<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>bjp leaders &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/bjp-leaders/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 26 Apr 2024 09:27:53 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>bjp leaders &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സ​ഖ്യ​ത്തി​ൽ ചി​ല ബി.​ജെ.​പി നേ​താ​ക്ക​ൾ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ദേ​വ​ഗൗ​ഡ</title>
		<link>https://www.chandrikadaily.com/deve-gowda-said-that-some-bjp-leaders-are-not-cooperating-in-the-alliance.html</link>
					<comments>https://www.chandrikadaily.com/deve-gowda-said-that-some-bjp-leaders-are-not-cooperating-in-the-alliance.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 26 Apr 2024 09:27:53 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[alliance]]></category>
		<category><![CDATA[bjp leaders]]></category>
		<category><![CDATA[cooperating]]></category>
		<category><![CDATA[Deve Gowda]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=296097</guid>

					<description><![CDATA[ഒ​രു വി​ഭാ​ഗം ബി.​ജെ.​പി നേ​താ​ക്ക​ൾ സ​ഖ്യ​ത്തി​ൽ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നും അ​വ​രി​ൽ​നി​ന്ന് പ്ര​ചാ​ര​ണ​ത്തി​ന് പി​ന്തു​ണ ല​ഭി​ക്കു​ന്നി​ല്ലെ​ന്നും ദേ​വ​ഗൗ​ഡ പ​റ​ഞ്ഞു.]]></description>
										<content:encoded><![CDATA[<p>ക​ർ​ണാ​ട​ക​യി​ൽ ജെ.​ഡി-​എ​സ്- ബി.​ജെ.​പി സ​ഖ്യ​ത്തി​ലെ അ​നൈ​ക്യം വെ​ളി​പ്പെ​ടു​ത്തി ജെ.​ഡി-​എ​സ് അ​ധ്യ​ക്ഷ​ൻ എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ. ഒ​രു വി​ഭാ​ഗം ബി.​ജെ.​പി നേ​താ​ക്ക​ൾ സ​ഖ്യ​ത്തി​ൽ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നും അ​വ​രി​ൽ​നി​ന്ന് പ്ര​ചാ​ര​ണ​ത്തി​ന് പി​ന്തു​ണ ല​ഭി​ക്കു​ന്നി​ല്ലെ​ന്നും ദേ​വ​ഗൗ​ഡ പ​റ​ഞ്ഞു. വ്യാ​ഴാ​ഴ്ച ഹാ​സ​നി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.</p>
<p>വെ​ള്ളി​യാ​ഴ്ച വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന 14 മ​ണ്ഡ​ല​ങ്ങ​ളി​ൽ കോ​ലാ​ർ, മാ​ണ്ഡ്യ, ഹാ​സ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ജെ.​ഡി-​എ​സ് മ​ത്സ​രി​ക്കു​ന്ന​ത്. മ​ണ്ഡ്യ​യി​ൽ സി​റ്റി​ങ് എം.​പി സു​മ​ല​ത​യു​ടെ നി​സ്സ​ഹ​ക​ര​ണ​ത്തെ കു​റി​ച്ച് ദേ​വ​ഗൗ​ഡ പേ​രെ​ടു​ത്ത് പ​റ​ഞ്ഞു.</p>
<p>ഹാ​സ​നി​ൽ ബി.​ജെ.​പി​യു​ടെ സം​സ്ഥാ​ന സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മു​ൻ എം.​എ​ൽ.​എ​യു​മാ​യ പ്രീ​തം​ഗൗ​ഡ ജെ.​ഡി-​എ​സ് സ്ഥാ​നാ​ർ​ഥി പ്ര​ജ്വ​ൽ രേ​വ​ണ്ണ​ക്കു​വേ​ണ്ടി രം​ഗ​ത്തി​റ​ങ്ങി​യി​ട്ടി​ല്ല. കോ​ലാ​റി​ൽ ബി.​ജെ.​പി, ജെ.​ഡി-​എ​സ് ​നേ​താ​ക്ക​ൾ പൊ​തു​വേ​ദി​യി​ൽ ത​മ്മി​ല​ടി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ദേ​വ​ഗൗ​ഡ​യു​ടേ​ത് വെ​റും ഊ​ഹം മാ​ത്ര​മാ​ണെ​ന്ന് ബി.​ജെ.​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്&#x200d;റ് ബി.​വൈ. വി​ജ​യേ​ന്ദ്ര പ്ര​തി​ക​രി​ച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/deve-gowda-said-that-some-bjp-leaders-are-not-cooperating-in-the-alliance.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊറോണ ഇല്ലാതായി; രോഗ വ്യാപനം റെക്കോര്&#x200d;ഡ് സ്ഥാപിക്കെ വിചിത്ര വാദവുമായി ബിജെപി ബംഗാള്&#x200d; അധ്യക്ഷന്&#x200d;</title>
		<link>https://www.chandrikadaily.com/corona-is-gone-declares-bjps-bengal-chief-at-crowded-rally.html</link>
					<comments>https://www.chandrikadaily.com/corona-is-gone-declares-bjps-bengal-chief-at-crowded-rally.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 11 Sep 2020 09:31:44 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bengal bjp]]></category>
		<category><![CDATA[bengal election]]></category>
		<category><![CDATA[bjp leaders]]></category>
		<category><![CDATA[covid crisis]]></category>
		<category><![CDATA[covid updates]]></category>
		<category><![CDATA[Mamta Banerjee]]></category>
		<category><![CDATA[west bengal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=152233</guid>

					<description><![CDATA[''കൊറോണ ഇല്ലാതായി. ഇപ്പോള്&#x200d; അതുണ്ടെന്ന് മമത വെറുതെ വരുത്തിതീര്&#x200d;ക്കുകയാണ്. അതുവഴിയാണ് അവര്&#x200d; ലോക്ക് ഡൗണ്&#x200d; പ്രഖ്യാപിക്കുന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പു റാലികള്&#x200d; തടയുകയാണ് ഇവര്&#x200d; ലക്ഷ്യംവെക്കുന്നത്'' ബംഗാള്&#x200d; ബിജെപി അധ്യക്ഷ ദിലീപ് ഘോഷ് പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>കൊല്&#x200d;ക്കത്ത: കൊറോണ ഇല്ലാതായെന്ന വിചിത്ര വാദവുമായി ബംഗാള്&#x200d; ബിജെപി അധ്യക്ഷന്&#x200d; ദിലീപ് ഘോഷ്. ബിജെപിയുടെ തെരഞ്ഞെടുപ്പു റാലികള്&#x200d; തടയാനാണ് ബംഗാളില്&#x200d; മുഖ്യമന്ത്രി മമത ബാനര്&#x200d;ജി ലോക്ക് ഡൗണ്&#x200d; പ്രഖ്യാപിച്ചിരിക്കുന്നതെന്ന വിചിത്ര വാദമാണ് ബിജെപി അധ്യക്ഷന്&#x200d; ആരോപിച്ചത്. കൊറോണ ഇല്ലാതായെന്നു പ്രഖ്യാപിച്ച ബിജെപി നേതാവ് ചുറ്റം അതുണ്ടെന്ന് മമത ബാനര്&#x200d;ജി വരുത്തിത്തീര്&#x200d;ക്കുകയാണെന്നും പറഞ്ഞു.</p>
<p>രാജ്യത്ത് വൈറസ് വ്യാപനം റെക്കോഡ് വേഗത്തിലായിരിക്കുകയും ഇന്ത്യ ലോകത്ത് തന്നെ രണ്ടാം സ്ഥാനത്ത് എത്തിനില്&#x200d;ക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കൊറോണ ഇല്ലാതായെന്ന ബിജെപി നേതാവിന്റെ പ്രഖ്യാപനം. ധാനിയഖാലിയില്&#x200d; പാര്&#x200d;ട്ടി പരിപാടിയില്&#x200d; സംസാരിക്കുകയായിരുന്നു ദിലീപ് ഘോഷ്.</p>
<p>&#8221;കൊറോണ ഇല്ലാതായി. ഇപ്പോള്&#x200d; അതുണ്ടെന്ന് മമത വെറുതെ വരുത്തിതീര്&#x200d;ക്കുകയാണ്. അതുവഴിയാണ് അവര്&#x200d; ലോക്ക് ഡൗണ്&#x200d; പ്രഖ്യാപിക്കുന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പു റാലികള്&#x200d; തടയുകയാണ് ഇവര്&#x200d; ലക്ഷ്യംവെക്കുന്നത്. ആർക്കും ഞങ്ങളെ തടയാൻ കഴിയില്ല,&#8221; ബംഗാള്&#x200d; ബിജെപി അധ്യക്ഷ ദിലീപ് ഘോഷ് പറഞ്ഞു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">&quot;<a href="https://twitter.com/hashtag/Corona?src=hash&amp;ref_src=twsrc%5Etfw">#Corona</a> is Gone! Intentional lockdown to stop BJP from holding rallies in Bengal,&quot; said <a href="https://twitter.com/hashtag/Bengal?src=hash&amp;ref_src=twsrc%5Etfw">#Bengal</a> BJP chief Dilip Ghosh (<a href="https://twitter.com/DilipGhoshBJP?ref_src=twsrc%5Etfw">@DilipGhoshBJP</a>) while addressing a crowded rally in Dhaniakhali, Hooghly district on Sept 9. <a href="https://t.co/wOy6BmdjDp">pic.twitter.com/wOy6BmdjDp</a></p>
<p>&mdash; Mojo Story (@themojostory) <a href="https://twitter.com/themojostory/status/1304355161603629057?ref_src=twsrc%5Etfw">September 11, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>അതേസമയം, ധാനിയഖാലിയില്&#x200d; ബിജെപി റാലി കോവിഡ് മാര്&#x200d;ഗനിര്&#x200d;ദ്ദേശങ്ങള്&#x200d; പാലാക്കാതെയാണ് നടത്തിയതെന്ന ആരോപണവും ഉയരുന്നുണ്ട്. ബംഗാളില്&#x200d; ദിനംപ്രതി മുവ്വായിരത്തിലധികം കോവിഡ് സ്ഥികീരണം നിലനില്&#x200d;ക്കെയാണ് ബിജെപി നേതാവിന്റെ വിവാദ പ്രസ്താവന.രണ്ട് ലക്ഷത്തോളം കോവിഡ് സ്ഥിരീകരണമാണ് ഇതുവരെ റിപ്പോര്&#x200d;ട്ട് ചെയ്തത്. 3,700 മരണങ്ങളും സംസ്ഥാനത്ത് ഉണ്ട്.</p>
<p>അമേരിക്ക കഴിഞ്ഞാല്&#x200d; കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച ലോകത്തെ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ ദിവസമാണ് ആകെ കോവിഡ് വ്യാപനത്തില്&#x200d; ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തിയത്. ദിനംപ്രതിയുള്ള കോവിഡ് കണക്കിലും മരണത്തിലും ലോകത്ത് ഒന്നാം സ്ഥാനത്താണ് ഇന്ത്യയിപ്പോള്&#x200d;. ദിവസവും ലക്ഷത്തോളം എന്ന കണക്കിലാണ് രാജ്യത്ത് കോവിഡ് വ്യാപിക്കുന്നത്. പ്രതിദിന മരണം 1000 കടന്ന നിലയുമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/corona-is-gone-declares-bjps-bengal-chief-at-crowded-rally.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിജെപി നേതാക്കളുടെ കൊലവിളി; നടപടിയെടുക്കാന്&#x200d; കഴിയില്ലെന്നു ഫെയ്‌സ്ബുക്</title>
		<link>https://www.chandrikadaily.com/facebook-about-bjp-leaders-hate-speaches-news.html</link>
					<comments>https://www.chandrikadaily.com/facebook-about-bjp-leaders-hate-speaches-news.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sun, 16 Aug 2020 05:54:19 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[sub story]]></category>
		<category><![CDATA[bjp leaders]]></category>
		<category><![CDATA[facebook]]></category>
		<guid isPermaLink="false">https://chandrikadaily.com/?p=145261</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ബിജെപി നേതാക്കളുടെ കൊലവിളികള്&#x200d;ക്ക് നടപടിയെടുക്കാന്&#x200d; കഴിയില്ലെന്ന് തുറന്നു പറഞ്ഞ് ഫേസ്ബുക്ക്. ഫെയ്‌സ്ബുക്കിലെ വിദ്വേഷക പോസ്റ്റുകള്&#x200d;ക്കു നടപടിയെടുക്കാനുളള നിയമങ്ങള്&#x200d; ബിജെപി നേതാക്കള്&#x200d;ക്കെതിരെ പ്രയോഗിച്ചാല്&#x200d; പിന്നെ ഇന്ത്യയില്&#x200d; തങ്ങളുടെ ബിസിനസ് താല്&#x200d;പര്യങ്ങള്&#x200d; സംരക്ഷിക്കാനാവില്ലെന്ന കാരണത്താല്&#x200d; അവ കാണാത്തതുപോലെ നടിക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്&#x200d;ട്ട്. സമൂഹ മാധ്യമങ്ങള്&#x200d; നേരിടുന്ന വെല്ലുവിളികള്&#x200d; കൃത്യമായി എടുത്തുകാണിക്കുന്ന സംഭവമാണ് ദി വാള്&#x200d;സ്ട്രീറ്റ് ജേണല്&#x200d; ഇപ്പോള്&#x200d; തുറന്നു കാണിച്ചിരിക്കുന്നത്. ഫേസ്ബുക്കിന്റെ ഇന്ത്യയിലെ പബ്ലിക് പോളിസി ഡയറക്ടര്&#x200d; അങ്കി ദാസാണ് ബിജെപി നേതാക്കളുടെ വിദ്വേഷം പരത്തുന്ന പോസ്റ്റുകള്&#x200d;ക്കെതിരെ നടപിടവേണ്ടെന്നു [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ബിജെപി നേതാക്കളുടെ കൊലവിളികള്&#x200d;ക്ക് നടപടിയെടുക്കാന്&#x200d; കഴിയില്ലെന്ന് തുറന്നു പറഞ്ഞ് ഫേസ്ബുക്ക്. ഫെയ്‌സ്ബുക്കിലെ വിദ്വേഷക പോസ്റ്റുകള്&#x200d;ക്കു നടപടിയെടുക്കാനുളള നിയമങ്ങള്&#x200d; ബിജെപി നേതാക്കള്&#x200d;ക്കെതിരെ പ്രയോഗിച്ചാല്&#x200d; പിന്നെ ഇന്ത്യയില്&#x200d; തങ്ങളുടെ ബിസിനസ് താല്&#x200d;പര്യങ്ങള്&#x200d; സംരക്ഷിക്കാനാവില്ലെന്ന കാരണത്താല്&#x200d; അവ കാണാത്തതുപോലെ നടിക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്&#x200d;ട്ട്. സമൂഹ മാധ്യമങ്ങള്&#x200d; നേരിടുന്ന വെല്ലുവിളികള്&#x200d; കൃത്യമായി എടുത്തുകാണിക്കുന്ന സംഭവമാണ് ദി വാള്&#x200d;സ്ട്രീറ്റ് ജേണല്&#x200d; ഇപ്പോള്&#x200d; തുറന്നു കാണിച്ചിരിക്കുന്നത്. ഫേസ്ബുക്കിന്റെ ഇന്ത്യയിലെ പബ്ലിക് പോളിസി ഡയറക്ടര്&#x200d; അങ്കി ദാസാണ് ബിജെപി നേതാക്കളുടെ വിദ്വേഷം പരത്തുന്ന പോസ്റ്റുകള്&#x200d;ക്കെതിരെ നടപിടവേണ്ടെന്നു പറഞ്ഞതെന്നാണ് റിപ്പോര്&#x200d;ട്ട് പറയുന്നത്.</p>
<p>ഫേസ്ബുക്കിന്റെ നിയമങ്ങള്&#x200d; പാലിക്കപ്പെടുകയായിരുന്നെങ്കില്&#x200d; കുറഞ്ഞത് നാലു ബിജെപി നേതാക്കള്&#x200d;ക്കോ ഗ്രൂപ്പുകള്&#x200d;ക്കൊ എതിരെ നടപടി എടുക്കേണ്ട അവസരമുണ്ടായിരുന്നു. എന്നാല്&#x200d;, കമ്പനിയുടെ ഇന്ത്യയിലെ ഒരു മേധാവി അതു വേണ്ടെന്നു പറഞ്ഞ് എതിര്&#x200d;ക്കുകയായിരുന്നു എന്നാണ് റിപ്പോര്&#x200d;ട്ട്. അവര്&#x200d; അക്രമം പ്രോത്സാഹിപ്പിക്കുകയായിരുന്നു എന്നുള്ളതു പോലും മാറ്റിവച്ചാണ് നടപടി വേണ്ടെന്ന് കമ്പനി തീരുമാനിച്ചതെന്നാണ് റിപ്പോര്&#x200d;ട്ട്.ഫേസ്ബുക്കിനുള്ളില്&#x200d; തന്നെ, ഇവര്&#x200d; നടത്തിയ പോസ്റ്റുകള്&#x200d; കലാപമുണ്ടാക്കാന്&#x200d; സാധ്യതയുള്ളവയായി കണ്ടെത്തിയിരുന്നു. മിക്ക രാജ്യങ്ങളിലും ഫേസ്ബുക് നടപടി എടുക്കുകയും ചെയ്യുമായിരുന്നു. അപ്പോഴാണ് അങ്കി ദാസിന്റെ ഇടപെടല്&#x200d; ഉണ്ടായത് എന്നാണ് ആരോപണം.</p>
<p>എന്നാല്&#x200d;, ബിജെപി നേതാക്കള്&#x200d; നടത്തിയിരിക്കുന്ന ലംഘിക്കലിനെതിരെ നടപടിയെടുത്താല്&#x200d; ഇന്ത്യയിലെ ഫേസ്ബുക്കിന്റെ ബിസിനസ് താല്&#x200d;പര്യങ്ങള്&#x200d; ഹനിക്കപ്പെടും എന്നാണ് അങ്കി ദാസ് മറ്റു ജീവനക്കാരോടു പറഞ്ഞുവെന്നാണ് ദി വാള്&#x200d;സ്ട്രീറ്റ് ജേണല്&#x200d; റിപ്പോര്&#x200d;ട്ടു ചെയ്യുന്നത്. ഫേസ്ബുക്കിന് ഏറ്റവുമധികം ഉപയോക്താക്കളുള്ളത് ഇന്ത്യയിലാണ്. ന്യൂനപക്ഷങ്ങള്&#x200d;ക്കെതിരെ ബിജെപി തെലങ്കാന എംഎല്&#x200d;എ റ്റി. രാജാ സിങ് നടത്തി എന്ന് ആരോപിക്കപ്പെടുന്ന കൊലവിളിയാണ് ഫേസ്ബുക് കണ്ടില്ലെന്നു നടിച്ചതത്രെ. സിങിനെതിരെ അപകടകാരികളായ വ്യക്തികള്&#x200d;, സംഘടനകള്&#x200d; എന്ന വകുപ്പില്&#x200d; പെടുത്തി നടപടി സ്വീകരിക്കണം എന്നായിരുന്നു കമ്പനിക്കുള്ളില്&#x200d; തന്നെ ഉയര്&#x200d;ന്നുവന്ന അഭിപ്രായം. ഫേസ്ബുക്കില്&#x200d; നിന്ന് സിങിനെ പുറത്താക്കണമെന്നു തന്നെയായിരുന്നു തീരുമാനം. എന്നാല്&#x200d;, അങ്കി ദാസിന്റെ ഇടപെടല്&#x200d; ബിജെപിക്കു കൂടുതല്&#x200d; ഇളവുകള്&#x200d; നല്&#x200d;കുന്നതിന്റെ ഭാഗമാകാമെന്നാണ് പറയുന്നത്.</p>
<p>ഈ വിവാദത്തെക്കുറിച്ചു പ്രതികരിക്കവെ ഫേസ്ബുക്കിന്റെ വക്താവ് ആന്&#x200d;ഡി സ്‌റ്റോണ്&#x200d; പറഞ്ഞത് അങ്ങനെ ചെയ്താല്&#x200d; രാഷ്ട്രീയപരമായ തിരിച്ചടി നേരിടുമെന്ന് അങ്കി ദാസ് പറഞ്ഞെന്നാണ്. എന്നാല്&#x200d;, അങ്കിയുടെ എതിര്&#x200d;പ്പുമാത്രം പരിഗണിച്ചല്ല നടപടി എടുക്കാത്തതെന്നും ആന്&#x200d;ഡി പറഞ്ഞു. മുസ്‌ലിങ്ങള്&#x200d; രാജ്യ ദ്രോഹികളാണെന്നും, പള്ളികള്&#x200d; തകര്&#x200d;ക്കണമെന്നും, റോഹിങ്ക്യാ മുസ്‌ലിങ്ങളെ വെടിവച്ചു കൊല്ലണമെന്നും സിങിന്റെ പോസ്റ്റിലുണ്ടായിരുന്നതായി ചില റിപ്പോര്&#x200d;ട്ടുകള്&#x200d; പറയുന്നു. വാള്&#x200d;സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്&#x200d;ട്ട് വിവാദമായതോടെ സിങിന്റെ പോസ്റ്റിന്റെ കുറച്ചു ഭാഗങ്ങള്&#x200d; ഫേസ്ബുക് നീക്കം ചെയ്തിരുന്നു. പിന്നീട് സിങിന്റെ ഔദ്യോഗിക അക്കൗണ്ട് ഇപ്പോള്&#x200d; നിലവിലില്ലെന്നും പറഞ്ഞു. ഇതേക്കുറിച്ചു പ്രതികരിച്ച സിങ് പറഞ്ഞത് ആ പോസ്റ്റിലുള്ള കാര്യങ്ങള്&#x200d; താന്&#x200d; നേരിട്ട് പോസ്റ്റു ചെയ്തവ അല്ല എന്നാണ്. തന്റെ ഫേസ്ബുക് പേജ് നീക്കം ചെയ്തതായും അദ്ദേഹം പറഞ്ഞു. തങ്ങളെ പിന്തുണയ്ക്കുന്ന പലരും ഇത്തരം പേജുകള്&#x200d; ഉണ്ടാക്കാറുണ്ട്. അത് തങ്ങള്&#x200d;ക്ക് നിയന്ത്രിക്കാനാവില്ല എന്നാണ് സിങ് പറഞ്ഞത്. ഫേസ്ബുക്കിന്റെ ഉദ്യോഗസ്ഥ അങ്കി ദാസ് ഈ ആരോപണത്തിനു മറുപടി പറയാതെ ഒഴിഞ്ഞു മാറുകയായിരുന്നു.</p>
<p>അതേസമയം, എല്ലാത്തരം വിദ്വേഷക പോസ്റ്റുകളെയും തങ്ങള്&#x200d; എതിര്&#x200d;ക്കുന്നുവെന്നാണ് ഫേസ്ബുക് വക്താവ് ആന്&#x200d;ഡി സ്‌റ്റോണ്&#x200d; പറഞ്ഞത്. ആഗോള തലത്തില്&#x200d; അതാണ് കമ്പനിയുടെ പോളിസി. ഏതു പാര്&#x200d;ട്ടിയാണെന്നൊന്നും നോക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്&#x200d; ഇനിയും പലതും ചെയ്യാനുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. ഇന്ത്യയില്&#x200d; ഫേസ്ബുക്കിന് 34.6 കോടി ഉപയോക്താക്കളുണ്ട്. കമ്പനിക്കു കീഴിലുള്ള വാട്‌സാപ്, ഇന്&#x200d;സ്റ്റഗ്രാം തുടങ്ങിയ സേവനങ്ങളും മികച്ച രീതിയിലാണ് ഇന്ത്യയില്&#x200d; പ്രവര്&#x200d;ത്തിക്കുന്നത്. വാട്‌സാപ് പെയ്‌മെന്റ്‌സ് തുടങ്ങിയവ വരാന്&#x200d; ഇരിക്കുന്നു.</p>
<p>അമേരിക്കന്&#x200d; കമ്പനിയായ ഫേസ്ബുക്കിന് ചില ഉത്തരവാദിത്വങ്ങള്&#x200d; കാണിക്കാതിരുന്നാല്&#x200d; രാജ്യാന്തര തലത്തില്&#x200d; തങ്ങള്&#x200d;ക്ക് നാണക്കേടുണ്ടാക്കുമെന്ന് അറിയാം. ചൈനീസ് സര്&#x200d;ക്കാരിന് ഇഷ്ടമുള്ള രീതിയിലുള്ള ഒരു സേര്&#x200d;ച് എന്&#x200d;ജിന്&#x200d; ഉണ്ടാക്കാന്&#x200d; ഗൂഗിള്&#x200d; നടത്തിയ ശ്രമം ഗൂഗിളിനുള്ളിലും പുറത്തും ഉണ്ടായ പ്രതിഷേധങ്ങളെ തുടര്&#x200d;ന്ന് വേണ്ടന്നു വയ്‌ക്കേണ്ടതായി വന്നു. ഇപ്പോള്&#x200d; ഇന്ത്യയില്&#x200d; നടത്തി എന്നു പറയുന്ന തരത്തിലുള്ള നയം നേര്&#x200d;പ്പിക്കല്&#x200d; ഫേസ്ബുക്കിന് വലിയ നാണക്കേടുണ്ടാക്കിയേക്കും. അതേസമയം, ഇതൊരു ഉദ്യോഗസ്ഥന്റെ മാത്രം പിടിവാശി ആയിരുന്നോ എന്ന കാര്യം വെളിപ്പെടാനിരിക്കുന്നതേയുള്ളു. പല പ്രസ്ഥാനങ്ങളിലും സ്ഥാപിത താത്പര്യക്കാര്&#x200d; കയറിക്കൂടുക എന്നത് സാധ്യതയുള്ള കാര്യമാണ്. അതേസമയം ഫെബ്രുവരിയില്&#x200d; വടക്കു കിഴക്കന്&#x200d; ഡല്&#x200d;ഹിയില്&#x200d; നടന്ന വര്&#x200d;ഗീയ കലാപത്തെ വിദ്വേഷക കുറ്റകൃത്യത്തിന്റെ കാര്യത്തിലാണ് ഫേസ്ബുക് പെടുത്തിയിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/facebook-about-bjp-leaders-hate-speaches-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിജെപി വിടുന്നത് വേദനയോടെ; ശത്രുഘ്‌നന്&#x200d; സിന്&#x200d;ഹ രാഹുലിനെ കണ്ടു</title>
		<link>https://www.chandrikadaily.com/painfully-leaving-bjp-says-shatrughan-sinha-after-meeting-rahul-gandhi.html</link>
					<comments>https://www.chandrikadaily.com/painfully-leaving-bjp-says-shatrughan-sinha-after-meeting-rahul-gandhi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 28 Mar 2019 17:08:46 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bjp leaders]]></category>
		<category><![CDATA[BJP Minister]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[modi-rahul]]></category>
		<category><![CDATA[Shatrughan Sinha]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=122595</guid>

					<description><![CDATA[അഭ്യൂഹങ്ങള്&#x200d;ക്ക് വിരാമമിട്ട് ബി.ജെ.പി നേതാവും നടനുമായ ശത്രുഘ്‌നന്&#x200d; സിന്&#x200d;ഹ കോണ്&#x200d;ഗ്രസില്&#x200d; ചേരുന്നു. ന്യൂഡല്&#x200d;ഹിയില്&#x200d; കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. കോണ്&#x200d;ഗ്രസ് അധികാരത്തിലെത്തിയാല്&#x200d; മിനിമം വേതനം ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്ത രാഹുലിനെ സിന്&#x200d;ഹ പ്രശംസിച്ചു. രാഹുല്&#x200d; ഗാന്ധി വളരെ പോസ്റ്റീവായൊരു വ്യ്ക്തിയാനെന്നും വളരെ പ്രോല്&#x200d;സാഹജനകമാണെന്നും കൂടികാഴ്ച്ചക്ക് ശേഷം സില്&#x200d;ഹ മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി വിടുന്നത് വേദനയോടെയാണെന്ന് അ്‌ദേഹം ട്വിറ്ററില്&#x200d; കുറിച്ചു. രാഹുല്&#x200d; ഗാന്ധിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു സിന്&#x200d;ഹയുടെ ട്വീറ്റ്. വേദനയോടെയാണ് ഞാന്&#x200d; ബി.ജെ.പിയില്&#x200d; നിന്നും [&#8230;]]]></description>
										<content:encoded><![CDATA[
<p>അഭ്യൂഹങ്ങള്&#x200d;ക്ക് വിരാമമിട്ട് ബി.ജെ.പി നേതാവും നടനുമായ ശത്രുഘ്‌നന്&#x200d; സിന്&#x200d;ഹ കോണ്&#x200d;ഗ്രസില്&#x200d; ചേരുന്നു. ന്യൂഡല്&#x200d;ഹിയില്&#x200d; കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. കോണ്&#x200d;ഗ്രസ് അധികാരത്തിലെത്തിയാല്&#x200d; മിനിമം വേതനം ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്ത രാഹുലിനെ സിന്&#x200d;ഹ പ്രശംസിച്ചു. രാഹുല്&#x200d; ഗാന്ധി വളരെ പോസ്റ്റീവായൊരു വ്യ്ക്തിയാനെന്നും വളരെ പ്രോല്&#x200d;സാഹജനകമാണെന്നും കൂടികാഴ്ച്ചക്ക് ശേഷം സില്&#x200d;ഹ മാധ്യമങ്ങളോട് പറഞ്ഞു.</p>



<p>ബിജെപി വിടുന്നത് വേദനയോടെയാണെന്ന് അ്‌ദേഹം ട്വിറ്ററില്&#x200d; കുറിച്ചു.  രാഹുല്&#x200d; ഗാന്ധിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു സിന്&#x200d;ഹയുടെ ട്വീറ്റ്. <br>
വേദനയോടെയാണ് ഞാന്&#x200d; ബി.ജെ.പിയില്&#x200d; നിന്നും പുറത്തുവരുന്നത്. </p>



<blockquote class="twitter-tweet" data-lang="en"><p lang="en" dir="ltr">Painfully&#8230;.on the way out of BJP&#8230;.But hopefully in the best direction under the dynamic leadership of my dear friend Lalu Yadav and the desirable, most talked about leader from the Nehru Gandhi family&#8230; the true family of nation builders&#8230; <a href="https://t.co/9HSNhf9F1c">pic.twitter.com/9HSNhf9F1c</a></p>&mdash; Shatrughan Sinha (@ShatruganSinha) <a href="https://twitter.com/ShatruganSinha/status/1111260828030943234?ref_src=twsrc%5Etfw">March 28, 2019</a></blockquote>
<script async src="https://platform.twitter.com/widgets.js" charset="utf-8"></script>




<p>എന്നാല്&#x200d; എന്റെ പ്രിയ സുഹൃത്ത് ലാലു പറഞ്ഞ നെഹ്‌റു ഗാന്ധി കുടുംബത്തില്&#x200d; നിന്നുള്ള നേതാവിനെ വളരെ പ്രതീക്ഷയോടെയാണ് ഞാന്&#x200d; കാണുന്നത്. രാജ്യത്തിന്റെ നിര്&#x200d;മ്മാണത്തില്&#x200d; പങ്കാളികളായ യഥാര്&#x200d;ത്ഥ കുടുംബ കുടുംബത്തില്&#x200d; നിന്നുമുള്ള നേതാവിന്റെ കീഴില്&#x200d; വരുന്നത് അഭിലഷണീയമാണ്., സില്&#x200d;ഹ ട്വീറ്ററില്&#x200d; കൂറിച്ചു</p>



<p>അധികം വൈകാതെ കോണ്&#x200d;ഗ്രസിന്റെ ഭാഗമാകുമെന്ന് സിന്&#x200d;ഹ അറിയിച്ചു. ഏപ്രില്&#x200d; ആറിന് അദ്ദേഹം പാര്&#x200d;ട്ടി അംഗത്വം സ്വീകരിക്കുമെന്ന് മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ്് നേതാവ് ശക്തിസിങ് ഗോഹില്&#x200d; പറഞ്ഞു. ബീഹാറിലെ പട്‌നസാഹിബില്&#x200d; സിന്&#x200d;ഹ കോണ്&#x200d;ഗ്രസ് ടിക്കറ്റില്&#x200d; മത്സരിക്കുമെന്ന് കോണ്&#x200d;ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ചെയര്&#x200d;മാന്&#x200d; അഖിലേഷ് പ്രസാദ് സിങ് പ്രഖ്യാപിച്ചിരുന്നു. പട്‌ന ലോക്‌സഭാ മണ്ഡലത്തില്&#x200d;നിന്ന് ബി.ജെ.പി ടിക്കറ്റില്&#x200d; രണ്ട് തവണ ലോക്‌സഭയിലെത്തിയ 72 കാരനായ സിന്&#x200d;ഹ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കടുത്ത വിര്&#x200d;ശകനാണ്. ഇത്തവണ കേന്ദ്ര മന്ത്രി രവിശങ്കര്&#x200d; പ്രസാദിനെയാണ് പട്‌ന സാഹിബ് മണ്ഡലത്തില്&#x200d; സിന്&#x200d;ഹക്ക് പകരം ബി.ജെ.പി സ്ഥാനാര്&#x200d;ത്ഥിയാക്കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/painfully-leaving-bjp-says-shatrughan-sinha-after-meeting-rahul-gandhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അദ്വാനിക്ക് പിന്നാലെ മുരളി മനോഹര്&#x200d; ജോഷിയെയും വെട്ടി മോദി-ഷാ സഖ്യം</title>
		<link>https://www.chandrikadaily.com/modi-sha-dont-face-joshy-and-advani-from-2019-lok-sabha-election.html</link>
					<comments>https://www.chandrikadaily.com/modi-sha-dont-face-joshy-and-advani-from-2019-lok-sabha-election.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 26 Mar 2019 06:53:36 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[amith shah]]></category>
		<category><![CDATA[bjp leaders]]></category>
		<category><![CDATA[L.K Advani]]></category>
		<category><![CDATA[modi]]></category>
		<category><![CDATA[murali manohar joshi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=122364</guid>

					<description><![CDATA[ലോകസഭാ തെരഞ്ഞെടുപ്പില്&#x200d; നിന്നും ബി.ജെ.പി സ്ഥാപക നേതാക്കളിലൊരാളും സിറ്റിങ് എം.പിയുമായ മുരളി മനോഹര്&#x200d; ജോഷിയെയും മാറ്റിനിര്&#x200d;ത്തി നരേന്ദ്ര മോദി-അമിത് ഷാ സഖ്യം. തെരഞ്ഞെടുപ്പില്&#x200d; ഇനി മത്സരിക്കേണ്ടതില്ലെന്ന വിവരം നേരിട്ട് അറിയിക്കാതെ പരിഹാസ രൂപേണ ബി.ജെ.പി ജനറല്&#x200d; സെക്രട്ടറി രാംലാല്&#x200d; മുഖാന്തരം അയച്ച സന്ദേശത്തിലൂടെയാണ് ജോഷി അറിഞ്ഞത്. കാണ്&#x200d;പുരില്&#x200d; മത്സരിക്കാന്&#x200d; എല്ലാ ഒരുക്കങ്ങളും പൂര്&#x200d;ത്തിയാക്കിയതിനിടെയാണ് ഈ വെട്ടിനിരത്തല്&#x200d;. ബിജെപി മുതിര്&#x200d;ന്ന നേതാവ് എല്&#x200d;കെ അദ്വാനിയെ പാര്&#x200d;ലമെന്റ് സീറ്റില്&#x200d; നിന്നും വെട്ടിനിരത്തിയതിന് പിന്നാലെയാണ് മറ്റൊരു മുതിര്&#x200d;ന്ന നേതാവിനെതിരെയുള്ള മോദി-ഷാ സഖ്യത്തിന്റെ [&#8230;]]]></description>
										<content:encoded><![CDATA[
<p>ലോകസഭാ തെരഞ്ഞെടുപ്പില്&#x200d; നിന്നും ബി.ജെ.പി സ്ഥാപക നേതാക്കളിലൊരാളും സിറ്റിങ് എം.പിയുമായ മുരളി മനോഹര്&#x200d; ജോഷിയെയും മാറ്റിനിര്&#x200d;ത്തി നരേന്ദ്ര മോദി-അമിത്<br>
ഷാ സഖ്യം. തെരഞ്ഞെടുപ്പില്&#x200d; ഇനി മത്സരിക്കേണ്ടതില്ലെന്ന വിവരം നേരിട്ട് അറിയിക്കാതെ പരിഹാസ രൂപേണ ബി.ജെ.പി ജനറല്&#x200d; സെക്രട്ടറി രാംലാല്&#x200d; മുഖാന്തരം അയച്ച സന്ദേശത്തിലൂടെയാണ് ജോഷി അറിഞ്ഞത്. കാണ്&#x200d;പുരില്&#x200d; മത്സരിക്കാന്&#x200d; എല്ലാ ഒരുക്കങ്ങളും പൂര്&#x200d;ത്തിയാക്കിയതിനിടെയാണ് ഈ വെട്ടിനിരത്തല്&#x200d;.</p>



<p>ബിജെപി മുതിര്&#x200d;ന്ന നേതാവ് എല്&#x200d;കെ അദ്വാനിയെ പാര്&#x200d;ലമെന്റ് സീറ്റില്&#x200d; നിന്നും വെട്ടിനിരത്തിയതിന് പിന്നാലെയാണ് മറ്റൊരു മുതിര്&#x200d;ന്ന നേതാവിനെതിരെയുള്ള മോദി-ഷാ സഖ്യത്തിന്റെ പ്രഹരം.</p>



<p>ഇതേസമയം ലോക്സഭാ തെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പി സീറ്റ് നിഷേധിച്ചതില്&#x200d; പ്രതിഷേധിച്ച് കാണ്&#x200d;പൂരിലെ വോട്ടര്&#x200d;മാര്&#x200d;ക്ക്ായി മുരളി മനോഹര്&#x200d; ജോഷി തുറന്ന് കത്ത് പുറത്തുവിട്ടു.</p>



<p>കാണ്&#x200d;പൂരിലെ പ്രിയ വോട്ടര്&#x200d;മാരെ, വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്&#x200d; കാണ്&#x200d;പൂരില്&#x200d; നിന്നുമാത്രമല്ല ഒരിടത്തുനിന്നും ഞാന്&#x200d; മത്സരിക്കേണ്ടെന്ന് ബി.ജെ.പിയുടെ ജനറല്&#x200d; സെക്രട്ടറി രാം ലാല്&#x200d; ഇന്ന് എന്നെ അറിയിച്ചു. മുരളി മനോഹര്&#x200d; ജോഷി&#8217;, എന്നാണ് കത്തില്&#x200d; പറയുന്നത്.</p>



<p>പാര്&#x200d;ട്ടി തങ്ങളെ തഴഞ്ഞ രീതിയില്&#x200d; മുരളി മനോഹര്&#x200d; ജോഷിക്കും എല്&#x200d;.കെ അദ്വാനിക്കും കടുത്ത അമര്&#x200d;ഷമുണ്ടെന്നാണ് റിപ്പോര്&#x200d;ട്ട്. മത്സരിക്കുന്നതില്&#x200d; നിന്ന് പിന്മാറാന്&#x200d; അമിത് ഷാ നേരിട്ടുവന്ന് തന്നെ വിവരങ്ങള്&#x200d; അറിയിക്കണമെന്ന് ജോഷി നേതൃത്വത്തെ അറിയിച്ചിരുന്നു. നേരിട്ട് അറിയിക്കാന്&#x200d;പോലും മാന്യത കാട്ടാതെ ദൂതന്&#x200d;വഴി തന്നെ പടിയടച്ചത് അങ്ങേയറ്റം അവഹേളനപരമായെന്ന് ജോഷി പ്രതികരിച്ചതായാണ് വിവരം. &#8221;അവര്&#x200d;ക്കെന്നെ അഭിമുഖീകരിക്കാന്&#x200d; എന്താണ് പേടിയെന്ന്, മോദി-ഷാ സഖ്യത്തെ വിമര്&#x200d;ശിച്ച് ജോഷി ചോദിച്ചതായാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;.</p>



<p>2014ല്&#x200d; മോദിക്കുവേണ്ടി മുരളി മനോഹര്&#x200d; ജോഷി വാരാണസി സീറ്റ് ഒഴിഞ്ഞു കൊടുത്തു കാണ്&#x200d;പൂരില്&#x200d; മത്സരിച്ചിരുന്നു. 57% വോട്ടുകള്&#x200d; നേടിയാണ് കാണ്&#x200d;പൂരില്&#x200d; 2014ല്&#x200d; ജോഷി ജയിച്ചത്. 2014ലെ തെരഞ്ഞെടുപ്പിനുശേഷം മാര്&#x200d;ഗദര്&#x200d;ശക് മണ്ഡലില്&#x200d; ഉള്&#x200d;പ്പെട്ട മുതിര്&#x200d;ന്ന നേതാക്കളെല്ലാം തന്നെ മത്സരിക്കാന്&#x200d; താല്&#x200d;പര്യമില്ലെന്ന് അറിയിച്ചിരുന്നുവെന്നാണ് ബി.ജെ.പി മാധ്യമങ്ങളോട് പറഞ്ഞത്. മുരളീ മനോഹര്&#x200d; ജോഷിക്കു പുറമേ എല്&#x200d;.കെ അദ്വാനി, ശാന്ത കുമാര്&#x200d; തുടങ്ങിയവര്&#x200d;ക്കും പാര്&#x200d;ട്ടി സീറ്റ് നിഷേധിച്ചിരുന്നു. ഇവരെയും സമാനമായ രീതിയില്&#x200d; രാം ലാല്&#x200d; സന്ദര്&#x200d;ശിച്ചതായി റിപ്പോര്&#x200d;ട്ടുണ്ട്.</p>



<p>പാര്&#x200d;ലമെന്റിന്റെ എസ്റ്റിമേറ്റ്സ് കമ്മിറ്റി ചെയര്&#x200d;മാനാണ് ജോഷി. ഗംഗ ശുചീകരണം, ബാങ്കിങ് എന്&#x200d;.പി.എ തുടങ്ങിയ വിഷയത്തില്&#x200d; അദ്ദേഹത്തിന്റെ അന്വേഷണ റിപ്പോര്&#x200d;ട്ടുകള്&#x200d; മോദി സര്&#x200d;ക്കാറിനെ പ്രതിരോധത്തിലാക്കിയിരുന്നു. സാമ്പത്തിക തട്ടിപ്പുകാരുടെ &#8216;രാജന്&#x200d; ലിസ്റ്റ്&#8217; (രഘുറാം രാജന്&#x200d; പുറത്തുവിട്ട ലിസ്റ്റ്) പുറത്തുകൊണ്ടുവന്നതും ജോഷിയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/modi-sha-dont-face-joshy-and-advani-from-2019-lok-sabha-election.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വാജ്പേയിയുടെ ചിതാഭസ്മം ഒഴുക്കുന്നതിനിടെ ബോട്ടപകടം; ബി.ജെ.പി നേതാക്കള്&#x200d; പുഴയില്&#x200d; വീണു</title>
		<link>https://www.chandrikadaily.com/bjp-leaders-fall-in-river-during-atal-bihari-vajpayees-ashes-immersion.html</link>
					<comments>https://www.chandrikadaily.com/bjp-leaders-fall-in-river-during-atal-bihari-vajpayees-ashes-immersion.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 26 Aug 2018 05:34:24 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ab vajpayee]]></category>
		<category><![CDATA[bjp leaders]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=100206</guid>

					<description><![CDATA[ബസ്തി: മുന്&#x200d; പ്രധാനമന്ത്രി അടല്&#x200d; ബിഹാരി വാജ്പേയിയുടെ ചിതാഭസ്മം പുഴയില്&#x200d; ഒഴുക്കുന്ന ചടങ്ങിനിടെ ബോട്ട് മറിഞ്ഞ് നേതാക്കള്&#x200d; പുഴയില്&#x200d; വീണു. ബി.ജെ.പി എം.പിയും എം.എല്&#x200d;.മാരും പ്രാദേശിക നേതാക്കളും ജില്ലാതല ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണ് വെള്ളത്തില്&#x200d; വീണത്. ഇന്നലെ ഉത്തര്&#x200d;പ്രദേശിലെ ബസ്തി നദിക്കരയോടു ചേര്&#x200d;ന്ന ചടങ്ങിലാണ് അപകടമുണ്ടായത്. ആളുകളുടെ തിരക്കും അതികഭാരവും കാരണം നിലതെറ്റിയ ബോട്ട് മറിയുകയായിരുന്നു. സംഭവത്തില്&#x200d; ആളഭായമോ പരിക്കോ റിപ്പോര്&#x200d;ട്ട് ചെയ്തിട്ടില്ല. നേതാക്കള്&#x200d; നദിയിലേക്ക് വീണയുടന്&#x200d; പോലീസ് ലൈഫ് ജാക്കറ്റ് എറിഞ്ഞ് രക്ഷപ്പെടുത്തുകയായിരുന്നു. യു.പിയിലെ മുന്&#x200d; ബി.ജെ.പി [&#8230;]]]></description>
										<content:encoded><![CDATA[<p>ബസ്തി: മുന്&#x200d; പ്രധാനമന്ത്രി അടല്&#x200d; ബിഹാരി വാജ്പേയിയുടെ ചിതാഭസ്മം പുഴയില്&#x200d; ഒഴുക്കുന്ന ചടങ്ങിനിടെ ബോട്ട് മറിഞ്ഞ് നേതാക്കള്&#x200d; പുഴയില്&#x200d; വീണു. ബി.ജെ.പി എം.പിയും എം.എല്&#x200d;.മാരും പ്രാദേശിക നേതാക്കളും ജില്ലാതല ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണ് വെള്ളത്തില്&#x200d; വീണത്. ഇന്നലെ ഉത്തര്&#x200d;പ്രദേശിലെ ബസ്തി നദിക്കരയോടു ചേര്&#x200d;ന്ന ചടങ്ങിലാണ് അപകടമുണ്ടായത്.<br />
ആളുകളുടെ തിരക്കും അതികഭാരവും കാരണം നിലതെറ്റിയ ബോട്ട് മറിയുകയായിരുന്നു. സംഭവത്തില്&#x200d; ആളഭായമോ പരിക്കോ റിപ്പോര്&#x200d;ട്ട് ചെയ്തിട്ടില്ല. നേതാക്കള്&#x200d; നദിയിലേക്ക് വീണയുടന്&#x200d; പോലീസ് ലൈഫ് ജാക്കറ്റ് എറിഞ്ഞ് രക്ഷപ്പെടുത്തുകയായിരുന്നു.<br />
<iframe loading="lazy" src="https://www.youtube.com/embed/DQlqLFc0I9g" width="496" height="397" frameborder="0" allowfullscreen="allowfullscreen"></iframe><br />
യു.പിയിലെ മുന്&#x200d; ബി.ജെ.പി പ്രസിഡന്റ് രാമപതി റാം ത്രിപാഠി, ഹരീഷ് ദ്വിവേദി എം.പി, രാം ചൗധരി എം.എല്&#x200d;.എ, മുതിര്&#x200d;ന്ന ബി.ജെ.പി നേതാക്കള്&#x200d;, പോലീസ് സൂപ്രണ്ട് ദിലീപ് കുമാര്&#x200d; തുടങ്ങിയവരാണ് വള്ളത്തിലുണ്ടായിരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-leaders-fall-in-river-during-atal-bihari-vajpayees-ashes-immersion.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉപ്പ് സത്യഗ്രഹ ചരിത്രത്തെയും വളച്ചൊടിച്ച് ജാര്&#x200d;ഖണ്ഡ് മുഖ്യമന്ത്രി</title>
		<link>https://www.chandrikadaily.com/salt-satyagraha-began-from-bihar-says-jharkhand-cm.html</link>
					<comments>https://www.chandrikadaily.com/salt-satyagraha-began-from-bihar-says-jharkhand-cm.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 06 Aug 2018 11:57:19 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bjp fake news buildup]]></category>
		<category><![CDATA[bjp leaders]]></category>
		<category><![CDATA[indian history congress]]></category>
		<category><![CDATA[Jharkhand]]></category>
		<category><![CDATA[RSS agenda]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=97768</guid>

					<description><![CDATA[പട്‌ന: ചരിത്രത്തെ വളച്ചൊടിച്ചുള്ള ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകള്&#x200d; തുടരുന്നു. ജാര്&#x200d;ഖണ്ഡ് മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ രഘുബര്&#x200d; ദാസാണ് ഒടുവില്&#x200d; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയുമായി രംഗത്തെത്തിയത്. സ്വാതന്ത്ര്യ സമര ചരിത്രത്തില്&#x200d; സുപ്രധാന സംഭവമായ ഉപ്പ് സത്യഗ്രഹം ബിഹാറിലെ ചമ്പാരനില്&#x200d; നിന്നാണെന്നാണ് രഘുബര്&#x200d; ദാസിന്റെ കണ്ടുപിടുത്തം. വ്യാപാരികളുടെ സംഘടനയായ ടെലി ആര്&#x200d;റ് സാഹു സമാജ് പട്‌നയില്&#x200d; സംഘടിപ്പിച്ച ചടങ്ങിലാണ് ദാസ് ചരിത്രത്തെ വളച്ചൊടിച്ചത്. മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്&#x200d; 1930 മാര്&#x200d;ച്ച് 12ന് ഗുജറാത്തിലെ സബര്&#x200d;മതി ആശ്രമത്തില്&#x200d; നിന്നും ദണ്ഡിയിലേക്ക് നടത്തിയ [&#8230;]]]></description>
										<content:encoded><![CDATA[<p>പട്‌ന: ചരിത്രത്തെ വളച്ചൊടിച്ചുള്ള ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകള്&#x200d; തുടരുന്നു. ജാര്&#x200d;ഖണ്ഡ് മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ രഘുബര്&#x200d; ദാസാണ് ഒടുവില്&#x200d; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയുമായി രംഗത്തെത്തിയത്. സ്വാതന്ത്ര്യ സമര ചരിത്രത്തില്&#x200d; സുപ്രധാന സംഭവമായ ഉപ്പ് സത്യഗ്രഹം ബിഹാറിലെ ചമ്പാരനില്&#x200d; നിന്നാണെന്നാണ് രഘുബര്&#x200d; ദാസിന്റെ കണ്ടുപിടുത്തം. വ്യാപാരികളുടെ സംഘടനയായ ടെലി ആര്&#x200d;റ് സാഹു സമാജ് പട്‌നയില്&#x200d; സംഘടിപ്പിച്ച ചടങ്ങിലാണ് ദാസ് ചരിത്രത്തെ വളച്ചൊടിച്ചത്.</p>
<p>മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്&#x200d; 1930 മാര്&#x200d;ച്ച് 12ന് ഗുജറാത്തിലെ സബര്&#x200d;മതി ആശ്രമത്തില്&#x200d; നിന്നും ദണ്ഡിയിലേക്ക് നടത്തിയ യാത്രയോടെയാണ് ഉപ്പ് സത്യഗ്രഹം ആരംഭിച്ചത്. ബ്രിട്ടീഷ് ഇന്ത്യയില്&#x200d; ഉപ്പ്‌നിര്&#x200d;മ്മാണത്തിന് നികുതി ചുമത്തിയതില്&#x200d; പ്രതിഷേധിച്ചായിരുന്നു സമരം. ചരിത്രത്തില്&#x200d; പ്രാഥമിക അറിവ് പോലും ബി.ജെ.പി നേതാക്കള്&#x200d;ക്കില്ലെന്ന് വ്യക്തമായതായി കോണ്&#x200d;ഗ്രസ് പ്രതികരിച്ചു. സ്‌കൂള്&#x200d; കുട്ടികള്&#x200d;ക്ക് പോലും ഇക്കാര്യങ്ങള്&#x200d; അറിയാം. ഇത്തരത്തിലുള്ള മണ്ടന്&#x200d; പ്രസ്താവന നടത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും രാജ്യത്തിന്റെ ചരിത്രത്തെക്കുറിച്ചും ബി.ജെ.പി നേതാക്കള്&#x200d; പഠിക്കുന്നത് നന്നായിരിക്കും-കോണ്&#x200d;ഗ്രസ് എം.എല്&#x200d;.എ പ്രേംചന്ദ്ര പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/salt-satyagraha-began-from-bihar-says-jharkhand-cm.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ജെ.പിയെ വെല്ലു വിളിച്ച്‌ ഝാര്‍ഖണ്ഡിലെ ആദിവാസി വിഭാഗം: ഗോത്രാചാരം പാലിക്കാന്‍ പശുവിനെ ബലി നല്‍കും</title>
		<link>https://www.chandrikadaily.com/bandu-tirki-about-cow-sacrifice-jarkhand-news.html</link>
					<comments>https://www.chandrikadaily.com/bandu-tirki-about-cow-sacrifice-jarkhand-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 13 Nov 2017 07:13:40 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bandu tirki]]></category>
		<category><![CDATA[bjp attack]]></category>
		<category><![CDATA[BJP beef policy]]></category>
		<category><![CDATA[bjp leaders]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=53675</guid>

					<description><![CDATA[പാറ്റ്‌ന: കറുത്ത പശുവിനെ ബലി നല്‍കുമെന്ന് ഝാര്‍ഖണ്ഡിലെ ആദിവാസി നേതാവും മുന്‍ മന്ത്രിയും കൂടിയായ ബന്ദു ടിര്‍ക്കി. ഈ വരുന്ന ഫെബ്രുവരി 17ന് കറുത്ത പശുവിനെ ബലി നല്‍കുമെന്നും ചുണയുണ്ടെങ്കില്‍ സര്‍ക്കാരിന് തടയാമെന്നും ബന്ദു ടിര്‍ക്കി പറഞ്ഞു. സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിനെ വെല്ലുവിളിക്കുകയായിരുന്നു അദ്ദേഹം. 2005-മുതല്‍ ഗോത്രാചാരമായ ഗോബലി നിയമംമൂലം നിരോധിച്ചിരിക്കുകയാണ്. ഗോത്രാചാരമായ ശിലകള്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിക്കുന്ന ആചാരമായ പത്താല്‍ഗഢിനെതിരേയും സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്ന സാഹചര്യത്തിലാണ് നേതാവിന്റെ വെല്ലുവിളി വരുന്നത്. ഫെബ്രുവരി 17നാണ് പശുവിനെ ബലി നല്‍കാന്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>പാറ്റ്‌ന: കറുത്ത പശുവിനെ ബലി നല്&#x200d;കുമെന്ന് ഝാര്&#x200d;ഖണ്ഡിലെ ആദിവാസി നേതാവും മുന്&#x200d; മന്ത്രിയും കൂടിയായ ബന്ദു ടിര്&#x200d;ക്കി. ഈ വരുന്ന ഫെബ്രുവരി 17ന് കറുത്ത പശുവിനെ ബലി നല്&#x200d;കുമെന്നും ചുണയുണ്ടെങ്കില്&#x200d; സര്&#x200d;ക്കാരിന് തടയാമെന്നും ബന്ദു ടിര്&#x200d;ക്കി പറഞ്ഞു. സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി സര്&#x200d;ക്കാരിനെ വെല്ലുവിളിക്കുകയായിരുന്നു അദ്ദേഹം.</p>
<p>2005-മുതല്&#x200d; ഗോത്രാചാരമായ ഗോബലി നിയമംമൂലം നിരോധിച്ചിരിക്കുകയാണ്. ഗോത്രാചാരമായ ശിലകള്&#x200d; പൊതുസ്ഥലങ്ങളില്&#x200d; സ്ഥാപിക്കുന്ന ആചാരമായ പത്താല്&#x200d;ഗഢിനെതിരേയും സര്&#x200d;ക്കാര്&#x200d; രംഗത്തെത്തിയിരിക്കുന്ന സാഹചര്യത്തിലാണ് നേതാവിന്റെ വെല്ലുവിളി വരുന്നത്. ഫെബ്രുവരി 17നാണ് പശുവിനെ ബലി നല്&#x200d;കാന്&#x200d; തയ്യാറെടുക്കുന്നത്. ബന്&#x200d;ഹോറയില്&#x200d; പത്താല്&#x200d;ഗഢിക്കു സമീപം ബലിനല്&#x200d;കല്&#x200d; ചടങ്ങ് നടത്തുമെന്ന് ബന്ദുടിര്&#x200d;ക്കി പറഞ്ഞു. തടയാന്&#x200d; കഴിയുമെങ്കില്&#x200d; സര്&#x200d;ക്കാരിന് തടയാം. ആചാരപ്രകാരം 12 വര്&#x200d;ഷത്തിലൊരിക്കലാണ് ഇത് നടത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ശിലകള്&#x200d; നീക്കം ചെയ്യുന്ന സര്&#x200d;ക്കാര്&#x200d; നിലപാട് ആദിവാസി ആചാരങ്ങളോടുള്ള വെല്ലുവിളിയാണ്. കാലപ്പഴക്കം ചെന്ന ഇത്തരം ആചാരങ്ങള്&#x200d; നിരോധിക്കുന്നത് അംഗീകരിക്കാന്&#x200d; കഴിയില്ല. ഇതുപോലെ തന്നെയാണ് ഗോബലിക്കെതിരെയുള്ള സര്&#x200d;ക്കാര്&#x200d; നീക്കമെന്നും ബന്ദു ടിര്&#x200d;ക്കി പറഞ്ഞു. അതേസമയം, മുന്&#x200d;മുഖ്യമന്ത്രി ബാബുലാല്&#x200d; വിഷയത്തില്&#x200d; പ്രതികരിച്ചിട്ടില്ല. വിഷയത്തില്&#x200d; നിന്ന് അദ്ദേഹം അകലം പാലിച്ചു. രാഷ്ട്രീയ നേട്ടത്തിനാണ് ബന്ദു ടിര്&#x200d;ക്കിയുടെ ശ്രമമെന്നാണ് ബി.ജെ.പിയുടെ ആരോപണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bandu-tirki-about-cow-sacrifice-jarkhand-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ജെ.പി മന്ത്രിമാരെ പരിഹസിച്ച് ബി.ബി.സി</title>
		<link>https://www.chandrikadaily.com/bbc-report-on-bjp.html</link>
					<comments>https://www.chandrikadaily.com/bbc-report-on-bjp.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 23 Sep 2017 11:59:45 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bbc]]></category>
		<category><![CDATA[bjp leaders]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=45056</guid>

					<description><![CDATA[അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ നാണം കെടുത്തുന്ന തരത്തിലുള്ള ഇന്ത്യന്‍ ഭരണാധികാരികളുടെ മണ്ടന്‍ പരാമര്‍ശങ്ങളെ വാര്‍ത്തയാക്കിയിരിക്കുകയാണ് ബി.ബി.സി ന്യൂസ്. ശാസ്ത്ര സത്യങ്ങളെ നിരാകരിക്കുന്ന മണ്ടത്തരങ്ങള്‍ ഇന്ത്യന്‍ മന്ത്രിമാര്‍ ആവര്‍ത്തിച്ചപ്പോഴാണ് ബി.ബി.സി വാര്‍ത്തയാക്കിയത്. പശുക്കല്‍ മുതല്‍ വിമാനങ്ങള്‍ വരെ: ഇന്ത്യന്‍ മന്ത്രിമാര്‍ ശാസ്ത്ര ചരിത്രം തിരുത്തിയെഴുതുമ്പോള്‍ എന്നാണ് വാര്‍ത്തയുടെ തലക്കെട്ട്. ബി.ജെ.പി മന്ത്രിമാര്‍ മാത്രമല്ല രാജ്യത്തെ ജനങ്ങളെ ഒന്നടങ്കം തന്നെ ലോകത്തിനു മുന്നില്‍ നാണം കെട്ടിരിക്കുകയാണ്. ഇന്ത്യയില്‍ പ്ലാസ്റ്റിക് സര്‍ജ്ജറി ഉണ്ടായിരുന്നുവെന്ന മോദിയുടെ കണ്ടെത്തലാണ് ബി.ബി.സി പരിഹസിക്കുന്നത്. ആനയുടെ തലയും [&#8230;]]]></description>
										<content:encoded><![CDATA[<p>അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്&#x200d; നാണം കെടുത്തുന്ന തരത്തിലുള്ള ഇന്ത്യന്&#x200d; ഭരണാധികാരികളുടെ മണ്ടന്&#x200d; പരാമര്&#x200d;ശങ്ങളെ വാര്&#x200d;ത്തയാക്കിയിരിക്കുകയാണ് ബി.ബി.സി ന്യൂസ്.</p>
<p>ശാസ്ത്ര സത്യങ്ങളെ നിരാകരിക്കുന്ന മണ്ടത്തരങ്ങള്&#x200d; ഇന്ത്യന്&#x200d; മന്ത്രിമാര്&#x200d; ആവര്&#x200d;ത്തിച്ചപ്പോഴാണ് ബി.ബി.സി വാര്&#x200d;ത്തയാക്കിയത്. പശുക്കല്&#x200d; മുതല്&#x200d; വിമാനങ്ങള്&#x200d; വരെ: ഇന്ത്യന്&#x200d; മന്ത്രിമാര്&#x200d; ശാസ്ത്ര ചരിത്രം തിരുത്തിയെഴുതുമ്പോള്&#x200d; എന്നാണ് വാര്&#x200d;ത്തയുടെ തലക്കെട്ട്. ബി.ജെ.പി മന്ത്രിമാര്&#x200d; മാത്രമല്ല രാജ്യത്തെ ജനങ്ങളെ ഒന്നടങ്കം തന്നെ ലോകത്തിനു മുന്നില്&#x200d; നാണം കെട്ടിരിക്കുകയാണ്.</p>
<p>ഇന്ത്യയില്&#x200d; പ്ലാസ്റ്റിക് സര്&#x200d;ജ്ജറി ഉണ്ടായിരുന്നുവെന്ന മോദിയുടെ കണ്ടെത്തലാണ് ബി.ബി.സി പരിഹസിക്കുന്നത്. ആനയുടെ തലയും മനുഷ്യന്റെ ഉടലും ചേര്&#x200d;ന്ന് ഗണപതിയെ സൃഷ്ടിച്ചുവെന്നതാണ് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്.</p>
<p>കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സത്യപാല്&#x200d; സിംഗാണ് അവസാനമായി ശാസ്ത്ര ചരിത്രത്തേപ്പറ്റിയുള്ള അറിവ് വിദ്യാര്&#x200d;ത്ഥികള്&#x200d;ക്കു മുന്നില്&#x200d; പങ്കുവെച്ചത്. വിമാനം കണ്ടെത്തിയത് ഇന്ത്യക്കാരന്നെയാരിന്നു സിംഗ് പറഞ്ഞത്. കൂടാതെ പുഷ്പക വിമാനത്തെപ്പറ്റി പഠിക്കണമെന്നു അദ്ദേഹം പറഞ്ഞിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bbc-report-on-bjp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;മെഡിക്കല്‍ കോഴ അന്വേഷണ റിപ്പോര്‍ട്ട് കുമ്മനത്തിന് കൈമാറി&#8217;; ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ വാദം തള്ളി ശ്രീശനും എ കെ നസീറും</title>
		<link>https://www.chandrikadaily.com/bjp-leaders.html</link>
					<comments>https://www.chandrikadaily.com/bjp-leaders.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 22 Aug 2017 18:55:42 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bjp leaders]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=41418</guid>

					<description><![CDATA[തിരുവനന്തപുരം: ബി.ജെ.പി നേതാക്കളുടെ മെഡിക്കല്‍ കോഴ ഇടപാട്, പാര്‍ട്ടിതല കമ്മീഷന്‍ അംഗങ്ങളായ കെ.പി ശ്രീശനും എ.കെ നസീറും വിജിലന്‍സിന് മുമ്പാകെ സമ്മതിച്ചു. കോഴ ഇടപാട് സംബന്ധിച്ച് വിവരിക്കുന്ന റിപ്പോര്‍ട്ട് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് കൈമാറിയതായി ഇരുവരും വിജിലന്‍സ് അന്വേഷണസംഘത്തിനോട് വെളിപ്പെടുത്തി. കന്‍സള്‍ട്ടന്‍സി ഫീസായി 25 ലക്ഷത്തിന്റെ ഇടപാടുമാത്രമേ നടന്നിട്ടുള്ളൂവെന്ന മെഡിക്കല്‍ കോളജ് ഉടമയുടെയും ബി.ജെ.പി നേതാക്കളുടെയും അവകാശവാദത്തെ തള്ളിയ കമ്മീഷന്‍ അംഗങ്ങള്‍, 5.60 കോടിയുടെ ഇടപാടുതന്നെയാണ് നടന്നതെന്നും വിജിലന്‍സിനോട് സമ്മതിച്ചു. ഇക്കാര്യം കാണിച്ച് ഒരു കരട് [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ബി.ജെ.പി നേതാക്കളുടെ മെഡിക്കല്&#x200d; കോഴ ഇടപാട്, പാര്&#x200d;ട്ടിതല കമ്മീഷന്&#x200d; അംഗങ്ങളായ കെ.പി ശ്രീശനും എ.കെ നസീറും വിജിലന്&#x200d;സിന് മുമ്പാകെ സമ്മതിച്ചു. കോഴ ഇടപാട് സംബന്ധിച്ച് വിവരിക്കുന്ന റിപ്പോര്&#x200d;ട്ട് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് കൈമാറിയതായി ഇരുവരും വിജിലന്&#x200d;സ് അന്വേഷണസംഘത്തിനോട് വെളിപ്പെടുത്തി.</p>
<p>കന്&#x200d;സള്&#x200d;ട്ടന്&#x200d;സി ഫീസായി 25 ലക്ഷത്തിന്റെ ഇടപാടുമാത്രമേ നടന്നിട്ടുള്ളൂവെന്ന മെഡിക്കല്&#x200d; കോളജ് ഉടമയുടെയും ബി.ജെ.പി നേതാക്കളുടെയും അവകാശവാദത്തെ തള്ളിയ കമ്മീഷന്&#x200d; അംഗങ്ങള്&#x200d;, 5.60 കോടിയുടെ ഇടപാടുതന്നെയാണ് നടന്നതെന്നും വിജിലന്&#x200d;സിനോട് സമ്മതിച്ചു. ഇക്കാര്യം കാണിച്ച് ഒരു കരട് റിപ്പോര്&#x200d;ട്ട് തയാറാക്കി പാര്&#x200d;ട്ടി അധ്യക്ഷന്&#x200d; കുമ്മനത്തിന് ഇമെയില്&#x200d; സന്ദേശം അയിച്ചിരുന്നുവെന്നും ഇരുവരും മൊഴി നല്&#x200d;കി. ഈ റിപ്പോര്&#x200d;ട്ടിന്മേല്&#x200d; എന്ത് നടപടി സ്വീകരിച്ചുവെന്ന് തങ്ങള്&#x200d;ക്ക് അറിയിയില്ല.</p>
<p>എന്നാല്&#x200d; എം. ടി രമേശിനെതിരെ പരാമര്&#x200d;ശമുള്ള അന്വേഷണ കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ടിനെ കുറിച്ചുള്ള വിജിലന്&#x200d;സ് ചോദ്യത്തിന് ഇരുവരും മലക്കം മറിഞ്ഞു. പ്രചരിക്കുന്ന റിപ്പോര്&#x200d;ട്ട് തങ്ങളുടേതല്ലെന്നായിരുന്നു ഇരുവരുടെയും മൊഴി. മെഡിക്കല്&#x200d;കോഴ ആരോപണത്തില്&#x200d; പണമിടപാട് സ്ഥിരീകരിച്ച് റിപ്പോര്&#x200d;ട്ട് തയാറാക്കിയ ബി.ജെ.പി അന്വേഷണ കമ്മീഷണനംഗങ്ങള്&#x200d; എന്ന നിലയ്ക്കാണ് കെ.പി ശ്രീശന്റെയും എ.കെ നസീറിന്റെയും മൊഴി വിജിലന്&#x200d;സ് രേഖപ്പെടുത്തിയത്.<br />
കേസില്&#x200d; ആരോപണവിധേയനായ ബി.ജി.പി മുന്&#x200d; സഹകരണ സെല്&#x200d; കണ്&#x200d;വീനര്&#x200d; ആര്&#x200d;.എസ് വിനോദ്, സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജേശേഖന്&#x200d; എന്നിവരില്&#x200d;നിന്നും വിജിലന്&#x200d;സ് മൊഴിയെടുത്തിരുന്നു. മാധ്യമങ്ങളില്&#x200d; പ്രചരിക്കുന്ന തരത്തിലുള്ള ഒരു റിപ്പോര്&#x200d;ട്ടും താന്&#x200d; കണ്ടിട്ടില്ലെന്നും റിപ്പോര്&#x200d;ട്ടില്&#x200d; എം.ടി.രമേശിന്റെ പേരുള്ളതായി അറിയില്ലെന്നുമായിരുന്നു കുമ്മനത്തിന്റെ മൊഴി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-leaders.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
