ്സയിലെ അവശേഷിച്ച സൗകര്യങ്ങളും തകര്&#x200d;ക്കാന്&#x200d; ഒരുങ്ങുകയാണ് ഇസ്രാഈല്&#x200d;.</p>
<p>ഗസ്സ യുദ്ധവിരാമം ഉടന്&#x200d; ഉണ്ടാകുമെന്ന യുഎസ് പ്രഖ്യാപനത്തിനിടയില്&#x200d; ട്രംപും നെതന്യാഹുവിന്റെയും ഇന്നത്തെ ര്&#x200d;ച്ച ഏറെ നിര്&#x200d;ണായകമാണ്. ഏതു സാഹചര്യത്തിലും യുദ്ധം നിര്&#x200d;ത്തില്ലെന്ന നിലപാടില്&#x200d; തന്നെയാണ് നെതന്യാഹുവും ഇസ്രഈല്&#x200d; മന്ത്രിമാരും. യുദ്ധവിരാമം ലക്ഷ്യമിട്ട് അമേരിക്ക മുന്നോട്ടുവെച്ച 21 ഇന പദ്ധതി സംബന്ധിച്ചാകും പ്രധാന ചര്&#x200d;ച്ച. യുഎസ് സമ്മര്&#x200d;ദത്തിന് ഴങ്ങി യുദ്ധവിരാമ കരാറില്&#x200d; ഏര്&#x200d;പ്പെടരുതെന്ന് ബെസലേല്&#x200d; സ്‌മോട്രിച്ച് ഉള്&#x200d;പ്പെടെയുള്ള മന്ത്രിമാര്&#x200d; നെതന്യാഹുവിനോട് ആവശ്യപ്പെട്ടു. യുഎസ് പദ്ധതിയോട് ഹമാസ് സ്വീകരിക്കുന്ന നിലപാടും നിര്&#x200d;ണായകമാകും.</p>
<p>ഗസ്സയില്&#x200d; വശേഷിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്&#x200d;, താമസ സമുച്ചയങ്ങള്&#x200d;, ക്യാമ്പുകള്&#x200d; എന്നിവയെ ലക്ഷ്യമിട്ടാണ് ആക്രമണം. സ്ഥിതി അങ്ങേയറ്റം ആശങ്കാജനകമെന്ന് യുഎന്&#x200d; അറിയിച്ചു. ഇസ്രാഈല്&#x200d; ആക്രമണത്തെ തുടര്&#x200d;ന്ന് രണ്ട് ബന്ദികളുടെ ജീവന്&#x200d; അപകടത്തിലാണെന്ന് ഹമാസ് സൂചന നല്&#x200d;കി. ഗസ്സ ഐക്യദാര്&#x200d;ഡ്യ യാനങ്ങള്&#x200d; ചേര്&#x200d;ന്ന ഗ്ലോബല്&#x200d; സുമുദ് ഫ്‌ലോട്ടില അടുത്ത നാലുനാള്&#x200d;ക്കകം ഗസ്സ തീരം തൊടും. ഇവ പിടിച്ചെടുക്കാനും സന്നദ്ധപ്രവര്&#x200d;ത്തകരെ പിടികൂടാനും പ്രത്യേക നാവിസ സംഘത്തിന് ഇസ്രഈല്&#x200d; രൂപം നല്&#x200d;കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-situation-in-gaza-will-become-more-serious-un.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;പലസ്തീന്‍ എന്ന രാഷ്ട്രം ഇനിയുണ്ടാകില്ല; യുഎസില്‍ നിന്ന് തിരിച്ചെത്തിയാല്‍ മറുപടി&#8217;: നെതന്യാഹു</title>
		<link>https://www.chandrikadaily.com/there-will-be-no-more-state-of-palestine-will-respond-if-returned-from-us-netanyahu.html</link>
					<comments>https://www.chandrikadaily.com/there-will-be-no-more-state-of-palestine-will-respond-if-returned-from-us-netanyahu.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 22 Sep 2025 09:56:56 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Benjamin Netanyahu]]></category>
		<category><![CDATA[Isreal]]></category>
		<category><![CDATA[palestine]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355235</guid>

					<description><![CDATA[ഇന്നലെയായിരുന്നു പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചുകൊണ്ട് യുകെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവന ഇറക്കിയത്. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി നെതന്യാഹു രംഗത്തെത്തിയത്]]></description>
										<content:encoded><![CDATA[<p>ടെല്&#x200d; അവീവ്: പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചുകൊണ്ട് യുകെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്&#x200d; പ്രസ്താവന പുറത്തിറക്കിയതിന് പിന്നാലെ മുന്നറിയിപ്പുമായി ഇസ്രയേല്&#x200d; പ്രധാനമന്ത്രി ബെഞ്ചമിന്&#x200d; നെതന്യാഹു. പലസ്തീനെ രാഷ്ട്രമായി പ്രഖ്യാപിച്ചുകൊണ്ടുള്ള തീരുമാനം തീവ്രവാദത്തിനുള്ള സമ്മാനമാണെന്നും ജോര്&#x200d;ദാന്&#x200d; നദിയുടെ പടിഞ്ഞാറ് ഭാഗത്ത് പലസ്തീന്&#x200d; രാഷ്ട്രമുണ്ടാകില്ലെന്നും നെതന്യാഹു പറഞ്ഞു. അമേരിക്കയില്&#x200d; നിന്ന് തിരിച്ചെത്തിയാല്&#x200d; ഇതിന് മറുപടി നല്&#x200d;കുമെന്നും നെതന്യാഹു കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ഇന്നലെയായിരുന്നു പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചുകൊണ്ട് യുകെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്&#x200d; സംയുക്ത പ്രസ്താവന ഇറക്കിയത്. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി നെതന്യാഹു രംഗത്തെത്തിയത്. ഇത് നേതാക്കള്&#x200d;ക്കുള്ള തന്റെ കൃത്യമായ സന്ദേശമെന്ന് പറഞ്ഞുകൊണ്ടാണ് പലസ്തീനെ സ്വതന്ത്ര രാഷ്ട്രമാക്കാനുള്ള നീക്കം നടക്കില്ലെന്ന് നെതന്യാഹു തുറന്നടിച്ചത്. ഇത് തീവ്രവാദത്തിന് നിങ്ങള്&#x200d; നല്&#x200d;കുന്ന വലിയ സമ്മാനമാണ്. നിങ്ങള്&#x200d;ക്ക് മറ്റൊരു സന്ദേശം കൂടി താന്&#x200d; നല്&#x200d;കുകയാണ്. അത് നടക്കാന്&#x200d; പോകുന്നില്ല (പലസ്തീനെ രാഷ്ട്രമാക്കാനുള്ള നീക്കം). ജോര്&#x200d;ദാന്&#x200d; നദിയുടെ പടിഞ്ഞാറന്&#x200d; ഭാഗത്ത് പലസ്തീന്&#x200d; രാഷ്ട്രമുണ്ടാകില്ല. തീവ്രവാദ രാഷ്ട്രങ്ങള്&#x200d;ക്ക് താന്&#x200d; കടിഞ്ഞാണിട്ടു. അവര്&#x200d;ക്ക് മേല്&#x200d; സമ്മര്&#x200d;ദ്ദം ചെലുത്തി. കൃത്യമായ രാഷ്ട്രീയ തന്ത്രങ്ങള്&#x200d; പയറ്റിയും നിശ്ചയദാര്&#x200d;ഢ്യത്തോടെയുമാണ് തങ്ങള്&#x200d; ഇത് നടപ്പിലാക്കിയത്. ജൂദിയയിലും സമാരിയയിലും ജൂത കുടിയേറ്റം തങ്ങള്&#x200d; ഇരട്ടിയാക്കി. ഇത് തങ്ങള്&#x200d; തുടരുമെന്നും നെതന്യാഹു പറഞ്ഞു.</p>
<p>അടുത്തയാഴ്ച നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭ സമ്മേളനത്തിന് മുന്നോടിയായായിരുന്നു യുകെയും കാനഡയും ഓസ്‌ട്രേലിയയും പലസ്തീനെ രാഷ്ട്രമായി പ്രഖ്യാപിച്ചത്. ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ സമാധാനം<br />
പ്രതീക്ഷിക്കുന്നുവെന്നായിരുന്നു യുകെ പ്രധാനമന്ത്രി കെയര്&#x200d; സ്റ്റാര്&#x200d;മര്&#x200d; പറഞ്ഞത്. ഗാസയില്&#x200d; തടവിലുള്ള ബന്ധികളെ മോചിപ്പിക്കണമെന്ന് ഹമാസിനോട് ആവശ്യപ്പെട്ടതായി സ്റ്റാര്&#x200d;മര്&#x200d; പറഞ്ഞു. പലസ്തീനികള്&#x200d;ക്കും ഇസ്രയേലികള്&#x200d;ക്കും സമാധാനവും മികച്ച ഭാവിയും ഉണ്ടാകണമെന്നും പട്ടിണിയും നാശനഷ്ടങ്ങളും അസഹനീയമാണെന്നും സ്റ്റാര്&#x200d;മര്&#x200d; വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ പലസ്തീനെ രാഷ്ട്രമാക്കാനുള്ള നീക്കം ഹമാസിനുള്ള പ്രതിഫലമെന്ന് ഇസ്രയേല്&#x200d; വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിരുന്നു.</p>
<p>അമേരിക്കയുടെയും ഇസ്രയേലിന്റെയും കടുത്ത എതിര്&#x200d;പ്പ് മറികടന്നാണ് പലസ്തിനെ യുകെ രാഷ്ട്രമായി പ്രഖ്യാപിച്ചത്. നേരത്തേ ട്രംപിന്റെ ബ്രിട്ടന്&#x200d; സന്ദര്&#x200d;ശനത്തിനിടെയായിരുന്നു കെയര്&#x200d; സ്റ്റാര്&#x200d;മര്&#x200d; പലസ്തീനെ രാഷ്ട്രമായി പ്രഖ്യാപിക്കുമെന്ന തീരുമാനം അറിയിച്ചത്. ബ്രിട്ടന്റെ തീരുമാനത്തോട് യോജിക്കുന്നില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു. ഫ്രാന്&#x200d;സും ബെല്&#x200d;ജിയവും പലസ്തീന്&#x200d; രാഷ്ട്രം വേണമെന്ന നിലപാടിലാണ്. ഇവരും ഉടന്&#x200d; പലസ്തീനെ രാഷ്ട്രമായി പ്രഖ്യാപിക്കും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/there-will-be-no-more-state-of-palestine-will-respond-if-returned-from-us-netanyahu.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജോര്‍ഡന്‍ നദിയുടെ പടിഞ്ഞാറ് ഫലസ്തീനെന്ന രാജ്യം ഇനിയുണ്ടാവില്ല; ഭീഷണിയുമായി നെതന്യാഹു</title>
		<link>https://www.chandrikadaily.com/there-will-no-longer-be-a-country-called-palestine-west-of-the-jordan-river-netanyahu-with-threats.html</link>
					<comments>https://www.chandrikadaily.com/there-will-no-longer-be-a-country-called-palestine-west-of-the-jordan-river-netanyahu-with-threats.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 22 Sep 2025 03:54:01 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Benjamin Netanyahu]]></category>
		<category><![CDATA[Isreal]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[palastine]]></category>
		<category><![CDATA[UK]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355161</guid>

					<description><![CDATA[യു.കെ ഫലസ്തീന്‍ രാഷ്ട്രത്തിന് അംഗീകാരം നല്‍കിയത് തീവ്രവാദത്തിന് സമ്മാനം നല്‍കുന്നതിന് പോലെയാണെന്നും ഇതിന് താന്‍ മറുപടി നല്‍കുമെന്നും നെതന്യാഹു പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ജോര്&#x200d;ഡന്&#x200d; നദിയുടെ പടിഞ്ഞാറ് ഫലസ്തീനെന്ന രാജ്യം ഇനിയുണ്ടാവില്ലെന്ന് ഭീഷണിയുമായി ഇസ്രായേല്&#x200d; പ്രധാനമന്ത്രി ബിന്യമിന്&#x200d; നെതന്യാഹു. യു.കെ ഫലസ്തീന്&#x200d; രാഷ്ട്രത്തിന് അംഗീകാരം നല്&#x200d;കിയത് തീവ്രവാദത്തിന് സമ്മാനം നല്&#x200d;കുന്നതിന് പോലെയാണെന്നും ഇതിന് താന്&#x200d; മറുപടി നല്&#x200d;കുമെന്നും നെതന്യാഹു പറഞ്ഞു.</p>
<p>ഫലസ്തീന്&#x200d; രാഷ്ട്രമുണ്ടാക്കണമെന്ന് പറയുന്നത് തീവ്രവാദത്തിന് പ്രോത്സാഹനം നല്&#x200d;കുന്നത് പോലെയാണെന്നും യു.എന്നിലും മറ്റ് എല്ലാവേദികളിലും ഞങ്ങള്&#x200d;ക്കെതിരായ നീക്കങ്ങള്&#x200d;ക്കെതിരെ പോരാടുമെന്നും നെതന്യാഹു പറഞ്ഞു. ഫലസ്തീനെന്ന രാഷ്ട്രം ഉണ്ടാകുന്നത് താന്&#x200d; വര്&#x200d;ഷങ്ങളായി തടയുകയായിരുന്നു. ഫലസ്തീന്&#x200d; രാഷ്ട്രത്തിന് വേണ്ടി അന്താരാഷ്ട്രതലത്തിലും ആഭ്യന്തരതലത്തിലും വലിയ സമ്മര്&#x200d;ദം താന്&#x200d; നേരിട്ടിട്ടുണ്ടെന്നും നെതന്യാഹു പറഞ്ഞു. സമ്മര്&#x200d;ദങ്ങള്&#x200d;ക്കിടയിലും ജൂതകുടിയേറ്റം വ്യാപിപ്പിക്കാന്&#x200d; കഴിഞ്ഞിട്ടുണ്ട്. ഇതുതന്നെ വരും വര്&#x200d;ഷങ്ങളിലും തുടരുമെന്നും നെതന്യാഹു പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/there-will-no-longer-be-a-country-called-palestine-west-of-the-jordan-river-netanyahu-with-threats.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗസ്സയിലെ വംശഹത്യ; ലോകത്ത് ഇസ്രാഈല്‍ സാമ്പത്തികമായി ഒറ്റപ്പെടുന്നു; വെളിപ്പെടുത്തി നെതന്യാഹു</title>
		<link>https://www.chandrikadaily.com/israel-is-economically-isolated-in-the-world-netanyahu-revealed.html</link>
					<comments>https://www.chandrikadaily.com/israel-is-economically-isolated-in-the-world-netanyahu-revealed.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 16 Sep 2025 04:04:21 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Benjamin Netanyahu]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[news]]></category>
		<category><![CDATA[worldnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=354327</guid>

					<description><![CDATA['ഇസ്രാഈല്‍ ഒരുതരം ഒറ്റപ്പെടലിലാണ്' ജറുസലേമില്‍ നടന്ന ധനകാര്യ മന്ത്രാലയത്തിലെ അക്കൗണ്ടന്റ് ജനറലിന്റെ സമ്മേളനത്തില്‍ നെതന്യാഹു പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ഗസ്സയിലെ വംശഹത്യ തുടരുന്ന സാഹചര്യത്തില്&#x200d; ലോകത്ത് ഇസ്രാഈല്&#x200d; ഒറ്റപ്പെടല്&#x200d; നേരിടുകയാണെന്ന് വെളിപ്പെടുത്തി ഇസ്രാഈല്&#x200d; പ്രധാനമന്ത്രി ബെഞ്ചമിന്&#x200d; നെതന്യാഹു. ഇസ്രാഈലിനെതിരെ ആയുധ ഉപരോധങ്ങള്&#x200d; ഏര്&#x200d;പ്പെടുത്തുക ഉള്&#x200d;പ്പെടെയുള്ള നടപടിയെടുക്കാന്&#x200d; യൂറോപ്യന്&#x200d; രാജ്യങ്ങള്&#x200d; ശ്രമിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് നെതന്യാഹുവിന്റെ പ്രസ്താവന. വരും വര്&#x200d;ഷങ്ങളില്&#x200d; കൂടുതല്&#x200d; സ്വാശ്രയത്വം നേടേണ്ടിവരുമെന്നും നെതന്യാഹു പറഞ്ഞു. &#8216;ഇസ്രാഈല്&#x200d; ഒരുതരം ഒറ്റപ്പെടലിലാണ്&#8217; ജറുസലേമില്&#x200d; നടന്ന ധനകാര്യ മന്ത്രാലയത്തിലെ അക്കൗണ്ടന്റ് ജനറലിന്റെ സമ്മേളനത്തില്&#x200d; നെതന്യാഹു പറഞ്ഞു.</p>
<p>ഖത്തര്&#x200d; ആക്രമണത്തിന് പിന്നാലെ അമേരിക്ക ഉള്&#x200d;പ്പെടെയുള്ള സഖ്യകക്ഷികളില്&#x200d; നിന്നടക്കം രൂക്ഷ വിമര്&#x200d;ശനം നേരിടുന്നതിനിടെയാണ് നെതന്യാഹുവിന്റെ തുറന്നുപറച്ചില്&#x200d;. ഇസ്രാഈല്&#x200d; ഒറ്റപ്പെട്ടെന്ന നെതന്യാഹുവിന്റെ പരാമര്&#x200d;ശത്തില്&#x200d; രൂക്ഷമായി വിമര്&#x200d;ശിച്ച് ഇസ്രാഈല്&#x200d; പ്രതിപക്ഷ നേതാവ് യെയര്&#x200d; ലാപിഡ് രംഗത്തെത്തി. നെതന്യാഹുവിന്റെയും അദ്ദേഹത്തിന്റെ സര്&#x200d;ക്കാറിന്റെയും തെറ്റായ നയങ്ങളുടെ ഫലമായാണ് ഇസ്രാഈല്&#x200d; ഒറ്റപ്പെട്ടതെന്നും ലാപിഡ് കുറ്റപ്പെടുത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israel-is-economically-isolated-in-the-world-netanyahu-revealed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജൂത ജനതയുടെ യഥാര്‍ത്ഥ സുഹൃത്താണ് ട്രംപ്: ദോഹ ആക്രമണത്തിന് ശേഷം ട്രംപിനെ പുകഴ്ത്തി നെതന്യാഹു</title>
		<link>https://www.chandrikadaily.com/trump-is-a-true-friend-of-the-jewish-people-netanyahu-praises-trump-after-doha-attack.html</link>
					<comments>https://www.chandrikadaily.com/trump-is-a-true-friend-of-the-jewish-people-netanyahu-praises-trump-after-doha-attack.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 12 Sep 2025 07:16:46 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[World]]></category>
		<category><![CDATA[Benjamin Netanyahu]]></category>
		<category><![CDATA[dhoha]]></category>
		<category><![CDATA[trump]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=353823</guid>

					<description><![CDATA[ട്രംപ് നല്‍കിയ സഹായങ്ങള്‍ എണ്ണിപ്പറഞ്ഞ്, ജൂത ജനതയുടെ യഥാര്‍ത്ഥ സുഹൃത്താണ് ട്രംപ് എന്നും നെതന്യാഹു പുകഴ്ത്തി. കൂടാതെ, ബാത്ത് യാമിലെ പുതിയ വിനോദ നടപ്പാത ട്രംപിന്റെ പേരില്‍ നാമകരണം ചെയ്തിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>ദോഹ: ഖത്തറിലെ ഇസ്രാഈല്&#x200d; ആക്രമണത്തിന് പിന്നാലെ അമേരിക്കന്&#x200d; പ്രസിഡന്റ് ഡോണള്&#x200d;ഡ് ട്രംപിനെ പുകഴ്ത്തി ഇസ്രാഈല്&#x200d;  പ്രധാനമന്ത്രി ബെഞ്ചമിന്&#x200d; നെതന്യാഹു. ട്രംപ് നല്&#x200d;കിയ സഹായങ്ങള്&#x200d; എണ്ണിപ്പറഞ്ഞ്, ജൂത ജനതയുടെ യഥാര്&#x200d;ത്ഥ സുഹൃത്താണ് ട്രംപ് എന്നും നെതന്യാഹു പുകഴ്ത്തി. കൂടാതെ, ബാത്ത് യാമിലെ പുതിയ വിനോദ നടപ്പാത ട്രംപിന്റെ പേരില്&#x200d; നാമകരണം ചെയ്തിട്ടുണ്ട്.</p>
<p>അതേസമയം, ദോഹയിലെ ആക്രമണത്തില്&#x200d; ഹമാസിന്റെ ഉന്നത നേതാക്കള്&#x200d; കൊല്ലപ്പെട്ടിട്ടില്ലെന്ന് ഇസ്രാഈല്&#x200d; രഹസ്യാന്വേഷണ വിഭാഗങ്ങള്&#x200d; വിലയിരുത്തി. ഖത്തര്&#x200d; പ്രധാനമന്ത്രി ആക്രമണത്തിന് ഇസ്രായേലിന്റെ സംയുക്ത മറുപടി ഉണ്ടാകുമെന്ന് അറിയിച്ചു. ഇസ്രാഈല്&#x200d; ആക്രമണത്തിലൂടെ ബന്ധി മോചന സാധ്യതകള്&#x200d; ഇല്ലാതാക്കിയെന്ന് അദ്ദേഹം വ്യക്തമാക്കി. അറബ് രാജ്യ ഉച്ചകോടി ഞായറാഴ്ച നടക്കുന്നുണ്ടെന്നും, ചര്&#x200d;ച്ചയ്ക്ക് പിന്നാലെ നിര്&#x200d;ണായക പ്രഖ്യാപനങ്ങള്&#x200d; ഉണ്ടാകാനാണ് സാധ്യത.</p>
<p>ഹമാസ് ആക്രമണത്തിന് പ്രതികരിച്ച് ഇത് അറബ് രാജ്യങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് പറഞ്ഞു. യുദ്ധക്കുറ്റങ്ങളുടെ ശിക്ഷ ഉറപ്പാക്കണമെന്നും, സമാധാനശ്രമങ്ങള്&#x200d;ക്ക് നേരെയുള്ള ആക്രമണമാണെന്നും ഹമാസ് വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/trump-is-a-true-friend-of-the-jewish-people-netanyahu-praises-trump-after-doha-attack.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഇസ്രയേലിൻ്റേത് ഭരണകൂട ഭീകരത, ഞങ്ങളെ വഞ്ചിച്ചു&#8217;; നെതന്യാഹുവിനെതിരെ രൂക്ഷ വിമർശനവുമായി ഖത്തർ പ്രധാനമന്ത്രി</title>
		<link>https://www.chandrikadaily.com/1israels-state-of-terror-has-betrayed-us-qatari-pm-slams-netanyahu.html</link>
					<comments>https://www.chandrikadaily.com/1israels-state-of-terror-has-betrayed-us-qatari-pm-slams-netanyahu.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 11 Sep 2025 02:29:44 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Benjamin Netanyahu]]></category>
		<category><![CDATA[Isreal]]></category>
		<category><![CDATA[news]]></category>
		<category><![CDATA[qatar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=353621</guid>

					<description><![CDATA[ദോഹ: ഖത്തറിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ ബിൻ ജാസിം അൽ താനി. ഇസ്രയേലിൻ്റെ നടപടിയെയും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും രൂക്ഷമായ ഭാഷയിലാണ് ഖത്തർ പ്രധാനമന്ത്രി വിമർശിച്ചത്. ഇസ്രയേലിൻ്റെ ആക്രമണം ഭരണകൂട ഭീകരതയാണെന്ന് ഖത്തർ പ്രധാമന്ത്രി വിമർശിച്ചു. &#8216;ഇത്തരമൊരു നടപടിയിൽ ഞങ്ങൾ എത്രമാത്രം രോഷാകുലരാണെന്നത് പ്രകടിപ്പിക്കാൻ എനിക്ക് വാക്കുകളില്ല. ഇത് ഭരണകൂട ഭീകരതയാണ്. ഞങ്ങളെ വഞ്ചിച്ചു&#8217; എന്നായിരുന്നു ഖത്തർ പ്രധാനമന്ത്രിയുടെ പ്രതികരണം. &#8216;ഗാസയിൽ അവശേഷിക്കുന്ന തടവുകാരുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>ദോഹ: ഖത്തറിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ ബിൻ ജാസിം അൽ താനി. ഇസ്രയേലിൻ്റെ നടപടിയെയും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും രൂക്ഷമായ ഭാഷയിലാണ് ഖത്തർ പ്രധാനമന്ത്രി വിമർശിച്ചത്.</p>
<p>ഇസ്രയേലിൻ്റെ ആക്രമണം ഭരണകൂട ഭീകരതയാണെന്ന് ഖത്തർ പ്രധാമന്ത്രി വിമർശിച്ചു. &#8216;ഇത്തരമൊരു നടപടിയിൽ ഞങ്ങൾ എത്രമാത്രം രോഷാകുലരാണെന്നത് പ്രകടിപ്പിക്കാൻ എനിക്ക് വാക്കുകളില്ല. ഇത് ഭരണകൂട ഭീകരതയാണ്. ഞങ്ങളെ വഞ്ചിച്ചു&#8217; എന്നായിരുന്നു ഖത്തർ പ്രധാനമന്ത്രിയുടെ പ്രതികരണം.</p>
<p>&#8216;ഗാസയിൽ അവശേഷിക്കുന്ന തടവുകാരുടെ ഏതെങ്കിലും തരത്തിലുള്ള പ്രതീക്ഷകളെ ഇസ്രയേലിന്റെ പ്രവർത്തനങ്ങൾ ഇല്ലാതാക്കിയിട്ടുണ്ടെ&#8217;ന്നും ഷെയ്ഖ് മുഹമ്മദ് കൂട്ടിച്ചേർത്തു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതുണ്ടെന്നും ഷെയ്ഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു. &#8216;ഇന്റർനാഷണൽ ക്രിമിനൽ കോടതി അല്ലെങ്കിൽ ഐസിസി അന്വേഷിക്കുന്ന വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തെപ്പോലുള്ള ഒരാൾ നിയമത്തെക്കുറിച്ച് പ്രസംഗിക്കാൻ ശ്രമിക്കുന്നു. അദ്ദേഹം എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചു&#8217; എന്ന രൂക്ഷവിമർശനമാണ് ഷെയ്ഖ് മുഹമ്മദ് ഉന്നയിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1israels-state-of-terror-has-betrayed-us-qatari-pm-slams-netanyahu.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗസ്സയില്‍ വെടിനിര്‍ത്തലെന്ന് ട്രംപ്; നെതന്യാഹു അമേരിക്കയിലേക്ക്</title>
		<link>https://www.chandrikadaily.com/trump-calls-for-ceasefire-in-gaza-netanyahu-to-america.html</link>
					<comments>https://www.chandrikadaily.com/trump-calls-for-ceasefire-in-gaza-netanyahu-to-america.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 02 Jul 2025 01:52:34 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Benjamin Netanyahu]]></category>
		<category><![CDATA[Donald J Trump]]></category>
		<category><![CDATA[US]]></category>
		<category><![CDATA[world news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=346449</guid>

					<description><![CDATA[ഗസ്സയില്‍ വെടിനിര്‍ത്തല്‍ ഉടന്‍ ഉണ്ടാകുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഇസ്രാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനെ അമേരിക്കയിലേക്ക് ക്ഷണിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ]]></description>
										<content:encoded><![CDATA[<p>ഗസ്സയില്&#x200d; വെടിനിര്&#x200d;ത്തല്&#x200d; ഉടന്&#x200d; ഉണ്ടാകുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഇസ്രാഈല്&#x200d; പ്രധാനമന്ത്രി ബിന്യമിന്&#x200d; നെതന്യാഹുവിനെ അമേരിക്കയിലേക്ക് ക്ഷണിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ്. തിങ്കളാഴ്ച വൈറ്റ് ഹൗസില്&#x200d; നടക്കുന്ന നിര്&#x200d;ണായക ചര്&#x200d;ച്ചയ്ക്ക് മുന്നോടിയായാണ് നെതന്യാഹുവിനെ അമേരിക്കയിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ശനിയാഴ്ച ഇസ്രാഈല്&#x200d; സുരക്ഷാ മന്ത്രിസഭയുടെ യോഗം വിളിച്ച് ചേര്&#x200d;ത്തിട്ടുണ്ട്.</p>
<p>അടുത്ത ആഴ്ച ഗസ്സയില്&#x200d; വെടിനിര്&#x200d;ത്തല്&#x200d; നടപ്പാകുമെന്ന് ട്രംപ് പറഞ്ഞിരുന്നു. യുദ്ധം നിര്&#x200d;ത്താന്&#x200d; ഇസ്രാഈല്&#x200d; പ്രധാനമന്ത്രി ബിന്യമിന്&#x200d; നെതന്യാഹുവിനോട് ശക്തമായി ആവശ്യപ്പെട്ടതായും ചര്&#x200d;ച്ച തുടരുകയാണെന്നും ട്രംപ് പറഞ്ഞു.</p>
<p>ഗസ്സയില്&#x200d; വെടിനിര്&#x200d;ത്തല്&#x200d; ചര്&#x200d;ച്ചക്കിടയിലും കൊടുംക്രൂരത തുടരുകയാണ് ഇസ്രാഈല്&#x200d;. ഇന്നലെ മാത്രം 102 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഭക്ഷണം കാത്തുനിന്ന ആള്&#x200d;ക്കൂട്ടത്തിനിടെയുണ്ടായ ആക്രമണത്തില്&#x200d; 24 പേരാണ് കൊല്ലപ്പെട്ടത്. തെല്&#x200d; അവീവിന് നേരെ യെമനിലെ ഹൂതികള്&#x200d; നടത്തിയ മിസൈല്&#x200d; ആക്രമണത്തെ തുടര്&#x200d;ന്ന്ഇസ്രായേല്&#x200d; വ്യോമാതിര്&#x200d;ത്തി അടച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/trump-calls-for-ceasefire-in-gaza-netanyahu-to-america.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വെസ്റ്റ്ബാങ്കില്‍ ഇസ്രാഈല്‍ സൈന്യത്തെ ആക്രമിച്ച് ഇസ്രാഈലി പൗരന്‍മാര്‍</title>
		<link>https://www.chandrikadaily.com/israeli-citizens-attack-israeli-army-in-west-bank.html</link>
					<comments>https://www.chandrikadaily.com/israeli-citizens-attack-israeli-army-in-west-bank.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 29 Jun 2025 07:25:53 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Benjamin Netanyahu]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[world news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=346163</guid>

					<description><![CDATA[ഫലസ്തീനിയന്‍ ഗ്രാമമായ കഫര്‍ മാലികിലേക്ക് പൗരന്‍മാര്‍ പോകുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് ഐ.ഡി.എഫ് അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>അധിനിവേശ വെസ്റ്റ്ബാങ്കില്&#x200d; ഇസ്രാഈല്&#x200d; സൈന്യത്തെ ആക്രമിച്ച് ഇസ്രാഈലി പൗരന്&#x200d;മാര്&#x200d;. ആക്രമണത്തില്&#x200d; അപലപിച്ച് ഇസ്രാഈല്&#x200d; പ്രധാനമന്ത്രി ബെഞ്ചമിന്&#x200d; നെതന്യാഹു രംഗത്തെത്തിയിരുന്നു. ഫലസ്തീനിയന്&#x200d; ഗ്രാമമായ കഫര്&#x200d; മാലികിലേക്ക് പൗരന്&#x200d;മാര്&#x200d; പോകുന്നത് തടയാന്&#x200d; ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് ഐ.ഡി.എഫ് അറിയിച്ചു. സൈന്യത്തിന്റെ വാഹനങ്ങള്&#x200d; പൗരന്&#x200d;മാര്&#x200d; തീവെച്ച് നശിപ്പിക്കുകയും ചെയ്തു.</p>
<p>അക്രമികളെ പിരിച്ചുവിടാനായി മൂന്ന് തവണ ആകാശത്തിലേക്ക് വെടിവെച്ചുവെന്ന് സൈന്യം അറിയിച്ചു. പിന്നാലെ ആക്രമണം നടത്തിയ ആറ് പേരെയും പൊലീസിന് കൈമാറിയെന്നും ഇസ്രായേല്&#x200d;സേന അറിയിച്ചു. സംഭവത്തില്&#x200d; വിശദമായ അന്വേഷണമുണ്ടാവുമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നില്&#x200d; കൊണ്ടു വരുമെന്നും പ്രധാനമന്ത്രി ബെഞ്ചമിന്&#x200d; നെതന്യാഹു പറഞ്ഞു. ഇത്തരക്കാര്&#x200d; ഒരു ചെറുന്യൂനപക്ഷമാണെന്നും ഇസ്രാഈലിലെ ഭൂരിപക്ഷം ജനങ്ങളേയും അവര്&#x200d; പ്രതിനിധീകരിക്കുന്നില്ലെന്നും നെതന്യാഹു കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israeli-citizens-attack-israeli-army-in-west-bank.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗസ്സ യുദ്ധം ഉടനടി അവസാനിപ്പിക്കണമെന്ന് ആഴശ്യമുന്നയിച്ച് ഇസ്രാഈലില്‍ പ്രതിഷേധം</title>
		<link>https://www.chandrikadaily.com/protests-in-israel-demanding-an-immediate-end-to-the-gaza-war.html</link>
					<comments>https://www.chandrikadaily.com/protests-in-israel-demanding-an-immediate-end-to-the-gaza-war.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 29 Jun 2025 06:18:02 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Benjamin Netanyahu]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[world news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=346151</guid>

					<description><![CDATA[ശേഷിക്കുന്ന ബന്ദികളെ തിരികെ കൊണ്ടുവരണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>ഗസ്സ യുദ്ധം ഉടനടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തെല്&#x200d; അവിവിലെ ഹോസ്‌റ്റേജസ് സ്‌ക്വയറില്&#x200d; പതിനായിരക്കണക്കിന് പേര്&#x200d; അണിനിരന്ന യുദ്ധവിരുദ്ധ പ്രതിഷേധം നടന്നതായി റിപ്പര്&#x200d;ട്ട്. ശേഷിക്കുന്ന ബന്ദികളെ തിരികെ കൊണ്ടുവരണമെന്നും പ്രതിഷേധക്കാര്&#x200d; ആവശ്യപ്പെട്ടു. ഹോസ്‌റ്റേജസ് ആന്&#x200d;ഡ് മിസ്സിംഗ് ഫാമിലീസ് ഫോറത്തിന്റെ കണക്കനുസരിച്ച് 30,000 പേര്&#x200d; പ്രതിഷേധത്തില്&#x200d; പങ്കെടുത്തതായി ടൈംസ് ഓഫ് ഇസ്രാഈല്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നു. &#8216;അവരെ വീട്ടിലേക്ക് കൊണ്ടുവരിക&#8217; എന്ന് എഴുതിയ ബന്ദികളുടെ ചിത്രങ്ങള്&#x200d; പ്രദര്&#x200d;ശിപ്പിക്കുന്ന ബോര്&#x200d;ഡുകളും യുഎസ് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ് ഇടപെട്ട് യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ബോര്&#x200d;ഡുകളുമാണ് പ്രധാനമായും പ്രതിഷേധക്കാര്&#x200d; ഉയര്&#x200d;ത്തിയത്.</p>
<p>ഗസ്സയിലെ വംശഹത്യ യുദ്ധം അവസാനിപ്പിക്കുകയും ഇസ്രാഈലി സൈന്യത്തെ പ്രദേശത്ത് നിന്ന് പിന്&#x200d;വലിക്കുകയും ഫലസ്തീന്&#x200d; തടവുകാരെ മോചിപ്പിക്കുകയും ചെയ്താല്&#x200d; ഇസ്രാഈലി ബന്ദികളെ മുഴുവനായി മോചിപ്പിക്കാന്&#x200d; തയ്യാറാണെന്ന് ഹമാസ് ആവര്&#x200d;ത്തിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്&#x200d; ഇസ്രാഈല്&#x200d; പ്രധാനമന്ത്രി ബെഞ്ചമിന്&#x200d; നെതന്യാഹു ഭാഗികമായ കരാറുകളില്&#x200d; ഉറച്ചുനില്&#x200d;ക്കുകയാണ്. ഫലസ്തീന്&#x200d; വിഭാഗങ്ങളുടെ നിരായുധീകരണം ഉള്&#x200d;പ്പെടെയുള്ള പുതിയ വ്യവസ്ഥകള്&#x200d; ഏര്&#x200d;പ്പെടുത്തി കരാറില്&#x200d; ഒപ്പിടുന്നതില്&#x200d; നിന്ന് നെതന്യാഹു ഒഴിഞ്ഞുമാറുകയും ചെയ്യുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/protests-in-israel-demanding-an-immediate-end-to-the-gaza-war.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
