<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>bihar politics &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/bihar-politics/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 02 Oct 2020 08:14:58 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>bihar politics &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ബിഹാറിലേക്ക് പ്രിയങ്കയുടെ മാസ് എന്&#x200d;ട്രി; ആര്&#x200d;ജെഡി മെരുങ്ങി- കളം പിടിക്കാന്&#x200d; ഉറച്ച് കോണ്&#x200d;ഗ്രസ്</title>
		<link>https://www.chandrikadaily.com/priyanka-gandhi-intervention-in-bihar-election-seat-sharing.html</link>
					<comments>https://www.chandrikadaily.com/priyanka-gandhi-intervention-in-bihar-election-seat-sharing.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 02 Oct 2020 08:13:37 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bihar politics]]></category>
		<category><![CDATA[Priyanka]]></category>
		<category><![CDATA[priyanka gandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=158240</guid>

					<description><![CDATA[ചര്&#x200d;ച്ചകള്&#x200d; സ്തംഭിച്ചതിനു പിന്നാലെ, ബിഹാറിന്റെ ചുമതലയുള്ള കോണ്&#x200d;ഗ്രസ് ജനറല്&#x200d; സെക്രട്ടറി ശക്തി സിങ് ഗോഹില്&#x200d; പ്രിയങ്കയുമായി ചര്&#x200d;ച്ച നടത്തിയിരുന്നു.]]></description>
										<content:encoded><![CDATA[<p>പട്‌ന: ബിഹാര്&#x200d; നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റു വിഭജന ചര്&#x200d;ച്ചകളിലേക്ക് പ്രിയങ്കാ ഗാന്ധിയുടെ അപ്രതീക്ഷിത രംഗപ്രവേശം. അറുപത് സീറ്റിനപ്പുറം കോണ്&#x200d;ഗ്രസിന് നല്&#x200d;കാന്&#x200d; ആകില്ല എന്ന ആര്&#x200d;ജെഡിയുടെ കടുംപിടുത്തത്തിന് പിന്നാലെയാണ് പ്രിയങ്ക വിഷയത്തില്&#x200d; ഇടപെട്ടത്. നിലവില്&#x200d; എഴുപത് സീറ്റു വരെ കോണ്&#x200d;ഗ്രസിന് നല്&#x200d;കാം എന്ന നിലപാടിലാണ് ആര്&#x200d;ജെഡി. സീറ്റു വിഭജനം സംബന്ധിച്ച് നാളെ തന്നെ അന്തിമ പ്രഖ്യാപനം ഉണ്ടാകും എന്നാണ് സൂചന.</p>
<p>സീറ്റു വിഭജനവുമായി ബന്ധപ്പെട്ട് മൂര്&#x200d;ച്ഛിച്ച തര്&#x200d;ക്കങ്ങള്&#x200d;ക്കിടെയാണ് കോണ്&#x200d;ഗ്രസിന് ഊര്&#x200d;ജം പകര്&#x200d;ന്ന് പ്രിയങ്ക ചര്&#x200d;ച്ചയുടെ ചുക്കാന്&#x200d; ഏറ്റെടുത്തത്. 80 സീറ്റു വരെയാണ് കോണ്&#x200d;ഗ്രസ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടത്. എന്നാല്&#x200d; 60ല്&#x200d; കൂടുതല്&#x200d; നല്&#x200d;കാന്&#x200d; ആകില്ല എന്ന് ആര്&#x200d;ജെഡി നിലപാടെടുത്തു. ഇതോടെ ചര്&#x200d;ച്ചകള്&#x200d; നിശ്ചലമാകുകയായിരുന്നു.</p>
<p><img loading="lazy" class="alignnone wp-image-158258" src="https://www.chandrikadaily.com/wp-content/uploads/2020/10/tejaswi-yadav.jpg" alt="" width="787" height="525" /></p>
<p><em><strong>തേജസ്വി യാദവ്</strong></em></p>
<p>ചര്&#x200d;ച്ചകള്&#x200d; സ്തംഭിച്ചതിനു പിന്നാലെ, ബിഹാറിന്റെ ചുമതലയുള്ള കോണ്&#x200d;ഗ്രസ് ജനറല്&#x200d; സെക്രട്ടറി ശക്തി സിങ് ഗോഹില്&#x200d; പ്രിയങ്കയുമായി ചര്&#x200d;ച്ച നടത്തിയിരുന്നു. ചര്&#x200d;ച്ചയ്ക്ക് ശേഷം വിട്ടുവീഴ്ചയ്ക്ക തയ്യാറായില്ലെങ്കില്&#x200d; സ്വന്തമായി എല്ലാ സീറ്റിലും മത്സരിക്കുമെന്ന് കോണ്&#x200d;ഗ്രസ് ആര്&#x200d;ജെഡിയെ അറിയിച്ചെന്നും സൂചനയുണ്ട്. ഇതിനു പിന്നാലെയാണ് ആര്&#x200d;ജെഡി നേതൃത്വം മയപ്പെട്ടത്. മുഖ്യമന്ത്രി സ്ഥാനാര്&#x200d;ത്ഥിയായി തേജസ്വി യാദവിനെ അംഗീകരിക്കുമെന്ന് കോണ്&#x200d;ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.</p>
<p>സഖ്യം അനിവാര്യമാണ് എന്നതിനാല്&#x200d; ഇരുനേതൃത്വവും വിട്ടുവീഴ്ചകള്&#x200d;ക്ക് തയ്യാറായി. നിലവിലെ സാഹചര്യത്തില്&#x200d; എഴുപത് സീറ്റില്&#x200d; കോണ്&#x200d;ഗ്രസ് മത്സരിക്കും എന്നാണ് കരുതപ്പെടുന്നത്. 145 ഇടത്ത് ആര്&#x200d;ജെഡിയും അങ്കത്തിനിറങ്ങും. മഹാസഖ്യത്തിന്റെ ഭാഗമായ ഇടതുപാര്&#x200d;ട്ടികള്&#x200d;ക്ക് 30 സീറ്റുകള്&#x200d; നല്&#x200d;കാനാണ് ധാരണ.</p>
<p>മത്സരം നടക്കുന്ന ഏക ലോക്‌സഭാ സീറ്റായ ബാല്&#x200d;മീകി നഗറിനു വേണ്ടി കോണ്&#x200d;ഗ്രസും ആര്&#x200d;ജെഡിയും അവകാശ വാദം ഉന്നയിച്ചിട്ടുണ്ട്. ലോക്‌സഭാ സീറ്റ് കോണ്&#x200d;ഗ്രസിന് നല്&#x200d;കിയാല്&#x200d; നിയമസഭാ സീറ്റുകളില്&#x200d; കോണ്&#x200d;ഗ്രസിന് വിട്ടുവീഴ്ച ചെയ്യേണ്ടി വരും. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; ജയിച്ച ഏക പ്രതിപക്ഷ പാര്&#x200d;ട്ടി കോണ്&#x200d;ഗ്രസാണ്. നാല്&#x200d;പ്പതില്&#x200d; 39 സീറ്റും ബിജെപി നേടിയപ്പോള്&#x200d; കിഷന്&#x200d;ഗഞ്ച് സീറ്റില്&#x200d; വിജയിച്ചു. കഴിഞ്ഞ തവണ ജെഡിയു കൂടി ഉള്&#x200d;പ്പെട്ട മഹാസഖ്യത്തില്&#x200d; അങ്കത്തിനിറങ്ങിയ ആര്&#x200d;ജെഡിയും കോണ്&#x200d;ഗ്രസും യഥാക്രമം 101, 41 സീറ്റുകളിലാണ് മത്സരിച്ചിരുന്നത്. ആര്&#x200d;ജെഡി 80 ഇടത്തും കോണ്&#x200d;ഗ്രസ് 27 സീറ്റിലും വിജയിച്ചു.</p>
<p>അതിനിടെ, എന്&#x200d;ഡിഎയിലെ സീറ്റു വിഭജനത്തില്&#x200d; ചിരാഗ് പാസ്വാന്റെ എല്&#x200d;ജെപി ഇടഞ്ഞത് പ്രശ്‌നങ്ങള്&#x200d;ക്ക് വഴിവച്ചിട്ടുണ്ട്. പാസ്വാനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി ബിജെപി നേതാക്കളായ അമിത് ഷായും ജെപി നദ്ദയും ഇന്ന് പാസ്വാനുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.</p>
<p>ഒക്ടോബര്&#x200d; 28, നവംബര്&#x200d; മൂന്ന്, നവംബര്&#x200d; ഏഴ് തിയ്യതികളില്&#x200d; മൂന്നു ഘട്ടമായാണ് ബിഹാര്&#x200d; തെരഞ്ഞെടുപ്പ്. നവംബര്&#x200d; പത്തിനാണ് വോട്ടെണ്ണല്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/priyanka-gandhi-intervention-in-bihar-election-seat-sharing.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സാമ്പത്തിക മാന്ദ്യം: ഹിന്ദു കലണ്ടര്&#x200d; വാദത്തില്&#x200d; തിരുത്ത്; ഇടിവുണ്ടായിട്ടില്ലെന്ന് സുശീല്&#x200d; മോദി</title>
		<link>https://www.chandrikadaily.com/no-decline-in-automobile-biscuits-sale-in-bihar-deputy-chief-minister-sushil-modi.html</link>
					<comments>https://www.chandrikadaily.com/no-decline-in-automobile-biscuits-sale-in-bihar-deputy-chief-minister-sushil-modi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 03 Sep 2019 06:34:39 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bihar politics]]></category>
		<category><![CDATA[sushil kumar modi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=137972</guid>

					<description><![CDATA[പാറ്റ്‌ന: ഹിന്ദു കലണ്ടര്&#x200d; പ്രകാരം രാജ്യത്തെ സാമ്പത്തിക മുരടിപ്പ് സ്വാഭാവികമാണെന്ന വാദത്തില്&#x200d; പുതിയ തിരുത്തുമായി ബിഹാര്&#x200d; ഉപമുഖ്യമന്ത്രിയും മുതിര്&#x200d;ന്ന ബി.ജെ.പി നേതാവുമായ സുശീല്&#x200d; കുമാര്&#x200d; മോദി. രാജ്യത്ത് സമ്പദ്വ്യവസ്ഥയുടെ മാന്ദ്യം നേരിടുന്നുണ്ടെന്നും വാഹനമേഖലയില്&#x200d; ഇടിവുണ്ടായിട്ടുണ്ടെന്നുമാണ് ചിലര്&#x200d; പറയുന്നത്. എന്നാല്&#x200d; ബീഹാറിലെ വാഹന വില്&#x200d;പ്പനയില്&#x200d; ഇടിവുണ്ടായിട്ടില്ലെന്നും വാസ്തവത്തില്&#x200d; സംസ്ഥാനത്ത് വില്&#x200d;പ്പന കഴിഞ്ഞ വര്&#x200d;ഷത്തെ അപേക്ഷിച്ച് വര്&#x200d;ദ്ധിച്ചെന്നുമാണ് സുശീല്&#x200d; മോദി അവകാശപ്പെടുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് രാജ്യത്ത് പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; ഭീതി പരത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം രാജ്യത്തെ [&#8230;]]]></description>
										<content:encoded><![CDATA[
<p>പാറ്റ്‌ന: ഹിന്ദു കലണ്ടര്&#x200d; പ്രകാരം രാജ്യത്തെ സാമ്പത്തിക മുരടിപ്പ് സ്വാഭാവികമാണെന്ന വാദത്തില്&#x200d; പുതിയ തിരുത്തുമായി ബിഹാര്&#x200d; ഉപമുഖ്യമന്ത്രിയും മുതിര്&#x200d;ന്ന ബി.ജെ.പി നേതാവുമായ സുശീല്&#x200d; കുമാര്&#x200d; മോദി. രാജ്യത്ത് സമ്പദ്വ്യവസ്ഥയുടെ മാന്ദ്യം നേരിടുന്നുണ്ടെന്നും വാഹനമേഖലയില്&#x200d; ഇടിവുണ്ടായിട്ടുണ്ടെന്നുമാണ് ചിലര്&#x200d; പറയുന്നത്. എന്നാല്&#x200d; ബീഹാറിലെ വാഹന വില്&#x200d;പ്പനയില്&#x200d; ഇടിവുണ്ടായിട്ടില്ലെന്നും വാസ്തവത്തില്&#x200d; സംസ്ഥാനത്ത് വില്&#x200d;പ്പന കഴിഞ്ഞ വര്&#x200d;ഷത്തെ അപേക്ഷിച്ച് വര്&#x200d;ദ്ധിച്ചെന്നുമാണ് സുശീല്&#x200d; മോദി അവകാശപ്പെടുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് രാജ്യത്ത് പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; ഭീതി പരത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.</p>



<p>അതേസമയം രാജ്യത്തെ സാമ്പത്തിക മുരടിപ്പ് അംഗീകരിക്കുന്ന രീതിയിലായിരുന്നു കഴിഞ്ഞ ദിവസം ബിഹാര്&#x200d; ഉപമുഖ്യമന്ത്രി രംഗത്തെത്തിയിരുന്നത്. രാജ്യത്ത് സാമ്പത്തിക മുരടിപ്പ് സ്വാഭാവികമാണെന്നും ഹിന്ദു കലണ്ടര്&#x200d; പ്രകാരം അഞ്ചും ആറും മാസങ്ങളില്&#x200d; എല്ലാവര്&#x200d;ഷവും രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാവാറുണ്ടെന്നുമാണ് മോദി പറഞ്ഞത്.</p>



<p>&#8221;സാധാരണ ഗതിയില്&#x200d; എല്ലാ വര്&#x200d;ഷവും സാവന്&#x200d;-ഭാദോ (ഹിന്ദു കലണ്ടറിലെ അഞ്ചും ആറും മാസങ്ങള്&#x200d;) സമയത്ത് ചാക്രികമായ സാമ്പത്തിക പിന്നാക്കാവസ്ഥ ഉണ്ടാവാറുണ്ട്. എന്നാല്&#x200d; ഇത്തവണ ചില രാഷ്ട്രീയ പാര്&#x200d;ട്ടികള്&#x200d; തെരഞ്ഞെടുപ്പ് പരാജയത്തിന്റെ നിരാശ തീര്&#x200d;ക്കാന്&#x200d; പ്രശ്‌നങ്ങളുണ്ടാക്കുകയാണ്  സുശീല്&#x200d; കുമാര്&#x200d; മോദി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയില്&#x200d; ആശങ്കപ്പെടാനുള്ള സാഹചര്യമില്ല. സ്ഥിതിഗതികള്&#x200d; വൈകാതെ നിയന്ത്രണ വിധേയമാകും. ഈ സാഹചര്യങ്ങള്&#x200d; ബിഹാറിനെ ബാധിക്കില്ല. ബിഹാറില്&#x200d; വാഹന വിപണിയില്&#x200d; പ്രശ്‌നങ്ങളൊന്നുമില്ല. സാമ്പത്തിക ഉത്തേജനത്തിനായി കേന്ദ്ര സര്&#x200d;ക്കാര്&#x200d; മൂന്നാമത്തെ ആശ്വാസ നടപടികള്&#x200d; ഉടന്&#x200d; പ്രഖ്യാപിക്കുമെന്നും മോദി പറഞ്ഞു. </p>



<p>രാജ്യം നേരിട്ടു കൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; സര്&#x200d;ക്കാരിനെതിരെ വലിയ വിമര്&#x200d;ശനം നടത്തിയിരുന്നു. മാന്ദ്യത്തിന് കാരണം നരേന്ദ്ര മോദി സര്&#x200d;ക്കാരിന്റെ തെറ്റായ പരിഷ്‌കാരങ്ങളെന്ന് മുന്&#x200d; പ്രധാനമന്ത്രിയും മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവുമായ മന്&#x200d;മോഹന്&#x200d; സിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-decline-in-automobile-biscuits-sale-in-bihar-deputy-chief-minister-sushil-modi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മന്ത്രിസഭാ വികസനത്തിന് ഒരുങ്ങി നിതീഷ് കുമാര്&#x200d;; ജെ.ഡി.യു- ബി.ജെ.പി പോര് മുറുകുന്നു</title>
		<link>https://www.chandrikadaily.com/sulking-over-single-berth-offer-in-team-modi-2-0-nitish-kumar-expands-bihar-cabinet-in-subtle-message-to-ally.html</link>
					<comments>https://www.chandrikadaily.com/sulking-over-single-berth-offer-in-team-modi-2-0-nitish-kumar-expands-bihar-cabinet-in-subtle-message-to-ally.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 02 Jun 2019 10:52:32 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bihar politics]]></category>
		<category><![CDATA[Jdu]]></category>
		<category><![CDATA[modi 2.0]]></category>
		<category><![CDATA[modi-nithish kumar]]></category>
		<category><![CDATA[NDA Allience]]></category>
		<category><![CDATA[Nithish Kumar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=129136</guid>

					<description><![CDATA[പട്‌ന: ബിഹാര്&#x200d; മുഖ്യമന്ത്രി നിതീഷ് കുമാര്&#x200d; സംസ്ഥാന മന്ത്രിസഭ വികസിപ്പിക്കാന്&#x200d; ഒരുങ്ങുന്നു. ഗവര്&#x200d;ണര്&#x200d; ലാല്&#x200d;ജി ടണ്ടനുമായി അദ്ദേഹം രാജ്ഭവനിലെത്തി കൂടിക്കാഴ്ച നടത്തി. അടുത്ത ദിവസം തന്നെ മന്ത്രിസഭാ വികസനം ഉണ്ടായേക്കുമെന്നാണ് കരുതുന്നത്. നിലവില്&#x200d; സംസ്ഥാന മന്ത്രിസഭയില്&#x200d; നാല് പേരുടെ ഒഴിവാണുള്ളത്. മന്ത്രിമാരായ രാജീവ് രഞ്ജന്&#x200d; സിങ് എന്ന ലലന്&#x200d; സിങ്, ദിനേശ് ചന്ദ്ര യാദവ്, പശുപതി കുമാര്&#x200d; പരസ് എന്നിവര്&#x200d; ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെതുടര്&#x200d;ന്നാണ് മൂന്ന് മന്ത്രിസ്ഥാനങ്ങള്&#x200d; ഒഴിവു വന്നത്. മുസഫര്&#x200d;പൂര്&#x200d; അഭയകേന്ദ്ര പീഡനവുമായി ബന്ധപ്പെട്ട വിവാദങ്ങളെതുടര്&#x200d;ന്ന് സാമൂഹ്യ [&#8230;]]]></description>
										<content:encoded><![CDATA[
<p>പട്‌ന: ബിഹാര്&#x200d; മുഖ്യമന്ത്രി നിതീഷ് കുമാര്&#x200d; സംസ്ഥാന മന്ത്രിസഭ വികസിപ്പിക്കാന്&#x200d; ഒരുങ്ങുന്നു. ഗവര്&#x200d;ണര്&#x200d; ലാല്&#x200d;ജി ടണ്ടനുമായി അദ്ദേഹം രാജ്ഭവനിലെത്തി കൂടിക്കാഴ്ച നടത്തി. അടുത്ത ദിവസം തന്നെ മന്ത്രിസഭാ വികസനം ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.  നിലവില്&#x200d; സംസ്ഥാന മന്ത്രിസഭയില്&#x200d; നാല് പേരുടെ ഒഴിവാണുള്ളത്. മന്ത്രിമാരായ രാജീവ് രഞ്ജന്&#x200d; സിങ് എന്ന ലലന്&#x200d; സിങ്, ദിനേശ് ചന്ദ്ര യാദവ്, പശുപതി കുമാര്&#x200d; പരസ് എന്നിവര്&#x200d; ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെതുടര്&#x200d;ന്നാണ് മൂന്ന് മന്ത്രിസ്ഥാനങ്ങള്&#x200d; ഒഴിവു വന്നത്. മുസഫര്&#x200d;പൂര്&#x200d; അഭയകേന്ദ്ര പീഡനവുമായി ബന്ധപ്പെട്ട വിവാദങ്ങളെതുടര്&#x200d;ന്ന് സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി മഞ്ജു വര്&#x200d;മ്മക്ക് നേരത്തെ രാജിവെക്കേണ്ടി വന്നതിനാല്&#x200d; ഈ പദവിയും ഒഴിഞ്ഞു കിടക്കുകയാണ്.<br>
അതേസമയം അര്&#x200d;ഹമായ പ്രാതിനിധ്യം നല്&#x200d;കിയില്ലെന്നാരോപിച്ച്  രണ്ടാം എന്&#x200d;.ഡി.എ മന്ത്രിസഭയില്&#x200d; ചേരാതെ ജെ.ഡി.യു വിട്ടുനിന്നിരുന്നു. എല്ലാ ഘടകകക്ഷികള്&#x200d;ക്കും ഓരോ ക്യാബിനറ്റ് പദവി വീതം എന്ന ബി.ജെ.പി നിര്&#x200d;ദേശം സ്വീകാര്യമല്ലെന്നായിരുന്നു നിതീഷിന്റെ നിലപാട്. രണ്ട് ക്യാബിനറ്റ് പദവികളാണ് എന്&#x200d;.ഡി. എയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഘടകകക്ഷിയായ നിതീഷ് ആവശ്യപ്പെട്ടത്. ഏറ്റവും വലിയ ഘടകക്ഷിയായ ശിവസേനയും ഇതേ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും രണ്ടു പാര്&#x200d;ട്ടികളുടേയും ആവശ്യങ്ങള്&#x200d; ബി.ജെ.പി തള്ളിക്കളയുകയായിരുന്നു.<br>
എന്&#x200d;.ഡി.എ ബന്ധം നിലനിര്&#x200d;ത്തിക്കൊണ്ടുത്തന്നെ മോദി മന്ത്രിസഭയില്&#x200d; ചേരേണ്ടെന്നായിരുന്നു നിതീഷിന്റെ തീരുമാനം. ഈ സാഹചര്യത്തില്&#x200d; സംസ്ഥാന മന്ത്രിസഭാ വികസനത്തില്&#x200d; ബിഹാറില്&#x200d; ജെ.ഡിയുവിന്റെ ഘടകക്ഷിയായ ബി.ജെ.പിയെ അവഗണിച്ചേക്കുമെന്ന് സൂചനയുണ്ട്. ജെ.ഡി.യു അംഗങ്ങളെ മാത്രമായിരിക്കും പുതുതായി മന്ത്രിസഭയില്&#x200d; എത്തിക്കുകയെന്നാണ് വിവരം. ലലന്&#x200d; പസ്വാന്&#x200d;, അശോക് ചൗധരി, നീരജ് കുമാര്&#x200d;, രഞ്ജു ഗീത എന്നിവരുടെ പേരുകളാണ് മന്ത്രിസ്ഥാനത്തേക്ക് പറഞ്ഞുകേള്&#x200d;ക്കുന്നത്.  </p>



<p>അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്&#x200d;ക്കാറിന്റെ ഭാഗമാകാന്&#x200d; ജെ.ഡി.യു ഇല്ലെന്ന് പാര്&#x200d;ട്ടി നേതാവും ബിഹാര്&#x200d; മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്&#x200d; വ്യക്തമാക്കി. മോദിയുടെ രണ്ടാം മന്ത്രിസഭയില്&#x200d; ജെ.ഡി.യുവിന്റെ ഒരു പ്രതിനിധിയെ മാത്രം ഉള്&#x200d;പ്പെടുത്താനുള്ള തീരുമാനത്തില്&#x200d; പ്രതിഷേധിച്ചാണ് ജെ.ഡി.യു മന്ത്രിയഭയില്&#x200d;നിന്ന് വിട്ടുനില്&#x200d;ക്കുന്നത്. മോദി സര്&#x200d;ക്കാറില്&#x200d; പ്രതീകാത്മക പ്രാതിനിധിയാകാന്&#x200d; ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. <br>
ഡല്&#x200d;ഹിയില്&#x200d; ബി.ജെ.പി അധ്യക്ഷന്&#x200d; അമിത് ഷായുമായി പലവട്ടം ചര്&#x200d;ച്ച നടത്തിയ ശേഷം പറ്റ്‌നയില്&#x200d; തിരിച്ചെത്തി നിതീഷ് കുമാര്&#x200d; മാധ്യമപ്രവര്&#x200d;ത്തകരോട് സംസാരിക്കവെ തനിക്കുള്ള അമര്&#x200d;ഷം തുറന്ന് പ്രകടിപ്പിച്ചു. &#8216;ഞങ്ങള്&#x200d;ക്ക് അതൃപ്തിയില്ല. പക്ഷെ, ലോക്‌സഭയില്&#x200d; ഒരംഗമുള്ള പാര്&#x200d;ട്ടിയെയും ലോക്‌സഭയില്&#x200d; പതിനാറും രാജ്യസഭയില്&#x200d; ആറും അംഗങ്ങളുള്ള ജെ.ഡി.യുവിനെപ്പോലുള്ള പാര്&#x200d;ട്ടിയെയും ബി.ജെ.പി വ്യത്യസ്തമായി കാണണം&#8217; <br>
ഭാവിയിലും മന്ത്രിസഭയില്&#x200d; അംഗമകാന്&#x200d; തങ്ങള്&#x200d; ഉദ്ദേശിക്കുന്നില്ല.  മോദിയെ പരോക്ഷമായി വിമര്&#x200d;ശിക്കാനും നിതീഷ് കുമാര്&#x200d; മറന്നില്ല. ബിഹാറിലെ 40 ലോക്‌സഭാ സീറ്റുകളില്&#x200d; 39 എണ്ണവും എന്&#x200d;.ഡി.എ നേടിയിരുന്നു. ജനങ്ങളുടെ വിജയമാണ് അതെന്നും ഏതെങ്കിലും ഒരു പ്രത്യേക നേതാവിന്റെ നേട്ടമാണ് അതെന്ന മിഥ്യാധാരണ  വേണ്ടെന്നും നിതീഷ് കുമാര്&#x200d; ഓര്&#x200d;മിപ്പിച്ചു.  എന്&#x200d;.ഡി.എയുടെ ഭാഗമായി ജെ.ഡി.യു തുടരുമെന്നും മോദി സര്&#x200d;ക്കാറിന് പിന്തുണ നല്&#x200d;കുമെന്നും അദ്ദേഹം വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sulking-over-single-berth-offer-in-team-modi-2-0-nitish-kumar-expands-bihar-cabinet-in-subtle-message-to-ally.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തുടക്കത്തിലേ കല്ലുകടി;  മന്ത്രിസഭയിലേക്കില്ലെന്ന് ജെ.ഡി.യു</title>
		<link>https://www.chandrikadaily.com/janata-dal-united-would-not-be-part-of-the-narendra-modi-government.html</link>
					<comments>https://www.chandrikadaily.com/janata-dal-united-would-not-be-part-of-the-narendra-modi-government.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 30 May 2019 19:15:59 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[bihar politics]]></category>
		<category><![CDATA[Jdu]]></category>
		<category><![CDATA[modi 2.0]]></category>
		<category><![CDATA[Nithish Kumar]]></category>
		<category><![CDATA[sharath yadav nideesh kumar bjp jdu]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=128871</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: കേന്ദ്ര മന്ത്രിസഭയില്&#x200d; ചേരില്ലെന്ന് എന്&#x200d;.ഡി.എ ഘടകകക്ഷിയായ ജെ.ഡി.യു. രണ്ടു ക്യാബിനറ്റ് പദവികള്&#x200d; വേണമെന്ന ആവശ്യം ബി.ജെ.പി നിരസിച്ചതാണ് ജെ.ഡിയുവിനെ പിണക്കിയത്. ഇതോടെ സ്ഥാനാരോഹണ ദിനത്തില്&#x200d; തന്നെ മോദി സര്&#x200d;ക്കാറില്&#x200d; കല്ലുകടിക്ക് വഴിയൊരുങ്ങി. രാഷ്ട്രപതി ഭവന്&#x200d; അങ്കണത്തില്&#x200d; നടന്ന സര്&#x200d;ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് മിനുട്ടുകള്&#x200d;ക്ക് മുമ്പാണ് സര്&#x200d;ക്കാറില്&#x200d; ചേരില്ലെന്ന നിലപാട് നിതീഷ് കുമാര്&#x200d; പ്രഖ്യാപിച്ചത്. മന്ത്രിസഭാ പ്രാതിനിധ്യം സംബന്ധിച്ച് ബി.ജെ.പി മുന്നോട്ടു വച്ച നിര്&#x200d;ദേശം സ്വീകാര്യമല്ലെന്ന് നിതീഷ് കുമാര്&#x200d; വ്യക്തമാക്കി. അതേസമയം എന്&#x200d;.ഡി.എയുടെ ഭാഗമായി തുടരുമെന്ന് നിതീഷ് [&#8230;]]]></description>
										<content:encoded><![CDATA[
<p>ന്യൂഡല്&#x200d;ഹി: കേന്ദ്ര മന്ത്രിസഭയില്&#x200d; ചേരില്ലെന്ന് എന്&#x200d;.ഡി.എ ഘടകകക്ഷിയായ ജെ.ഡി.യു. രണ്ടു ക്യാബിനറ്റ് പദവികള്&#x200d; വേണമെന്ന ആവശ്യം ബി.ജെ.പി നിരസിച്ചതാണ് ജെ.ഡിയുവിനെ പിണക്കിയത്. ഇതോടെ സ്ഥാനാരോഹണ ദിനത്തില്&#x200d; തന്നെ മോദി സര്&#x200d;ക്കാറില്&#x200d; കല്ലുകടിക്ക് വഴിയൊരുങ്ങി.  രാഷ്ട്രപതി ഭവന്&#x200d; അങ്കണത്തില്&#x200d; നടന്ന സര്&#x200d;ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് മിനുട്ടുകള്&#x200d;ക്ക് മുമ്പാണ് സര്&#x200d;ക്കാറില്&#x200d; ചേരില്ലെന്ന നിലപാട് നിതീഷ് കുമാര്&#x200d; പ്രഖ്യാപിച്ചത്. മന്ത്രിസഭാ പ്രാതിനിധ്യം സംബന്ധിച്ച് ബി.ജെ.പി മുന്നോട്ടു വച്ച നിര്&#x200d;ദേശം സ്വീകാര്യമല്ലെന്ന് നിതീഷ് കുമാര്&#x200d; വ്യക്തമാക്കി. അതേസമയം എന്&#x200d;.ഡി.എയുടെ ഭാഗമായി തുടരുമെന്ന് നിതീഷ് കുമാര്&#x200d; പറഞ്ഞു. മോദി സര്&#x200d;ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്&#x200d; നിതീഷ് കുമാറും ജെ.ഡി.യു എം.പിമാരും സംബന്ധിച്ചു.  ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; മികച്ച പ്രകടനം കാഴ്ചവെച്ച എന്&#x200d;.ഡിഎ ഘടകക്ഷികളായ ജെ.ഡി.യുവും ശിവസേനയും രണ്ട് ക്യാബിനറ്റ് പദവികള്&#x200d; ആവശ്യപ്പെട്ടിരുന്നു. എന്നാല്&#x200d; എല്ലാ ഘടകകക്ഷികള്&#x200d;ക്കും ഒരോ ക്യാബിനറ്റ് പദവികള്&#x200d; വീതം നല്&#x200d;കിയാല്&#x200d; മതിയെന്ന് ബി.ജെ.പി തീരുമാനിക്കുകയായിരുന്നു. ബിഹാറില്&#x200d; മത്സരിച്ച 17 സീറ്റില്&#x200d; 16 സീറ്റിലും ജെ.ഡി.യു വിജയിച്ചിരുന്നു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/janata-dal-united-would-not-be-part-of-the-narendra-modi-government.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോദിയുടെ റാലിയെ പരിഹസിച്ച് ലാലു; സാമൂഹ്യമാധ്യമങ്ങളില്&#x200d; ബിഹാര്&#x200d; റിജക്റ്റ് മോദി ട്രെന്റിങ്</title>
		<link>https://www.chandrikadaily.com/attracted-a-similar-crowd-if-he-had-stopped-by-a-paan-shop-says-lalu.html</link>
					<comments>https://www.chandrikadaily.com/attracted-a-similar-crowd-if-he-had-stopped-by-a-paan-shop-says-lalu.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 03 Mar 2019 14:12:24 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[anti modi]]></category>
		<category><![CDATA[bihar politics]]></category>
		<category><![CDATA[general election 2019]]></category>
		<category><![CDATA[lalu prasad yadav]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=120220</guid>

					<description><![CDATA[പാട്ന: പ്രധാനമന്ത്രി നരേന്ദ്രമോദി ബിഹാര്&#x200d; മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്&#x200d; നടത്തിയ സങ്കല്&#x200d;പ് റാലിയെ പരിഹസിച്ച് മുന്&#x200d; ബിഹാര്&#x200d; മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ്. മോദിയും നിതീഷ് കുമാറും സര്&#x200d;ക്കാറിനെ വരെ ഉപയോഗിച്ച് മെഗാ റാലിയെന്ന് വിശേഷിപ്പിച്ച് മാസങ്ങളോളം പ്രചരണം നടത്തിയിട്ടും ഒരു മുറുക്കാന്&#x200d; കടയില്&#x200d; കാണുന്ന ആള്&#x200d;ക്കൂട്ടത്തെ മാത്രമേ ഇവര്&#x200d;ക്ക് ആകര്&#x200d;ഷിക്കാന്&#x200d; കഴിഞ്ഞുള്ളുവെന്നും ലാലു ട്വിറ്ററില്&#x200d; പരിഹസിച്ചു. नरेंद्र मोदी, नीतीश और पासवान जी ने महीनों ज़ोर लगा सरकारी तंत्र का [&#8230;]]]></description>
										<content:encoded><![CDATA[
<p>പാട്ന: പ്രധാനമന്ത്രി നരേന്ദ്രമോദി ബിഹാര്&#x200d; മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്&#x200d; നടത്തിയ സങ്കല്&#x200d;പ് റാലിയെ പരിഹസിച്ച് മുന്&#x200d; ബിഹാര്&#x200d; മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ്. മോദിയും നിതീഷ് കുമാറും സര്&#x200d;ക്കാറിനെ വരെ ഉപയോഗിച്ച് മെഗാ റാലിയെന്ന് വിശേഷിപ്പിച്ച് മാസങ്ങളോളം പ്രചരണം നടത്തിയിട്ടും ഒരു മുറുക്കാന്&#x200d; കടയില്&#x200d; കാണുന്ന ആള്&#x200d;ക്കൂട്ടത്തെ മാത്രമേ ഇവര്&#x200d;ക്ക് ആകര്&#x200d;ഷിക്കാന്&#x200d; കഴിഞ്ഞുള്ളുവെന്നും ലാലു ട്വിറ്ററില്&#x200d; പരിഹസിച്ചു.</p>



<blockquote class="twitter-tweet" data-lang="en"><p lang="hi" dir="ltr">नरेंद्र मोदी, नीतीश और पासवान जी ने महीनों ज़ोर लगा सरकारी तंत्र का उपयोग कर गांधी मैदान में उतनी भीड़ जुटाई है जितनी हम पान खाने अगर पान की गुमटी पर गाड़ी रोक देते है तो इकट्ठा हो जाती है।<br><br>जाओ रे मर्दों, और जतन करो, कैमरा थोड़ा और ज़ूम करवाओ।</p>&mdash; Lalu Prasad Yadav (@laluprasadrjd) <a href="https://twitter.com/laluprasadrjd/status/1102104455762333696?ref_src=twsrc%5Etfw">March 3, 2019</a></blockquote>
<script async src="https://platform.twitter.com/widgets.js" charset="utf-8"></script>




<blockquote class="twitter-tweet" data-lang="en"><p lang="hi" dir="ltr">बिहार की महान न्यायप्रिय धरा ने औक़ात दिखा दिया। योजना फ़ेल होने की बौखलाहट में आदमी कुछ भी झूठ बक सकता है। जुमले फेंक सकता है।<br><br>बिहार में संभावित हार की घबहराहट से आत्मविश्वास इतना हिला हुआ है कि अब हिंदी भी ”स्पीच टेलीप्रॉम्&#x200d;प्&#x200d;टर में देखकर बोलना पड़ रहा है। <a href="https://twitter.com/hashtag/BiharRejectsModi?src=hash&amp;ref_src=twsrc%5Etfw">#BiharRejectsModi</a></p>&mdash; Lalu Prasad Yadav (@laluprasadrjd) <a href="https://twitter.com/laluprasadrjd/status/1102133919586111488?ref_src=twsrc%5Etfw">March 3, 2019</a></blockquote>
<script async src="https://platform.twitter.com/widgets.js" charset="utf-8"></script>




<p>&#8216;ഗാന്ധി മൈതാനിലെ റാലി സംഘടിപ്പിക്കാന്&#x200d; നരേന്ദ്ര മോദി, നിതീഷ്, പാസ്വാന്&#x200d; എന്നിവര്&#x200d; സര്&#x200d;ക്കാര്&#x200d; സംവിധാനങ്ങള്&#x200d; ഉപയോഗിച്ച് മാസങ്ങളോളം പണിയെടുത്തിട്ടുണ്ട്. എന്നാല്&#x200d; ഒരു മുറുക്കാന്&#x200d; കടയില്&#x200d; കാണുന്നത്ര ആളുകള്&#x200d; മാത്രമേ റാലിയില്&#x200d; പങ്കെടുത്തുള്ളു&#8217;- ലാലു ട്വീറ്റ് ചെയ്തു.</p>



<p>ഗാന്ധി മൈതാനില്&#x200d; കോണ്&#x200d;ഗ്രസ് സമാന രീതിയിലുള്ള ജന്&#x200d; അകന്&#x200d;ക്ഷ റാലി നടത്തിയതിന് തൊട്ടു പിന്നാലെയാണ് ബി.ജെ.പിയും റാലി നടത്താന്&#x200d; തീരുമാനിച്ചത്. 2010ന് ശേഷം മോദിയും നിതീഷ് കുമാറും ആദ്യമായി വേദി പങ്കിടുകയാണെന്ന പ്രത്യേകതും ഈ റാലിക്കുണ്ട്.</p>



<blockquote class="twitter-tweet" data-lang="en"><p lang="en" dir="ltr">The 1st picture shows today&#39;s rally &#8211; they didnt even manage to fill a quarter of Gandhi Maidan. The 2nd picture is for comparison &#8211; its from last year&#39;s Rally by Lalu where they filled nearly 3 quarters of Gandhi Maidan! <a href="https://twitter.com/hashtag/BiharRejectsModi?src=hash&amp;ref_src=twsrc%5Etfw">#BiharRejectsModi</a> <a href="https://twitter.com/hashtag/BiharRejectsNitishModi?src=hash&amp;ref_src=twsrc%5Etfw">#BiharRejectsNitishModi</a> <a href="https://twitter.com/yadavtejashwi?ref_src=twsrc%5Etfw">@yadavtejashwi</a> <a href="https://t.co/3NMjNMJN11">pic.twitter.com/3NMjNMJN11</a></p>&mdash; Alim Jafri (@alim_jafri) <a href="https://twitter.com/alim_jafri/status/1102151668471353345?ref_src=twsrc%5Etfw">March 3, 2019</a></blockquote>
<script async src="https://platform.twitter.com/widgets.js" charset="utf-8"></script>




<p>അതേസമയം ബിഹാറിലേക്കുള്ള മോദിയുടെ വരവിനെതിരെ സാമൂഹ്യമാധ്യമങ്ങളില്&#x200d; ബിഹാര്&#x200d; റിജക്റ്റ് മോദി ട്രെന്റിങ് ആയി. ബിഹാര്&#x200d; റിജക്റ്റ്സ് മോദി എന്ന ഹാഷ്ടാഗോട് കൂടിയാണ് ലാലുവും ട്വീറ്റ് പങ്കു വെച്ചത്. മോദിക്കെതിരെയുള്ള ഹാഷ്ടാഗ് ക്യാമ്പയ്നുകള്&#x200d; കേരളത്തിലും, ആന്ധ്രപ്രദേശിലും, തമിഴ്നാട്ടിലും മുമ്പ് നടന്നിട്ടുണ്ട്. പോ മോനെ മോദി, മോദി ഗോ ബാക്ക് എന്നീ ഹാഷ്ടാഗുകള്&#x200d; ഒന്നില്&#x200d; കൂടുതല്&#x200d; തവണ ട്വിറ്ററില്&#x200d; ട്രെന്&#x200d;ഡിങ്ങ് ആവുകയും ചെയ്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/attracted-a-similar-crowd-if-he-had-stopped-by-a-paan-shop-says-lalu.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിഹാറില്&#x200d; ബി.ജെ.പിക്കും നിതീഷ് കുമാറിനും ഭീഷണിയായി ഭീം ആര്&#x200d;മി</title>
		<link>https://www.chandrikadaily.com/bhim-army-against-bjp-and-jdu.html</link>
					<comments>https://www.chandrikadaily.com/bhim-army-against-bjp-and-jdu.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 27 Jul 2018 16:24:13 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Bhim Army]]></category>
		<category><![CDATA[bihar election]]></category>
		<category><![CDATA[bihar politics]]></category>
		<category><![CDATA[bjp-congress]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[Nithish Kumar]]></category>
		<category><![CDATA[RJD]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=96323</guid>

					<description><![CDATA[പറ്റ്‌ന: ബിഹാറില്&#x200d; എന്&#x200d;.ഡി.എ സഖ്യത്തിന് ഭീഷണിയായി പ്രബല ദലിത് സംഘടനയായ ഭീം ആര്&#x200d;മി രംഗത്ത്. ആര്&#x200d;.ജെ.ഡി, കോണ്&#x200d;ഗ്രസ് എന്നിവരുടെ നേതൃത്വത്തിലുള്ള വിശാല പ്രതിപക്ഷം ഉയര്&#x200d;ത്തുന്ന ഭീഷണിക്ക് പിന്നാലെയാണ് ബിഹാറില്&#x200d; ദലിത് വിഭാഗത്തിനിടയില്&#x200d; പ്രചാരമുള്ള ഭീം ആര്&#x200d;മി ബിജെപി-ജെഡിയു സഖ്യത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. നേരത്തെ ജെ.ഡി.യു ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്ന ഭീം ആര്&#x200d;മിയുടെ ഭീഷണി എന്&#x200d;.ഡി.എക്ക് ചെറുതല്ലാത്ത തലവേദനയാണ് ഇപ്പോള്&#x200d; സൃഷ്ടിക്കുന്നത്. ബിജെപിയാണ് സംഘടനയുടെ മുഖ്യശത്രുവെന്ന് ഭീം ആര്&#x200d;മി സംസ്ഥാന അധ്യക്ഷന്&#x200d; അമര്&#x200d; അസാദ് വ്യക്തമാക്കിയതോടെയാണ് സംഘടന മുഖ്യമന്ത്രി നിതീഷ് [&#8230;]]]></description>
										<content:encoded><![CDATA[<p>പറ്റ്‌ന: ബിഹാറില്&#x200d; എന്&#x200d;.ഡി.എ സഖ്യത്തിന് ഭീഷണിയായി പ്രബല ദലിത് സംഘടനയായ ഭീം ആര്&#x200d;മി രംഗത്ത്. ആര്&#x200d;.ജെ.ഡി, കോണ്&#x200d;ഗ്രസ് എന്നിവരുടെ നേതൃത്വത്തിലുള്ള വിശാല പ്രതിപക്ഷം ഉയര്&#x200d;ത്തുന്ന ഭീഷണിക്ക് പിന്നാലെയാണ് ബിഹാറില്&#x200d; ദലിത് വിഭാഗത്തിനിടയില്&#x200d; പ്രചാരമുള്ള ഭീം ആര്&#x200d;മി ബിജെപി-ജെഡിയു സഖ്യത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.</p>
<p>നേരത്തെ ജെ.ഡി.യു ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്ന ഭീം ആര്&#x200d;മിയുടെ ഭീഷണി എന്&#x200d;.ഡി.എക്ക് ചെറുതല്ലാത്ത തലവേദനയാണ് ഇപ്പോള്&#x200d; സൃഷ്ടിക്കുന്നത്. ബിജെപിയാണ് സംഘടനയുടെ മുഖ്യശത്രുവെന്ന് ഭീം ആര്&#x200d;മി സംസ്ഥാന അധ്യക്ഷന്&#x200d; അമര്&#x200d; അസാദ് വ്യക്തമാക്കിയതോടെയാണ് സംഘടന മുഖ്യമന്ത്രി നിതീഷ് കുമാറിന് ഭീഷണിയായിരിക്കുന്നത്.</p>
<p>ദലിത് വിരുദ്ധ നിലപാടുകള്&#x200d; സ്വീകരിക്കുന്ന പാര്&#x200d;ട്ടിയാണ് ബിജെപിയെന്നും അവര്&#x200d;ക്ക് വോട്ട് ചെയ്യില്ലെന്നും അമര്&#x200d; അസാദ് കൂട്ടിച്ചേര്&#x200d;ത്തു. ദലിത് വിഭാഗങ്ങള്&#x200d; മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരല്ല. ജെഡിയുവിന് ചെയ്യുന്ന ഓരോ വോട്ടും സഖ്യകക്ഷിയായ ബിജെപിയെ സഹായിക്കും. അതു സംഭവിക്കാന്&#x200d; പാടില്ല. ബിജെപിയുടെ ദലിത് വിരുദ്ധ നിലപാടുകള്&#x200d; മൂലം ജെഡിയു തെരഞ്ഞെടുപ്പില്&#x200d; പരാജയപ്പെടും. 2019ലെ പൊതുതെരഞ്ഞെടുപ്പ് മുന്നില്&#x200d;കണ്ട് എല്ലാ വീടുകളിലും ഈ സന്ദേശം എത്തിക്കും. നിതീഷ് കുമാറിനോട് സഹതാപമുണ്ടെങ്കിലും അവര്&#x200d;ക്കു വോട്ട് ചെയ്യില്ല അമര്&#x200d; അസാദ് പറഞ്ഞു.</p>
<p>ഉത്തര്&#x200d;പ്രദേശില്&#x200d; 2014ല്&#x200d; രൂപംകൊണ്ട ഭീം ആര്&#x200d;മിക്ക് ബിഹാറിലും ജനപിന്തുണയുണ്ട്. 2014ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പില്&#x200d; സംസ്ഥാനത്ത് ആകെയുള്ള 40ല്&#x200d; 22 സീറ്റ് ബിജെപി വിജയിച്ചിരുന്നു. ആകെ ജനസംഖ്യയില്&#x200d; 16 ശതമാനം വരുന്ന ദലിത് വോട്ടുകളില്&#x200d; വലിയ പങ്ക് അന്ന് ബിജെപിയുടെ വിജയത്തില്&#x200d; നിര്&#x200d;ണായക പങ്കുവഹിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bhim-army-against-bjp-and-jdu.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിഹാറില്‍ മോദിയുടെ കഴുത്തറുക്കാനും കൈ വെട്ടാനും ആളുണ്ട്: റാബ്രി ദേവി</title>
		<link>https://www.chandrikadaily.com/many-in-bihar-ready-to-slit-modis-throat-chop-his-hand-rabri-devi.html</link>
					<comments>https://www.chandrikadaily.com/many-in-bihar-ready-to-slit-modis-throat-chop-his-hand-rabri-devi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 22 Nov 2017 15:36:22 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#naredramodi]]></category>
		<category><![CDATA[BIHAR]]></category>
		<category><![CDATA[Bihar Govt]]></category>
		<category><![CDATA[bihar politics]]></category>
		<category><![CDATA[lalu]]></category>
		<category><![CDATA[lalu prasad yadav]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=55580</guid>

					<description><![CDATA[പറ്റ്‌ന: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൈ വെട്ടാനും തലയറുക്കാനും തയ്യാറായി നിരവധിപേര്‍ ബിഹാറിലുണ്ടെന്ന് ബിഹാര്‍ മുന്‍ മുഖ്യമന്ത്രി റാബ്രി ദേവി. മോദിക്കെതിരെ ഉയരുന്ന വിരലുകള്‍ വെട്ടിമാറ്റുമെന്ന ബി.ജെ.പി എംപിയുടെ പ്രസ്താവനയെ തുടര്‍ന്നാണ് ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ ഭാര്യകൂടിയായ റാബ്രി ദേവിയുടെ പ്രതികരണം. #WATCH: Many in Bihar ready to slit PM&#8217;s throat and chop his hand, says Former Bihar Chief Minister Rabri Devi (21.11.17) pic.twitter.com/nTbOe7jC6f — ANI (@ANI) November [&#8230;]]]></description>
										<content:encoded><![CDATA[<p>പറ്റ്‌ന: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൈ വെട്ടാനും തലയറുക്കാനും തയ്യാറായി നിരവധിപേര്&#x200d; ബിഹാറിലുണ്ടെന്ന് ബിഹാര്&#x200d; മുന്&#x200d; മുഖ്യമന്ത്രി റാബ്രി ദേവി. മോദിക്കെതിരെ ഉയരുന്ന വിരലുകള്&#x200d; വെട്ടിമാറ്റുമെന്ന ബി.ജെ.പി എംപിയുടെ പ്രസ്താവനയെ തുടര്&#x200d;ന്നാണ് ആര്&#x200d;.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ ഭാര്യകൂടിയായ റാബ്രി ദേവിയുടെ പ്രതികരണം.</p>
<blockquote class="twitter-video" data-lang="en">
<p dir="ltr" lang="en"><a href="https://twitter.com/hashtag/WATCH?src=hash&amp;ref_src=twsrc%5Etfw">#WATCH</a>: Many in Bihar ready to slit PM&#8217;s throat and chop his hand, says Former Bihar Chief Minister Rabri Devi (21.11.17) <a href="https://t.co/nTbOe7jC6f">pic.twitter.com/nTbOe7jC6f</a></p>
<p>— ANI (@ANI) <a href="https://twitter.com/ANI/status/933230610201460736?ref_src=twsrc%5Etfw">November 22, 2017</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script><br />
മോദിക്കെിരെ പ്രതികരിക്കുന്നവര്&#x200d;ക്കെതിരെ അക്രമം നടത്തിയാല്&#x200d; ബിഹാറിലെ ജനങ്ങള്&#x200d; നിശബ്ദരായി നോക്കിയിരിക്കില്ല. മോദിയുടെ കഴുത്തുവെട്ടാനും കൈവെട്ടാനും ഇവിടെ ആളുകള്&#x200d; തയാറാണ്. പൊതുയോഗത്തില്&#x200d; സംസാരിക്കവെ റാബ്രി പറഞ്ഞു.<br />
ബിജെപി സംസ്ഥാന അധ്യക്ഷനും എംപിയുമായ നിത്യാനന്ദ് റായിയാണ് മോദിക്കെതിരെ ഉയര്&#x200d;ത്തുന്ന വിരലുകള്&#x200d; വെട്ടുമെന്ന വിവാദപ്രസ്താവന നടത്തിയത്. ഇത് വിവാദമായപ്പോള്&#x200d; തന്റെ പരാമര്&#x200d;ശം ജനവികാരത്തെ വ്രണപ്പെടുത്തിയതിന് അദ്ദേഹം മാപ്പുപറഞ്ഞിരുന്നു.<br />
ബിനാമി സ്വത്ത് കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ അന്വേഷണം നടത്തുന്ന കേന്ദ്ര അന്വേഷണ ഏജന്&#x200d;സിയില്&#x200d; തനിക്ക് വിശ്വാസമില്ലെന്നും റാബ്രി പറഞ്ഞു. നേരത്തെ കേസുമായി ബന്ധപ്പെട്ട് ഹാജരാവാനുള്ള എന്&#x200d;ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിര്&#x200d;ദ്ദശത്തില്&#x200d; നിന്നും നിരവധി തവണ റാബ്രി ഒഴിഞ്ഞുമാറിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/many-in-bihar-ready-to-slit-modis-throat-chop-his-hand-rabri-devi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിഹാറില്‍ ആര്‍.ജെ.ഡി റാലിയെച്ചൊല്ലി രാഷ്ട്രീയപ്പോര്</title>
		<link>https://www.chandrikadaily.com/bihar-floods-bjp-urges-rjd-to-postpone-26-august-rally-lalu-prasad.html</link>
					<comments>https://www.chandrikadaily.com/bihar-floods-bjp-urges-rjd-to-postpone-26-august-rally-lalu-prasad.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 23 Aug 2017 18:20:17 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bihar politics]]></category>
		<category><![CDATA[lalu prasad yadav]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=41499</guid>

					<description><![CDATA[പട്‌ന: ആര്‍.ജെ.ഡി ഈമാസം 27ന് നടത്തുന്ന റാലിയെച്ചൊല്ലി ബിഹാറില്‍ രാഷ്ട്രീയ വാഗ്വാദം. സംസ്ഥാനത്തെ പിടിച്ചുലച്ച പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ റാലി മാറ്റി വെക്കണമെന്ന ബി.ജെ.പി ആവശ്യം ആര്‍. ജെ.ഡി തള്ളി. ദുരിത ബാധിതര്‍ക്ക് സഹായം എത്തിക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് തുറന്നടിച്ചു. വര്‍ഗീയ കക്ഷികളുമായി കൂട്ടുചേര്‍ന്ന ജെ.ഡി.യു സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചെന്നും ഭരണ പരാജയം മറച്ചുവെക്കാനാണ് റാലിക്കെതിരെ സര്‍ക്കാര്‍ രംഗത്തെത്തിയതെന്നും അദ്ദേഹം പറഞ്ഞു. റാലി മാറ്റിവെച്ചാല്‍ വെള്ളപ്പൊക്ക കെടുതികള്‍ അവസാനിക്കുമോയെന്ന് [&#8230;]]]></description>
										<content:encoded><![CDATA[<p>പട്‌ന: ആര്&#x200d;.ജെ.ഡി ഈമാസം 27ന് നടത്തുന്ന റാലിയെച്ചൊല്ലി ബിഹാറില്&#x200d; രാഷ്ട്രീയ വാഗ്വാദം. സംസ്ഥാനത്തെ പിടിച്ചുലച്ച പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്&#x200d; റാലി മാറ്റി വെക്കണമെന്ന ബി.ജെ.പി ആവശ്യം ആര്&#x200d;. ജെ.ഡി തള്ളി. ദുരിത ബാധിതര്&#x200d;ക്ക് സഹായം എത്തിക്കുന്നതില്&#x200d; പരാജയപ്പെട്ട സര്&#x200d;ക്കാര്&#x200d; രാഷ്ട്രീയം കളിക്കുകയാണെന്ന് ആര്&#x200d;.ജെ.ഡി അധ്യക്ഷന്&#x200d; ലാലു പ്രസാദ് യാദവ് തുറന്നടിച്ചു.</p>
<p>വര്&#x200d;ഗീയ കക്ഷികളുമായി കൂട്ടുചേര്&#x200d;ന്ന ജെ.ഡി.യു സര്&#x200d;ക്കാര്&#x200d; ജനങ്ങളെ വഞ്ചിച്ചെന്നും ഭരണ പരാജയം മറച്ചുവെക്കാനാണ് റാലിക്കെതിരെ സര്&#x200d;ക്കാര്&#x200d; രംഗത്തെത്തിയതെന്നും അദ്ദേഹം പറഞ്ഞു. റാലി മാറ്റിവെച്ചാല്&#x200d; വെള്ളപ്പൊക്ക കെടുതികള്&#x200d; അവസാനിക്കുമോയെന്ന് സര്&#x200d;ക്കാര്&#x200d; വ്യക്തമാക്കണം. മുഖ്യമന്ത്രി നിതീഷ് കുമാര്&#x200d; ഉത്തരവാദിത്വത്തില്&#x200d; നിന്ന് ഒളിച്ചോടുകയാണ്. സര്&#x200d;ക്കാരിന്റെ നിസ്സംഗത ജനങ്ങളെ ബോധ്യപ്പെടുത്താനാണ് റാലി സംഘടിപ്പിച്ചത്-ലാലു വ്യക്തമാക്കി. ഈമാസം 26ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രളയ ബാധിത മേഖല സന്ദര്&#x200d;ശിക്കാനിരിക്കെയാണ് ബി.ജെ.പി-ആര്&#x200d;. ജെ. ഡി രാഷ്ട്രീയ യുദ്ധം പുതിയതലത്തിലെത്തിയത്. എന്നാല്&#x200d; കഴിഞ്ഞവര്&#x200d;ഷം ഇതിലും വലിയ പ്രളയം ബിഹാറിലുണ്ടായിട്ടും മോദി ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് ലാലു ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ദുരിതം കാണുകയല്ല, മാനസീക ഉല്ലാസം ലക്ഷ്യമിട്ടാണ് മോദി സംസ്ഥാനത്ത് എത്തുന്നതെന്നും അദ്ദേഹം പരിഹസിച്ചു. യു.പിയില്&#x200d; പിഞ്ചുകുഞ്ഞുങ്ങള്&#x200d; ഓക്‌സിജന്&#x200d; കിട്ടാതെ പിടഞ്ഞുമരിച്ചപ്പോള്&#x200d; എന്തുകൊണ്ടാണ് മോദി അവിടെ സന്ദര്&#x200d;ശിക്കാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു.</p>
<p>നേരത്തെ ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ സുശീല്&#x200d; കുമാര്&#x200d; മോദിയാണ് റാലി മാറ്റിവെക്കണമെന്ന അഭ്യര്&#x200d;ത്ഥനയുമായി രംഗത്തെത്തിയത്. റാലിയില്&#x200d; പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച ജെ.ഡി.യു വിമത നേതാവ് ശരത് യാദവിനൊപ്പം പ്രതിപക്ഷ പാര്&#x200d;ട്ടികളുടെ നേതാ ക്കളോടെല്ലാം പിന്&#x200d;മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അഭ്യര്&#x200d;ത്ഥന മാനിച്ച് സോണിയാ ഗാന്ധി, രാഹുല്&#x200d; ഗാന്ധി, മായാവ തി എന്നിവര്&#x200d; പങ്കെടുക്കില്ലെന്നാണ് സൂചന. അതേസമയം 27ന് പട്‌ന ഗാന്ധി മൈതാനത്ത് നടക്കുന്ന റാലിയില്&#x200d; 25 ലക്ഷത്തോളം പേര്&#x200d; പങ്കെടുക്കുമെന്നാണ് ആര്&#x200d;.ജെ.ഡിയുടെ അവകാശവാദം. മഹാസഖ്യത്തില്&#x200d; നിന്ന് പിന്&#x200d;മാറി ജെ.ഡി.യു ബി.ജെ.പിക്കൊപ്പം ചേര്&#x200d;ന്നത് ബിഹാറില്&#x200d; പുതിയ രാഷ്ട്രീയ പോരാട്ടങ്ങള്&#x200d;ക്ക് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തില്&#x200d; ശക്തിതെളിയിക്കുകയാണ് റാലിയിലൂടെ ലാലു ലക്ഷ്യമിടുന്നത്.</p>
<p>സംസ്ഥാനത്ത് വെള്ളപ്പൊക്കത്തില്&#x200d; 350 പേര്&#x200d; മരിച്ചെന്നാണ് റിപ്പോര്&#x200d;ട്ട്. ഒന്നരക്കോടിയിലധികം പേരെ പ്രളയം ബാധിച്ചു. രക്ഷാപ്രവര്&#x200d;ത്തനവും ദുരിതാശ്വാസ പ്രവര്&#x200d;ത്തനങ്ങളും കാര്യക്ഷമമായി നടത്തുന്നില്ലെന്നാരോപിച്ച് പ്രളയബാധിത മേഖലയിലെ ജനങ്ങള്&#x200d; ദേശീയപാതകള്&#x200d; ഉപരോധിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bihar-floods-bjp-urges-rjd-to-postpone-26-august-rally-lalu-prasad.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശരത് യാദവിനെ രാജ്യസഭയില്‍ നിന്ന് പുകച്ച് ചാടിക്കാന്‍ നിതീഷ്</title>
		<link>https://www.chandrikadaily.com/esign-from-rajya-sabha-post-sharad-yadav-bjp-jdu-alliance-nitish-kumar-bihar-government.html</link>
					<comments>https://www.chandrikadaily.com/esign-from-rajya-sabha-post-sharad-yadav-bjp-jdu-alliance-nitish-kumar-bihar-government.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 13 Aug 2017 15:49:26 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bihar politics]]></category>
		<category><![CDATA[Jdu]]></category>
		<category><![CDATA[Nithish Kumar]]></category>
		<category><![CDATA[SharadYadav]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=40140</guid>

					<description><![CDATA[പട്‌ന: ജെ.ഡി.യുവിന്റെ രാജ്യസഭാ കക്ഷി നേതാവ് സ്ഥാനത്ത് നിന്ന് ശരത് യാദവിനെ നീക്കിയതിനു പിന്നാലെ അദ്ദേഹത്തെ എം.പി സ്ഥാനത്തു നിന്നും പുകച്ചു ചാടിക്കാന്‍ കരുക്കള്‍ നീക്കി നിതീഷ് കുമാര്‍. എം.പി സ്ഥാനത്തിനിരുന്ന് പാര്‍ട്ടി തീരുമാനത്തെ വിമര്‍ശിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് നിതീഷ് പക്ഷം. ജെ.ഡി.യു അധ്യക്ഷന്‍ നിതീഷ് കുമാറിനെതിരെയും പാര്‍ട്ടി നിലപാടുകള്‍ക്കെതിരെയും പ്രതിഷേധിക്കണമെങ്കില്‍ ശരത് യാദവ് എം.പി സ്ഥാനം രാജിവെച്ചൊഴിയണമെന്ന് ജെ.ഡി.യു നേതാവും നിതീഷ് കുമാറിന്റെ അടുത്ത അനുയായിയുമായ അജയ് അലോക് ആവശ്യപ്പെട്ടു. &#8216;പാര്‍ട്ടി നല്‍കിയ പദവികളിലിരുന്ന് നേതൃത്വത്തെ [&#8230;]]]></description>
										<content:encoded><![CDATA[<p>പട്‌ന: ജെ.ഡി.യുവിന്റെ രാജ്യസഭാ കക്ഷി നേതാവ് സ്ഥാനത്ത് നിന്ന് ശരത് യാദവിനെ നീക്കിയതിനു പിന്നാലെ അദ്ദേഹത്തെ എം.പി സ്ഥാനത്തു നിന്നും പുകച്ചു ചാടിക്കാന്&#x200d; കരുക്കള്&#x200d; നീക്കി നിതീഷ് കുമാര്&#x200d;. എം.പി സ്ഥാനത്തിനിരുന്ന് പാര്&#x200d;ട്ടി തീരുമാനത്തെ വിമര്&#x200d;ശിക്കാന്&#x200d; അനുവദിക്കില്ലെന്ന നിലപാടിലാണ് നിതീഷ് പക്ഷം. ജെ.ഡി.യു അധ്യക്ഷന്&#x200d; നിതീഷ് കുമാറിനെതിരെയും പാര്&#x200d;ട്ടി നിലപാടുകള്&#x200d;ക്കെതിരെയും പ്രതിഷേധിക്കണമെങ്കില്&#x200d; ശരത് യാദവ് എം.പി സ്ഥാനം രാജിവെച്ചൊഴിയണമെന്ന് ജെ.ഡി.യു നേതാവും നിതീഷ് കുമാറിന്റെ അടുത്ത അനുയായിയുമായ അജയ് അലോക് ആവശ്യപ്പെട്ടു. &#8216;പാര്&#x200d;ട്ടി നല്&#x200d;കിയ പദവികളിലിരുന്ന് നേതൃത്വത്തെ വിമര്&#x200d;ശിക്കുന്നത് ശരിയല്ല. എത്ര മുതിര്&#x200d;ന്ന നേതാവായാലും തീരുമാനങ്ങള്&#x200d; അംഗീകരിക്കാന്&#x200d; ബാധ്യസ്ഥനാണ്. പാര്&#x200d;ട്ടി വിരുദ്ധ പ്രവര്&#x200d;ത്തനങ്ങള്&#x200d; നടത്തിയതിനാണ് ശരത് യാദവിനെ രാജ്യസഭാ കക്ഷി നേതാവ് സ്ഥാനത്ത് നിന്ന് നീക്കിയത്. അല്&#x200d;പമെങ്കിലും മാന്യതയുണ്ടെങ്കില്&#x200d; അദ്ദേഹം എം.പി സ്ഥാനം രാജിവെക്കുകയാണ് വേണ്ടത്&#8217;-അജയ് അലോക് പറഞ്ഞു. അതേസമയം ശരത് യാദവിനെ വിമര്&#x200d;ശിച്ച് ബി.ജെ.പിയും രംഗത്തെത്തി. ജെ.ഡി.യു തീരുമാനം ശരത് യാദവ് എന്തുകൊണ്ടാണ് അംഗീകരിക്കാത്തതെന്ന് മനസിലാവുന്നില്ലെന്ന് ബി.ജെ.പി നേതാവ് എസ് പ്രകാശ് പറഞ്ഞു. നടപടി നേരിട്ടയാള്&#x200d; പാര്&#x200d;ട്ടിയുടെ ദൈനംദിന കാര്യങ്ങളില്&#x200d; ഇടപെടേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. എന്നാല്&#x200d; ശരത് യാദവിനെ പുറത്താക്കിയ നടപടി തെറ്റായ രാഷ്ട്രീയ സന്ദേശമാണ് നല്&#x200d;കുന്നതെന്ന് ജെ.ഡി.യു മുതിര്&#x200d;ന്ന നേതാവും എം.പിയുമായ അലി അന്&#x200d;വര്&#x200d; പ്രതികരിച്ചു. നിതീഷും ശരത് യാദവും പാര്&#x200d;ട്ടിക്ക് ഒരുപോലെ വേണ്ടപ്പെട്ടവരാണെന്നും ഇരുവര്&#x200d;ക്കും ജെ.ഡി.യുവില്&#x200d; ഒരേ അവകാശമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. &#8216;പാര്&#x200d;ട്ടി സ്ഥാപകനാണ് ശരത് യാദവ്. അദ്ദേഹം ദളിതര്&#x200d;ക്കും പിന്നോക്ക സമുദായങ്ങള്&#x200d;ക്കും വേണ്ടിയാണ് പ്രവര്&#x200d;ത്തിച്ചത്. ശരത് യാദവിനെതിരെ സ്വീകരിക്കുന്ന നിഷേധാത്മക നിലപാടുകള്&#x200d; തെറ്റായ സന്ദേശങ്ങള്&#x200d;ക്കു കാരണമാകും&#8217;- അലി അന്&#x200d;വര്&#x200d; ചൂണ്ടിക്കാട്ടി. യാദവിനെതിരായ നടപടിയെ ജെ.ഡി.യു നേതാവ് കെ.സി ത്യാഗി ന്യായീകരിച്ചതിനു പിന്നാലെയായിരുന്നു അന്&#x200d;വര്&#x200d; അലിയുടെ പ്രതികരണം. പാര്&#x200d;ട്ടിയില്&#x200d; ഇതുവരെ വിഭാഗീയത ഇല്ലെന്നും ഈ മാസം 19ന് നടക്കുന്ന പാര്&#x200d;ട്ടി യോഗത്തില്&#x200d; ശരത്‌യാദവും അലി അന്&#x200d;വറും പങ്കെടുക്കുന്ന കാര്യത്തില്&#x200d; തീരുമാനമായിട്ടില്ലെന്നുമായിരുന്നു ത്യാഗിയുടെ പ്രസ്താവന.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/esign-from-rajya-sabha-post-sharad-yadav-bjp-jdu-alliance-nitish-kumar-bihar-government.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജെ.ഡി.യുവില്‍ പൊട്ടിത്തെറി; ശരത് യാദവിനെ രാജ്യസഭാ കക്ഷിനേതാവ് സ്ഥാനത്തുനിന്നും നീക്കി</title>
		<link>https://www.chandrikadaily.com/remove-leader-sharad-yadav-vs-nitish-kumar-jdu-replace-rajya-sabha-with-rcp-singh.html</link>
					<comments>https://www.chandrikadaily.com/remove-leader-sharad-yadav-vs-nitish-kumar-jdu-replace-rajya-sabha-with-rcp-singh.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 12 Aug 2017 08:34:58 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bihar politics]]></category>
		<category><![CDATA[nda]]></category>
		<category><![CDATA[Nithish Kumar]]></category>
		<category><![CDATA[SharadYadav]]></category>
		<category><![CDATA[Venkaih Naidu]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=39961</guid>

					<description><![CDATA[ന്യൂഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ ബി.ജെ.പി അനുകൂല നിലപാടിനെ തുടര്‍ന്ന് ജെ.ഡി.യുവില്‍ കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന പ്രതിസന്ധി പൊട്ടിത്തെറിയില്‍. ബി.ജെ.പി മുതിര്‍ന്ന നേതാവ് ശരത് യാദവിനെ രാജ്യസഭാ കക്ഷിനേതാവ് സ്ഥാനത്തുനിന്നും ജെ.ഡി.യു നീക്കം ചെയ്തു. വിഷയവുമായി ബന്ധപ്പെട്ട് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ കണ്ടാതായും സ്ഥാനമാറ്റം സംബന്ധിച്ച് കത്ത് കൈമാറിയെന്നും ജെ.ഡി.യു ബിഹാര്‍ പ്രസിഡന്റ് വഷിസ്ത നാരായണ്‍ അറിയിച്ചു. Today all JDU MPs met RS Chairman V.Naidu &#38; handed over letter mentioning name [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ബിഹാര്&#x200d; മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ ബി.ജെ.പി അനുകൂല നിലപാടിനെ തുടര്&#x200d;ന്ന് ജെ.ഡി.യുവില്&#x200d; കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന പ്രതിസന്ധി പൊട്ടിത്തെറിയില്&#x200d;. ബി.ജെ.പി മുതിര്&#x200d;ന്ന നേതാവ് ശരത് യാദവിനെ രാജ്യസഭാ കക്ഷിനേതാവ് സ്ഥാനത്തുനിന്നും ജെ.ഡി.യു നീക്കം ചെയ്തു.</p>
<p>വിഷയവുമായി ബന്ധപ്പെട്ട് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ കണ്ടാതായും സ്ഥാനമാറ്റം സംബന്ധിച്ച് കത്ത് കൈമാറിയെന്നും ജെ.ഡി.യു ബിഹാര്&#x200d; പ്രസിഡന്റ് വഷിസ്ത നാരായണ്&#x200d; അറിയിച്ചു.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Today all JDU MPs met RS Chairman V.Naidu &amp; handed over letter mentioning name of RCP Singh as new parliamentary party leader: JDU Sources</p>
<p>— ANI (@ANI) <a href="https://twitter.com/ANI/status/896254992377561088">August 12, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script><br />
നിതീഷ് കുമാറിന്റെ വിശ്വസ്തന്&#x200d; ആര്&#x200d;.പി.പി. സിങ് ആണ് പുതിയ രാജ്യസഭാ കക്ഷിനേതാവ്.</p>
<p>അതേസമയം, ജെ.ഡി.യു എന്&#x200d;.ഡി.എയുടെ ഭാഗമാകുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ രാഷ്ട്രീയ നീക്കമെന്നാണ് റിപ്പോര്&#x200d;ട്ട്. കഴിഞ്ഞ ദിവസം ബിഹാര്&#x200d; മുഖ്യമന്ത്രിയും ജെ.ഡി.യു പ്രസിഡന്റുമായ നിതീഷ് കുമാറിനെ ബിജെപി ദേശീയ അധ്യക്ഷന്&#x200d; അമിത് ഷാ ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. എന്&#x200d;.ഡി.എ സഖ്യത്തിലേക്ക് ക്ഷണിച്ച ഷാ, &#8216;ജെഡിയു പ്രസിഡന്റ് നിതീഷ് കുമാറുമായി എന്റെ വസതിയില്&#x200d; വച്ച് കൂടിക്കാഴ്ച നടത്തി. ജെഡിയുവിനെ എന്&#x200d;ഡിഎയിലേക്ക് ഞാന്&#x200d; ക്ഷണിച്ചു&#8217; എന്ന് ട്വിറ്ററില്&#x200d; കുറിക്കുകയുമുണ്ടായി.</p>
<p>ബിഹാറില്&#x200d; ജെഡിയു നിലവല്&#x200d; ബി.ജെ.പിയുടെ സഖ്യത്തിലാണ് ഭരണം നടത്തുന്നത്. എന്നാല്&#x200d; ജെ.ഡി.യു എന്&#x200d;.ഡി.എയുടെ ഭാഗമായിട്ടില്ല.</p>
<p>ബിഹാറില്&#x200d; ബി.ജെപിക്കെതിരെ രൂപംകൊണ്ട മഹാസഖ്യം തകര്&#x200d;ത്താണ് ജെ.ഡി.യു ബിജെപിയെ കൂട്ടുപിടിച്ച് വീണ്ടും ഭരണത്തില്&#x200d; എത്തിയത്. ആര്&#x200d;.ജെ.ഡിയുമായി പിരിഞ്ഞ നിതീഷിന്റെ നീക്കത്തിനെതിരെ മുതിര്&#x200d;ന്ന ജെ.ഡി.യു നേതാവ് കൂടിയായ ശരദ് യാദവ് രംഗത്തെത്തുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/remove-leader-sharad-yadav-vs-nitish-kumar-jdu-replace-rajya-sabha-with-rcp-singh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
