<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>bomb blast &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/bomb-blast/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 12 Sep 2025 11:21:16 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>bomb blast &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഡല്‍ഹിക്കുശേഷം മുംബൈ ഹൈക്കോടതിക്കും ഇമെയില്‍ ബോംബ് ഭീഷണി</title>
		<link>https://www.chandrikadaily.com/email-bomb-threat-to-mumbai-high-court-after-delhi.html</link>
					<comments>https://www.chandrikadaily.com/email-bomb-threat-to-mumbai-high-court-after-delhi.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 12 Sep 2025 11:21:16 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bomb blast]]></category>
		<category><![CDATA[Delhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=353887</guid>

					<description><![CDATA[ഉച്ചയ്ക്ക് ഏകദേശം 1 മണിയോടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. പിന്നാലെ ജീവനക്കാരുള്‍പ്പെടെയുള്ളവരെ അടിയന്തരമായി കോടതിയില്‍ നിന്നൊഴിപ്പിച്ചു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഡല്&#x200d;ഹിക്ക് പിന്നാലെ മുംബൈ ഹൈക്കോടതിയിലും ഇമെയില്&#x200d; വഴി ബോംബ് ഭീഷണി. ഉച്ചയ്ക്ക് ഏകദേശം 1 മണിയോടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. പിന്നാലെ ജീവനക്കാരുള്&#x200d;പ്പെടെയുള്ളവരെ അടിയന്തരമായി കോടതിയില്&#x200d; നിന്നൊഴിപ്പിച്ചു.</p>
<p>ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. വ്യാജ ഭീഷണിയാകാമെന്നതാണ് പ്രാഥമിക നിഗമനം. പൊലീസ് ഡെപ്യൂട്ടി കമീഷണര്&#x200d; പ്രവീണ്&#x200d; മുണ്ഡെ അടക്കമുള്ള ഉദ്യോഗസ്ഥര്&#x200d; സ്ഥലത്തെത്തി മേല്&#x200d;നോട്ടം വഹിച്ചു.  ഇതിനുമുമ്പ് ഇസ്‌കോണ്&#x200d; ടെമ്പിളടക്കമുള്ളവക്ക് നേരെ നിരവധി തവണ ബോംബ് ഭീഷണി ലഭിച്ചിരുന്നതായി ഉദ്യാഗസ്ഥര്&#x200d; അറിയിച്ചു.</p>
<p>രാവിലെ ഡല്&#x200d;ഹി ഹൈക്കോടതിയിലും ഇമെയില്&#x200d; വഴി ബോംബ് ഭീഷണി ലഭിച്ചിരുന്നു. തുടര്&#x200d;ന്ന് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. ഡല്&#x200d;ഹി ഹൈക്കോടതി ഉടന്&#x200d; പൊട്ടിത്തെറിക്കുമെന്നും 1998ലെ കോയമ്പത്തൂര്&#x200d; സ്ഫോടനം പാറ്റ്‌നയില്&#x200d; പുനരാവര്&#x200d;ത്തിക്കുമെന്നും, ഉദയനിധി സ്റ്റാലിന്റെ മകന്&#x200d; ഇമ്പ നിധിക്കെതിരെ ആസിഡാക്രമണം നടത്തുമെന്നുമാണ് ഭീഷണി സന്ദേശത്തിലുണ്ടായിരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/email-bomb-threat-to-mumbai-high-court-after-delhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാലക്കാട് സകൂളില്‍ സ്‌ഫോടനം: സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തു</title>
		<link>https://www.chandrikadaily.com/palakkad-school-blast-explosives-recovered.html</link>
					<comments>https://www.chandrikadaily.com/palakkad-school-blast-explosives-recovered.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 21 Aug 2025 06:55:17 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bomb blast]]></category>
		<category><![CDATA[palakkad]]></category>
		<category><![CDATA[palakkadschool]]></category>
		<category><![CDATA[RSS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=351117</guid>

					<description><![CDATA[പാലക്കാട് സ്‌കൂളിനു സമീപം മാരക സ്‌ഫോടന വസ്തു കണ്ടെടുത്തു.]]></description>
										<content:encoded><![CDATA[<p>പാലക്കാട് സ്‌കൂളിനു സമീപം മാരക സ്‌ഫോടന വസ്തു കണ്ടെടുത്തു. പാലക്കാട് വടക്കന്തറ വ്യാസ വിദ്യാപീഠം പ്രീ പൈമറി സ്‌കൂളിന് സമീപത്ത് കണ്ടത്തിയത് മാരക വസ്തുവെന്ന് എഫ് ഐ ആര്&#x200d; റിപ്പോര്&#x200d;ട്ട്. മനുഷ്യജീവന് ഭീഷണി ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌പോടക വസ്തു ഉപേഷിച്ചതെന്ന് എഫ് ഐ ആറില്&#x200d; പറയുന്നു. </p>
<p>എക്‌സ്‌പോസീവ് ആക്റ്റിലെ 3 ( a ) 4 (a) എന്നീ വകുപ്പുകള്&#x200d; പ്രകാരമാണ് കേസെടുത്തത്. 10 വയസുഉള്ള കുട്ടിക്ക് പരിക്കേറ്റതിനാല്&#x200d; ജുവനൈല്&#x200d; ജസ്റ്റിസ് വകുപ്പിലെ 75ാം വകുപ്പ് ചുമത്തിട്ടുണ്ട്. ആര്&#x200d;എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളില്&#x200d; സ്‌പോടക വസ്തു എത്തിയാല്&#x200d; അനേഷണം നടത്തണമെന്നാണ് വിവിധ രാഷ്ട്രീയ പാര്&#x200d;ട്ടികള്&#x200d; ആവശ്യപ്പെടുന്നത്. </p>
<p>പാലക്കാട് മൂത്താന്&#x200d;തറയിലെ സ്‌കൂള്&#x200d; പരിസരത്ത് ഇന്നലെയാണ് സ്ഫോടനം നടന്നത്.  സ്‌കൂള്&#x200d; പരിസരത്തു നിന്നും 4 സ്‌ഫോടക വസ്തുക്കള്&#x200d; കണ്ടെടുത്തു. ലഭിച്ച സ്‌ഫോടക വസ്തുവാണ് പൊട്ടി തെറിച്ചത്. </p>
<p>പാലക്കാട് മൂത്താന്&#x200d;ത്തറ വ്യാസ വിദ്യാ പിഠം സ്‌കൂള്&#x200d; മുറ്റത്തെ സ്‌ഫോടനത്തില്&#x200d; അന്വേഷണം ആരംഭിച്ച് വിദ്യഭ്യാസ വകുപ്പ്. പരിശോധിച്ച് റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കാന്&#x200d; പാലക്കാട് എഇഒ യ്ക് ഡിഡിഇ നിര്&#x200d;ദേശം നല്&#x200d;കി. പാലക്കാട് എഇഒ  സ്‌കൂളില്&#x200d; പരിശോധന നടത്തി. അധ്യാപകരുടെ മൊഴി എഇഒ  രേഖപ്പെടുത്തി. സ്‌കൂളിന്റെ രേഖകള്&#x200d; കൂടി പരിശോധിച്ച് റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കും. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/palakkad-school-blast-explosives-recovered.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒഡിഷയില്‍ സിആര്‍പിഎഫ് ജവാന് വീരമൃത്യു</title>
		<link>https://www.chandrikadaily.com/crpf-jawan-martyred-in-odisha.html</link>
					<comments>https://www.chandrikadaily.com/crpf-jawan-martyred-in-odisha.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 14 Jun 2025 16:03:00 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bomb blast]]></category>
		<category><![CDATA[crpf jawan]]></category>
		<category><![CDATA[death]]></category>
		<category><![CDATA[odisha]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344677</guid>

					<description><![CDATA[ഐഇഡി സ്ഫോടനത്തിലാണ് മരണം]]></description>
										<content:encoded><![CDATA[<p>സിആർപിഎഫ് ജവാൻ വീരമൃത്യു വരിച്ചു. ഐഇഡി സ്ഫോടനത്തിലാണ് മരണം. എഎസ്ഐ സത്യബെൻ കുമാർ സിംഗ് ആണ് മരിച്ചത്.</p>
<div id="div-ub-twentyfournews.com_1742367407483">സിആർപിഎഫിന്റെ 134-ാം ബറ്റാലിയനിലെ എഎസ്ഐ സത്‌വാൻ സിംഗിന് മാവോയിസ്റ്റ് സ്ഥാപിച്ച ഇംപ്രൊവൈസ്ഡ് സ്‌ഫോടകവസ്തു (ഐഇഡി) പൊട്ടിത്തെറിച്ച് ഗുരുതരമായി പരുക്കേറ്റു. എഎസ്‌ഐ സത്‌വാൻ സിങ്ങിനെ ഉടൻ തന്നെ റൂർക്കലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. മാവോയിസ്റ്റ് കലാപകാരികൾക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കലാപ വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കിയ സമയത്താണ് സംഭവം.</div>
<p>സുരക്ഷാ സേന ഒളിത്താവളങ്ങൾ ലക്ഷ്യം വയ്ക്കുകയും, സഞ്ചാരമാർഗ്ഗങ്ങൾ തടസ്സപ്പെടുത്തുകയും, മാവോയിസ്റ്റ് കേഡർമാർ ഉപയോഗിക്കുന്ന ലോജിസ്റ്റിക്കൽ സപ്പോർട്ട് നെറ്റ്‌വർക്കുകൾ തകർക്കാനുള്ള ശ്രമം ആരംഭിച്ചു. ഒഡീഷ-ജാർഖണ്ഡ് അതിർത്തിയിൽ വ്യാപിച്ചുകിടക്കുന്ന സാരന്ദ വനം വർഷങ്ങളായി മാവോയിസ്റ്റ് ഭീഷണി നേരിടുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/crpf-jawan-martyred-in-odisha.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മധ്യപ്രദേശിലെ ആയുധ നിർമാണശാലയിൽ സ്‌ഫോടനം; ഒമ്പത് പേർക്ക് പരുക്ക്</title>
		<link>https://www.chandrikadaily.com/blast-at-arms-factory-in-madhya-pradesh-nine-people-were-injured.html</link>
					<comments>https://www.chandrikadaily.com/blast-at-arms-factory-in-madhya-pradesh-nine-people-were-injured.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 22 Oct 2024 11:49:24 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bomb blast]]></category>
		<category><![CDATA[injury]]></category>
		<category><![CDATA[madhya pradesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=314511</guid>

					<description><![CDATA[ഫാക്ടറി കെട്ടിടത്തിനുള്ളിൽ വെച്ച് ഏരിയൽ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് വിവരം]]></description>
										<content:encoded><![CDATA[<p>മധ്യപ്രദേശിലെ ആയുധ നിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 9 പേർക്ക് പരുക്കേറ്റു. ഖമാരിയ ജില്ലയിലെ ആയുധ നിർമാണ ശാലയിലാണ് സ്‌ഫോടനമുണ്ടായത്. ഫാക്ടറിയിലെ റീ ഫില്ലിംഗ് സെക്ഷനിലാണ് പൊട്ടിത്തെറി നടന്നത്. ഫാക്ടറി കെട്ടിടത്തിനുള്ളിൽ വെച്ച് ഏരിയൽ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് വിവരം.</p>
<p>ശക്തമായ സ്‌ഫോടനത്തിൽ ഫാക്ടറി കെട്ടിടത്തിന്റെ ചില ഭാഗങ്ങളും തകർന്നു. ഇന്നുച്ചയോടെയാണ് സംഭവം. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ചിലർ കുടുങ്ങിക്കിടക്കുന്നതായും വിവരമുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/blast-at-arms-factory-in-madhya-pradesh-nine-people-were-injured.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തിരുവനന്തപുരം തുമ്പയിൽ ബോംബേറ്; രണ്ടുപേർക്ക് പരുക്ക്</title>
		<link>https://www.chandrikadaily.com/thiruvananthapuram-bomb-blast-two-people-were-injured.html</link>
					<comments>https://www.chandrikadaily.com/thiruvananthapuram-bomb-blast-two-people-were-injured.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 07 Jul 2024 08:26:10 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[bomb blast]]></category>
		<category><![CDATA[INJURED]]></category>
		<category><![CDATA[thiruvananthapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=302060</guid>

					<description><![CDATA[ആക്രമണം നെഹ്‌റു ജംഗ്ഷന് സമീപം.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം തുമ്പയിൽ ബോംബേറ്. രണ്ടുപേർക്ക് പരുക്ക്. രണ്ടുപേരുടെയും കൈകൾക്കാണ് പരുക്കേറ്റത്. ആക്രമണം നെഹ്‌റു ജംഗ്ഷന് സമീപം. ബോംബ് എറിഞ്ഞത് ബൈക്കുകളിൽ എത്തിയ നാലംഗ സംഘം. പരുക്കേറ്റത് നെഹ്‌റു ജംഗ്ഷൻ സ്വദേശികളായ അഖിൽ, വിവേക് എന്നിവർക്ക്.</p>
<p>പരുക്കേറ്റ രണ്ടുപേരും ക്രിമിനൽ കേസിലെ പ്രതികളാണ്. അഖിൽ കാപ്പ കേസിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയത് അടുത്തിടെ. ഷമീർ എന്നയാളുടെ വീടിന് നേരെയായിരുന്നു ആക്രമണം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/thiruvananthapuram-bomb-blast-two-people-were-injured.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കണ്ണൂരിൽ തേങ്ങ പെറുക്കാൻ പോയ വയോധികൻ ബോംബ് പൊട്ടി മരിച്ചു</title>
		<link>https://www.chandrikadaily.com/an-elderly-man-who-went-to-collect-coconuts-in-kannur-was-killed-in-a-bomb-blast.html</link>
					<comments>https://www.chandrikadaily.com/an-elderly-man-who-went-to-collect-coconuts-in-kannur-was-killed-in-a-bomb-blast.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 18 Jun 2024 10:02:43 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bomb blast]]></category>
		<category><![CDATA[death]]></category>
		<category><![CDATA[kannur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300394</guid>

					<description><![CDATA[തലശ്ശേരി: എരഞ്ഞോളി കുടക്കളത്ത് സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ മരിച്ചു. കുടക്കളത്തെ ആയിനാട്ട് വേലായുധൻ (85) ആണ് മരിച്ചത്. വീടിനോട് ചേർന്നുള്ള ആളൊഴിഞ്ഞ പറമ്പിൽ തേങ്ങ പെറുക്കാൻ എത്തിയപ്പോഴായിരുന്നു സ്ഫോടനം. ആശുപത്രിയിലെത്തിക്കും മുൻപ് തന്നെ വേലായുധൻ മരിച്ചു. &#160;]]></description>
										<content:encoded><![CDATA[<p>തലശ്ശേരി: എരഞ്ഞോളി കുടക്കളത്ത് സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ മരിച്ചു. കുടക്കളത്തെ ആയിനാട്ട് വേലായുധൻ (85) ആണ് മരിച്ചത്. വീടിനോട് ചേർന്നുള്ള ആളൊഴിഞ്ഞ പറമ്പിൽ തേങ്ങ പെറുക്കാൻ എത്തിയപ്പോഴായിരുന്നു സ്ഫോടനം. ആശുപത്രിയിലെത്തിക്കും മുൻപ് തന്നെ വേലായുധൻ മരിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/an-elderly-man-who-went-to-collect-coconuts-in-kannur-was-killed-in-a-bomb-blast.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കണ്ണൂരില്&#x200d; റോഡരികില്&#x200d; ബോംബ് പൊട്ടിത്തെറിച്ചു; പൊട്ടിത്തെറിച്ചത് ഐസ്‌ക്രീം ബോംബുകള്&#x200d;, സംഭവം പൊലീസ് പട്രോളിംഗിനിടെ</title>
		<link>https://www.chandrikadaily.com/1bomb-blast-in-kannur-two-ice-cream-bombs-exploded.html</link>
					<comments>https://www.chandrikadaily.com/1bomb-blast-in-kannur-two-ice-cream-bombs-exploded.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 13 May 2024 05:10:08 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bomb blast]]></category>
		<category><![CDATA[exploded]]></category>
		<category><![CDATA[ice cream bombs]]></category>
		<category><![CDATA[kannur]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=297479</guid>

					<description><![CDATA[സി.പി.എം ബിജെപി സംഘര്&#x200d;ഷം നിലനില്&#x200d;ക്കുന്ന സ്ഥലത്താണ് സ്‌ഫോടനം ഉണ്ടായത്.]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d; ചക്കരയ്ക്കല്&#x200d; ബാവോട് ബോംബ് സ്‌ഫോടനം. പൊട്ടിയത് രണ്ട് ഐസ്‌ക്രീം ബോംബുകള്&#x200d;. സ്‌ഫോടനം ഉണ്ടായത് റോഡ് അരികിലാണ്. സി.പി.എം ബിജെപി സംഘര്&#x200d;ഷം നിലനില്&#x200d;ക്കുന്ന സ്ഥലത്താണ് സ്‌ഫോടനം ഉണ്ടായത്.</p>
<p>പൊലീസ് പട്രോളിംഗിനിടെയാണ് ബോംബ് പൊട്ടിത്തെറിക്കുന്നത്. പ്രദേശത്ത് രണ്ട് രാഷ്ട്രീയ പാര്&#x200d;ട്ടികള്&#x200d; തമ്മില്&#x200d; സംഘര്&#x200d;ഷമുണ്ടായിരുന്നു. ഇന്നലെയും ഇവിടെ കൊടിതോരണങ്ങള്&#x200d; കെട്ടുന്നതുമായി ബന്ധപ്പെട്ടും പ്രശ്‌നങ്ങളുണ്ടായി.</p>
<p>ഈ സാഹചര്യത്തിലാണ് പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കിയത്. ഇതിനിടെയാണ് ബോംബ് സ്‌ഫോടനം. സംഭവത്തില്&#x200d; പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.</p>
<p>അതേസമയം ഒരു മാസം മുമ്പാണ് കണ്ണൂര്&#x200d; പാനൂര്&#x200d; മൂളിയാത്തോട് ബോംബ് സ്‌ഫോടനത്തില്&#x200d; രണ്ട് സി.പി.എം പ്രവര്&#x200d;ത്തകര്&#x200d;ക്ക് പരുക്കേറ്റത്. വിനീഷ് വലിയപറമ്പത്ത്, ഷെറിന്&#x200d; എന്നിവര്&#x200d;ക്കായിരുന്നു പരുക്കേറ്റത്. ഒരാളുടെ കൈപ്പത്തി പൂര്&#x200d;ണമായും തകര്&#x200d;ന്നു. മറ്റൊരാളുടെ മുഖത്ത് ഗുരുതരമായി പരുക്കേറ്റു.ഇരുവരെയും കണ്ണൂര്&#x200d; ചാലയിലെ സ്വകാര്യ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു. വിനീഷിന്റെ വീടിന്റെ അടുത്തുള്ള കട്ടക്കളത്തില്&#x200d; വെച്ചാണ് സ്ഫോടനമുണ്ടായത്. വിനീഷിന്റെ രണ്ട് കൈപ്പത്തികളും പൂര്&#x200d;ണമായും അറ്റുപോയി. സ്ഫോടന ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1bomb-blast-in-kannur-two-ice-cream-bombs-exploded.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാനൂര്&#x200d; ബോംബ് സ്‌ഫോടനം, സി.ബി.ഐ അന്വേഷിക്കണം : മുസ്‌ലിം യൂത്ത് ലീഗ്</title>
		<link>https://www.chandrikadaily.com/1cbi-to-probe-panur-blast-muslim-youth-league.html</link>
					<comments>https://www.chandrikadaily.com/1cbi-to-probe-panur-blast-muslim-youth-league.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 08 Apr 2024 10:12:55 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bomb blast]]></category>
		<category><![CDATA[muslim youth league]]></category>
		<category><![CDATA[panur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=294848</guid>

					<description><![CDATA[ഈ ബോംബ് നിര്&#x200d;മ്മാണത്തിലെ മുഖ്യ സൂത്രധാരന്&#x200d; കുന്നോത്ത്പറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാല്&#x200d; പാര്&#x200d;ട്ടി സംരക്ഷണത്തില്&#x200d; ഒളിവില്&#x200d; കഴിയുകയാണ് എന്നുറപ്പാണ്. പോലീസിന് കൊടുക്കേണ്ട മൊഴിയടക്കം പഠിപ്പിച്ചതിന് ശേഷം മാത്രമേ പ്രതിയെ പൊലീസിന് മുന്നില്&#x200d; ഹാജറാക്കുകയുള്ളൂ.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് : ഒരാള്&#x200d; കൊല്ലപ്പെടുകയും മൂന്ന് പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്ത പാനൂരിലെ ബോംബ് നിര്&#x200d;മ്മാണം നടത്തിയത് സി.പി.എം ആണെന്ന് ഇപ്പോള്&#x200d; വ്യക്തമായിരിക്കുകയാണ്. പ്രതികള്&#x200d; സി.പി.എം പ്രവര്&#x200d;ത്തകരും ഡി.വൈ.എഫ്.ഐ ഭാരവാഹികളുമാണെന്ന് തെളിഞ്ഞിട്ടും ബോംബ് നിര്&#x200d;മ്മാണത്തില്&#x200d; പാര്&#x200d;ട്ടിക്ക് പങ്കില്ലെന്ന് പറയുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്&#x200d; മാസ്റ്ററുടെയും ഡിവൈഎഫ്‌ഐ സംസഥാന സെക്രട്ടറി സനോജിന്റയും നിലപാട് പരിഹാസ്യമാണ്. പ്രതികളായ പാര്&#x200d;ട്ടി ഭാരവാഹികള്&#x200d; രക്ഷാ പ്രവര്&#x200d;ത്തനം നടത്താനാണ് അവിടെ എത്തിയതെന്ന വാദം തെളിയിക്കുന്നത് ഈ കേസ് അട്ടിമറിക്കാന്&#x200d; പാര്&#x200d;ടി ഇടപെടും എന്നതാണ്.</p>
<p>ഈ ബോംബ് നിര്&#x200d;മ്മാണത്തിലെ മുഖ്യ സൂത്രധാരന്&#x200d; കുന്നോത്ത്പറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാല്&#x200d; പാര്&#x200d;ട്ടി സംരക്ഷണത്തില്&#x200d; ഒളിവില്&#x200d; കഴിയുകയാണ് എന്നുറപ്പാണ്. പോലീസിന് കൊടുക്കേണ്ട മൊഴിയടക്കം പഠിപ്പിച്ചതിന് ശേഷം മാത്രമേ പ്രതിയെ പൊലീസിന് മുന്നില്&#x200d; ഹാജറാക്കുകയുള്ളൂ. തെരഞ്ഞെടുപ്പിന് ശേഷം കേസ് അന്വേഷണം പാര്&#x200d;ട്ടിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്&#x200d; മാത്രമേ നടക്കുകയുള്ളൂ എന്നതിനാല്&#x200d; കേസ് അട്ടിമറിക്കപ്പെടും എന്നതില്&#x200d; സംശയമില്ല.</p>
<p>ആരെ കൊല്ലാനാണ് ഈ ബോംബ് നിര്&#x200d;മ്മിച്ചതെന്നും ആരുടെ നിര്&#x200d;ദ്ദേശപ്രകാരമാണ് ബോംബ് നിര്&#x200d;മ്മാണം നടന്നത് എന്നും തെളിയണമെങ്കില്&#x200d; നിഷ്പക്ഷമായ അന്വേഷണം നടക്കേണ്ടതുണ്ട്. കേരളാ പൊലീസ് അന്വേഷിച്ചാല്&#x200d; നിഷ്പക്ഷമായ അന്വേഷണം നടക്കില്ല എന്നതിനാല്&#x200d; അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെടുകയാണ്.</p>
<p>യൂത്ത് ലീഗ് പ്രവര്&#x200d;ത്തകന്&#x200d; പുല്ലുക്കര മന്&#x200d;സൂര്&#x200d; കൊല്ലപ്പെട്ടതിന്റെ മൂന്നാം വാര്&#x200d;ഷിക സമയത്താണ് സമീപ പ്രദേശത്ത് ഈ ബോംബ് നിര്&#x200d;മ്മാണം നടന്നത്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പ് കഴിഞ്ഞ അന്ന് രാത്രിയാണ് മന്&#x200d;സൂറിനെ കൊന്നത്. ഈ ലോക്‌സഭാ തെരഞ്ഞടുപ്പ് കഴിഞ്ഞാലും രാഷ്ട്രീയ പ്രതിയോഗികളെ കൊല്ലുന്നതിന് വേണ്ടിയാണ് ഈ ബോംബ് നിര്&#x200d;മ്മിച്ചത് എന്നത് വ്യക്തമാണ്.</p>
<p>മന്&#x200d;സൂറിന്റെ കൊലപാതക കേസിലെ പ്രതി ജാബിറും മറ്റൊരു പ്രതി വിപിന്റെ അച്ഛനും ജില്ലാ കമ്മറ്റിയംഗം ധനജ്ഞയനും കൊല്ലപ്പെട്ട മന്&#x200d;സൂറിന്റെ വീട്ടില്&#x200d; കയറി ഷൈലജ ടീച്ചര്&#x200d;ക്ക് വേണ്ടി വോട്ട് അഭ്യര്&#x200d;ത്ഥിച്ചത് പ്രദേശത്ത് പ്രകോപനമുണ്ടാക്കാനാണ്. ഖാലിദ് എന്ന മുസ്‌ലിം ലീഗ് പ്രവര്&#x200d;ത്തകന്റെ രണ്ട് ഓട്ടോറിക്ഷകള്&#x200d; കത്തിച്ച് പ്രകോപനമുണ്ടാക്കിയതും ഏതാനും ദിവസങ്ങള്&#x200d;ക്ക് മുമ്പാണ്. സമാധാനപൂര്&#x200d;വ്വം തെരഞ്ഞടുപ്പ് നടക്കാതിരിക്കാനും യുഡിഎഫിന് വേണ്ടി പ്രവര്&#x200d;ത്തിക്കുന്നവരെ തെരഞ്ഞടുപ്പ് പ്രവര്&#x200d;ത്തനത്തില്&#x200d; നിന്നും പിന്തിരിപ്പിക്കാന്&#x200d; വേണ്ടിയുമാണ് ഇത്തരം ഭീഷണി സി.പി.എം ന്റെ ഭാഗത്ത് നിന്നുണ്ടായത്. ഭീഷണി വകവെക്കാതെ പ്രവര്&#x200d;ത്തിക്കുന്നവരെ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോട് കൂടിയാണ് സി.പി.എം ബോംബ് നിര്&#x200d;മ്മിച്ചിരിക്കുന്നത്.</p>
<p>2015ല്&#x200d; ഇതേ പാനൂര്&#x200d; ഏരിയാ കമ്മറ്റിയുടെ കീഴില്&#x200d; വരുന്ന ചെറ്റക്കണ്ടിയില്&#x200d; ബോംബ് നിര്&#x200d;മ്മിക്കുന്നതിനിടെ ഷൈജു, സുബീഷ് എന്ന രണ്ട് സി.പി.എം പ്രവര്&#x200d;ത്തകര്&#x200d; കൊല്ലപ്പെട്ടിരുന്നു. അന്നും സി.പി.എം പാര്&#x200d;ട്ടി സെക്രട്ടറി സംഭവത്തില്&#x200d; പങ്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്&#x200d; പിന്നീട് രണ്ട് പേരുടെയും രക്തസാക്ഷി മണ്ഡപങ്ങള്&#x200d; ഉണ്ടാക്കുകയും വര്&#x200d;ഷാവര്&#x200d;ഷം അനുസ്മരണ ചടങ്ങുകള്&#x200d; സംഘടിപ്പിക്കുകയും ചെയ്യുന്നത് സി.പി.എമ്മാണ്. എം.വി ജയരാജനും ഷൈലജ ടീച്ചറും ഉള്&#x200d;പ്പെടെയുള്ള സി.പി.എം നേതാക്കള്&#x200d; അനുസ്മരണ ചടങ്ങില്&#x200d; പങ്കെടുക്കുന്നവരുമാണ്. കൊലയാളികളെ ഉണ്ടാക്കുന്ന പ്രൊഡക്ഷന്&#x200d; യൂണിറ്റായി സി.പി.എം പാനൂര്&#x200d; ഏരിയാ കമ്മറ്റി മാറിയിരിക്കുന്നു. സി പി എം നേതൃത്വത്തിന്റെ അറിവോടെ നടക്കുന്ന ഉത്തരം അക്രമണങ്ങള്&#x200d;ക്കെതിരെ ജനം വിധിയെഴുതണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെടുന്നു.</p>
<p>മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി.കെ മുഹമ്മദലി, എം.എസ്.ഫ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി സി.കെ നജാഫ് എന്നിവര്&#x200d; പത്രസമ്മേളനത്തില്&#x200d; പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1cbi-to-probe-panur-blast-muslim-youth-league.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബോംബുണ്ടാക്കിയത് കോണ്&#x200d;ഗ്രസുകാരെ കൊല്ലാന്&#x200d;; സിപിഎമ്മിന് ഒഴിഞ്ഞുമാറാനാവില്ല; വി.ഡി സതീശന്&#x200d;</title>
		<link>https://www.chandrikadaily.com/1the-bomb-was-made-to-kill-congressmen-cpm-cannot-escape-satishan.html</link>
					<comments>https://www.chandrikadaily.com/1the-bomb-was-made-to-kill-congressmen-cpm-cannot-escape-satishan.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 08 Apr 2024 07:48:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bomb blast]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[panur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=294821</guid>

					<description><![CDATA[ടുക്കി രൂപത കേരള സ്റ്റോറി സിനിമ പ്രദര്&#x200d;ശിപ്പിച്ചത് ശരിയായില്ലെന്നും അത് തെറ്റായ കഥയാണെന്നും സതീശന്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.]]></description>
										<content:encoded><![CDATA[<p>പാനൂരിലെ ബോംബ് സ്ഫോടനത്തിന്&#x200d;റെ ഉത്തരവാദിത്തത്തില്&#x200d; നിന്ന് സിപിഎമ്മിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്&#x200d;. ബോംബുണ്ടാക്കിയത് ആര്&#x200d;.എസ്.എസുകാരെ കൊല്ലാനല്ലെന്നും അവരുമായി നേരത്തെ ധാരണയുണ്ടെന്നും പറഞ്ഞ സതീശന്&#x200d; ബോംബ് നിര്&#x200d;മിച്ചത് കോണ്&#x200d;ഗ്രസുകാരെ കൊല്ലാനാണെന്നും ആരോപിച്ചു. മുഖ്യമന്ത്രി ഇത്തരം വൃത്തികേടുകളെ പ്രോല്&#x200d;സാഹിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിഡിയോ റിപ്പോര്&#x200d;ട്ട് കാണാം.</p>
<p>അതേസമയം ഇടുക്കി രൂപത കേരള സ്റ്റോറി സിനിമ പ്രദര്&#x200d;ശിപ്പിച്ചത് ശരിയായില്ലെന്നും അത് തെറ്റായ കഥയാണെന്നും സതീശന്&#x200d; കൂട്ടിച്ചേര്&#x200d;ത്തു. കേരള സ്റ്റോറി തെറ്റായ കഥയാണെന്നും യുഡിഎഫിന് ചിത്രത്തിന്&#x200d;റെ പ്രദര്&#x200d;ശനത്തോട് യോജിക്കാനാവില്ലെന്നും അതുകൊണ്ടാണ് പ്രദര്&#x200d;ശനം വിലക്കണമെന്ന് ദൂരദര്&#x200d;ശനോട് ആവശ്യപ്പെട്ടതെന്നും സതീശന്&#x200d; വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1the-bomb-was-made-to-kill-congressmen-cpm-cannot-escape-satishan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാനൂർ ബോംബ് സ്ഫോടനം; മരിച്ച ഷെറിൻ്റെ വീട്ടിൽ സിപിഎം നേതാക്കളെത്തി</title>
		<link>https://www.chandrikadaily.com/panur-bomb-blast-cpm-leaders-reached-sherins-house.html</link>
					<comments>https://www.chandrikadaily.com/panur-bomb-blast-cpm-leaders-reached-sherins-house.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 07 Apr 2024 05:04:19 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bomb blast]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[kannur]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=294716</guid>

					<description><![CDATA[പാര്&#x200d;ട്ടിയുമായി പ്രതികള്&#x200d;ക്ക് ബന്ധമില്ലെന്നായിരുന്നു നേരത്തെ സിപിഎം നിലപാട്.]]></description>
										<content:encoded><![CDATA[<p>പാനൂര്&#x200d; ബോംബ് സ്‌ഫോടനത്തില്&#x200d; മരിച്ച ഷെറിന്റെ വീട്ടില്&#x200d; സിപിഎം നേതാക്കളെത്തി. സിപിഎം പാനൂര്&#x200d; ഏരിയാ കമ്മിറ്റി അംഗം സുധീര്&#x200d; കുമാര്&#x200d;, പൊയിലൂര്&#x200d; ലോക്കല്&#x200d;കമ്മിറ്റി അംഗം എ അശോകന്&#x200d; എന്നിവര്&#x200d; വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടു. ശവസംസ്‌കാരത്തിന് മുന്&#x200d;പായിരുന്നു നേതാക്കള്&#x200d; വീട്ടിലെത്തിയത്. പാര്&#x200d;ട്ടിയുമായി പ്രതികള്&#x200d;ക്ക് ബന്ധമില്ലെന്നായിരുന്നു നേരത്തെ സിപിഎം നിലപാട്. പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകരെ അക്രമിച്ച കേസില്&#x200d; പ്രതിയാണ് ബോംബ് നിര്&#x200d;മ്മിച്ചതെന്ന് സിപിഎം പറഞ്ഞിരുന്നു.</p>
<p>കുറ്റക്കാരെ നിയമത്തിന് മുന്നില്&#x200d; കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതൃത്വം ഇറക്കിയ പ്രസ്താവനയിലായിരുന്നു പ്രതികളെ തള്ളിപ്പറഞ്ഞിരുന്നത്. സ്‌ഫോടനത്തില്&#x200d; പരിക്കുപറ്റിയ ബിനീഷ് സിപിഎം പ്രവര്&#x200d;ത്തകരെ അക്രമിച്ച കേസിലുള്&#x200d;പ്പടെ പ്രതിയാണ്. മരിച്ച ഷെറിനും സമാനമായ കേസില്&#x200d; പ്രതിയാണ്.</p>
<p>ആ ഘട്ടത്തില്&#x200d; തന്നെ ഇയാളെ പാര്&#x200d;ട്ടി തളളിപ്പറഞ്ഞതുമാണ്. നാട്ടില്&#x200d; അനാവശ്യമായി പ്രശ്‌നങ്ങള്&#x200d; ഉണ്ടാക്കിയതിന്റെ കൂടി പശ്ചാത്തലത്തിലാണ് പാര്&#x200d;ട്ടി പരസ്യമായി തള്ളിപ്പറഞ്ഞത്. അത്തരം ഒരു സാഹചര്യത്തില്&#x200d; സ്‌ഫോടനത്തില്&#x200d; പരിക്കുപറ്റിയവര്&#x200d; സിപിഎം പ്രവര്&#x200d;ത്തകര്&#x200d; എന്ന നിലയിലുള്ള പ്രചാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ളതാണെന്ന് പ്രസ്താവന ചൂണ്ടിക്കാണിച്ചിരുന്നു.</p>
<p>നേരത്തെ പാനൂരില്&#x200d; ബോംബ് സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് പൊട്ടാത്ത ബോംബ് കണ്ടെടുത്തിരുന്നു. ബോംബ് ഉണ്ടാക്കുന്നതിനുള്ള സ്‌ഫോടക വസ്തുക്കളും ഇവിടെ നിന്ന് കണ്ടെത്തി. പാനൂര്&#x200d; കൈവേലിക്കല്&#x200d; മുളിയാത്തോട് രാത്രി ഒരു മണിയോടെയാണ് ബോംബ് സ്‌ഫോടനമുണ്ടായത്. ബോംബ് നിര്&#x200d;മ്മാണത്തിനിടെയാണ് അപകടമുണ്ടായത്.</p>
<p>അപകടത്തില്&#x200d; സിപിഎം ലോക്കല്&#x200d; കമ്മിറ്റി അംഗത്തിന്റ മകന്&#x200d; കൂടിയായ വിനീഷിന്റെ ഇരുകൈപ്പത്തികളും അറ്റുപോയിരുന്നു. ഇതിനിടെ സ്ഫോടനത്തില്&#x200d; മുഖത്ത് ഗുരുതരമായി പരിക്കേറ്റാണ് ഷെറിന്&#x200d; മരിച്ചത്. സ്‌ഫോടനത്തില്&#x200d; ഷെറിന്റെ മുഖത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. നാല് പേര്&#x200d;ക്കായിരുന്നു സ്ഫോടനത്തില്&#x200d; പരിക്കേറ്റത്.</p>
<p>പാനൂര്&#x200d; ബോംബ് സ്‌ഫോടന കേസില്&#x200d; ഇതുവരെ നാല് പേര്&#x200d; അറസ്റ്റിലായിട്ടുണ്ട്. സ്ഫോടനം നടക്കുമ്പോള്&#x200d; സ്ഥലത്തുണ്ടായിരുന്ന ചെണ്ടയാട് സ്വദേശി കെ കെ അരുണ്&#x200d;, കുന്നോത്തുപറമ്പ് സ്വദേശി കെ അതുല്&#x200d;, ചെറുപറമ്പ് സ്വദേശി ഷിബിന്&#x200d; ലാല്&#x200d;, സായുജ് എന്നിവരെയാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. ബോംബ് നിര്&#x200d;മ്മാണ സമയത്ത് സ്ഥലത്തുണ്ടായിരുന്ന എല്ലാവരെയും തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/panur-bomb-blast-cpm-leaders-reached-sherins-house.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
