<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>bjp fake news buildup &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/bjp-fake-news-buildup/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 05 Oct 2020 09:16:24 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>bjp fake news buildup &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സോഷ്യല്&#x200d;മീഡിയയിലും മോദിയെ കടത്തിവെട്ടി രാഹുല്&#x200d; ഗാന്ധി; ഫേസ്ബുക്ക് എന്&#x200d;ഗേജ്മെന്റില്&#x200d; 40 ശതമാനം വര്&#x200d;ധന</title>
		<link>https://www.chandrikadaily.com/rahul-gandhis-facebook-page-sees-40-more-engagement-than-narendra-modis.html</link>
					<comments>https://www.chandrikadaily.com/rahul-gandhis-facebook-page-sees-40-more-engagement-than-narendra-modis.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 05 Oct 2020 08:57:28 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bjp fake news buildup]]></category>
		<category><![CDATA[bjp-congress]]></category>
		<category><![CDATA[Hathras]]></category>
		<category><![CDATA[modi 2.0]]></category>
		<category><![CDATA[modi fake]]></category>
		<category><![CDATA[rahul 2.0]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=159055</guid>

					<description><![CDATA[ഹാത്രസ് സംഭവം വന്&#x200d; വിവാദമായിരിക്കെ മോദിയുടെ ടണല്&#x200d; ഉദ്ഘാടനം വലിയ വിമര്&#x200d;ശനത്തിനും കരാണമായിരുന്നു. കൂട്ടബലാത്സംഗത്തില്&#x200d; കൊല്ലപ്പെട്ട പെണ്&#x200d;കുട്ടിയുടെ നീതിക്കായി രാജ്യം തെരുവിലിറങ്ങിയിരിക്കെ ശൂന്യമായ ടണലിനെ നോക്കി മോദി കൈവീശുന്ന ദൃശ്യമാണ് വിവാദമായത്.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: പ്രതിഷേധങ്ങളെ ഗൗനിക്കാതെ കേന്ദ്രസര്&#x200d;ക്കാര്&#x200d; കൊണ്ടുവന്ന കാര്&#x200d;ഷിക ബില്ലിലും യുപിയിലെ ഹാത്രസ് സംഭവത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദി തുടരുന്ന മൗനത്തിനിടെ സോഷ്യല്&#x200d;മീഡിയയില്&#x200d; ഗ്രാഫുയര്&#x200d;ത്തി കോണ്&#x200d;ഗ്രസ് നേതാവ് രാഹുല്&#x200d; ഗാന്ധി.</p>
<p>ഹാത്രസ് സംഭവത്തിന് പിന്നാലെ ഫേസ്ബുക്ക് എന്&#x200d;ഗേജ്മെന്റില്&#x200d; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോണ്&#x200d;ഗ്രസ് നേതാവ് രാഹുല്&#x200d; ഗാന്ധി കടത്തിവെട്ടിയതായി റിപ്പോര്&#x200d;ട്ട്. മോദിയുടെ പേജിനേക്കാള്&#x200d; ഫേസ്ബുക്ക് എന്&#x200d;ഗേജ്മെന്റില്&#x200d; 40 ശതമാനം വര്&#x200d;ധനവാണ് രാഹുലിന്റെ പേജിലുണ്ടായതെന്ന് കോണ്&#x200d;ഗ്രസിന്റെ സോഷ്യല്&#x200d;മീഡിയ വിഭാഗത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ടു ചെയ്തു.</p>
<p>ഫേസ്ബുക്ക് അനലിറ്റിക്‌സ് ഡാറ്റയെ അടിസ്ഥാനമാക്കി സെപ്റ്റംബര്&#x200d; 25 മുതല്&#x200d; ഒക്ടോബര്&#x200d; 2 വരെയുള്ള കണക്കാണ് കോണ്&#x200d;ഗ്രസിന്റെ സോഷ്യല്&#x200d;മീഡിയ വിഭാഗം പുറത്തുവിട്ടത്. സെപ്റ്റംബര്&#x200d; 25 മുതല്&#x200d; ഒക്ടോബര്&#x200d; 2 വരെ രാഹുലിന്റെ പേജില്&#x200d; 13.9 ദശലക്ഷം എന്&#x200d;ഗേജ്മെന്റാണ് ഉണ്ടായതെന്ന് ഫേസ്ബുക്ക് അനലിറ്റിക്‌സ് വ്യക്തമാക്കുന്നു. എന്നാല്&#x200d; കഴിഞ്ഞയാഴ്ച മോദിയുടെ ഫേസ്ബുക്ക് എന്&#x200d;ഗേജ്മെന്റ് 8.2 മില്യണ്&#x200d; മാത്രമാണെന്നും കോണ്&#x200d;ഗ്രസ് ചൂണ്ടിക്കാട്ടി.</p>
<p><img loading="lazy" class="" src="https://pbs.twimg.com/media/Eja6UglU8AEhyxT?format=jpg&amp;name=small" alt="Image" width="824" height="549" /></p>
<p>സോഷ്യല്&#x200d; മീഡിയയില്&#x200d; ഏറ്റവുമധികം ആളുകള്&#x200d; പിന്തുടരുന്ന അഞ്ച് മുന്&#x200d;നിര നേതാക്കളില്&#x200d; ഒരാളായ മോദിക്ക് എന്&#x200d;ഗേജ്മെന്റില്&#x200d; വന്&#x200d; ഇടിവാണ് ഉണ്ടായിരിക്കുന്നത്. പേജില്&#x200d; ലഭിക്കുന്ന ലൈക്ക്, കമന്റ്, ഷെയര്&#x200d; എന്നിവയെ അടിസ്ഥാനമാക്കിയാണ് ഫെയ്‌സ്ബുക്കില്&#x200d; എന്&#x200d;ഗേജ്മെന്റ് അളക്കുന്നത്. 3.5 മില്യണ്&#x200d; ഫോളോവേഴ്സ് മാത്രമുള്ള രാഹുല്&#x200d; ഗാന്ധിയാണ് 45.9 ദശലക്ഷം ഫോളോവേഴ്‌സുള്ള മോദിയെ ഫേസ്ബുക്കില്&#x200d; ഫേസ്ബുക്ക് എന്&#x200d;ഗേജ്മെന്റില്&#x200d; കടത്തിവെട്ടിയത്.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">Raja Babu shooting inside Atal Tunnel! </p>
<p>The construction of the tunnel started in 2010 and 70% of the work was completed by 2014. The Modi Govt then deprived the project of funds causing a delay of years! <a href="https://twitter.com/hashtag/ataltunnel?src=hash&amp;ref_src=twsrc%5Etfw">#ataltunnel</a> <a href="https://twitter.com/hashtag/longesttunnel?src=hash&amp;ref_src=twsrc%5Etfw">#longesttunnel</a> <a href="https://twitter.com/hashtag/manali?src=hash&amp;ref_src=twsrc%5Etfw">#manali</a> <a href="https://twitter.com/hashtag/ladakh?src=hash&amp;ref_src=twsrc%5Etfw">#ladakh</a> <a href="https://t.co/R6hMY1VpH0">pic.twitter.com/R6hMY1VpH0</a></p>
<p>&mdash; Gaurav Pandhi (@GauravPandhi) <a href="https://twitter.com/GauravPandhi/status/1312638579613474821?ref_src=twsrc%5Etfw">October 4, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>അതേസമയം, ഹാത്രസ് സംഭവം വന്&#x200d; വിവാദമായിരിക്കെ മോദിയുടെ ടണല്&#x200d; ഉദ്ഘാടനം വലിയ വിമര്&#x200d;ശനത്തിനും കരാണമായിരുന്നു. കൂട്ടബലാത്സംഗത്തില്&#x200d; കൊല്ലപ്പെട്ട പെണ്&#x200d;കുട്ടിയുടെ നീതിക്കായി രാജ്യം തെരുവിലിറങ്ങിയിരിക്കെ ശൂന്യമായ ടണലിനെ നോക്കി മോദി കൈവീശുന്ന ദൃശ്യമാണ് വിവാദമായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rahul-gandhis-facebook-page-sees-40-more-engagement-than-narendra-modis.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹാത്രസ് പെണ്&#x200d;കുട്ടിയുടെ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നില്&#x200d; ബിജെപി; അമിത് മാളവിയക്കെതിരെ കേസെടുക്കണമെന്ന് ആവശ്യം</title>
		<link>https://www.chandrikadaily.com/amit-malviya-tweets-video-of-victim-ncw-chief-says-action-is-illegal-if-she-is-a-rape-victim.html</link>
					<comments>https://www.chandrikadaily.com/amit-malviya-tweets-video-of-victim-ncw-chief-says-action-is-illegal-if-she-is-a-rape-victim.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 04 Oct 2020 09:07:22 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Amit Malviya]]></category>
		<category><![CDATA[bjp fake news buildup]]></category>
		<category><![CDATA[bjp it cell]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[Hathras]]></category>
		<category><![CDATA[up gangrape]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=158814</guid>

					<description><![CDATA[ബിജെപി ഐടി സെല്&#x200d; മേധാവി അമിത് മാല്&#x200d;വിയ ബലാത്സംഗത്തിനിരയായ പെണ്&#x200d;കുട്ടിയുടെ മുഖം വ്യക്തമായി കാണാവുന്ന വീഡിയോ ഒക്ടോബര്&#x200d; 2 നാണ് പങ്കുവെച്ചത്. ബലാത്സംഗത്തെക്കുറിച്ച് പരാമര്&#x200d;ശിച്ചിട്ടില്ലെന്ന് കാണിക്കാനായിരുന്നു ഈ പോസ്റ്റ്. എന്നാല്&#x200d; താന്&#x200d; പീഡനത്തിന് ഇരയായി എന്ന് പെണ്&#x200d;കുട്ടി തന്നെ വ്യക്തമാക്കുന്ന ആശുപത്രിയിലെ മൊഴിയുടെ വീഡിയോ ബിജെപി മനപ്പൂര്&#x200d;വ്വം മൂടിവെക്കുകയുമാണ്. ഇതിന് പിന്നാലെയാണ് പെണ്&#x200d;കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് യുപി പൊലീസിന്റെ അട്ടിമറി വാദവും വന്നത്.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഹാത്രസില്&#x200d; കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്&#x200d;കുട്ടിയുടെ വീഡിയോ സമൂഹ്യമാധ്യമങ്ങളില്&#x200d; ട്വിറ്ററില്&#x200d; പ്രചരിപ്പിച്ചതിന് പിന്നില്&#x200d; ബിജെപിയെന്ന് വിമര്&#x200d;ശനം. പെണ്&#x200d;കുട്ടി കൊല്ലപ്പെട്ടതിന് പിന്നാലെ ട്വിറ്ററിലടക്കം പ്രചരിച്ച മൂന്ന് വീഡിയോകളില്&#x200d; ഒന്ന് പങ്കുവെച്ചത് ബിജെപി ഐടി മേധാവി അമിത് മാളവിയയാണെന്ന് തെളിഞ്ഞു.</p>
<p>കൂട്ടബലാത്സംഗത്തിന് ഇരയായി നട്ടെല്ലിന് പരുക്കേറ്റ പെണ്&#x200d;കുട്ടി റോഡില്&#x200d; കുഴഞ്ഞ് വീണുകിടക്കുന്ന വീഡിയോയാണ് ബിജെപി ഐടി മേധാവി ട്വീറ്റ് ചെയ്തത്. കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് വാദിക്കുന്ന തരത്തില്&#x200d; പങ്കുവെച്ച വീഡിയോ വിവാദമായിക്കുകയാണ്. ലൈംഗികാതിക്രമത്തിന് ഇരയായ ആളുടെയോ ഇരയായെന്ന് സംശയിക്കപ്പെടുന്ന ഒരാളുടെയോ വ്യക്തിത്വം വെളിപ്പെടുത്തുന്നയാള്&#x200d;ക്ക് രണ്ട് വര്&#x200d;ഷം വരെ തടവ് നിയമം അനുശാസിക്കുന്നുണ്ട്.</p>
<p>പരിക്കേറ്റ മകളോടൊപ്പം പോലീസ് സ്റ്റേഷന് പുറത്ത് ഇരയുടെ അമ്മ നിലത്ത് കിടന്ന് വിലപിക്കുന്ന വീഡിയോയും അമിത് മാല്&#x200d;വിയ പോസ്റ്റ് ചെയ്തിരുന്നു. ഫൂട്ടേജില്&#x200d; അമ്മ ബലാത്സംഗത്തെക്കുറിച്ച് പരാമര്&#x200d;ശിച്ചിട്ടില്ലെന്ന് കാണിക്കാനായിരുന്നു ഈ പോസ്റ്റ്. എന്നാല്&#x200d; താന്&#x200d; പീഡനത്തിന് ഇരയായി എന്ന് പെണ്&#x200d;കുട്ടി തന്നെ വ്യക്തമാക്കുന്ന ആശുപത്രിയിലെ മൊഴിയുടെ വീഡിയോ ബിജെപി മനപ്പൂര്&#x200d;വ്വം മൂടിവെക്കുകയുമാണ്.</p>
<p>അതേസമയം സംഭവത്തെക്കുറിച്ച് പരിശോധിക്കുമെന്ന് ദേശീയ വനിതാ കമ്മീഷന്&#x200d; രേഖ ശര്&#x200d;മ്മ അറിയിച്ചു. എ്ന്നാല്&#x200d; പെണ്&#x200d;കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടോ ഇല്ലയോ എന്നത് വനിത കമ്മീഷനുപോലും ഉറപ്പില്ലെന്ന തരത്തിലാണ് രേഖ ശര്&#x200d;മ്മ പ്രതികരിച്ചത്. &#8216;അവള്&#x200d; ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെങ്കില്&#x200d; വീഡിയോ ട്വീറ്റ് ചെയ്ത സംഭവം വളരെ നിര്&#x200d;ഭാഗ്യകരവും നിയമവിരുദ്ധവുമാണ്&#8217; എന്നാണ് രേഖ ശര്&#x200d;മ്മ പറഞ്ഞത്.</p>
<p>എന്നാല്&#x200d;, ഒരു വീഡിയോയും ശ്രദ്ധയില്&#x200d;പെട്ടില്ലെന്നാണ് യു.പി വനിതാ കമ്മീഷന്&#x200d; അധ്യക്ഷ വിംല ബാത്തം പറഞ്ഞത്. സ്ത്രീയുടെ വ്യക്തിത്വം വെളിപ്പെടുത്തിയിട്ടുണ്ടെങ്കില്&#x200d; അത് തീര്&#x200d;ച്ചയായും ആക്ഷേപകരമാണെന്നും നിയമ നടപടിയെടുക്കുമെന്നുമാണ് അവര്&#x200d; പറഞ്ഞു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">Can you elaborate which law is violated if video of the victim is posted?? Not one report suggests that she was sexually assaulted. It is only a fiction of Lutyen media’s imagination. Are we governed by rule of law or the hallucinations of a few??!! <a href="https://t.co/eVTBXGKkHv">https://t.co/eVTBXGKkHv</a></p>
<p>&mdash; Priti Gandhi &#8211; प्रीति गांधी (@MrsGandhi) <a href="https://twitter.com/MrsGandhi/status/1312115473295708171?ref_src=twsrc%5Etfw">October 2, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ബിജെപി ഐടി സെല്&#x200d; മേധാവി അമിത് മാല്&#x200d;വിയ ബലാത്സംഗത്തിനിരയായ പെണ്&#x200d;കുട്ടിയുടെ മുഖം വ്യക്തമായി കാണാവുന്ന വീഡിയോ ഒക്ടോബര്&#x200d; 2 നാണ് പങ്കുവെച്ചത്. ഇതിന് പിന്നാലെയാണ് പെണ്&#x200d;കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് യുപി പൊലീസിന്റെ അട്ടിമറി വാദവും വന്നത്.</p>
<p>ബലാല്&#x200d;സംഗത്തിനിരയായ പെണ്&#x200d;കുട്ടിയാണെങ്കില്&#x200d; വീഡിയോ ട്വീറ്റ് ചെയ്ത സംഭവം വളരെ നിര്&#x200d;ഭാഗ്യകരമാണെന്നും സംഭവത്തില്&#x200d; ബിജെപി ഐടി സെല്&#x200d; മേധാവിക്കെതിരെ കേസെടുക്കണമെന്നും കോണ്&#x200d;ഗ്രസ് ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/amit-malviya-tweets-video-of-victim-ncw-chief-says-action-is-illegal-if-she-is-a-rape-victim.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ട്വീറ്റ് മുക്കിയതിന് പിന്നാലെ ട്രോളില്&#x200d; മുങ്ങി മോദിയുടെ ക്ലൗഡ് തിയറി</title>
		<link>https://www.chandrikadaily.com/row-over-pm-modis-cloud-can-help-us-escape-radar-comment-on-air-strike.html</link>
					<comments>https://www.chandrikadaily.com/row-over-pm-modis-cloud-can-help-us-escape-radar-comment-on-air-strike.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 12 May 2019 12:34:38 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[balakot attack]]></category>
		<category><![CDATA[bjp fake news buildup]]></category>
		<category><![CDATA[fake encounter]]></category>
		<category><![CDATA[fake news]]></category>
		<category><![CDATA[feku modi]]></category>
		<category><![CDATA[modi loot]]></category>
		<category><![CDATA[modi-rahul]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=127025</guid>

					<description><![CDATA[രണ്ടാം സര്&#x200d;ജിക്കല്&#x200d; സ്‌ട്രൈക്ക് എന്ന രൂപേണ ബിജെപി കൊട്ടിഘോഷിച്ച ബലാകോട്ട് വ്യോമാക്രമണത്തിലെ രഹസ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെളിപ്പെടുത്തിയ &#8216;മേഘസിദ്ധാന്ത&#8217;ത്തില്&#x200d; വെട്ടിലായി ബി.ജെ.പി. ബാലാകോട്ട് വ്യോമാക്രണവുമായി ബന്ധപ്പെട്ട ചാനല്&#x200d; അഭിമുഖത്തിനിടെയാണ് പാക്കിസ്ഥാനെതിരായ ആക്രമണം തന്റെ ബുദ്ധിപരമായ നീക്കം കൊണ്ടാണ് സാധ്യമായതെന്ന നിലയില്&#x200d; മോദി ക്ലൗഡ് തിയറി പുറത്താക്കിയത്. മേഘങ്ങള്&#x200d; ഉള്ളപ്പോള്&#x200d; പാകിസ്താന് റഡാര്&#x200d; സംവിധാനം ഉപയോഗപ്പെടുത്താന്&#x200d; കഴിയില്ലെന്നും, കനത്തമഴയുള്ള സമയം വ്യോമാക്രമണം നടത്താന്&#x200d; പറ്റിയ സമയമാണെന്ന് തീരുമാനിച്ചത് തന്റെ &#8216;ബുദ്ധിപരമായ നീക്ക&#8217;ത്തിലൂടെയായിരുന്നെന്നായിരുന്നു മോദിയുടെ അവകാശവാദം. എന്നാല്&#x200d; മോദിയുടെ [&#8230;]]]></description>
										<content:encoded><![CDATA[
<p>രണ്ടാം സര്&#x200d;ജിക്കല്&#x200d; സ്‌ട്രൈക്ക് എന്ന രൂപേണ ബിജെപി കൊട്ടിഘോഷിച്ച ബലാകോട്ട് വ്യോമാക്രമണത്തിലെ രഹസ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെളിപ്പെടുത്തിയ  &#8216;മേഘസിദ്ധാന്ത&#8217;ത്തില്&#x200d; വെട്ടിലായി ബി.ജെ.പി. ബാലാകോട്ട് വ്യോമാക്രണവുമായി ബന്ധപ്പെട്ട ചാനല്&#x200d; അഭിമുഖത്തിനിടെയാണ് പാക്കിസ്ഥാനെതിരായ ആക്രമണം തന്റെ ബുദ്ധിപരമായ നീക്കം കൊണ്ടാണ് സാധ്യമായതെന്ന നിലയില്&#x200d; മോദി ക്ലൗഡ് തിയറി പുറത്താക്കിയത്. മേഘങ്ങള്&#x200d; ഉള്ളപ്പോള്&#x200d; പാകിസ്താന് റഡാര്&#x200d; സംവിധാനം ഉപയോഗപ്പെടുത്താന്&#x200d; കഴിയില്ലെന്നും, കനത്തമഴയുള്ള സമയം വ്യോമാക്രമണം നടത്താന്&#x200d; പറ്റിയ സമയമാണെന്ന് തീരുമാനിച്ചത് തന്റെ &#8216;ബുദ്ധിപരമായ നീക്ക&#8217;ത്തിലൂടെയായിരുന്നെന്നായിരുന്നു മോദിയുടെ അവകാശവാദം. <br> <br>എന്നാല്&#x200d; മോദിയുടെ മേഘസിദ്ധാന്തം ഉടന്&#x200d; ട്വീറ്റ് ചെയ്ത ബിജെപിയുടെ ഔദ്യോഗിക അക്കൗണ്ട് പുലിവാല് പിടിച്ച ഗതിയായി. മേഘങ്ങളുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് എതിരെ സമൂഹമാധ്യമങ്ങളില്&#x200d; വ്യാപക പരിഹാസമാണ് ഉയര്&#x200d;ന്നത്. പറഞ്ഞ മോദിയുടെ വാദം ശുദ്ധ വിവരക്കേടാണെന്ന് സോഷ്യല്&#x200d; മീഡിയയില്&#x200d; വിദഗ്ധര്&#x200d; ഉള്&#x200d;പ്പെടെ ചൂണ്ടിക്കാട്ടിയതോടെ ബി.ജെ.പിക്ക് ട്വീറ്റ് പിന്&#x200d;വലിക്കേണ്ട ഗതികേടിലായി.</p>



<blockquote class="twitter-tweet" data-lang="en"><p lang="en" dir="ltr">FYI <a href="https://twitter.com/narendramodi?ref_src=twsrc%5Etfw">@narendramodi</a> the radar to detect planes,cloud or no cloud has been there for decades. Even for the stealth ones. If not, other country’s planes would be crisscrossing the skies firing away at will <img src="https://s.w.org/images/core/emoji/13.1.0/72x72/1f644.png" alt="🙄" class="wp-smiley" style="height: 1em; max-height: 1em;" /><br>This is what happens when you’re stuck in the past. Get with it Uncle ji. <a href="https://t.co/sKYTAmz6jz">https://t.co/sKYTAmz6jz</a></p>&mdash; Divya Spandana/Ramya (@divyaspandana) <a href="https://twitter.com/divyaspandana/status/1127396191757524993?ref_src=twsrc%5Etfw">May 12, 2019</a></blockquote>
<script async src="https://platform.twitter.com/widgets.js" charset="utf-8"></script>




<p>&#8216;അന്ന് രാത്രി ശക്തമായ മഴ പെയ്യുന്നു. നിറയെ കാര്&#x200d;മേഘങ്ങള്&#x200d;. പ്രതികൂല കാലാവസ്ഥയില്&#x200d; ആക്രമണം മാറ്റിവെച്ചാലോ എന്ന്  വിദ്ഗദര്&#x200d; ആലോചിച്ചു. ഞാന്&#x200d; പറഞ്ഞു, ഇതാണ് പറ്റിയ അവസരം. ഈ മേഘങ്ങള്&#x200d; മൂലം പാക് റഡാറുകള്&#x200d;ക്ക് നമ്മുടെ വിമാനങ്ങളെ കണ്ടെത്താനാവില്ല. ഇപ്പോള്&#x200d; തന്നെ ആക്രമണം നടത്താന്&#x200d; ഞാന്&#x200d; നിര്&#x200d;ദ്ദേശം നല്&#x200d;കി,&#8217; എന്നായിരുന്നു മോദി പറഞ്ഞത്. ന്യൂസ് നേഷന്&#x200d; എന്ന ചാനലിന്റെ ക്യാമറകള്&#x200d;ക്കമുന്നിലായിരുന്നു മോദിയുടെ അവകാശവാദം.</p>



<p>എയര്&#x200d; സ്‌ട്രൈക്കിന് തെരഞ്ഞെടുത്ത ദിവസം കാലാവസ്ഥ മോശമായിരുന്നെന്നും ആക്രമണവുമായി മുന്നോട്ടു പോകണോ എന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥര്&#x200d; ആശങ്കാകുലരായിരുന്നെന്നും മോദി പറയുന്നു. മേഘങ്ങളുള്ള കാലാവസ്ഥയില്&#x200d; ആക്രമണം നടത്തിയാല്&#x200d; പാക് റഡാറില്&#x200d; പെടാതെ നമ്മുടെ വിമാനങ്ങള്&#x200d;ക്ക് രക്ഷപ്പെടാമെന്നായിരുന്നു മോദിയുടെ &#8216;ബുദ്ധി&#8217;.</p>



<blockquote class="twitter-tweet" data-lang="en"><p lang="en" dir="ltr">watch this classic dramatization by b-grade actors: it contains the classic advice he says he gave the “experts” from the air force.<br><br>they were concerned about the weather but. he told fearlessly: the clouds will provide you cover against pakistani रडार! <a href="https://t.co/e9Y0TpmtHk">https://t.co/e9Y0TpmtHk</a></p>&mdash; Rajiv Desai (@rnhd) <a href="https://twitter.com/rnhd/status/1127284194797813761?ref_src=twsrc%5Etfw">May 11, 2019</a></blockquote>
<script async src="https://platform.twitter.com/widgets.js" charset="utf-8"></script>




<p>അതേസമയം മോദിയുടെ വിവരക്കേടിനെ പരിഹസിച്ച് രൂക്ഷ കമന്റുകളാണ് നിറയുന്നത്. റഡാറുകളുടെ പ്രവര്&#x200d;ത്തനം ഇന്ത്യന്&#x200d; പ്രധാനമന്ത്രിക്ക് പറഞ്ഞുകൊടുക്കാന്&#x200d; ഇവിടെ ആരുമില്ലേ എന്ന് ചിലര്&#x200d; ചോദിക്കുന്നു.</p>



<blockquote class="twitter-tweet" data-lang="en"><p lang="en" dir="ltr">On PM Modi&#39;s radar &amp; clouds comment, it seems no one clarified for the PM how radars work. If that is the case, then it is a very serious national security issue. No laughing matter!</p>&mdash; Salman Anees Soz (@SalmanSoz) <a href="https://twitter.com/SalmanSoz/status/1127284462717267968?ref_src=twsrc%5Etfw">May 11, 2019</a></blockquote>
<script async src="https://platform.twitter.com/widgets.js" charset="utf-8"></script>




<p>ബാലാകോട്ട് ആക്രമണം മോദിയുടെ നിക്ഷിപ്ത താത്പര്യത്തില്&#x200d; നിന്നും ഉണ്ടായതാണെന്നും വ്യോമാക്രമണ ദിവസം മാറ്റാമെന്ന് വിദഗ്ധര്&#x200d; അഭിപ്രായപ്പെട്ടിട്ടും അതിന് അനുവദിക്കാതെ അവരെ മോദി നിര്&#x200d;ബന്ധിക്കുകയായിരുന്നെന്നും വ്യോമാക്രമണം എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന് ഇപ്പോള്&#x200d; ബോധ്യമായെന്നും  ഇത് ഗൗരവമുള്ളതാണെന്നും ചിലര്&#x200d; ചൂണ്ടിക്കാട്ടി.</p>



<p>ആധുനിക റഡാര്&#x200d; സംവിധാനത്തില്&#x200d; കാലാവസ്ഥാ മാറ്റത്തിന് പ്രസക്തിയില്ലെന്നും മോദിയുടെ ഇത്തരമൊരു നിര്&#x200d;ദേശം തികച്ചും തെറ്റായിരുന്നെന്നും ഇന്ത്യന്&#x200d; മുന്&#x200d; എയര്&#x200d;ഫോഴ്സ് ഉദ്യോഗസ്ഥനായ ഖാലിദ് എഹ്സാന്&#x200d; ചൂണ്ടിക്കാട്ടി. പ്രതികൂല കാലാവസ്ഥ ഇന്ത്യന്&#x200d; സേനക്കാകും തിരിച്ചടിയാവുകയെന്നും അദ്ദേഹം വ്യക്തമാക്കി.</p>



<blockquote class="twitter-tweet" data-lang="en"><p lang="hi" dir="ltr">सूरज के घर में घुसकर मारेंगे। रात में मारेंगे। ठंडा रहेगा, और दिखाई भी नहीं देगा! <a href="https://t.co/7S46zwzvWZ">pic.twitter.com/7S46zwzvWZ</a></p>&mdash; Prashant Bhushan (@pbhushan1) <a href="https://twitter.com/pbhushan1/status/1127496996594470912?ref_src=twsrc%5Etfw">May 12, 2019</a></blockquote>
<script async src="https://platform.twitter.com/widgets.js" charset="utf-8"></script>




<p>മേഘങ്ങള്&#x200d; ഉണ്ടെങ്കിലും ഇല്ലെങ്കിലുമൊക്ക വിമാനങ്ങളെ കണ്ടുപിടിക്കത്തക്ക രീതിയിലുള്ള റഡാറുകള്&#x200d; ദശാബ്ദങ്ങള്&#x200d;ക്ക് മുന്&#x200d;പേ തന്നെ ഉണ്ടെന്നും അങ്ങനെ ഇല്ലായിരുന്നെങ്കില്&#x200d; മറ്റ് രാജ്യങ്ങളുടെ വിമാനങ്ങള്&#x200d; എന്നേ നമ്മുടെ ആകാശം കൈയടക്കിയേനെയെന്നും കോണ്&#x200d;ഗ്രസ് നേതാവ് ദിവ്യ സ്പന്ദനയും മോദിയെ പരിഹസിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/row-over-pm-modis-cloud-can-help-us-escape-radar-comment-on-air-strike.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഞങ്ങള്&#x200d; പണ്ടേ ബിജെപിക്കാരെന്ന് ചടങ്ങില്&#x200d; പങ്കെടുത്തവര്&#x200d;;   ബി.ജെ.പിയുടെ അംഗത്വ നാടകം പൊളിഞ്ഞു</title>
		<link>https://www.chandrikadaily.com/bjp-played-drama-says-shashi-tharoor-family.html</link>
					<comments>https://www.chandrikadaily.com/bjp-played-drama-says-shashi-tharoor-family.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 15 Mar 2019 12:55:07 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[bjp fake news buildup]]></category>
		<category><![CDATA[fake news]]></category>
		<category><![CDATA[general election 2019]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=121262</guid>

					<description><![CDATA[കൊച്ചി: പാര്&#x200d;ട്ടിയില്&#x200d; പുതുതായി ചേര്&#x200d;ന്നവര്&#x200d;ക്ക് അംഗത്വം നല്&#x200d;കുന്നതുമായി ബന്ധപ്പെട്ട് ബിജെപി എറണാകുളത്ത് നടത്തിയ ചടങ്ങ് രാഷ്ട്രീയ നാടകമെന്ന് തെളിഞ്ഞു. ബിജെപിയുടെ അംഗത്വ നാടകത്തിനെതിരെ ചടങ്ങില്&#x200d; പങ്കെടുത്തവര്&#x200d; തന്നെ പരസ്യ പ്രതികരണവുമായി രംഗത്തെത്തി. ശശി തരൂരിന്റെ ബന്ധുക്കള്&#x200d; ബിജെപിയില്&#x200d; ചേരുന്നുവെന്ന് സമൂഹമാധ്യമങ്ങളില്&#x200d; കെട്ടിഘോഷിച്ചായിരുന്നു ഇന്ന് രാവിലെ എറണാകുളത്ത് ബിജെപി ചടങ്ങ് സംഘടിപ്പിച്ചത്. ശശി തരൂര്&#x200d; എം.പിയുടെ അമ്മയുടെ അനിയത്തിയും ഭര്&#x200d;ത്താവും ചടങ്ങിലുണ്ടായിരുന്നു. ഇവരെ ബിജെപി സംസ്ഥാന അധ്യക്ഷന്&#x200d; ശ്രീധരന്&#x200d;പിള്ള നേരിട്ടെത്തി ഷാള്&#x200d; അണിയിക്കുകയും ചെയ്തു. എന്നാല്&#x200d; തങ്ങള്&#x200d; പണ്ടുമുതലേ [&#8230;]]]></description>
										<content:encoded><![CDATA[
<p><br> കൊച്ചി: പാര്&#x200d;ട്ടിയില്&#x200d; പുതുതായി ചേര്&#x200d;ന്നവര്&#x200d;ക്ക് അംഗത്വം നല്&#x200d;കുന്നതുമായി ബന്ധപ്പെട്ട് ബിജെപി എറണാകുളത്ത് നടത്തിയ ചടങ്ങ് രാഷ്ട്രീയ നാടകമെന്ന് തെളിഞ്ഞു. <br> ബിജെപിയുടെ അംഗത്വ നാടകത്തിനെതിരെ ചടങ്ങില്&#x200d; പങ്കെടുത്തവര്&#x200d; തന്നെ പരസ്യ പ്രതികരണവുമായി രംഗത്തെത്തി.  </p>



<p>ശശി തരൂരിന്റെ ബന്ധുക്കള്&#x200d; ബിജെപിയില്&#x200d; ചേരുന്നുവെന്ന് സമൂഹമാധ്യമങ്ങളില്&#x200d; കെട്ടിഘോഷിച്ചായിരുന്നു ഇന്ന് രാവിലെ എറണാകുളത്ത് ബിജെപി ചടങ്ങ് സംഘടിപ്പിച്ചത്. ശശി തരൂര്&#x200d; എം.പിയുടെ അമ്മയുടെ അനിയത്തിയും ഭര്&#x200d;ത്താവും ചടങ്ങിലുണ്ടായിരുന്നു. ഇവരെ  ബിജെപി സംസ്ഥാന അധ്യക്ഷന്&#x200d; ശ്രീധരന്&#x200d;പിള്ള നേരിട്ടെത്തി ഷാള്&#x200d; അണിയിക്കുകയും ചെയ്തു. എന്നാല്&#x200d; തങ്ങള്&#x200d; പണ്ടുമുതലേ ബിജെപിയിലാണെന്ന് ശരി തരൂരിന്റെ അമ്മയുടെ അനിയത്തി ചടങ്ങിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.</p>



<iframe loading="lazy" width="300" height="315" src="https://www.youtube.com/embed/3vo6VW9E7yI" frameborder="0" allow="accelerometer; autoplay; encrypted-media; gyroscope; picture-in-picture" allowfullscreen></iframe>



<p>ഇപ്പോള്&#x200d; ഇങ്ങനെ ഒരു ചടങ്ങ് നടത്തിയത് എന്തിനെന്ന് അറിയില്ലെന്നും അത് സംഘാടകരോട് ചോദിക്കണമെന്നും അവര്&#x200d; കൂട്ടിച്ചേര്&#x200d;ത്തു. അതേസമയം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്&#x200d; പിഎസ് ശ്രീധരന്&#x200d; പിള്ളയുടെ നേതൃത്വത്തില്&#x200d; നടന്ന അംഗത്വ വിതരണ ചടങ്ങിനെതിരെ ശശി തരൂരിന്റെ ചെറിയമ്മ ശോഭനയുടെ മകന്&#x200d; ശരത്തും രംഗത്ത്. യോഗത്തിനെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് അമ്മയെ ചടങ്ങിന് വിളിച്ചതെന്ന് ശരത് പറഞ്ഞു. സംഭവത്തില്&#x200d; തന്റെ അമ്മ നിരാശയാണെന്നും ബിജെപിയുടേത് തരം താണ പ്രവൃത്തിയാണെന്നും ശരത് കൂട്ടിച്ചേര്&#x200d;ത്തു.</p>



<p> ഹിന്ദു എക്കണോമിക് ഫോറം ഭാരവാഹികള്&#x200d;, ഹിന്ദു കര്&#x200d;മസമിതി ഭാരവാഹികള്&#x200d;, ക്ഷേത്ര പരിപാലന സമിതി ഭാരവാഹികള്&#x200d; തുടങ്ങി ബിജെപിയുമായും ആര്&#x200d;എസ്എസുമായും നേരത്തെ തന്നെ പരസ്യബന്ധം പുലര്&#x200d;ത്തിയിരുന്നവരാണ് ഇന്ന് അംഗത്വം സ്വീകരിച്ചവരെല്ലാം. അംഗത്വ നാടകം പൊളിഞ്ഞതോടെ ശശിതരൂരിനെതിരായി വാര്&#x200d;ത്ത സാമൂഹ്യമാധ്യമങ്ങളില്&#x200d; പങ്കുവച്ച സൈബര്&#x200d; സഖാക്കളും ഇളിഭ്യരായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-played-drama-says-shashi-tharoor-family.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉപ്പ് സത്യഗ്രഹ ചരിത്രത്തെയും വളച്ചൊടിച്ച് ജാര്&#x200d;ഖണ്ഡ് മുഖ്യമന്ത്രി</title>
		<link>https://www.chandrikadaily.com/salt-satyagraha-began-from-bihar-says-jharkhand-cm.html</link>
					<comments>https://www.chandrikadaily.com/salt-satyagraha-began-from-bihar-says-jharkhand-cm.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 06 Aug 2018 11:57:19 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bjp fake news buildup]]></category>
		<category><![CDATA[bjp leaders]]></category>
		<category><![CDATA[indian history congress]]></category>
		<category><![CDATA[Jharkhand]]></category>
		<category><![CDATA[RSS agenda]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=97768</guid>

					<description><![CDATA[പട്‌ന: ചരിത്രത്തെ വളച്ചൊടിച്ചുള്ള ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകള്&#x200d; തുടരുന്നു. ജാര്&#x200d;ഖണ്ഡ് മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ രഘുബര്&#x200d; ദാസാണ് ഒടുവില്&#x200d; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയുമായി രംഗത്തെത്തിയത്. സ്വാതന്ത്ര്യ സമര ചരിത്രത്തില്&#x200d; സുപ്രധാന സംഭവമായ ഉപ്പ് സത്യഗ്രഹം ബിഹാറിലെ ചമ്പാരനില്&#x200d; നിന്നാണെന്നാണ് രഘുബര്&#x200d; ദാസിന്റെ കണ്ടുപിടുത്തം. വ്യാപാരികളുടെ സംഘടനയായ ടെലി ആര്&#x200d;റ് സാഹു സമാജ് പട്‌നയില്&#x200d; സംഘടിപ്പിച്ച ചടങ്ങിലാണ് ദാസ് ചരിത്രത്തെ വളച്ചൊടിച്ചത്. മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്&#x200d; 1930 മാര്&#x200d;ച്ച് 12ന് ഗുജറാത്തിലെ സബര്&#x200d;മതി ആശ്രമത്തില്&#x200d; നിന്നും ദണ്ഡിയിലേക്ക് നടത്തിയ [&#8230;]]]></description>
										<content:encoded><![CDATA[<p>പട്‌ന: ചരിത്രത്തെ വളച്ചൊടിച്ചുള്ള ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകള്&#x200d; തുടരുന്നു. ജാര്&#x200d;ഖണ്ഡ് മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ രഘുബര്&#x200d; ദാസാണ് ഒടുവില്&#x200d; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയുമായി രംഗത്തെത്തിയത്. സ്വാതന്ത്ര്യ സമര ചരിത്രത്തില്&#x200d; സുപ്രധാന സംഭവമായ ഉപ്പ് സത്യഗ്രഹം ബിഹാറിലെ ചമ്പാരനില്&#x200d; നിന്നാണെന്നാണ് രഘുബര്&#x200d; ദാസിന്റെ കണ്ടുപിടുത്തം. വ്യാപാരികളുടെ സംഘടനയായ ടെലി ആര്&#x200d;റ് സാഹു സമാജ് പട്‌നയില്&#x200d; സംഘടിപ്പിച്ച ചടങ്ങിലാണ് ദാസ് ചരിത്രത്തെ വളച്ചൊടിച്ചത്.</p>
<p>മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്&#x200d; 1930 മാര്&#x200d;ച്ച് 12ന് ഗുജറാത്തിലെ സബര്&#x200d;മതി ആശ്രമത്തില്&#x200d; നിന്നും ദണ്ഡിയിലേക്ക് നടത്തിയ യാത്രയോടെയാണ് ഉപ്പ് സത്യഗ്രഹം ആരംഭിച്ചത്. ബ്രിട്ടീഷ് ഇന്ത്യയില്&#x200d; ഉപ്പ്‌നിര്&#x200d;മ്മാണത്തിന് നികുതി ചുമത്തിയതില്&#x200d; പ്രതിഷേധിച്ചായിരുന്നു സമരം. ചരിത്രത്തില്&#x200d; പ്രാഥമിക അറിവ് പോലും ബി.ജെ.പി നേതാക്കള്&#x200d;ക്കില്ലെന്ന് വ്യക്തമായതായി കോണ്&#x200d;ഗ്രസ് പ്രതികരിച്ചു. സ്‌കൂള്&#x200d; കുട്ടികള്&#x200d;ക്ക് പോലും ഇക്കാര്യങ്ങള്&#x200d; അറിയാം. ഇത്തരത്തിലുള്ള മണ്ടന്&#x200d; പ്രസ്താവന നടത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും രാജ്യത്തിന്റെ ചരിത്രത്തെക്കുറിച്ചും ബി.ജെ.പി നേതാക്കള്&#x200d; പഠിക്കുന്നത് നന്നായിരിക്കും-കോണ്&#x200d;ഗ്രസ് എം.എല്&#x200d;.എ പ്രേംചന്ദ്ര പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/salt-satyagraha-began-from-bihar-says-jharkhand-cm.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോദിയുള്ളപ്പോള്&#x200d; വ്യാജ വാര്&#x200d;ത്തകളുണ്ടാക്കാന്&#x200d; ബി.ജെ.പിക്ക് സോഷ്യല്&#x200d; മീഡിയ എന്തിന്: ദിവ്യ സ്പന്ദന</title>
		<link>https://www.chandrikadaily.com/bjp-doesnt-need-social-media-to-spread-fake-news-they-have-pm-modi-divya-spandana.html</link>
					<comments>https://www.chandrikadaily.com/bjp-doesnt-need-social-media-to-spread-fake-news-they-have-pm-modi-divya-spandana.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 18 Apr 2018 18:29:25 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[bjp fake news buildup]]></category>
		<category><![CDATA[bjp india]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[Facebook fake Account]]></category>
		<category><![CDATA[fake news]]></category>
		<category><![CDATA[India]]></category>
		<category><![CDATA[narendra modi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=81016</guid>

					<description><![CDATA[ബംഗളൂരു: ബിജെപിക്ക് വ്യാജവാര്&#x200d;ത്തകളുണ്ടാക്കാന്&#x200d; സോഷ്യല്&#x200d; മീഡിയയിലെ പോരാളികളൊന്നും വേണ്ട, സ്വന്തമായി ഒരു പ്രധാനമന്ത്രി തന്നെയുണ്ടെന്ന് കോണ്&#x200d;ഗ്രസ് സോഷ്യല്&#x200d; മീഡിയ വിഭാഗം മേധാവി ദിവ്യ സ്പന്ദന. വ്യാജ വാര്&#x200d;ത്തകള്&#x200d; പ്രചരിപ്പിക്കാന്&#x200d; ബിജെപിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രം മതിയെന്നും ദിവ്യ പരിഹസിച്ചു. കര്&#x200d;ണാാടക തെരഞ്ഞെടുപ്പ് സംബന്ധിച്ച് മാധ്യമപ്രവര്&#x200d;ത്തകരോട് സംസാരിക്കവേയാണ് ദിവ്യ മോദിയെയും ബിജെപിയും കണക്കിന് പരിഹസിച്ചത്. കര്&#x200d;ണാടക തെരഞ്ഞെടുപ്പില്&#x200d; കോണ്&#x200d;ഗ്രസിന് ഏറ്റവും വെല്ലുവിളിയാവുക വ്യാജവാര്&#x200d;ത്തകളും പ്രചരണങ്ങളുമാണെന്ന് ദിവ്യ പറഞ്ഞു. സോഷ്യല്&#x200d; മീഡിയയില്&#x200d; ബിജെപി നടത്തുന്ന പ്രചരണങ്ങളെ മറികടക്കാന്&#x200d; കോണ്&#x200d;ഗ്രസിന് [&#8230;]]]></description>
										<content:encoded><![CDATA[<p>ബംഗളൂരു: ബിജെപിക്ക് വ്യാജവാര്&#x200d;ത്തകളുണ്ടാക്കാന്&#x200d; സോഷ്യല്&#x200d; മീഡിയയിലെ പോരാളികളൊന്നും വേണ്ട, സ്വന്തമായി ഒരു പ്രധാനമന്ത്രി തന്നെയുണ്ടെന്ന് കോണ്&#x200d;ഗ്രസ് സോഷ്യല്&#x200d; മീഡിയ വിഭാഗം മേധാവി ദിവ്യ സ്പന്ദന. വ്യാജ വാര്&#x200d;ത്തകള്&#x200d; പ്രചരിപ്പിക്കാന്&#x200d; ബിജെപിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രം മതിയെന്നും ദിവ്യ പരിഹസിച്ചു. കര്&#x200d;ണാാടക തെരഞ്ഞെടുപ്പ് സംബന്ധിച്ച് മാധ്യമപ്രവര്&#x200d;ത്തകരോട് സംസാരിക്കവേയാണ് ദിവ്യ മോദിയെയും ബിജെപിയും കണക്കിന് പരിഹസിച്ചത്. കര്&#x200d;ണാടക തെരഞ്ഞെടുപ്പില്&#x200d; കോണ്&#x200d;ഗ്രസിന് ഏറ്റവും വെല്ലുവിളിയാവുക വ്യാജവാര്&#x200d;ത്തകളും പ്രചരണങ്ങളുമാണെന്ന് ദിവ്യ പറഞ്ഞു.</p>
<p>സോഷ്യല്&#x200d; മീഡിയയില്&#x200d; ബിജെപി നടത്തുന്ന പ്രചരണങ്ങളെ മറികടക്കാന്&#x200d; കോണ്&#x200d;ഗ്രസിന് എന്തു ചെയ്യാനാകുമെന്ന ചോദ്യത്തിനാണ് പ്രധാനമന്ത്രിക്കും ബിജെപിക്കുമെതിരെ ദിവ്യ ഗുരുതര പരാമര്&#x200d;ശം നടത്തിയത്. ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ വ്യാജ വാര്&#x200d;ത്തകള്&#x200d; പ്രചരിപ്പിക്കുകയാണ്, അങ്ങനെയുള്ളപ്പോള്&#x200d; എന്ത് ചെയ്യാനാകുമെന്ന് ദിവ്യ ചോദിച്ചു. മുന്&#x200d;പ്രധാനമന്ത്രി മന്&#x200d;മോഹന്&#x200d; സിങ്ങിന് പാകിസ്താനുമായി ബന്ധമുണ്ടെന്ന് മോദി പറഞ്ഞില്ലേയെന്നും ദിവ്യ ആരാഞ്ഞു. യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങള്&#x200d; മോദി ഉന്നയിക്കാറുണ്ടെന്നും ദിവ്യ കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-doesnt-need-social-media-to-spread-fake-news-they-have-pm-modi-divya-spandana.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അബുദാബി കിരീടാവകാശിയെ കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ച മോഡി; വ്യാജപ്രചരണം പൊളിച്ചടക്കി അറബ് മാധ്യമം</title>
		<link>https://www.chandrikadaily.com/fake-news-viral-video-clip-in-indian-media-spreads-false-propaganda-on-uae.html</link>
					<comments>https://www.chandrikadaily.com/fake-news-viral-video-clip-in-indian-media-spreads-false-propaganda-on-uae.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 12 Feb 2018 12:47:16 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#naredramodi]]></category>
		<category><![CDATA[bjp fake news buildup]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=69605</guid>

					<description><![CDATA[അബുദാബി കിരീടാവകാശിയും യു.എ.ഇ ഉപ സര്&#x200d;വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്&#x200d; സായിദ് അല്&#x200d; നഹ്യാന്&#x200d; &#8216;ജയ് ശ്രീറാം&#8217; വിളിച്ചു എന്ന സംഘപരിവാറിന്റെ വ്യാജ പ്രചരണത്തെ പൊളിച്ചടക്കി അറബ് മാധ്യമവും സോഷ്യല്&#x200d; മീഡിയയും. മോഡിയുടെ യു.എ.ഇ സന്ദര്&#x200d;ശനത്തോടനുബന്ധിച്ച് ഒരു ഹിന്ദു ഗ്രൂപ്പ് സംഘടിപ്പിച്ച പരിപാടിയില്&#x200d; പ്രസംഗത്തിന് തൊട്ടുമുമ്പ് ശൈഖ് മുഹമ്മദ് ബിന്&#x200d; സായിദ് അല്&#x200d; നഹ്യാന്&#x200d; &#8216;ജയ് ശ്രീറാം&#8217; മുഴക്കിയെന്നായിരുന്നു ചില സംഘ്പരിവാര്&#x200d; ഗ്രൂപ്പുകള്&#x200d; സോഷ്യല്&#x200d;മീഡിയയില്&#x200d; പ്രചരിപ്പിച്ചത്. സത്യം മനസ്സിലാക്കാതെ ചില ദേശീയ മാധ്യമങ്ങള്&#x200d; ഏറ്റുപിടിച്ച് വാര്&#x200d;ത്ത [&#8230;]]]></description>
										<content:encoded><![CDATA[<p>അബുദാബി കിരീടാവകാശിയും യു.എ.ഇ ഉപ സര്&#x200d;വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്&#x200d; സായിദ് അല്&#x200d; നഹ്യാന്&#x200d; &#8216;ജയ് ശ്രീറാം&#8217; വിളിച്ചു എന്ന സംഘപരിവാറിന്റെ വ്യാജ പ്രചരണത്തെ പൊളിച്ചടക്കി അറബ് മാധ്യമവും സോഷ്യല്&#x200d; മീഡിയയും. മോഡിയുടെ യു.എ.ഇ സന്ദര്&#x200d;ശനത്തോടനുബന്ധിച്ച് ഒരു ഹിന്ദു ഗ്രൂപ്പ് സംഘടിപ്പിച്ച പരിപാടിയില്&#x200d; പ്രസംഗത്തിന് തൊട്ടുമുമ്പ് ശൈഖ് മുഹമ്മദ് ബിന്&#x200d; സായിദ് അല്&#x200d; നഹ്യാന്&#x200d; &#8216;ജയ് ശ്രീറാം&#8217; മുഴക്കിയെന്നായിരുന്നു ചില സംഘ്പരിവാര്&#x200d; ഗ്രൂപ്പുകള്&#x200d; സോഷ്യല്&#x200d;മീഡിയയില്&#x200d; പ്രചരിപ്പിച്ചത്. സത്യം മനസ്സിലാക്കാതെ ചില ദേശീയ മാധ്യമങ്ങള്&#x200d; ഏറ്റുപിടിച്ച് വാര്&#x200d;ത്ത കൊടുത്തതോടെ സോഷ്യല്&#x200d; മീഡിയ ആക്ട്‌വിസ്റ്റുകള്&#x200d; വാര്&#x200d;ത്തക്കെതിരെ രംഗത്തെത്തി. തെളിവ് സഹിതം വെച്ച് പ്രചരണം പൊളിച്ചടുക്കുകയും ചെയ്തു. <a href="http://gulfnews.com/news/asia/india/fake-news-viral-video-clip-in-indian-media-spreads-false-propaganda-on-uae-1.2172114">ഇതോടെ അറബ് മാധ്യമങ്ങളും വാര്&#x200d;ത്തക്കെതിരെ രംഗത്തെത്തി.</a></p>
<p><img src="http://static.gulfnews.com/polopoly_fs/1.2172116!/image/792748977.jpg_gen/derivatives/box_620347/792748977.jpg" alt="Image result for Fake-news-Viral-video-clip-in-Indian-media-spreads-false-propaganda-on-UAE" /></p>
<p>മനപ്പൂര്&#x200d;വ്വം കെട്ടിച്ചമച്ച വ്യാജ പ്രചരണം മാത്രമാണ് ഇതെന്നും രാഷ്ട്രീയ നേട്ടമായിരുന്നു ഇതിന് പിന്നിലെന്നും അറബ് മാധ്യമങ്ങള്&#x200d; ആരോപിച്ചു. ടൈംസ് നൌ, സീ ന്യൂസ് തുടങ്ങിയ മുഖ്യധാര ദേശീയ ചാനലുകളാണ് സംഘ്പരിവാര്&#x200d; പടച്ചുവിട്ട വ്യാജ വീഡിയോ ഏറ്റുപിടിച്ച് പ്രചരിപ്പിച്ചത്.</p>
<p>2016 സെപ്റ്റംബറില്&#x200d; ഗുരു മൊരാരി ബാപ്പുവിന്റെ നേതൃത്വത്തില്&#x200d; അബുദാബിയില്&#x200d; നടന്ന രാം കഥ എന്ന പരിപാടിയില്&#x200d; യുഎഇയിലെ എഴുത്തുകാരനായ സുല്&#x200d;ത്താന്&#x200d; സൗഊദ് അല്&#x200d; കസിമി സംസാരിക്കുന്ന വീഡിയോ ഷെയര്&#x200d; ചെയ്തുകാണ്ടായിരുന്നു വ്യാജ പ്രചരണം.</p>
<p><img src="https://pbs.twimg.com/media/DV0dYv8XUAAqpjz.jpg" alt="Image result for Fake-news-Viral-video-clip-in-Indian-media-spreads-false-propaganda-on-UAE" /></p>
<p>ആയിരക്കണക്കിന് പേരാണ് മണിക്കൂറുകള്&#x200d;ക്കകം വീഡിയോ ഷെയര്&#x200d; ചെയ്തത്. അബുദാബി കിരീടാവകാശിയെ കൊണ്ട് പോലും ജയ് ശ്രീറാം വിളിപ്പിച്ച ലോക നേതാവാണ് മോദി എന്ന തരത്തിലായിരുന്നു വീഡിയോ റീട്വീറ്റ് ചെയ്ത മിക്കവരുടെയും കമന്റുകള്&#x200d;. ദേശീയ ചാനലുകള്&#x200d; നല്&#x200d;കിയ വാര്&#x200d;ത്ത വിശ്വസിച്ച് ഒട്ടേറെ പ്രാദേശിക മാധ്യമങ്ങളും ഇത് വാര്&#x200d;ത്തയാക്കിയിരുന്നു. അബദ്ധം പിണഞ്ഞെന്ന് തിരിച്ചറിഞ്ഞതോടെ ചിലര്&#x200d; ഇത് നീക്കം ചെയ്യുകയും മറ്റു ചിലര്&#x200d; സുല്&#x200d;ത്താന്&#x200d; സൗഊദ് അല്&#x200d; കസിമിയുടെ പ്രസംഗം എന്ന നിലയിലേക്കും വാര്&#x200d;ത്ത മാറ്റുകയായിരുന്നു.</p>
<p>&nbsp;</p>
<p><em> സുല്&#x200d;ത്താന്&#x200d; സൗഊദ് അല്&#x200d; കസിമിയുടെ പ്രസംഗം</em></p>
<p><iframe loading="lazy" src="https://www.youtube.com/embed/Bpu06uCbBI4" width="706" height="427" frameborder="0" allowfullscreen="allowfullscreen"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fake-news-viral-video-clip-in-indian-media-spreads-false-propaganda-on-uae.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഒറ്റപ്പേര്, നൂറ് അക്കൗണ്ട്&#8217;; റോഹിങ്ക്യകള്‍ക്കെതിരേയും രാഹുല്‍ഗാന്ധിക്കെതിരേയും  ട്വിറ്ററില്‍ സംഘ്പരിവാറിന്റെ വ്യാജ ട്രെന്‍ഡുകള്‍</title>
		<link>https://www.chandrikadaily.com/fake-trend-rahul-gandhi-rohingya-twitter.html</link>
					<comments>https://www.chandrikadaily.com/fake-trend-rahul-gandhi-rohingya-twitter.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 14 Sep 2017 05:04:53 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bjp fake news buildup]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[Rohingya]]></category>
		<category><![CDATA[twitter troll]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=43846</guid>

					<description><![CDATA[ദില്ലി: എതിരാളികളെ നേരിടാന്‍ വ്യാജവാര്‍ത്തകളും ഫോട്ടോഷോപ്പും പ്രചരിപ്പിക്കാറുള്ള സംഘപരിവാര്‍ ഇത്തവണ വ്യാജ ട്വിറ്റര്‍ ട്രെന്‍ഡ് ഉണ്ടാക്കാനാണ് ഹിന്ദുത്വ &#8216;സൈബര്‍ പോരാളികളുടെ&#8217; ശ്രമം.  റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കെതിരേയും രാഹുല്‍ഗാന്ധിക്കെതിരേയുമാണ്  ട്വിറ്ററില്‍ സംഘ്പരിവാറിന്റെ വ്യാജ ട്രെന്‍ഡുകള്‍ അരങ്ങേറുന്നത്. റോഹിങ്ക്യന്‍ ജനതയ്ക്ക് എതിരെ ട്വിറ്ററിലുയര്‍ന്ന് വന്ന ട്രെന്‍ഡില്‍ കൃത്രിമമായി നിരവധി ഹാഷ്ടാഗുകളാണ് ട്വീറ്റ് ചെയ്യപ്പെട്ടത്. #RohingyaTerrorReality എന്ന ഹാഷ് ടാഗ് ഇന്നലെ ഇന്ത്യന്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയിരുന്നു. ടൈംസ് നൗ ചാനല്‍ കൊണ്ടുവന്ന ഈ ഹാഷ് ടാഗില്‍ റോഹിങ്ക്യന്‍ മുസ്ലിംങ്ങള്‍ ഇന്ത്യക്ക് ഭീഷണി [&#8230;]]]></description>
										<content:encoded><![CDATA[<p>ദില്ലി: എതിരാളികളെ നേരിടാന്&#x200d; വ്യാജവാര്&#x200d;ത്തകളും ഫോട്ടോഷോപ്പും പ്രചരിപ്പിക്കാറുള്ള സംഘപരിവാര്&#x200d; ഇത്തവണ വ്യാജ ട്വിറ്റര്&#x200d; ട്രെന്&#x200d;ഡ് ഉണ്ടാക്കാനാണ് ഹിന്ദുത്വ &#8216;സൈബര്&#x200d; പോരാളികളുടെ&#8217; ശ്രമം.  റോഹിങ്ക്യന്&#x200d; അഭയാര്&#x200d;ത്ഥികള്&#x200d;ക്കെതിരേയും രാഹുല്&#x200d;ഗാന്ധിക്കെതിരേയുമാണ്  ട്വിറ്ററില്&#x200d; സംഘ്പരിവാറിന്റെ വ്യാജ ട്രെന്&#x200d;ഡുകള്&#x200d; അരങ്ങേറുന്നത്. റോഹിങ്ക്യന്&#x200d; ജനതയ്ക്ക് എതിരെ ട്വിറ്ററിലുയര്&#x200d;ന്ന് വന്ന ട്രെന്&#x200d;ഡില്&#x200d; കൃത്രിമമായി നിരവധി ഹാഷ്ടാഗുകളാണ് ട്വീറ്റ് ചെയ്യപ്പെട്ടത്.</p>
<p>#RohingyaTerrorReality എന്ന ഹാഷ് ടാഗ് ഇന്നലെ ഇന്ത്യന്&#x200d; ട്വിറ്ററില്&#x200d; ട്രെന്&#x200d;ഡിംഗ് ആയിരുന്നു. ടൈംസ് നൗ ചാനല്&#x200d; കൊണ്ടുവന്ന ഈ ഹാഷ് ടാഗില്&#x200d; റോഹിങ്ക്യന്&#x200d; മുസ്ലിംങ്ങള്&#x200d; ഇന്ത്യക്ക് ഭീഷണി ആണെന്ന തരത്തിലുള്ള സന്ദേശങ്ങളാണ് പ്രചരിക്കപ്പെട്ടത്. എന്നാല്&#x200d; ഒരേ പേരിലുള്ള വിവിധ ട്വിറ്റര്&#x200d; അക്കൗണ്ടുകളില്&#x200d; നിന്ന് സെക്കന്&#x200d;ഡുകളുടെ വ്യത്യാസത്തില്&#x200d; ഒരേ സന്ദേശം പോസ്റ്റ് ചെയ്ത് കൃത്രിമമായി ട്രെന്&#x200d;ഡ് ഉണ്ടാക്കി എടുക്കുകയായിരുന്നു. <a href="http://&lt;blockquote class=&quot;twitter-tweet&quot; data-lang=&quot;en&quot;&gt;&lt;p lang=&quot;en&quot; dir=&quot;ltr&quot;&gt;+ &lt;a href=&quot;https://twitter.com/TimesNow&quot;&gt;@TimesNow&lt;/a&gt; hastag &lt;a href=&quot;https://twitter.com/hashtag/RohingyaTerrorReality?src=hash&quot;&gt;#RohingyaTerrorReality&lt;/a&gt; and &lt;a href=&quot;https://twitter.com/hashtag/IndiaRejectsRahul?src=hash&quot;&gt;#IndiaRejectsRahul&lt;/a&gt; both promoted by same bots. &lt;br&gt;&lt;br&gt;Coincidence???&lt;br&gt;I THINK NOT!!&lt;br&gt;&lt;br&gt;+&lt;/p&gt;&amp;mdash; Troll-a-Bhakt (@trollabhakt) &lt;a href=&quot;https://twitter.com/trollabhakt/status/908097401558372352&quot;&gt;September 13, 2017&lt;/a&gt;&lt;/blockquote&gt; &lt;script async src=&quot;//platform.twitter.com/widgets.js&quot; charset=&quot;utf-8&quot;&gt;&lt;/script&gt;"><span style="color: #0000ff;"><strong>ട്രോള്&#x200d; എ ഭക്ത്</strong></span></a> എന്ന ട്വിറ്റര്&#x200d; ഹാന്&#x200d;ഡിലാണ് ഇക്കാര്യം തെളിയിക്കുന്ന ലിങ്കുകള്&#x200d; പുറത്ത് വിട്ടത്.</p>
<p><img src="http://www.calicutpost.com/wp-content/uploads/2017/09/Capture-1024x520.jpg" /></p>
<p>&#8216;സസ്വദേശ്&#8217; എന്ന പേരിന്റെ വിവിധ വകഭേദങ്ങള്&#x200d; പേരായുള്ള ട്വിറ്റര്&#x200d; അക്കൗണ്ടുകളില്&#x200d; നിന്നാണ് ട്വീറ്റുകള്&#x200d;. വന്ദന സസ്വദേശ്, പ്രിയ സസ്വദേശ്, രമേശ് സസ്വദേസ് തുടങ്ങിയ നൂറ് കണക്കിന് അക്കൗണ്ടുകളാണ് കൃത്രിമ ട്വീറ്റിനായി ഉപയോഗിച്ചിരിക്കുന്നത്. രണ്ടോ മൂന്നോ സെക്കന്&#x200d;ഡുകള്&#x200d; ഇടവിട്ട് ഇത്തരം അക്കൗണ്ടുകളില്&#x200d; നിന്ന് നിരന്തരം ഒരേ ഹാഷ്ടാഗ് തന്നെ പോസ്റ്റ് ചെയ്താണ് ട്രെന്&#x200d;ഡ് ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാഹുല്&#x200d; ഗാന്ധിക്കെതിരെ, #IndiaRejectRahul എന്ന ട്വീറ്റ് ട്രെന്&#x200d;ഡ് ചെയ്യിക്കാനും ഇതേ രീതി തന്നെയാണ് ഉപയോഗിച്ചിരുന്നത്.</p>
<p><img src="http://www.calicutpost.com/wp-content/uploads/2017/09/DJjciilWsAY_2bG-1024x1024.png" /></p>
<p>&nbsp;</p>
<p><img src="http://www.calicutpost.com/wp-content/uploads/2017/09/DJjcujFXoAAEJ6p-1024x582.jpg" /></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fake-trend-rahul-gandhi-rohingya-twitter.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കലാപം വിതച്ച് രാഷ്ട്രീയ വിജയം കൊയ്യുന്ന ബി.ജെ.പി</title>
		<link>https://www.chandrikadaily.com/bangal-bjp-fake-news-mamatha-jhgbibhbh-bangal.html</link>
					<comments>https://www.chandrikadaily.com/bangal-bjp-fake-news-mamatha-jhgbibhbh-bangal.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 15 Jul 2017 17:56:11 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ATTACK]]></category>
		<category><![CDATA[best bangal]]></category>
		<category><![CDATA[bjp fake news buildup]]></category>
		<category><![CDATA[islamists]]></category>
		<category><![CDATA[mamatha banarji]]></category>
		<category><![CDATA[rss leeder areested]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=35909</guid>

					<description><![CDATA[സോഷ്യല്‍ ഓഡിറ്റ്                                                                                                  ഡോ. രാംപുനിയാനി ഭ്രാന്തമായ വര്‍ഗീയ കലാപത്തിന്റെ [&#8230;]]]></description>
										<content:encoded><![CDATA[<p><strong>സോഷ്യല്&#x200d; ഓഡിറ്റ്                                                                                                  </strong><strong>ഡോ. രാംപുനിയാനി</strong></p>
<p><strong>ഭ്രാ</strong>ന്തമായ വര്&#x200d;ഗീയ കലാപത്തിന്റെ പേരില്&#x200d; പശ്ചിമബംഗാളിലെ ബാസിര്&#x200d;ഘട്ടില്&#x200d; രണ്ട് ജീവനുകളാണ് ഇയ്യിടെ പൊലിഞ്ഞത്. പശ്ചിമ ബംഗാള്&#x200d; ഇസ്‌ലാമിസ്റ്റുകള്&#x200d;ക്ക് വഴിമാറുകയാണെന്നും അവിടെ ഹിന്ദുക്കള്&#x200d; കടുത്ത ഭീഷണി നേരിടുന്നതായും അവരുടെ അവസ്ഥ കശ്മീരിലെ പണ്ഡിറ്റുകള്&#x200d;ക്കു സമാനമാണെന്നുമൊക്കെയുള്ള പോസ്റ്റുകളാല്&#x200d; കഴിഞ്ഞ കുറച്ചു കാലമായി സോഷ്യല്&#x200d; മീഡിയ മലീമസമായിരുന്നു. പശ്ചിമബംഗാള്&#x200d; ഹിന്ദുക്കള്&#x200d;ക്ക് സുരക്ഷിത കേന്ദ്രമല്ലെന്നും എന്നാല്&#x200d; മുസ്‌ലിംകള്&#x200d;ക്ക് അത് സ്വര്&#x200d;ഗമാണെന്നുമുള്ള തരത്തില്&#x200d; വാര്&#x200d;ത്തകളുമായി ഒരു വിഭാഗം ടെലിവിഷന്&#x200d; മാധ്യമങ്ങളും രംഗത്തെത്തി. മുഖ്യമന്ത്രി മമത മുസ്‌ലിംകളെ പ്രീണിപ്പിക്കുകയാണെന്നും മമത സര്&#x200d;ക്കാറിന്റെ പിന്തുണയോടെ ഇസ്‌ലാമിക മതമൗലികവാദികള്&#x200d; വളരുകയാണെന്നുമൊക്കെയുള്ള വിദ്വേഷം പരത്തുന്ന പോസ്റ്റുകളും പ്രചരിക്കുകയുണ്ടായി.</p>
<p>ഇത്തരമൊരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ബംഗാളില്&#x200d; കലാപത്തിന് വഴിവെച്ചത്. ഇത് പോസ്റ്റ് ചെയ്തത് ആരാണെന്ന് പ്രദേശത്തുള്ളവര്&#x200d;ക്ക് അറിയാമായിരുന്നു. പതിനേഴുകാരനായ അവന്റെ വീട് ജനക്കൂട്ടം വളഞ്ഞു. മുസ്‌ലിംകളെ അപകീര്&#x200d;ത്തിപ്പെടുത്തുന്നതായിരുന്നു പോസ്റ്റ്. അന്തരീക്ഷം മോശമാകുന്നതുവരെ സര്&#x200d;ക്കാര്&#x200d; സംവിധാനങ്ങള്&#x200d; മൗനത്തിലായിരുന്നു. വളരെ വൈകിയാണ് പൊലീസ് ഇടപെടലുണ്ടായത്. പ്രകോപനപരമായ പോസ്റ്റിട്ട കുട്ടിയെ വിട്ടുകിട്ടണമെന്ന രോഷാകുലരായ ജനക്കൂട്ടത്തിന്റെ ആവശ്യത്തിനിടയില്&#x200d; അവന്&#x200d; രക്ഷപ്പെടുകയായിരുന്നു.</p>
<p><img loading="lazy" class="aligncenter" src="https://encrypted-tbn0.gstatic.com/images?q=tbn:ANd9GcTx4MSNiGFojAw9SexC45sFRhATj35HFa8i3xiMQjuQjii1ZZWv" alt="Image result for west bengal hindu muslim riots fake post" width="221" height="228" /></p>
<p>സംഭവം ബി.ജെ.പി നേതാക്കള്&#x200d; ചര്&#x200d;ച്ചാവിഷയമാക്കുകയും അവരുടെ പ്രതിനിധി സംഘം സ്ഥലം സന്ദര്&#x200d;ശിക്കുകയും ചെയ്തു. അതിനിടയില്&#x200d; മരിച്ച കാര്&#x200d;ത്തിക് ചന്ദ്ര ഘോഷിന്റെ മൃതദേഹം ആസ്പത്രിയില്&#x200d; സന്ദര്&#x200d;ശിക്കാനുള്ള ശ്രമവും ബി.ജെ.പി നടത്തി. സാഹചര്യം മുതലെടുത്ത് രാഷ്ട്രീയ മൈലേജുണ്ടാക്കാനുള്ള ശ്രമമായിരുന്നു ബി.ജെ.പി നേതാക്കളുടേത്. ബി.ജെ.പി യൂനിറ്റ് പ്രസിഡണ്ടാണ് ചന്ദ്രഘോഷെന്നാണ് പാര്&#x200d;ട്ടി വ്യക്തമാക്കിയത്. എന്നാല്&#x200d; അദ്ദേഹത്തിന്റെ മകന്&#x200d; ഇക്കാര്യം നിഷേധിച്ചു.</p>
<p>കലാപത്തിന്റെ പശ്ചാത്തലത്തില്&#x200d; പശ്ചിമബംഗാള്&#x200d; ഗവര്&#x200d;ണര്&#x200d; കെ.എന്&#x200d; ത്രിപാഠി മമതാ ബാനര്&#x200d;ജിയെ ശാസിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ നിലപാട് മമതയെ അസ്വസ്ഥമാക്കുകയും ഗവര്&#x200d;ണര്&#x200d; ബി.ജെ.പി ബ്ലോക്ക്തല നേതാക്കളെപ്പോലെ സംസാരിക്കരുതെന്ന് വ്യക്തമാക്കുകയും ചെയ്തു. &#8216;മോദിയുടെ ആയുധ സേനയിലെ സമര്&#x200d;പ്പിത പട്ടാളക്കാരനെന്ന്&#8217; ഇതേ ഗവര്&#x200d;ണറെക്കുറിച്ചു തന്നെയാണ് ബി.ജെ.പി നേതാവ് രാഹുല്&#x200d; സിന്&#x200d;ഹ വിശേഷിപ്പിച്ചിരുന്നത്. വര്&#x200d;ഗീയ കലാപത്തിന് രാഷ്ട്രീയ നിറം കൈവന്നിട്ടുണ്ട്. മുഖ്യമന്ത്രി മമത ബാനര്&#x200d;ജി മുസ്‌ലിംകളെ പ്രീണിപ്പിക്കുകയാണെന്ന് ബി.ജെ.പി ആരോപിക്കുമ്പോള്&#x200d; രാഷ്ട്രീയ മുതലെടുപ്പിനായി ബി.ജെ.പി വര്&#x200d;ഗീയ വികാരങ്ങള്&#x200d; പ്രോത്സാഹിപ്പിക്കുകയാണെന്ന് ഭരണകക്ഷിയായ തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് കുറ്റപ്പെടുത്തുന്നു. രണ്ടു പേരുടെ ജീവനെടുത്ത ഈ കലാപത്തില്&#x200d; ഒരാഴ്ചക്കുള്ളില്&#x200d; തന്നെ ക്രമസമാധാനനില പുനസ്ഥാപിക്കാനായ അവസരത്തില്&#x200d; സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്&#x200d;പ്പെടുത്തണമെന്ന ബി.ജെ.പിയുടെ ആവശ്യമാണ് അത്ഭുതപ്പെടുത്തുന്നത്.</p>
<p><img src="http://www.inkhabar.com/sites/inkhabar.com/files/styles/article_image_820x460/public/field/image/mamta%20banerjee.jpg?itok=y9Eoagko" alt="Image result for mamtha banarji" /></p>
<p>ബംഗാളിലെ സ്ഥിതി വളരെ സങ്കീര്&#x200d;ണമാണ്. ഒരു വിഭാഗം ഇപ്പോഴും കലാപം ആളിക്കത്തിക്കാനുള്ള ശ്രമത്തിലാണ്. പ്രവാചകന്&#x200d; മുഹമ്മദ് നബിക്കെതിരെ കമലേഷ് തിവാരിയെന്നയാളിട്ട പോസ്റ്റ് മുസ്‌ലിംകളില്&#x200d; ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചത് കലൈചകില്&#x200d; കലാപത്തിന് ഇടയാക്കി. മതപരമായ രീതിയില്&#x200d; സമൂഹത്തെ ധ്രുവീകരിക്കുന്നതിനുള്ള അവസരമായാണ് ഇത് പരിണമിച്ചത്. ഇവിടെ &#8216;വിശുദ്ധ പശു&#8217; പ്രശ്‌നമോ &#8216;രാമക്ഷേത്ര&#8217; വിഷയമോ അവര്&#x200d;ക്ക് അവതരിപ്പിക്കേണ്ടിവന്നില്ല.<br />
ഇസ്‌ലാമികവത്കരണമെന്ന് പറഞ്ഞാണ് കലൈചകില്&#x200d; കലാപത്തിനു കോപ്പുകൂട്ടിയതെങ്കില്&#x200d; സംസ്ഥാനത്ത് ഹിന്ദുക്കള്&#x200d; സുരക്ഷിതരല്ലെന്ന് പ്രചരിപ്പിച്ചാണ് ഇപ്പോള്&#x200d; കലാപം ആസൂത്രണം ചെയ്തതെന്നാണ് ബംഗാളിലെ ചിത്രത്തില്&#x200d; നിന്ന് വ്യക്തമാകുന്നത്. കലൈചക് കലാപത്തില്&#x200d; ആളപായമുണ്ടായിട്ടില്ലെങ്കിലും വന്&#x200d;തോതില്&#x200d; സമ്പത്ത് നശിച്ചിട്ടുണ്ട്. ഹിന്ദുക്കളെ ഇരയാക്കിയാണ് ബി.ജെ.പി-ആര്&#x200d;.എസ്.എസ് പ്രചാരണ വിഷയത്തിന്റെ കാതല്&#x200d; സൃഷ്ടിക്കുന്നത്.</p>
<p><img src="http://s1.firstpost.in/wp-content/uploads/2017/07/bengal-3-.jpg" alt="Related image" /></p>
<p>കലാപം തടയുന്നതില്&#x200d; സര്&#x200d;ക്കാറിന്റെ പങ്ക് തൃപ്തികരമല്ലെന്നു വേണം പറയാന്&#x200d;. സാഹചര്യങ്ങള്&#x200d; നിയന്ത്രണത്തിലാക്കാന്&#x200d; ആവശ്യമായ സമയം കിട്ടിയിട്ടും അവരതിന് മുതിര്&#x200d;ന്നില്ല. ഇത്തരം സംഭവങ്ങള്&#x200d; പൊങ്ങിവരുന്നത് തടയിടുന്നതിന് ക്രമസമാധാനപാലന വിഭാഗം ഉറപ്പുവരുത്തേണ്ടതുണ്ട്. ആരാണ് കുറ്റവാളിയെന്ന് മുന്&#x200d;കൂട്ടി കണക്കിലെടുക്കാതെ നടപടിയെടുക്കുന്ന ഫലപ്രദമായ സംവിധാനങ്ങള്&#x200d;ക്ക് മിക്ക കലാപങ്ങളും തടയാനാകുമെന്നത് യാഥാര്&#x200d;ത്ഥ്യമാണ്. സര്&#x200d;ക്കാര്&#x200d; തക്ക സമയത്ത് ഉണര്&#x200d;ന്ന് പ്രവര്&#x200d;ത്തിക്കണം.<br />
തീര്&#x200d;ച്ചയായും മമതക്കെതിരെയുള്ള മുസ്‌ലിം പ്രീണനം സാമ്പത്തികകാര്യങ്ങളുമായി ബന്ധപ്പെട്ടല്ല. ബംഗാളിലെ മുസ്‌ലിംകളുടെ സാമ്പത്തികസ്ഥിതി രാജ്യത്തെ ഏറ്റവും മോശമായ അവസ്ഥയിലാണെന്നതാണ് യാഥാര്&#x200d;ത്ഥ്യം. ബംഗാളില്&#x200d; ന്യൂനപക്ഷങ്ങള്&#x200d;ക്കുള്ള ബജറ്റ് വിഹിതം മറ്റു പല സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. അതേസമയം, ബി.ജെ.പിയുടെ സാമുദായിക ധ്രുവീകരണം ഭീഷണിപ്പെടുത്തുന്ന വേഗതയിലാണ്. കൃഷ്ണന്റെ ജന്മദിനമായ നവമി ആഘോഷം പ്രവൃത്തിയിലൂടെ ആഘോഷിക്കപ്പെടാത്തതായിരുന്നു, എന്നാല്&#x200d; വാളുകള്&#x200d; വീശി ഭയപ്പെടുത്തുന്ന തരത്തിലായിരുന്നു ഈ വര്&#x200d;ഷത്തെ നവമി ആഘോഷ പരിപാടികള്&#x200d;. ഗണേശോത്സവവും സംസ്ഥാനത്ത് പ്രോത്സാഹിപ്പിക്കപ്പെട്ടു.</p>
<p>കലാപംകൊണ്ട് നേട്ടം കൊയ്തത് ആരാണ്? ഇന്ത്യയിലെ വര്&#x200d;ഗീയ കലാപങ്ങളെക്കുറിച്ച് വിവിധ പഠനം നടത്തിയ പ്രമുഖ പണ്ഡിതന്മാരില്&#x200d;പെട്ട പോള്&#x200d; ബ്രാസ് അഭിപ്രായപ്പെടുന്നത് ഇവിടെയൊരു സുസ്ഥാപിതമായ കലാപ പ്രവര്&#x200d;ത്തനരീതി പ്രവര്&#x200d;ത്തിക്കുന്നുണ്ടെന്നാണ്. യാലെ സര്&#x200d;വകലാശാല നടത്തിയ മറ്റൊരു ശ്രദ്ധേയമായ പഠനം വ്യക്തമാക്കുന്നത് വര്&#x200d;ഗീയ കലാപങ്ങള്&#x200d; നടക്കുന്ന സ്ഥലങ്ങളില്&#x200d; അടുത്തുതന്നെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയായിരിക്കുമെന്നും ഇതില്&#x200d; ബി.ജെ.പിയാണ് നേട്ടം കൊയ്യുന്നതെന്നുമാണ്.</p>
<p>ബാസിര്&#x200d;ഘട്ട് കലാപത്തെ സംഗ്രഹിക്കുകയാണെങ്കില്&#x200d; പ്രകോപനപരവും കുറ്റകരവുമായ ഫെയ്‌സ് ബുക്ക് പോസ്റ്റാണ് ഒന്നാമതായെത്തുക. ഇതിന്റെ വരും വരായ്കകള്&#x200d; മനസ്സിലാക്കാതെ വികാരത്തിന്റെ പുറത്ത് ഇറങ്ങിപ്പുറപ്പെടുന്ന ഒരു വിഭാഗം മുസ്‌ലിംകളുടെ നിലപാടാണ് രണ്ടാമത്തേത്. കലാപം തടയുന്നതില്&#x200d; സംസ്ഥാന സര്&#x200d;ക്കാറിന്റെ പരാജയമാണ് മൂന്നാമത്തേത്. മുസ്‌ലിംകള്&#x200d; ഹിന്ദുക്കളെ അക്രമിക്കുന്ന തരത്തിലുള്ള വ്യാജ വീഡിയോകളും മറ്റും പ്രചരിപ്പിച്ച് വിഷയം കൂടുതല്&#x200d; വഷളാക്കുന്ന ബി.ജെ.പി നിലപാടാണ് നാലാമത്തേത്. എന്നാല്&#x200d; ബാസിര്&#x200d;ഘട്ടില്&#x200d; നിന്നുള്ളതല്ല വീഡിയോകളെന്നത് ബി.ജെ.പിയെ തിരിഞ്ഞു കൊത്തി. അവയെല്ലാം 2002ലെ ഗുജറാത്ത് കലാപ വേളയിലുള്ളതായിരുന്നുവെന്നാണ് കണ്ടെത്തല്&#x200d;.</p>
<p><img src="http://media2.intoday.in/indiatoday/images/stories/vijeta-malik-story_647_070717021645.jpg" alt="Image result for bangal fake post" /></p>
<p>ബാസിര്&#x200d;ഘട്ടില്&#x200d; സംഭവിക്കുന്നതെന്ന് പറഞ്ഞ് പ്രചരിപ്പിച്ച ഹിന്ദു യുവതിയെ പീഡിപ്പിക്കുന്ന ചിത്രം ബോജ്പൂരി സിനിമയില്&#x200d; നിന്നുള്ള രംഗങ്ങളായിരുന്നു. ബി.ജെ.പി ദേശീയ ജനറല്&#x200d; സെക്രട്ടറി കൈലാഷ് വിജയ്‌വര്&#x200d;ജിയ വിശദമാക്കിയതും ഇക്കാര്യങ്ങള്&#x200d; തന്നെയാണ്. കലാപ ബാധിത പ്രദേശത്ത് ഹിന്ദു സ്ത്രീകള്&#x200d; പീഡിപ്പിക്കപ്പെടുകയാണെന്ന് വാര്&#x200d;ത്തയുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. വര്&#x200d;ഗീയ കലാപം യുക്തിസഹമായി പരിശോധിച്ചതിനാല്&#x200d; സാമുദായിക ധ്രുവീകരണത്തിലേക്ക് ഒരു സംസ്ഥാനത്തെ നയിച്ചില്ല എന്നതാണ് ആകെയുള്ള പ്രതീക്ഷ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bangal-bjp-fake-news-mamatha-jhgbibhbh-bangal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
