<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>bjp minsiter &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/bjp-minsiter/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 07 Mar 2025 02:54:17 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>bjp minsiter &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഡൽഹി കലാപം; ബി.​ജെ.​പി മ​ന്ത്രി കപിൽ മിശ്രക്കെതിരെ കേസ് വേണ്ടെന്ന് പൊലീസ്</title>
		<link>https://www.chandrikadaily.com/1delhi-riots-police-says-no-case-against-bjp-minister-kapil-mishra.html</link>
					<comments>https://www.chandrikadaily.com/1delhi-riots-police-says-no-case-against-bjp-minister-kapil-mishra.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 07 Mar 2025 02:52:48 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bjp minsiter]]></category>
		<category><![CDATA[Delhi riots]]></category>
		<category><![CDATA[police]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=332862</guid>

					<description><![CDATA[ക​ലാ​പ​ത്തി​ൽ ക​പി​ൽ മി​ശ്ര​ക്ക് യാ​തൊ​രു പ​ങ്കു​മി​ല്ലെ​ന്നും അ​ദ്ദേ​ഹ​ത്തെ പ്ര​തി​യാ​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നു​വെ​ന്നും പൊ​ലീ​സ് പ​റ​യു​ന്നു.]]></description>
										<content:encoded><![CDATA[<p>വ​ട​ക്കു കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ 2020ലു​ണ്ടാ​യ ക​ലാ​പ​ത്തി​ൽ പ​ങ്കു​​ണ്ടെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്ന ഡ​ൽ​ഹി​യി​ലെ പു​തി​യ ബി.​ജെ.​പി സ​ർ​ക്കാ​റി​ലെ മ​ന്ത്രി ക​പി​ൽ മി​ശ്ര​ക്കെ​തി​രെ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നെ എ​തി​ർ​ത്ത് പൊ​ലീ​സ് കോ​ട​തി​യി​ൽ.</p>
<p>ക​പി​ൽ മി​​​ശ്ര​യെ കേ​സി​ൽ പ്ര​തി​ചേ​ർ​ക്ക​ണ​​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ലാ​പ​ത്തി​ലെ ഇ​ര​യാ​യ യ​മു​ന വി​ഹാ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഇ​ല്യാ​സ് ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ് പൊ​ലീ​സ്, കേ​സി​നെ എ​തി​ർ​ത്ത് സ​ത്യ​വാ​ങ്മൂ​ലം ഫ​യ​ൽ ചെ​യ്ത​ത്. ക​ലാ​പ​ത്തി​ൽ ക​പി​ൽ മി​ശ്ര​ക്ക് യാ​തൊ​രു പ​ങ്കു​മി​ല്ലെ​ന്നും അ​ദ്ദേ​ഹ​ത്തെ പ്ര​തി​യാ​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നു​വെ​ന്നും പൊ​ലീ​സ് പ​റ​യു​ന്നു.</p>
<p>ക​പി​ൽ മി​​ശ്ര​ക്കെ​തി​രാ​യ ക​ലാ​പാ​ഹ്വാ​ന കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​തി​ൽ ഒ​ന്നു​കി​ൽ ഡ​ൽ​ഹി പൊ​ലീ​സ് പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും അ​ല്ലെ​ങ്കി​ൽ അ​വ​ര​ത് മൂ​ടി​വെ​ച്ചു​വെ​ന്നും ഡ​ൽ​ഹി കോ​ട​തി നേ​ര​ത്തെ കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു. ക​പി​ൽ മി​ശ്ര​യെ കൂ​ടാ​തെ, ദ​യാ​ൽ​പൂ​രി​ലെ സ്റ്റേ​ഷ​ൻ പൊ​ലീ​സ് ഓ​ഫി​സ​ർ, ബി.​ജെ.​പി എം.​എ​ൽ.​എ മോ​ഹ​ൻ സി​ങ് ബി​ഷ്ട്, ബി.​ജെ.​പി മു​ൻ എം.​എ​ൽ.​എ​മാ​രാ​യ ജ​ഗ​ദീ​ഷ് പ്ര​ധാ​ൻ, സ​ത്പാ​ൽ സ​ൻ​സ​ദ് എ​ന്നി​വ​രു​ൾ​പ്പെ​ടെ അ​ഞ്ചു​പേ​ർ​ക്കെ​തി​രെ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇ​ല്യാ​സ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.</p>
<p>പൗ​ര​ത്വ ഭേ​ദ​ഗ​തി വി​രു​ദ്ധ സ​മ​ര​ക്കാ​ർ​ക്കു​നേ​രെ ക​പി​ൽ ശ​ർ​മ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് 2020 ഫെ​ബ്രു​വ​രി​യി​ൽ വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ വം​ശീ​യാ​തി​ക്ര​മം പൊ​ട്ടി​പ്പു​റ​പ്പെ​ടു​ന്ന​ത്. വ​ട​ക്കു കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ​പ്പെ​ട്ട ജാ​ഫ​റാ​ബാ​ദി​ലെ പൗ​ര​ത്വ സ​മ​ര​ക്കാ​രെ മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ൽ ഒ​ഴി​പ്പി​ക്കു​ന്ന​തി​ൽ പൊ​ലീ​സ് പ​രാ​ജ​യ​പ്പെ​ട്ടാ​ൽ താ​ൻ സ്വ​യം കാ​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​മെ​ന്ന് ക​പി​ൽ മി​​​ശ്ര മു​ന്ന​റി​യി​പ്പ് ന​ൽ​കി.</p>
<p>ശേ​ഷം, ഡ​ൽ​ഹി പൊ​ലീ​സി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി ആ​രോ​പി​ക്ക​പ്പെ​ടു​ന്ന വി​ഡി​യോ അ​ദ്ദേ​ഹം സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വെ​ക്കു​ക​യും ചെ​യ്തു. തൊ​ട്ട​ടു​ത്ത ദി​വ​സ​മാ​ണ് 53 പേ​ർ കൊ​ല്ല​പ്പെ​ട്ട വം​ശീ​യാ​തി​ക്ര​മം പൊ​ട്ടി​പ്പു​റ​പ്പെ​ടു​ന്ന​ത്. ക​ലാ​പ​ബാ​ധി​ത പ്ര​ദേ​ശ​മാ​യ ക​രാ​വ​ൽ മ​ണ്ഡ​ല​ത്തി​ൽ നി​ന്നും ക​ഴി​ഞ്ഞ തെ​​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച ക​പി​ൽ മി​ശ്ര​യെ മ​ന്ത്രി​സ​ഭ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1delhi-riots-police-says-no-case-against-bjp-minister-kapil-mishra.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ്‌ലിംകള്&#x200d;ക്ക്‌ ഷോപ്പുകള്&#x200d; കൊടുക്കരുത്: വിദ്വേഷ പരാമര്&#x200d;ശവുമായി ബിജെപി മന്ത്രി</title>
		<link>https://www.chandrikadaily.com/dont-give-shops-to-muslims-bjp-minister-with-hate-speech.html</link>
					<comments>https://www.chandrikadaily.com/dont-give-shops-to-muslims-bjp-minister-with-hate-speech.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 06 Mar 2025 07:21:44 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[assam]]></category>
		<category><![CDATA[bjp minsiter]]></category>
		<category><![CDATA[hate speech]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=332737</guid>

					<description><![CDATA[മന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസുമായി പ്രതിപക്ഷ പാര്&#x200d;ട്ടിയായ ഓള്&#x200d; ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് രംഗത്ത് എത്തി.]]></description>
										<content:encoded><![CDATA[<p>ബംഗാളി സംസാരിക്കുന്ന &#8216;മിയാസ്&#8217; മുസ്ലിം വിഭാഗങ്ങളെ അധിക്ഷേപിച്ചുള്ള അസം ആരോഗ്യമന്ത്രി അശോക് സിംഗാള്&#x200d; നടത്തിയ പരാമര്&#x200d;ശത്തിനെതിരെ പ്രതിപക്ഷം. മന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസുമായി പ്രതിപക്ഷ പാര്&#x200d;ട്ടിയായ ഓള്&#x200d; ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് രംഗത്ത് എത്തി. മന്ത്രിയുടെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധമാണ് നിയമസഭയില്&#x200d; നടന്നത്.</p>
<p>ഹിന്ദു ഉത്സവങ്ങളില്&#x200d;, മിയാസിനെ കടകള്&#x200d; നടത്തുന്നതില്&#x200d; നിന്ന് വിലക്കണമെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. ധെകിയാജുലിയില്&#x200d; അടുത്തിടെ നടത്തിയ പ്രസംഗത്തിലായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന. മിയാസിന് ഒരു പിന്തുണയും ഇല്ലെന്നും അവരുമായി ഇടപഴകുന്നത് പ്രദേശവാസികള്&#x200d; ഒഴിവാക്കണമെന്നും അശോക് സിംഗാള്&#x200d; പറയുന്നുണ്ട്.</p>
<p>&#8216;മിയാസിന് നിങ്ങള്&#x200d; ഷോപ്പുകള്&#x200d; കൊടുക്കരുത്, പകരം നിങ്ങള്&#x200d;ക്കിടയിലുള്ള യുവാക്കള്&#x200d;ക്ക് അവസരം കൊടുക്കുക. എങ്ങനെയാണ് മിയാസിന് നമ്മുടെ ഉത്സവപരിപാടിയിലേക്ക് കടക്കാനാവുക. നമ്മുടെ കുട്ടികള്&#x200d; ഈദിന് അങ്ങോട്ട് പോകാറില്ല. മിയാസിനൊപ്പം ഞാനില്ല, നിങ്ങള്&#x200d; ഇനി അവരോടൊപ്പം ഇടപഴകുകയാണെങ്കില്&#x200d; എന്നെ നിങ്ങള്&#x200d;ക്കൊപ്പം പ്രതീക്ഷിക്കേണ്ട&#8217;- ഇങ്ങനെയായിരുന്നു മന്ത്രിയുടെ വാക്കുകള്&#x200d;.</p>
<p>വര്&#x200d;ഗീയ വിദ്വേഷം വളര്&#x200d;ത്തുന്നുവെന്ന് ചൂണ്ടിക്കാണിച്ച് എഐയുഡിഎഫ്, എംഎല്&#x200d;എ റഫീഖുല്&#x200d; ഇസ്ലാം ആണ് സിംഗാളിനെതിരെ രംഗത്ത് എത്തിയത്. സിംഗാളിനെ ആരോഗ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നും മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്&#x200d;ക്കാര്&#x200d; ക്ഷേമ പദ്ധതികളില്&#x200d; നിന്ന് മിയാസിനെ ഒഴിവാക്കാനുള്ള ശ്രമമാണ് മന്ത്രിയുടെ പരാമര്&#x200d;ശങ്ങള്&#x200d; സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.</p>
<p>വിഷയത്തില്&#x200d; പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചു. 20 മിനിറ്റോളം പ്രതിപക്ഷ ബഹളത്തെ തുടര്&#x200d;ന്ന് സഭ നിര്&#x200d;ത്തിവെക്കേണ്ടി വന്നു. അസമില്&#x200d; മിയാസിനെ &#8216;മിയ&#8217; എന്ന വാക്ക് പലപ്പോഴും അധിക്ഷേപിക്കാനാണ് ഉപയോഗിക്കാറ്. മിയ എന്ന വാക്ക് ഉപയോഗിച്ചായിരുന്നു മന്ത്രിയുടെ പരാമര്&#x200d;ശം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dont-give-shops-to-muslims-bjp-minister-with-hate-speech.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
