<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>blast in malappuram &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/blast-in-malappuram/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 11 Dec 2017 06:11:09 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>blast in malappuram &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മലപ്പുറം ഫഌഷ്‌മോബ്:പോലീസ് കേസെടുത്ത അക്കൗണ്ടുകള്&#x200d; ഇവയാണ്</title>
		<link>https://www.chandrikadaily.com/malappuram-flashmob-fir-on-social-media-case-news.html</link>
					<comments>https://www.chandrikadaily.com/malappuram-flashmob-fir-on-social-media-case-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 11 Dec 2017 05:57:36 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[blast in malappuram]]></category>
		<category><![CDATA[hadiya case]]></category>
		<category><![CDATA[hadiya marriage]]></category>
		<category><![CDATA[hadiya-shefin jahan]]></category>
		<category><![CDATA[malappuram flashmob]]></category>
		<category><![CDATA[state women commission]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=58919</guid>

					<description><![CDATA[മലപ്പുറത്ത് എയ്ഡ്‌സ് ബോധവല്&#x200d;ക്കരണവുമായി ബന്ധപ്പെട്ട് ഫഌഷ്‌മോബ് കളിച്ച പെണ്&#x200d;കുട്ടികളെ അധിക്ഷേപിച്ചവര്&#x200d;ക്കെതിരെ പോലീസ് കേസെടുത്തു. സാമൂഹ്യമാധ്യമങ്ങളില്&#x200d; അധിക്ഷേപ പരാമര്&#x200d;ശമുള്ള അക്കൗണ്ടുകള്&#x200d; പരിശോധിച്ചാണ് പോലീസ് സ്വമേധയാ കേസെടുത്തത്. ആറു ഫേസ്അക്കൗണ്ടുകള്&#x200d;ക്കെതിരെ എഫ്.ഐ.ആര്&#x200d; രജിസ്റ്റര്&#x200d; ചെയ്തിട്ടുണ്ട്. വിഭാഗീയതയും കലാപമുണ്ടാക്കാനുള്ള ശ്രമം, സ്ത്രീകള്&#x200d;ക്കെതിരെയുള്ള അപവാദ പ്രചാരണം, അശ്ലീല പദപ്രയോഗം എന്നിവയ്‌ക്കെതിരെയുള്ള വകുപ്പുകളും ഐ.ടി നിയമത്തിലെ വകുപ്പുകളും അനുസരിച്ചാണ് കേസ്. അനസ് പി.എ, ബിച്ചാന്&#x200d; ബഷീര്&#x200d;, ഹനീഫ ഞാങ്ങാട്ടിരി, സുബൈര്&#x200d; അബൂബക്കര്&#x200d;, സിറോഷ് അല്&#x200d; അറഫ, അഷ്‌കര്&#x200d; ഫരീഖ് തുടങ്ങിയവരുടെ അക്കൗണ്ടുകള്&#x200d; നിരീക്ഷണ വിധേയമാക്കിയിരുന്നു. [&#8230;]]]></description>
										<content:encoded><![CDATA[<p>മലപ്പുറത്ത് എയ്ഡ്‌സ് ബോധവല്&#x200d;ക്കരണവുമായി ബന്ധപ്പെട്ട് ഫഌഷ്‌മോബ് കളിച്ച പെണ്&#x200d;കുട്ടികളെ അധിക്ഷേപിച്ചവര്&#x200d;ക്കെതിരെ പോലീസ് കേസെടുത്തു. സാമൂഹ്യമാധ്യമങ്ങളില്&#x200d; അധിക്ഷേപ പരാമര്&#x200d;ശമുള്ള അക്കൗണ്ടുകള്&#x200d; പരിശോധിച്ചാണ് പോലീസ് സ്വമേധയാ കേസെടുത്തത്. ആറു ഫേസ്അക്കൗണ്ടുകള്&#x200d;ക്കെതിരെ എഫ്.ഐ.ആര്&#x200d; രജിസ്റ്റര്&#x200d; ചെയ്തിട്ടുണ്ട്.</p>
<p>വിഭാഗീയതയും കലാപമുണ്ടാക്കാനുള്ള ശ്രമം, സ്ത്രീകള്&#x200d;ക്കെതിരെയുള്ള അപവാദ പ്രചാരണം, അശ്ലീല പദപ്രയോഗം എന്നിവയ്‌ക്കെതിരെയുള്ള വകുപ്പുകളും ഐ.ടി നിയമത്തിലെ വകുപ്പുകളും അനുസരിച്ചാണ് കേസ്. അനസ് പി.എ, ബിച്ചാന്&#x200d; ബഷീര്&#x200d;, ഹനീഫ ഞാങ്ങാട്ടിരി, സുബൈര്&#x200d; അബൂബക്കര്&#x200d;, സിറോഷ് അല്&#x200d; അറഫ, അഷ്‌കര്&#x200d; ഫരീഖ് തുടങ്ങിയവരുടെ അക്കൗണ്ടുകള്&#x200d; നിരീക്ഷണ വിധേയമാക്കിയിരുന്നു. ഇവ എഫ്.ഐ.ആറില്&#x200d; ഉള്&#x200d;പ്പെടുത്തിയിട്ടുണ്ട്.</p>
<p>ഡിസംബര്&#x200d; ഒന്നിന് എയ്ഡ്‌സ് ബോധവല്&#x200d;ക്കരണത്തോടനുബന്ധിച്ചാണ് പെണ്&#x200d;കുട്ടികള്&#x200d; ഫഌഷ്‌മോബ് കളിച്ചത്. പെണ്&#x200d;കുട്ടികള്&#x200d;ക്കെതിരെ അപവാദപ്രചാരണവും അധിക്ഷേപവും വര്&#x200d;ദ്ധിച്ച സാഹചര്യത്തില്&#x200d; വനിതാ കമ്മീഷന്&#x200d; കേസെടുത്തിരുന്നു. സാമൂഹ്യമാധ്യമങ്ങളിലടക്കം പെണ്&#x200d;കുട്ടികളെ എതിര്&#x200d;ത്തും അനുകൂലിച്ചും ചര്&#x200d;ച്ച കൊഴുത്തപ്പോഴാണ് വിവാദം അതിരുവിട്ടത്. തുടര്&#x200d;ന്നാണ് നിയമനടപടികളിലേക്കെത്തുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/malappuram-flashmob-fir-on-social-media-case-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വയനാടില്‍ വന്‍ സ്‌ഫോടക ശേഖരം പിടികൂടി</title>
		<link>https://www.chandrikadaily.com/blast-items-arrested-from-wayanad.html</link>
					<comments>https://www.chandrikadaily.com/blast-items-arrested-from-wayanad.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 06 Jul 2017 16:54:29 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[blast]]></category>
		<category><![CDATA[blast in malappuram]]></category>
		<category><![CDATA[bomb blast]]></category>
		<category><![CDATA[wayanad]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=34724</guid>

					<description><![CDATA[സുല്‍ത്താന്‍ബത്തേരി: ഉള്ളിച്ചാക്കുകള്‍ക്കുള്ളില്‍ ലോറിയില്‍ ഒളിപ്പിച്ച് കടത്തിയ വന്‍ സ്‌ഫോടക വസ്തു ശേഖരം സുല്‍ത്താന്‍ബത്തേരി പൊലീസ് പിടികൂടി. രാജ്യത്ത് മൊത്തം നിരോധനമുള്ള അമോണിയം നൈട്രേറ്റ്, നിരോധനമില്ലാത്ത നിയോജല്‍, സ്‌ഫോടക വസ്തു തിരിയായി ഉപയോഗിക്കുന്ന സെയ്ഫ്റ്റി ഫ്യൂസ് എന്നിവ നിറച്ച പ്ലാസ്റ്റിക് ബാഗുകള്‍, കാര്‍ബോഡ് പെട്ടികള്‍ എന്നിവയാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ധര്‍മ്മപുരി ജില്ലയില പൊടാവാപേട്ട സ്വദേശികളായ രംഗനാഥന്‍ (37), സുരളീകൃഷ്ണ (36), ലോറി ഡ്രൈവര്‍ തൃശൂര്‍ ദേശമംഗലം ചെറുവത്തൂര്‍ സത്യനേശന്‍ (35) [&#8230;]]]></description>
										<content:encoded><![CDATA[<p>സുല്&#x200d;ത്താന്&#x200d;ബത്തേരി: ഉള്ളിച്ചാക്കുകള്&#x200d;ക്കുള്ളില്&#x200d; ലോറിയില്&#x200d; ഒളിപ്പിച്ച് കടത്തിയ വന്&#x200d; സ്‌ഫോടക വസ്തു ശേഖരം സുല്&#x200d;ത്താന്&#x200d;ബത്തേരി പൊലീസ് പിടികൂടി. രാജ്യത്ത് മൊത്തം നിരോധനമുള്ള അമോണിയം നൈട്രേറ്റ്, നിരോധനമില്ലാത്ത നിയോജല്&#x200d;, സ്‌ഫോടക വസ്തു തിരിയായി ഉപയോഗിക്കുന്ന സെയ്ഫ്റ്റി ഫ്യൂസ് എന്നിവ നിറച്ച പ്ലാസ്റ്റിക് ബാഗുകള്&#x200d;, കാര്&#x200d;ബോഡ് പെട്ടികള്&#x200d; എന്നിവയാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ധര്&#x200d;മ്മപുരി ജില്ലയില പൊടാവാപേട്ട സ്വദേശികളായ രംഗനാഥന്&#x200d; (37), സുരളീകൃഷ്ണ (36), ലോറി ഡ്രൈവര്&#x200d; തൃശൂര്&#x200d; ദേശമംഗലം ചെറുവത്തൂര്&#x200d; സത്യനേശന്&#x200d; (35) കൂടെ ലോറിയിലുണ്ടായിരുന്ന ഇതേ സ്ഥലത്തുള്ള കൃഷ്ണകുമാര്&#x200d; (40) എന്നിവരാണ് അറസ്റ്റിലായത്. തമിഴ്‌നാട് സ്വദേശികള്&#x200d; സ്‌ഫോടക വസ്തു കൊണ്ടുവന്ന ലോറിക്ക് എസ്‌കോര്&#x200d;ട്ടായി കാറില്&#x200d; കൂടെ ഉണ്ടായിരുന്നു. കെ.എ 19ഡി 5452 നമ്പര്&#x200d; ലോറിയും ടി.എന്&#x200d; 29 എ.കെ 5752 നമ്പര്&#x200d; എസ്‌കോര്&#x200d;ട്ട് വന്ന ഹുണ്ടായ് ഇയോണ്&#x200d; കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ ആറ് മണിയോടെ വയനാട് &#8211; കര്&#x200d;ണ്ണാടക അതിര്&#x200d;ത്തിയിലെ എക്‌സൈസ് മോട്ടോര്&#x200d; വാഹന ചെക്ക് പോസ്റ്റുകള്&#x200d; സ്ഥിതി ചെയ്യുന്ന മുത്തങ്ങ തകരപ്പാടിയില്&#x200d; ലോറി എത്തിയപ്പോഴാണ് പിടികൂടിയത്. മഴയെ തുടര്&#x200d;ന്ന് ലോറിയും കാറും പൊലീസ് ബത്തേരി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. ലോറിയിലുള്ള സ്‌ഫോടക വസ്തുക്കള്&#x200d; കല്&#x200d;പറ്റയിലെ ബോംബ് ഡിറ്റക്ഷന്&#x200d; ആന്റ് ഡിഫ്യൂഷ്യന്&#x200d; വിദഗ്ദരുടെ നേതൃത്തില്&#x200d; ലോറിയില്&#x200d; നിന്നിറക്കി ബത്തേരി സ്റ്റേഷനിലെ ഷെഡ്ഡില്&#x200d; സൂക്ഷിച്ചിരിക്കുകയാണ്. അമ്പത് കിലോ വീതമുള്ള 95 പ്ലാസ്റ്റിക് ചാക്ക് അമോണിയം നൈട്രേറ്റ്, <img loading="lazy" class="alignnone wp-image-34729 size-full" src="https://www.chandrikadaily.com/wp-content/uploads/2017/07/Untitled-1-copy-1.jpg" alt="untitled-1-copy" width="952" height="465" srcset="https://www.chandrikadaily.com/wp-content/uploads/2017/07/Untitled-1-copy-1.jpg 952w, https://www.chandrikadaily.com/wp-content/uploads/2017/07/Untitled-1-copy-1-300x147.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/07/Untitled-1-copy-1-768x375.jpg 768w, https://www.chandrikadaily.com/wp-content/uploads/2017/07/Untitled-1-copy-1-533x261.jpg 533w, https://www.chandrikadaily.com/wp-content/uploads/2017/07/Untitled-1-copy-1-696x340.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/07/Untitled-1-copy-1-860x420.jpg 860w" sizes="(max-width: 952px) 100vw, 952px" />ക്വാറികളിലുപയോഗിക്കുന്ന സ്‌ഫോടക വസ്തു ഘടകമായ നിയോജലിന്റെ ഇരുപത്തഞ്ച് കിലോ വീതമുള്ള 189 പെട്ടി, രണ്ട് തരത്തിലുള്ള വെടിത്തിരി സെയ്ഫ്റ്റി ഫ്യൂസിന്റെ പത്ത് കിലോ വീതമുള്ള 20 പെട്ടി, ഇത് മറക്കാനുപയോഗിച്ച 94 ചാക്ക് വലിയുള്ളി എന്നിവയാണുണ്ടായിരുന്നത്. സംസ്ഥാനത്ത് ഇതുവരെ പിടികൂടിയ ഏറ്റവും വലിയ സ്‌ഫോടക വസ്തു ശേഖരങ്ങളില്&#x200d; ഒന്നാണിതെന്ന് പൊലീസ് പറഞ്ഞു. ക്വാറികള്&#x200d;ക്ക് വ്യാപകമായി അനുമതി നല്&#x200d;കിയതിനെ തുടര്&#x200d;ന്ന് ഉപയോഗിക്കാനാണ് കൊണ്ടുവന്നതെന്നാണ് പ്രാഥമിക നിഗമനം. മറ്റ് ശക്തികള്&#x200d; പിന്നിലുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നു. ജി.എസ്.ടി. നടപ്പിലായതിനാല്&#x200d; മുത്തങ്ങ വാണിജ്യ നികുതി ചെക്കുപോസ്റ്റില്&#x200d; ലോറികള്&#x200d; പരിശോധിക്കുന്നില്ല. ഈ സാഹചര്യം മുതലെടുത്താണ് പുറമെ ഉള്ളി ചാക്ക് വെച്ച് സ്‌ഫോടക വസ്തു കൊണ്ടുവന്നതെന്ന് പൊലീസ് കരുതുന്നു. ബത്തേരി സി.ഐ എം.ഡി സുനില്&#x200d;, എസ്.ഐ എം.ജെ സണ്ണി, സി.പി.ഒ അനസ്, ബിജു എന്നിവരാണ് പിടികൂടിയത്. വയനാട് എസ്.പി. രാജ്പാല്&#x200d; മീണ ഐ.പി.എസ്, മാനന്തവാടി ഡി.വൈ.എസ്.പിയുടെ ചാര്&#x200d;ജുള്ള കുബേരന്&#x200d; നമ്പൂതിരി ഡിവൈ എസ്.പി.മാരായ വിജയന്&#x200d;, പി.ഡി. സജീവന്&#x200d; എന്നിവര്&#x200d; സ്ഥലത്തെത്തി. പ്രതികളെ ഇന്ന് കോടതിയില്&#x200d; ഹാജറാക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/blast-items-arrested-from-wayanad.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലപ്പുറം സ്‌ഫോടനം: രണ്ടു ബേസ്മൂവ്‌മെന്റ് നേതാക്കള്‍ അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/malappuram-blast-two-arrested.html</link>
					<comments>https://www.chandrikadaily.com/malappuram-blast-two-arrested.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 10 Apr 2017 03:56:37 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[blast in malappuram]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=25617</guid>

					<description><![CDATA[മഞ്ചേരി: മലപ്പുറം കളക്ട്രേറ്റില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കൂടി അറസ്റ്റില്‍. ബേസ് മൂവ്‌മെന്റ് തലവന്‍ എന്‍. അബൂബക്കര്‍, എ അബ്ദുറഹ്മാന്‍ എന്നിവരാണ് പിടിയിലായത്. മധുരയില്‍ നിന്നാണ് ഇവരെ പോലീസ് പിടികൂടിയിരിക്കുന്നത്. കൊല്ലം, ചിറ്റൂര്‍, മൈസൂര്‍, നെല്ലൂര്‍ എന്നിവിടങ്ങളില്‍ നടന്ന സ്ഫോടനങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് പോലീസ് വ്യക്തമാക്കുന്നു. നേരത്തെതന്നെ ബേസ് മൂവ്‌മെന്റാണ് സംഭവത്തിനു പിന്നിലെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മധുര കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടുന്നത്. പുലര്‍ച്ചയോടെ മലപ്പുറത്ത് എത്തിച്ച പ്രതികളെ ഇന്ന് മഞ്ചേരി കോടതിയില്‍ ഹാജരാക്കും. [&#8230;]]]></description>
										<content:encoded><![CDATA[<p>മഞ്ചേരി: മലപ്പുറം കളക്ട്രേറ്റില്&#x200d; നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ടുപേര്&#x200d; കൂടി അറസ്റ്റില്&#x200d;. ബേസ് മൂവ്‌മെന്റ് തലവന്&#x200d; എന്&#x200d;. അബൂബക്കര്&#x200d;, എ അബ്ദുറഹ്മാന്&#x200d; എന്നിവരാണ് പിടിയിലായത്. മധുരയില്&#x200d; നിന്നാണ് ഇവരെ പോലീസ് പിടികൂടിയിരിക്കുന്നത്.</p>
<p>കൊല്ലം, ചിറ്റൂര്&#x200d;, മൈസൂര്&#x200d;, നെല്ലൂര്&#x200d; എന്നിവിടങ്ങളില്&#x200d; നടന്ന സ്ഫോടനങ്ങളുമായി ഇവര്&#x200d;ക്ക് ബന്ധമുണ്ടെന്ന് പോലീസ് വ്യക്തമാക്കുന്നു. നേരത്തെതന്നെ ബേസ് മൂവ്‌മെന്റാണ് സംഭവത്തിനു പിന്നിലെന്ന് കണ്ടെത്തിയിരുന്നു. തുടര്&#x200d;ന്ന് മധുര കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടുന്നത്. പുലര്&#x200d;ച്ചയോടെ മലപ്പുറത്ത് എത്തിച്ച പ്രതികളെ ഇന്ന് മഞ്ചേരി കോടതിയില്&#x200d; ഹാജരാക്കും.</p>
<p>2016 നവംബറിലാണ് മലപ്പുറം കളക്ട്രേറ്റ് പരിസരത്ത് സ്ഫോടനം നടക്കുന്നത്. വെടിമരുന്ന് നിറച്ച പ്രഷര്&#x200d; കുക്കര്&#x200d; വഴി ടൈമര്&#x200d; ഉപയോഗിച്ചാണ് സ്ഫോടനമെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സംഭവസ്ഥലത്തുനിന്ന് ബേസ് മൂവ്‌മെന്റ് എന്ന് പേരെഴുതിയ പെട്ടി ലഭിച്ചിരുന്നു. 2016-ല്&#x200d; ജൂണ്&#x200d; 15-നാണ് കൊല്ലത്ത് കളക്ട്രേറ്റ് പരിസരത്ത് സ്‌ഫോടനം നടന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/malappuram-blast-two-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലപ്പുറം സ്‌ഫോടനം: പ്രതിയെക്കുറിച്ച് സൂചനയുമായി ദൃക്‌സാക്ഷി</title>
		<link>https://www.chandrikadaily.com/malappuram-blast-3.html</link>
					<comments>https://www.chandrikadaily.com/malappuram-blast-3.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 03 Nov 2016 05:02:05 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[blast in malappuram]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=6293</guid>

					<description><![CDATA[മലപ്പുറം: സിവില്‍ സ്റ്റേഷന്‍ വളപ്പിലുണ്ടായ സ്‌ഫോടനത്തിലെ പ്രതിയെക്കുറിച്ച് സൂചനയുമായി ദൃക്‌സാക്ഷി. സ്‌ഫോടനത്തില്‍ കേടുപാടുണ്ടായ കാറിലിരുന്നയാളാണ് പ്രതിയെക്കുറിച്ച് സൂചന നല്‍കിയിരിക്കുന്നത്. കള്ളിഷര്‍ട്ട് ധാരിയെ കയ്യില്‍ ബാഗുമായി കണ്ടെന്നാണ് ഇയാള്‍ പറയുന്നത്. ഇയാളുടെ മൊഴിയനുസരിച്ച് രേഖാചിത്രം തയ്യാറാക്കുമെന്ന് പൊലീസ് പറഞ്ഞു. അതേസമയം സ്‌ഫോടനത്തിന്റെ പിന്നില്‍ പ്രതികാരമെന്നാണ് ബേസ്മൂവ് മെന്റ് സന്ദേശത്തില്‍ പറയുന്നത്. പെന്‍ഡ്രൈവിലുണ്ടായ വീഡിയോയിലാണ് ഇക്കാര്യമുള്ളത്. നാര്‍ക്കോട്ടിക്ക് സെല്‍ ഡി.വൈ.എസ്.പി പി.ടി.ബാലന്റെ നേതൃത്വത്തിലുളള സംഘമാണ് അന്വേഷണം നടത്തുന്നത്. . ദേശീയ അന്വേഷണ ഏജന്‍സികളുടെ സഹായവും ഇവര്‍ തേടിയിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>മലപ്പുറം: സിവില്&#x200d; സ്റ്റേഷന്&#x200d; വളപ്പിലുണ്ടായ സ്‌ഫോടനത്തിലെ പ്രതിയെക്കുറിച്ച് സൂചനയുമായി ദൃക്‌സാക്ഷി. സ്‌ഫോടനത്തില്&#x200d; കേടുപാടുണ്ടായ കാറിലിരുന്നയാളാണ് പ്രതിയെക്കുറിച്ച് സൂചന നല്&#x200d;കിയിരിക്കുന്നത്. കള്ളിഷര്&#x200d;ട്ട് ധാരിയെ കയ്യില്&#x200d; ബാഗുമായി കണ്ടെന്നാണ് ഇയാള്&#x200d; പറയുന്നത്. ഇയാളുടെ മൊഴിയനുസരിച്ച് രേഖാചിത്രം തയ്യാറാക്കുമെന്ന് പൊലീസ് പറഞ്ഞു. അതേസമയം സ്‌ഫോടനത്തിന്റെ പിന്നില്&#x200d; പ്രതികാരമെന്നാണ് ബേസ്മൂവ് മെന്റ് സന്ദേശത്തില്&#x200d; പറയുന്നത്. പെന്&#x200d;ഡ്രൈവിലുണ്ടായ വീഡിയോയിലാണ് ഇക്കാര്യമുള്ളത്. നാര്&#x200d;ക്കോട്ടിക്ക് സെല്&#x200d; ഡി.വൈ.എസ്.പി പി.ടി.ബാലന്റെ നേതൃത്വത്തിലുളള സംഘമാണ് അന്വേഷണം നടത്തുന്നത്. . ദേശീയ അന്വേഷണ ഏജന്&#x200d;സികളുടെ സഹായവും ഇവര്&#x200d; തേടിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/malappuram-blast-3.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലപ്പുറം കലക്ടറേറ്റിലെ സ്‌ഫോടനം: ലുഘുലേഖയും പെട്ടിയും കണ്ടെത്തി</title>
		<link>https://www.chandrikadaily.com/malappuram-blast.html</link>
					<comments>https://www.chandrikadaily.com/malappuram-blast.html#respond</comments>
		
		<dc:creator><![CDATA[Web Desk]]></dc:creator>
		<pubDate>Tue, 01 Nov 2016 09:53:58 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[blast in malappuram]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=5983</guid>

					<description><![CDATA[മലപ്പുറം: മലപ്പുറം കലക്ടറേറ്റിലുണ്ടായ സ്‌ഫോടനം കൊല്ലത്ത് കലക്ടറേറ്റിലുണ്ടായ സ്‌ഫോടനത്തിന് സമാനമെന്ന് റിപ്പോര്‍ട്ടുകള്‍. അതേസമയം സംഭവ സ്ഥലത്ത് നിന്ന് ഒരു പെട്ടി കണ്ടെത്തി. ബേസ്മൂവ്‌മെന്റ് എന്ന സംഘടനയുടെ പേരിലാണ് പെട്ടിയുള്ളത്. കൊല്ലത്തും ഇതെ സംഘടനയുടെ പേരിലാണ് സ്‌ഫോടനം നടന്നത്. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തുണ്ട്. അതേസമയം പെട്ടിയില്‍ നിന്ന് പെന്‍ഡ്രൈവും ലഘുലേഖയും പുറത്തെടുത്തിട്ടുണ്ട്. ദാദ്രിയില്‍ കൊല്ലപ്പെട്ട അഖ്‌ലാഖിനെക്കുറിച്ച്‌ ലഘുലേഖയില്‍ ഉള്ളതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പെന്‍ഡ്രൈവില്‍ എന്താണെന്ന് പരിശോധിച്ചിട്ടില്ല. ഇന്നു ഉച്ചയോട് കൂടിയാണ് മലപ്പുറം കലക്ടറേറ്റില്‍ സ്‌ഫോടനമുണ്ടായത്. ഡി.എംഒയുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>മലപ്പുറം: മലപ്പുറം കലക്ടറേറ്റിലുണ്ടായ സ്‌ഫോടനം കൊല്ലത്ത് കലക്ടറേറ്റിലുണ്ടായ സ്‌ഫോടനത്തിന് സമാനമെന്ന് റിപ്പോര്&#x200d;ട്ടുകള്&#x200d;. അതേസമയം സംഭവ സ്ഥലത്ത് നിന്ന് ഒരു പെട്ടി കണ്ടെത്തി. ബേസ്മൂവ്‌മെന്റ് എന്ന സംഘടനയുടെ പേരിലാണ് പെട്ടിയുള്ളത്. കൊല്ലത്തും ഇതെ സംഘടനയുടെ പേരിലാണ് സ്‌ഫോടനം നടന്നത്. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തുണ്ട്. അതേസമയം പെട്ടിയില്&#x200d; നിന്ന് പെന്&#x200d;ഡ്രൈവും ലഘുലേഖയും</p>
<p>പുറത്തെടുത്തിട്ടുണ്ട്. ദാദ്രിയില്&#x200d; കൊല്ലപ്പെട്ട അഖ്‌ലാഖിനെക്കുറിച്ച്‌ ലഘുലേഖയില്&#x200d; ഉള്ളതായാണ് പുറത്തുവരുന്ന റിപ്പോര്&#x200d;ട്ടുകള്&#x200d;. പെന്&#x200d;ഡ്രൈവില്&#x200d; എന്താണെന്ന് പരിശോധിച്ചിട്ടില്ല. ഇന്നു ഉച്ചയോട് കൂടിയാണ് മലപ്പുറം കലക്ടറേറ്റില്&#x200d; സ്‌ഫോടനമുണ്ടായത്. ഡി.എംഒയുടെ കാറിന്റെ പിന്&#x200d;വശത്താണ് സ്‌ഫോടനമുണ്ടായത്. കാറിന്റെ പിന്&#x200d;ഭാഗം തകര്&#x200d;ന്നു. തൊട്ടടുത്ത് നിറുത്തിയിട്ടിരുന്ന കാറുകള്&#x200d;ക്കും കേട്പാട് പറ്റിയിട്ടുണ്ട്. അതേസമയം സംഭവത്തില്&#x200d; സമഗ്ര അന്വേഷണം തുടങ്ങിയതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/malappuram-blast.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
