<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>bihar congress &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/bihar-congress/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 28 Jan 2025 03:10:46 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>bihar congress &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മോദിയും അമിത് ഷായും ചെയ്തത് നൂറുജന്മം ജനിച്ചാലും സ്വര്&#x200d;ഗത്തിലെത്താത്ത പാപങ്ങള്&#x200d;- മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെ</title>
		<link>https://www.chandrikadaily.com/modi-and-amit-shah-committed-sins-that-will-not-reach-heaven-even-if-they-are-born-in-a-hundred-lives-mallikarjun-kharge.html</link>
					<comments>https://www.chandrikadaily.com/modi-and-amit-shah-committed-sins-that-will-not-reach-heaven-even-if-they-are-born-in-a-hundred-lives-mallikarjun-kharge.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 28 Jan 2025 03:10:46 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[amit shah]]></category>
		<category><![CDATA[bihar congress]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[malligarjun garge]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327673</guid>

					<description><![CDATA[ജ​ന​ങ്ങ​ളു​ടെ ശാ​പ​മേ​റ്റ ഇ​രു​വ​ർ​ക്കും ന​ര​ക​മേ ല​ഭി​ക്കൂ എ​ന്നും രാ​ജ്യ​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് കൂ​ടി​യാ​യ ഖാ​ർ​ഗെ കൂ​ട്ടി​ച്ചേ​ർ​ത്തു.]]></description>
										<content:encoded><![CDATA[<p>നൂ​റു​ജ​ന്മം ജ​നി​ച്ചാ​ലും സ്വ​ർ​ഗ​ത്തി​ൽ പോ​കാ​നാ​കാ​ത്ത പാ​പ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യും ​ചേ​ർ​ന്ന് ചെ​യ്തി​ട്ടു​ള്ള​തെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ തു​റ​ന്ന​ടി​ച്ചു. ജ​ന​ങ്ങ​ളു​ടെ ശാ​പ​മേ​റ്റ ഇ​രു​വ​ർ​ക്കും ന​ര​ക​മേ ല​ഭി​ക്കൂ എ​ന്നും രാ​ജ്യ​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് കൂ​ടി​യാ​യ ഖാ​ർ​ഗെ കൂ​ട്ടി​ച്ചേ​ർ​ത്തു.</p>
<p>അം​ബേ​ദ്ക​ർ, അം​ബേ​ദ്ക​ർ എ​ന്നി​ങ്ങ​നെ ഉ​ച്ച​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന അ​ത്ര​യും നേ​രം ഭ​ഗ​വാ​ന്റെ പേ​ര് ചൊ​ല്ലി​യി​രു​ന്നെ​ങ്കി​ൽ ഏ​ഴ് സ്വ​ർ​ഗം ല​ഭി​ക്കു​മാ​യി​രു​ന്നു​വെ​ന്ന അ​മി​ത് ഷാ​യു​ടെ പ​രി​ഹാ​സ​ത്തെ​യാ​ണ് അം​ബേ​ദ്ക​റി​ന്റെ ജ​ന്മ​സ്ഥ​ല​മാ​യ മ​ധ്യ​പ്ര​ദേ​ശി​ലെ മാ​ഹു​വി​ൽ അ​തി​നി​ശി​ത​മാ​യ ഭാ​ഷ​യി​ൽ ഖാ​ർ​ഗെ വി​മ​ർ​ശി​ച്ച​ത്.</p>
<p>ഏ​ഴ് ജ​ന്മം പോ​യി​ട്ട് നൂ​റു​ജ​ന്മം ജ​നി​ച്ചാ​ലും പൊ​റു​ക്കാ​ത്ത പാ​പ​ങ്ങ​ൾ ചെ​യ്ത​വ​രാ​ണ് മോ​ദി​യും അ​മി​ത് ഷാ​യു​മെ​ന്ന ഖാ​ർ​ഗെ​യു​ടെ വാ​ക്കു​ക​ൾ റാ​ലി​ക്കെ​ത്തി​യ കോ​ൺ​ഗ്ര​സി​ന്റെ ല​ക്ഷ​ത്തോ​ളം പ്ര​വ​ർ​ത്ത​ക​ർ ഹ​ർ​ഷാ​ര​വ​ങ്ങ​ളോ​ടെ​യാ​ണ് വ​ര​വേ​റ്റ​ത്. രാ​ജ്യ​ത്ത് ജീ​വി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്നു​വെ​ങ്കി​ൽ പോ​രാ​ടി​യേ മ​തി​യാ​കൂ. എ​ങ്കി​ലേ അ​മി​ത് ഷാ​യെ പോ​ലു​ള്ള​വ​ർ പു​റ​ത്താ​കൂ. ആ​ർ.​എ​സ്.​എ​സും ബി.​ജെ.​പി​യും രാ​ജ്യ​ദ്രോ​ഹി​ക​ളാ​ണ്.</p>
<p>ഈ ​പ​റ​ഞ്ഞ​ത് എ​ന്റെ വാ​ക്കു​ക​ള​ല്ല, മ​റി​ച്ച് പ​ട്ടേ​ലി​ന്റെ​യും നെ​ഹ്റു​വി​ന്റെ​യും വാ​ക്കു​ക​ളാ​ണ്. ഗാ​ന്ധി​ജി വ​ധി​ക്ക​പ്പെ​ട്ട​പ്പോ​ൾ ആ​ഘോ​ഷി​ക്കു​ക​യും മി​ഠാ​യി വി​ത​ര​ണം ന​ട​ത്തു​ക​യും ചെ​യ്ത ആ​ർ.​എ​സ്.​എ​സി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​തെ നി​വൃ​ത്തി​യി​ല്ലെ​ന്ന് പ​റ​ഞ്ഞ് സ​ർ​ദാ​ർ വ​ല്ല​ഭ്ഭാ​യ് പ​ട്ടേ​ൽ ആ​ണ് അ​വ​രെ നി​രോ​ധി​ച്ച​ത്.</p>
<p>ഗാ​ന്ധി​ജി​യെ വ​ധി​ച്ച​തി​ന് മി​ഠാ​യി വി​ത​ര​ണം ന​ട​ത്തി​യ​വ​രെ ഇ​ന്ത്യ​ക്കാ​രെ​ന്ന് വി​ളി​ക്ക​രു​തെ​ന്ന് നെ​ഹ്റു​വും പ​റ​ഞ്ഞു. പ​ള്ളി​ക​ൾ​ക്ക് താ​ഴെ ശി​വ​ലിം​ഗ​മി​ല്ലെ​ന്നും എ​ന്നാ​ൽ എ​ല്ലാ പ​ള്ളി​ക​ൾ​ക്കും താ​ഴെ ശി​വ​ലിം​ഗ​മു​ണ്ടോ എ​ന്ന് നോ​ക്കാ​ൻ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രെ പ്രേ​രി​പ്പി​ക്കു​ക​യാ​ണെ​ന്നും ഖാ​ർ​ഗെ പ​റ​ഞ്ഞു.</p>
<p>ഇ​പ്രാ​വ​ശ്യം 400 ക​ട​ക്കു​മെ​ന്ന് പ​റ​ഞ്ഞ ന​രേ​ന്ദ്ര മോ​ദി ആ​ന്ധ്ര മു​ഖ്യ​മ​ന്ത്രി നാ​യി​ഡു​വി​​ന്റെ​യും ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റി​ന്റെ​യും ര​ണ്ട് കാ​ലു​ക​ളി​ൽ​നി​ന്നാ​ണ് ഭ​ര​ണം ന​ട​ത്തു​ന്ന​ത്. അ​വ​രി​ലൊ​രാ​ൾ കാ​ൽ വ​ലി​ക്കു​ന്ന​തോ​ടെ മോ​ദി സ​ർ​ക്കാ​ർ നി​ലം​പ​തി​ക്കു​മെ​ന്നും ഖാ​ർ​ഗെ കൂ​ട്ടി​ച്ചേ​ർ​ത്തു.</p>
<p>മ​ത​ത്തി​ൽ വി​ശ്വ​സി​ക്കാ​ൻ ജ​ന​ങ്ങ​ൾ​ക്ക് സ്വാ​ത​ന്ത്ര്യ​മു​ണ്ട്. എ​ന്നാ​ൽ, മ​ത​ത്തി​ന്റെ പേ​രി​ൽ പാ​വ​ങ്ങ​ളെ കൊ​ല​പ്പെ​ടു​ത്തു​ന്ന​തെ​ന്തി​നാ​ണ്​? ഗം​ഗാ സ്നാ​നം കൊ​ണ്ട് രാ​ജ്യ​ത്തെ ദാ​രി​ദ്ര്യം മാ​റി​ല്ല. ഇ​ത് പ​റ​ഞ്ഞ് താ​ൻ ആ​രു​ടെ​യെ​ങ്കി​ലും വി​ശ്വാ​സ​ത്തെ വ്ര​ണ​പ്പെ​ടു​ത്തു​ക​യ​ല്ല. അ​ങ്ങ​നെ വ്ര​ണ​പ്പെ​ട്ടെ​ങ്കി​ൽ ക്ഷ​മാ​പ​ണം ന​ട​ത്തു​ക​യാ​ണെ​ന്നും ഖാ​ർ​ഗെ പ​റ​ഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/modi-and-amit-shah-committed-sins-that-will-not-reach-heaven-even-if-they-are-born-in-a-hundred-lives-mallikarjun-kharge.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോണ്&#x200d;ഗ്രസ് ജയിച്ചത് 70ല്&#x200d; 19 സീറ്റു മാത്രം; ആ തോല്&#x200d;വിക്ക് കാരണങ്ങളുണ്ട്!</title>
		<link>https://www.chandrikadaily.com/congress-defeat-in-bihar-why.html</link>
					<comments>https://www.chandrikadaily.com/congress-defeat-in-bihar-why.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 11 Nov 2020 15:43:10 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BIHAR]]></category>
		<category><![CDATA[bihar congress]]></category>
		<category><![CDATA[bihar election]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=167094</guid>

					<description><![CDATA[യഥാര്&#x200d;ത്ഥത്തില്&#x200d; കോണ്&#x200d;ഗ്രസിന് സംഭവിച്ചത് എന്താണ് എന്ന് പരിശോധിക്കുന്നു.]]></description>
										<content:encoded><![CDATA[<p>പട്‌ന: മഹാസഖ്യത്തിന്റെ ഭാഗമായി ബിഹാറില്&#x200d; മത്സരിച്ച കോണ്&#x200d;ഗ്രസിന് ഈ തെരഞ്ഞെടുപ്പില്&#x200d; 19 സീറ്റില്&#x200d; മാത്രമാണ് ജയിക്കാനായത്. മത്സരിച്ചത് 70 സീറ്റിലും. 2014ല്&#x200d; 41 സീറ്റില്&#x200d; മത്സരിച്ച് 27 ഇടത്ത് ജയിച്ച സ്ഥാനത്താണ് കോണ്&#x200d;ഗ്രസ് ഇത്തവണ നിറം മങ്ങിയ പ്രകടനം പുറത്തെടുത്തത്. 2015ല്&#x200d; 65.9 ശതമാനമായിരുന്നു കോണ്&#x200d;ഗ്രസിന്റെ സ്‌ട്രൈക്ക് റേറ്റ്. ഇത്തവണ 27.1 ശതമാനവും. മഹാസഖ്യത്തിലെ രണ്ടാമത്തെ വലിയ പാര്&#x200d;ട്ടിയായ കോണ്&#x200d;ഗ്രസിന്റെ മോശം പ്രകടനം സഖ്യത്തിന്റെ അധികാര സാധ്യതയെ തകിടം മറിക്കുകയും ചെയ്തു.</p>
<p>യഥാര്&#x200d;ത്ഥത്തില്&#x200d; കോണ്&#x200d;ഗ്രസിന് സംഭവിച്ചത് എന്താണ് എന്ന് പരിശോധിക്കുന്നു.</p>
<p>കസ്ബ, മനിഹാരി, ബിക്രം, കുതുംബ, ബക്‌സര്&#x200d;, ഔറംഗാബാദ്, അരാരിയ, കട്‌വ, ചെനാരി, ജമാല്&#x200d;പൂര്&#x200d;, ഖഗാരിയ, കിഷന്&#x200d;ഗഞ്ച്, ഭാഗല്&#x200d;പൂര്&#x200d;, രാജ്പൂര്&#x200d;, രാജപകാര്&#x200d;, മഹാരാജ്ഗഞ്ച്, കര്&#x200d;ഗഹാര്&#x200d;, മുസഫര്&#x200d;പൂര്&#x200d;, ഹിസുവ മണ്ഡലങ്ങൡലാണ് കോണ്&#x200d;ഗ്രസ് ഇത്തവണ ജയിച്ചത്. മത്സരിച്ച മറ്റു 51 സീറ്റുകളില്&#x200d; പാര്&#x200d;ട്ടി തോറ്റു.</p>
<p>കോണ്&#x200d;ഗ്രസ് മത്സരിച്ച 70ല്&#x200d; 58 സീറ്റുകള്&#x200d; 2015ല്&#x200d; എന്&#x200d;ഡിഎ ജയിച്ചതാണ് എന്നതാണ് ശ്രദ്ധേയമായത്. മുന്&#x200d; തെരഞ്ഞെടുപ്പില്&#x200d; ജെഡിയു എന്&#x200d;ഡിഎയില്&#x200d; ഉണ്ടായിരുന്നുമില്ല. 1990ന് ശേഷം രാഷ്ട്രീയ ജനതാദള്&#x200d; മികച്ച പ്രകടനം നടത്താത്ത സീറ്റുകള്&#x200d; കൂടിയാണ് ഇതില്&#x200d; മിക്കതും. സംഘടനാ സംവിധാനങ്ങള്&#x200d; കൂടി ദുര്&#x200d;ബലമായ ഈ സീറ്റുകളില്&#x200d; കോണ്&#x200d;ഗ്രസിന് വിജയ സാധ്യത കുറവായിരുന്നു എന്നതാണ് യാഥാര്&#x200d;ത്ഥ്യം.</p>
<p>അതേസമയം, കോണ്&#x200d;ഗ്രസിന് തിരിച്ചടി നേരിട്ടെങ്കില്&#x200d; ഇടതുകക്ഷികള്&#x200d;ക്ക് മത്സരിച്ച 20 സീറ്റില്&#x200d; 16 ഇടത്തും ജയിക്കാനായി. മഹാസഖ്യത്തിന്റെ കൂടെ മത്സരിച്ചതാണ് ഇടതിന് ഗുണകരമായത്. സിപിഐഎംഎല്&#x200d; (ലിബറേഷന്&#x200d;) 12 സീറ്റു നേടിയപ്പോള്&#x200d; സിപിഎമ്മും സിപിഐയും രണ്ടു സീറ്റുകളില്&#x200d; വീതം ജയിച്ചു. 2015ല്&#x200d; സിപിഐഎംഎല്&#x200d; ലിബറേഷന്&#x200d; മൂന്നു സീറ്റുകള്&#x200d; നേടിയത് ഒഴിച്ചാല്&#x200d; ഇടതു കക്ഷികള്&#x200d;ക്ക് അക്കൗണ്ട് തുറക്കാനായിരുന്നില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/congress-defeat-in-bihar-why.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>42 സീറ്റുകളില്&#x200d; ഭൂരിപക്ഷം ആയിരത്തില്&#x200d; താഴെ; ബിഹാറില്&#x200d; ഇഞ്ചോടിഞ്ച്</title>
		<link>https://www.chandrikadaily.com/bihar-42-seats-with-margins-currently-below-1000.html</link>
					<comments>https://www.chandrikadaily.com/bihar-42-seats-with-margins-currently-below-1000.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 10 Nov 2020 06:07:06 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bihar congress]]></category>
		<category><![CDATA[bihar election]]></category>
		<category><![CDATA[BIHAR NDA]]></category>
		<category><![CDATA[BIHAR VERDICT]]></category>
		<category><![CDATA[RJD]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=166835</guid>

					<description><![CDATA[ഏതു നിമിഷവും ലീഡ് നില മാറിമറിയുന്ന സാഹചര്യമാണ് ഉള്ളത്]]></description>
										<content:encoded><![CDATA[<p>പട്‌ന: ബിഹാര്&#x200d; തെരഞ്ഞെടുപ്പില്&#x200d; 42 മണ്ഡലങ്ങളില്&#x200d; ഭൂരിപക്ഷം ആയിരത്തില്&#x200d; താഴെയെന്ന് ഇന്ത്യ ടുഡേ റിപ്പോര്&#x200d;ട്ട് ചെയ്യുന്നു. ഇതില്&#x200d; 23 സീറ്റുകളില്&#x200d; ലീഡ് അഞ്ഞൂറില്&#x200d; താഴെയാണ്. അതു കൊണ്ടു തന്നെ ഏതു നിമിഷവും ലീഡ് നില മാറിമറിയുന്ന സാഹചര്യമാണ് ഉള്ളത്. 11.30ലെ കണക്കുകള്&#x200d; പ്രകാരം 130 സീറ്റുകളിലാണ് എന്&#x200d;ഡിഎ ലീഡ് ചെയ്യുന്നത്.</p>
<p>മഹാസഖ്യം 102 സീറ്റിലാണ് മുമ്പില്&#x200d; നില്&#x200d;ക്കുന്നത്. ആദ്യഘട്ടത്തില്&#x200d; മുമ്പില്&#x200d; നിന്ന ശേഷമാണ് മഹാസഖ്യം പിന്നോട്ടു പോയത്. 11 ഇടത്ത മറ്റു പാര്&#x200d;ട്ടികള്&#x200d; ലീഡ് ചെയ്യുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകള്&#x200d; പ്രകാരം എന്&#x200d;ഡിഎ 117 സീറ്റിലാണ് മുമ്പില്&#x200d; നില്&#x200d;ക്കുന്നത്. 122 സീറ്റാണ് ഭൂരിപക്ഷത്തിനു വേണ്ടത്.</p>
<p>അതിനിടെ, അന്തിമ ഫലത്തില്&#x200d; മഹാസഖ്യം തന്നെ വിജയിക്കുമെന്ന് കോണ്&#x200d;ഗ്രസ് പ്രതികരിച്ചു. പ്രാദേശിക വിഷയങ്ങള്&#x200d;ക്കാണ് ജനങ്ങള്&#x200d; വോട്ടു ചെയ്തത് എന്നും മാറ്റം അവര്&#x200d; ആഗ്രഹിക്കുന്നുണ്ട് എന്നും കോണ്&#x200d;ഗ്രസ് വക്താവ് പ്രണവ് ഝാ പറഞ്ഞു.</p>
<p>&#8216;നിതീഷ് കുമാറിനെ നാണം കെടുത്താന്&#x200d; ചിരാഗ് പാസ്വാനെ ഉപയോഗിക്കുകയായിരുന്നു ബിജെപി. ജെഡിയുവിന്റെ നേട്ടങ്ങള്&#x200d; ഇല്ലാതാക്കാനുള്ള ഒരുപകരണം ആയാണ് ചിരാഗിനെ ഉപയോഗിച്ചത്. ബിജെപിയുടെ ഈ തന്ത്രം തിരിച്ചറിയാന്&#x200d; ചിരാഗിനെ പോലുള്ള ഒരു യുവ നേതാവിന് കഴിഞ്ഞില്ല. മഹാഗട്ബന്ധന്റെ വോട്ടു കുറയ്ക്കാന്&#x200d; ഉവൈസിയെയും ബിജെപി ബി ടീമായി ഉപയോഗിച്ചു. തെരഞ്ഞെടുപ്പില്&#x200d; വിജയിക്കും. ജനവിധിക്കു ശേഷമുള്ള സഖ്യത്തിന്റെ ആവശ്യമില്ല&#8217; &#8211; അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ആര്&#x200d;ജെഡി അധ്യക്ഷന്&#x200d; ലാലു പ്രസാദ് യാദവിന്റെ മൂത്തമകന്&#x200d; തേജ് പ്രതാപ് യാദവ് ഹാസന്&#x200d;പൂര്&#x200d; മണ്ഡലത്തില്&#x200d; പിന്നിലാണ്. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്&#x200d;ത്ഥിയും സഹോദരനുമായ തേജസ്വി യാദവ് സ്വന്തം മണ്ഡലമായ രഘോപുരില്&#x200d; ലീഡ് ചെയ്യുകയാണ്. ആയിരത്തോളം വോട്ടുകള്&#x200d;ക്കാണ് തേജസ്വി മുമ്പില്&#x200d; നില്&#x200d;ക്കുന്നത്. വോട്ടെണ്ണല്&#x200d; ആരംഭിച്ചതു മുതല്&#x200d; വ്യക്തമായ മേധാവിത്വമാണ് തേജസ്വി പുലര്&#x200d;ത്തുന്നത്. ബിജെപിയുടെ സതീഷ് കുമാറാണ് ഇവിടെ എന്&#x200d;ഡിഎ സ്ഥാനാര്&#x200d;ത്ഥി.</p>
<p>രാഷ്ട്രീയ വൃത്തങ്ങളെ അമ്പരപ്പിച്ച് ആദ്യ ഫലസൂചനകള്&#x200d; പുറത്തുവന്ന വേളയില്&#x200d; തന്നെ ഭരണകക്ഷിയായ ജെഡിയു തോല്&#x200d;വി സമ്മതിച്ചു. ജനങ്ങളുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു എന്നും ആര്&#x200d;ജെഡിയോ തേജസ്വി യാദവോ അല്ല, കോവിഡാണ് തങ്ങളെ തോല്&#x200d;പ്പിച്ചത് എന്നും പാര്&#x200d;ട്ടി വക്താവ് കെ.സി ത്യാഗി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bihar-42-seats-with-margins-currently-below-1000.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിജെപി ഉവൈസിയെ ബി ടീമാക്കി ഉപയോഗിച്ചു; ആരോപണവുമായി കോണ്&#x200d;ഗ്രസ്</title>
		<link>https://www.chandrikadaily.com/congress-confident-of-mahagathbandhans-good-fortunes.html</link>
					<comments>https://www.chandrikadaily.com/congress-confident-of-mahagathbandhans-good-fortunes.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 10 Nov 2020 05:39:54 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bihar congress]]></category>
		<category><![CDATA[bihar election]]></category>
		<category><![CDATA[congress]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=166824</guid>

					<description><![CDATA[നിലവില്&#x200d; 124 സീറ്റില്&#x200d; എന്&#x200d;ഡിഎ മുമ്പിലാണ്. 105 സീറ്റാണ് മഹാസഖ്യത്തിനുള്ളത്. 2015ല്&#x200d; 125 സീറ്റിലാണ് എന്&#x200d;ഡിഎ ജയിച്ചിരുന്നത്. 110 സീറ്റില്&#x200d; മഹാസഖ്യവും]]></description>
										<content:encoded><![CDATA[<p>പട്‌ന: ബിഹാര്&#x200d; തെരഞ്ഞെടുപ്പിന്റെ അന്തിമ ഫലത്തില്&#x200d; മഹാസഖ്യം തന്നെ വിജയിക്കുമെന്ന് കോണ്&#x200d;ഗ്രസ്. പ്രാദേശിക വിഷയങ്ങള്&#x200d;ക്കാണ് ജനങ്ങള്&#x200d; വോട്ടു ചെയ്തത് എന്നും മാറ്റം അവര്&#x200d; ആഗ്രഹിക്കുന്നുണ്ട് എന്നും കോണ്&#x200d;ഗ്രസ് വക്താവ് പ്രണവ് ഝാ പറഞ്ഞു.</p>
<p>&#8216;നിതീഷ് കുമാറിനെ നാണം കെടുത്താന്&#x200d; ചിരാഗ് പാസ്വാനെ ഉപയോഗിക്കുകയായിരുന്നു ബിജെപി. ജെഡിയുവിന്റെ നേട്ടങ്ങള്&#x200d; ഇല്ലാതാക്കാനുള്ള ഒരുപകരണം ആയാണ് ചിരാഗിനെ ഉപയോഗിച്ചത്. ബിജെപിയുടെ ഈ തന്ത്രം തിരിച്ചറിയാന്&#x200d; ചിരാഗിനെ പോലുള്ള ഒരു യുവ നേതാവിന് കഴിഞ്ഞില്ല. മഹാഗട്ബന്ധന്റെ വോട്ടു കുറയ്ക്കാന്&#x200d; ഉവൈസിയെയും ബിജെപി ബി ടീമായി ഉപയോഗിച്ചു. തെരഞ്ഞെടുപ്പില്&#x200d; വിജയിക്കും. ജനവിധിക്കു ശേഷമുള്ള സഖ്യത്തിന്റെ ആവശ്യമില്ല&#8217; &#8211; അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>നിലവില്&#x200d; 124 സീറ്റില്&#x200d; എന്&#x200d;ഡിഎ മുമ്പിലാണ്. 105 സീറ്റാണ് മഹാസഖ്യത്തിനുള്ളത്. 2015ല്&#x200d; 125 സീറ്റിലാണ് എന്&#x200d;ഡിഎ ജയിച്ചിരുന്നത്. 110 സീറ്റില്&#x200d; മഹാസഖ്യവും. ആര്&#x200d;ജെഡിയും ബിജെപിയും 69 സീറ്റില്&#x200d; ലീഡ് ചെയ്യുന്നു. ജെഡിയു 49 ഇടത്തും കോണ്&#x200d;ഗ്രസ് 24 ഇടത്തും. ഏഴു സീറ്റില്&#x200d; എല്&#x200d;ജെപി മുമ്പില്&#x200d; നില്&#x200d;്ക്കുന്നു.</p>
<p>ആര്&#x200d;ജെഡി അധ്യക്ഷന്&#x200d; ലാലു പ്രസാദ് യാദവിന്റെ മൂത്തമകന്&#x200d; തേജ് പ്രതാപ് യാദവ് ഹാസന്&#x200d;പൂര്&#x200d; മണ്ഡലത്തില്&#x200d; പിന്നിലാണ് നാലായിരം വോട്ടുകളാണ് തേജ് പ്രതാപിന് കിട്ടിയിട്ടുള്ളത്. ജെഡിയുവിന്റെ എതിര്&#x200d; സ്ഥാനാര്&#x200d;ത്ഥിക്ക് 5600 വോട്ടുകളാണ് പത്തര വരെ ലഭിച്ചിട്ടുള്ളത്.</p>
<p>മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്&#x200d;ത്ഥിയും സഹോദരനുമായ തേജസ്വി യാദവ് സ്വന്തം മണ്ഡലമായ രഘോപുരില്&#x200d; ലീഡ് ചെയ്യുകയാണ്. ആയിരത്തോളം വോട്ടുകള്&#x200d;ക്കാണ് തേജസ്വി മുമ്പില്&#x200d; നില്&#x200d;ക്കുന്നത്. വോട്ടെണ്ണല്&#x200d; ആരംഭിച്ചതു മുതല്&#x200d; വ്യക്തമായ മേധാവിത്വമാണ് തേജസ്വി പുലര്&#x200d;ത്തുന്നത്. ബിജെപിയുടെ സതീഷ് കുമാറാണ് ഇവിടെ എന്&#x200d;ഡിഎ സ്ഥാനാര്&#x200d;ത്ഥി.</p>
<p>അതിനിടെ, രാഷ്ട്രീയ വൃത്തങ്ങളെ അമ്പരപ്പിച്ച് ആദ്യ ഫലസൂചനകള്&#x200d; പുറത്തുവന്ന വേളയില്&#x200d; തന്നെ ഭരണകക്ഷിയായ ജെഡിയു തോല്&#x200d;വി സമ്മതിച്ചു. ജനങ്ങളുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു എന്നും ആര്&#x200d;ജെഡിയോ തേജസ്വി യാദവോ അല്ല, കോവിഡാണ് തങ്ങളെ തോല്&#x200d;പ്പിച്ചത് എന്നും പാര്&#x200d;ട്ടി വക്താവ് കെ.സി ത്യാഗി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/congress-confident-of-mahagathbandhans-good-fortunes.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിഹാര്&#x200d; കോണ്&#x200d;ഗ്രസ് ആസ്ഥാനത്ത് ആദായ നികുതി വകുപ്പ് റെയ്ഡ്; പിന്നില്&#x200d; രാഷ്ട്രീയ ഗൂഢാലോചന?</title>
		<link>https://www.chandrikadaily.com/income-tax-department-raid-at-congress-state-headquarters-sadaqat-ashram.html</link>
					<comments>https://www.chandrikadaily.com/income-tax-department-raid-at-congress-state-headquarters-sadaqat-ashram.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Thu, 22 Oct 2020 13:57:30 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BIHAR]]></category>
		<category><![CDATA[bihar congress]]></category>
		<category><![CDATA[bihar election]]></category>
		<category><![CDATA[Raid]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=163486</guid>

					<description><![CDATA[കോണ്&#x200d;ഗ്രസ് ആസ്ഥാനത്ത് നടന്നത് രാഷ്ട്രീയ പകപോക്കലാണെന്ന് വിമര്&#x200d;ശനമുയര്&#x200d;ന്നിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>പട്‌ന: ബിഹാറില്&#x200d; നിയമസഭാ പ്രചാരണം കൊടുമ്പിരി കൊള്ളവെ കോണ്&#x200d;ഗ്രസ് പാര്&#x200d;ട്ടിയുടെ ആസ്ഥാനത്ത് ആദായ നികുതി വകുപ്പ് റെയ്ഡ്. പട്‌നയിലെ സദാഖത് ആശ്രമത്തിലാണ് ഇന്ന് വൈകിട്ട് റെയ്ഡ് നടത്തിയത്. ഇവിടെ നിന്ന് പണം പിടിച്ചെടുത്തതായി ന്യൂസ് 18 ഹിന്ദി റിപ്പോര്&#x200d;ട്ട് ചെയ്യുന്നു. റെയ്ഡ് ഒരു മണിക്കൂറോളം നീണ്ടു.</p>
<p>റെയ്ഡിന് പിന്നാലെ വിഷയത്തില്&#x200d; പ്രതികണവുമായി ബിജെപി രംഗത്തെത്തി. വിഷയം ഗൗരവമായി കാണണമെന്ന് പാര്&#x200d;ട്ടി വക്താവ് പ്രേം രഞ്ജന്&#x200d; പട്ടേല്&#x200d; ആവശ്യപ്പെട്ടു.</p>
<p>ഓഫീസില്&#x200d; നോട്ടീസ് പതിച്ചിട്ടുണ്ട്. കോണ്&#x200d;ഗ്രസ് നേതാക്കളായ ശക്തി സിങ് ഗോഹില്&#x200d;, രണ്&#x200d;ദീപ് സിങ് സുര്&#x200d;ജേവാല എന്നിവരെ ചോദ്യം ചെയ്തതായും റിപ്പോര്&#x200d;ട്ടുണ്ട്.</p>
<p>കോണ്&#x200d;ഗ്രസ് ആസ്ഥാനത്ത് നടന്നത് രാഷ്ട്രീയ പകപോക്കലാണെന്ന് വിമര്&#x200d;ശനമുയര്&#x200d;ന്നിട്ടുണ്ട്. ബിഹാര്&#x200d; നിയമസഭാ പോര് കടുത്തു നില്&#x200d;ക്കുന്ന സാഹചര്യത്തിലുണ്ടായ റെയ്ഡ് ആരോപണ-പ്രത്യാരോപണങ്ങള്&#x200d;ക്ക് വഴി വയ്ക്കുമെന്ന് തീര്&#x200d;ച്ചയാണ്. ആര്&#x200d;ജെഡിയും ഇടതു പാര്&#x200d;ട്ടികളും ഉള്&#x200d;പ്പെടുന്ന മഹാസഖ്യത്തിനൊപ്പമാണ് കോണ്&#x200d;ഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/income-tax-department-raid-at-congress-state-headquarters-sadaqat-ashram.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിഹാറില്&#x200d; പൗരത്വ സമരനായകനെ രംഗത്തിറക്കാന്&#x200d; കോണ്&#x200d;ഗ്രസ്; മുസ്‌ലിം വോട്ടുകള്&#x200d; നിര്&#x200d;ണായകം</title>
		<link>https://www.chandrikadaily.com/congress-fields-former-amu-students-union-president-maskoor-usmani-in-bihar.html</link>
					<comments>https://www.chandrikadaily.com/congress-fields-former-amu-students-union-president-maskoor-usmani-in-bihar.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Thu, 15 Oct 2020 12:28:10 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BIHAR]]></category>
		<category><![CDATA[bihar congress]]></category>
		<category><![CDATA[bihar election]]></category>
		<category><![CDATA[caa]]></category>
		<category><![CDATA[NRC]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=161817</guid>

					<description><![CDATA[അലീഗഡ് സര്&#x200d;വകലാശാലാ വിദ്യാര്&#x200d;ത്ഥി യൂണിയന്&#x200d; മുന്&#x200d; നേതാവ് കൂടിയായ മഷ്‌കൂര്&#x200d; അഹ്മദ് ഉസ്മാനിയെ ആണ് കോണ്&#x200d;ഗ്രസ് മത്സരരംഗത്തിറക്കുന്നത്]]></description>
										<content:encoded><![CDATA[<p>പട്‌ന: ധര്&#x200d;ഭന്&#x200d;ഗയിലെ ജെയ്ല്&#x200d; സീറ്റില്&#x200d; പരൗത്വ നിയമ വിരുദ്ധ പ്രക്ഷോഭകനെ രംഗത്തിറക്കാന്&#x200d; കോണ്&#x200d;ഗ്രസ്. അലീഗഡ് സര്&#x200d;വകലാശാലാ വിദ്യാര്&#x200d;ത്ഥി യൂണിയന്&#x200d; മുന്&#x200d; നേതാവ് കൂടിയായ മഷ്‌കൂര്&#x200d; അഹ്മദ് ഉസ്മാനിയെ ആണ് കോണ്&#x200d;ഗ്രസ് മത്സരരംഗത്തിറക്കുന്നത്. ഇദ്ദേഹത്തിന്റെ സ്ഥാനാര്&#x200d;ത്ഥിത്വം പാര്&#x200d;ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.</p>
<p>ധര്&#x200d;ഭന്&#x200d;ഗ സ്വദേശിയായ ഉസ്മാനി പൗരത്വഭേദഗതി നിയമം, എന്&#x200d;ആര്&#x200d;സി എന്നിവയ്‌ക്കെതിരെ ശക്തമായി ശബ്ദമുയര്&#x200d;ത്തിയ യുവ നേതാവാണ്. 2017 ഡിസംബറില്&#x200d; അജയ് സിങിനെ 6179 വോട്ടുകളുടെ വന്&#x200d; ഭൂരിപക്ഷത്തിന് തോല്&#x200d;പ്പിച്ചാണ് ഇദ്ദേഹം വിദ്യാര്&#x200d;ത്ഥി യൂണിയന്&#x200d; പ്രസിഡണ്ട് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.</p>
<p>തീവ്രഹിന്ദുത്വ രാഷ്ട്രീയത്തിന്റെ നിശിത വിമര്&#x200d;ശകനായ ഉസ്മാനി, പൗരത്വ പ്രതിഷേധ നായകരായ സഫൂറ സര്&#x200d;ഗറിന്റെയും മീരാന്&#x200d; ഹൈദറിന്റെയും അറസ്റ്റിനെതിരെ ശക്തമായി രംഗത്തു വന്നിരുന്നു. ട്വിറ്റര്&#x200d; ഇദ്ദേഹത്തിന്റെ അക്കൗണ്ട് ഇടക്കാലയളവില്&#x200d; സസ്‌പെന്&#x200d;ഡ് ചെയ്യുകയും ചെയ്തിരുന്നു.</p>
<p>നിലവില്&#x200d; ബിജെപിയുടെ കൈയിലിരിക്കുന്ന സീറ്റാണ് ജെയ്ല്&#x200d;. ജിബേഷ് കുമാര്&#x200d; മിശ്രയാണ് കഴിഞ്ഞ തവണ ഇവിടെ നിന്ന് സഭയിലെത്തിയിരുന്നത്.</p>
<p>ഒക്ടോബര്&#x200d; ഏഴിനാണ് കോണ്&#x200d;ഗ്രസ് ആദ്യഘട്ട സ്ഥാനാര്&#x200d;ത്ഥി പട്ടിക പുറത്തുവിട്ടത്. പട്ടികയില്&#x200d; ഏഴ് രജ്പുതുകളും നാല് ഭുമിഹാറുകളും നാലു ദളിതുകളും രണ്ട് ബ്രാഹ്മണരും ഇടംപിടിച്ചു. ആദ്യ പട്ടികയില്&#x200d; ഒരു വനിത മാത്രമേയുള്ളൂ.</p>
<p>ഉസ്മാനിയുടെ സ്ഥാനാര്&#x200d;ത്ഥിത്വം മുസ്‌ലിം വോട്ടുബാങ്കിനെ സ്വാധീനിക്കുമെന്നാണ് കോണ്&#x200d;ഗ്രസ് കരുതുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം നടന്ന പ്രക്ഷോഭങ്ങളില്&#x200d; മുസ്‌ലിംകള്&#x200d; സജീവമായ പങ്കാളിത്തം വഹിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/congress-fields-former-amu-students-union-president-maskoor-usmani-in-bihar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിഹാറില്&#x200d; തുനിഞ്ഞിറങ്ങി കോണ്&#x200d;ഗ്രസ്; ആറ് സമിതികള്&#x200d;ക്ക് രൂപംനല്&#x200d;കി സോണിയ; ഏകോപന ചുമതല സുര്&#x200d;ജേവാലക്ക്</title>
		<link>https://www.chandrikadaily.com/randeep-surjewala-to-head-key-panel-new-moves-in-bihar.html</link>
					<comments>https://www.chandrikadaily.com/randeep-surjewala-to-head-key-panel-new-moves-in-bihar.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 11 Oct 2020 15:37:03 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bihar congress]]></category>
		<category><![CDATA[bihar election]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=160813</guid>

					<description><![CDATA[ഒക്ടോബര്&#x200d; 28 നടക്കുന്ന ആദ്യ ഘട്ടത്തില്&#x200d; തെരഞ്ഞെടുപ്പില്&#x200d; മഹാസഖ്യത്തിന്റെ ഭാഗമായി 21 സീറ്റുകളിലാണ് കോണ്&#x200d;ഗ്രസ് മത്സരിക്കുന്നത്. ഒന്നാം ഘട്ട പ്രവര്&#x200d;ത്തനങ്ങള്&#x200d; സജീവമാക്കിയ കോണ്&#x200d;ഗ്രസ് പ്രചാരണ പ്രവര്&#x200d;ത്തനങ്ങളുടെ ചുക്കാന്&#x200d; പിടിക്കാന്&#x200d; ആറ് തെരഞ്ഞെടുപ്പ് സമിതകള്&#x200d;ക്ക് ഇന്ന് രൂപം നല്&#x200d;കി.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ബിഹാര്&#x200d; തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം അടുത്തിരിക്കെ മത്സരിക്കുന്ന സീറ്റുകള്&#x200d; തൂത്തുവാരാനുള്ള നീക്കങ്ങളുമായി കോണ്&#x200d;ഗ്രസ്. ഒക്ടോബര്&#x200d; 28 നടക്കുന്ന ആദ്യ ഘട്ടത്തില്&#x200d; തെരഞ്ഞെടുപ്പില്&#x200d; മഹാസഖ്യത്തിന്റെ ഭാഗമായി 21 സീറ്റുകളിലാണ് കോണ്&#x200d;ഗ്രസ് മത്സരിക്കുന്നത്.</p>
<p>ഒന്നാം ഘട്ട പ്രവര്&#x200d;ത്തനങ്ങള്&#x200d; സജീവമാക്കിയ കോണ്&#x200d;ഗ്രസ് പ്രചാരണ പ്രവര്&#x200d;ത്തനങ്ങളുടെ ചുക്കാന്&#x200d; പിടിക്കാന്&#x200d; ആറ് തെരഞ്ഞെടുപ്പ് സമിതകള്&#x200d;ക്ക് ഇന്ന് രൂപം നല്&#x200d;കി. പാര്&#x200d;ട്ടിയുടെ തെരഞ്ഞെടുപ്പ് ഏകോപന സമിതിക്ക് ദേശീയ വക്താവ് രണ്&#x200d;ദീപ് സിംഗ് സുര്&#x200d;ജേവാലയാണ് നേതൃത്വം നല്&#x200d;കുകയെന്ന് കോണ്&#x200d;ഗ്രസ് വ്യക്തമാക്കി.</p>
<p>14 അംഗ ഇലക്ഷന്&#x200d; മാനോജ്മെന്റ് കോ-ഓര്&#x200d;ഡിനേഷന്&#x200d; കമ്മിറ്റി കണ്&#x200d;വീനറായി മോഹന്&#x200d; പ്രകാശിനെ നിയമിച്ചു. മുതിര്&#x200d;ന്ന നേതാക്കളായ മീരാ കുമാര്&#x200d;, താരിഖ് അന്&#x200d;വര്&#x200d;, ശത്രുഘ്നന്&#x200d; സിന്&#x200d;ഹ, കീര്&#x200d;ത്തി ആസാദ്, ഷക്കീല്&#x200d; അഹമ്മദ്, സഞ്ജയ് നിരുപം എന്നിവരാണ് പാനലില്&#x200d; ഉള്&#x200d;പ്പെടുന്നത്.</p>
<p>ബിഹാര്&#x200d; തെരഞ്ഞെടുപ്പിനായി പബ്ലിസിറ്റി കമ്മിറ്റി, മീഡിയ കോ-ഓര്&#x200d;ഡിനേഷന്&#x200d; കമ്മിറ്റി, പബ്ലിക് മീറ്റിംഗ് ആന്&#x200d;ഡ് ലോജിസ്റ്റിക് കമ്മിറ്റി, ലീഗല്&#x200d; കമ്മിറ്റി, ഓഫീസ് മാനേജ്‌മെന്റ് കമ്മിറ്റി എന്നിവ രൂപീകരിക്കുന്നതിനും കോണ്&#x200d;ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകാരം നല്&#x200d;കിയതായി പാര്&#x200d;ട്ടി പ്രസ്താവനയില്&#x200d; പറയുന്നു.</p>
<p>കഴിഞ്ഞ ദിവസം ബിഹാര്&#x200d; തെരഞ്ഞെടുപ്പിലെ പാര്&#x200d;ട്ടിയുടെ താരപ്രചാരകരുടെ ലിസ്റ്റ് കോണ്&#x200d;ഗ്രസ് പുറത്തുവിട്ടിരുന്നു. രാജസ്ഥാനിലെ കരുത്തുറ്റ നേതാവ് സച്ചിന്&#x200d; പൈലറ്റിനെയും മുന്&#x200d;നിര്&#x200d;ത്തിയാണ് 30 അംഗ താരപ്രചാരക പട്ടികയിലൂടെ കോണ്&#x200d;ഗ്രസ് ബിജെപിയെ ഞെട്ടിച്ചിരിക്കയാണ്്. എന്&#x200d;ഡിഎയിലെ ഭിന്നിപ്പില്&#x200d; മുഖ്യമന്ത്രി നിതീഷ് കുമാര്&#x200d; പ്രചാരണത്തില്&#x200d; പിന്നോട്ടടിക്കവെയാണ് 30 പേരുടെ സ്റ്റാര്&#x200d; ലിസ്റ്റുമായി മാഹാസഖ്യത്തിന് കോണ്&#x200d;ഗ്രസ് ശക്തി പകരുന്നത്.</p>
<p>കോണ്&#x200d;ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, മുന്&#x200d; അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി, ഉത്തര്&#x200d;പ്രദേശ് ജനറല്&#x200d; സെക്രട്ടറി പ്രിയങ്ക ഗാന്ധി വാര്&#x200d;ദ്ര, രാജസ്ഥാന്&#x200d; കോണ്&#x200d;ഗ്രസ് മുന്&#x200d; അധ്യഷന്&#x200d; സച്ചിന്&#x200d; പൈലറ്റ് എന്നിവരടങ്ങിയ 30 പേരുടെ താരപ്രചാരക പട്ടിക കോണ്&#x200d;ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്&#x200d;പാകെ സമര്&#x200d;പ്പിച്ചതായി എഎന്&#x200d;ഐ റിപ്പോര്&#x200d;ട്ട് ചെയ്തു.<br />
കോണ്&#x200d;ഗ്രസ് ദേശീയ വ്യക്താവ് രണ്&#x200d;ദീപ് സുര്&#x200d;ജേവാല, ഗുലാം നബി ആസാദ്, അശോക് ഗെലോട്ട്, സച്ചിന്&#x200d; പൈലറ്റ്, അമരീന്ദര്&#x200d; സിംഗ്, ഭൂപേഷ് ഭാഗല്&#x200d; എന്നിവര്&#x200d;ക്ക് പുറമെ പാര്&#x200d;ട്ടി നേതാവും ബോളിവുഡ് താരമായ ശത്രുഘണ്&#x200d; സിന്&#x200d;ഹയടക്കം പ്രമുഖര്&#x200d; അടങ്ങിയതാണ് 30 അംഗ ലിസ്റ്റ്.</p>
<p>ഒക്ടോബര്&#x200d; 28, നവംബര്&#x200d; മൂന്ന്, ഏഴ് തിയതികളിലായി മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന ബിഹാര്&#x200d; തെരഞ്ഞെടുപ്പില്&#x200d; 243 അംഗ നിയമസഭയില്&#x200d; 70 സീറ്റുകളിലാണ് മഹാസഖ്യത്തിന്റെ ഭാഗമായി കോണ്&#x200d;ഗ്രസ് മത്സരിക്കുന്നത്. നവംബര്&#x200d; പത്തിനാണ് വോട്ടെണ്ണല്&#x200d;.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/randeep-surjewala-to-head-key-panel-new-moves-in-bihar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
