<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>bulldozer &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/bulldozer/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 01 Jun 2025 11:23:42 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>bulldozer &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;അറിയിപ്പില്ല, ബുള്‍ഡോസറുകള്‍ മാത്രം&#8217;: ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ പള്ളി പൊളിച്ചുമാറ്റി ജില്ലാ ഭരണകൂടം</title>
		<link>https://www.chandrikadaily.com/no-notice-only-bulldozers-district-administration-demolishes-mosque-in-uttar-pradeshs-saharanpur.html</link>
					<comments>https://www.chandrikadaily.com/no-notice-only-bulldozers-district-administration-demolishes-mosque-in-uttar-pradeshs-saharanpur.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 01 Jun 2025 11:23:42 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bulldozer]]></category>
		<category><![CDATA[masjid]]></category>
		<category><![CDATA[UTTARPRADESH]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343231</guid>

					<description><![CDATA[മസ്ജിദ് പൊളിക്കുന്നതിന് മുമ്പ് എസ്ഡിഎം ഒരു അറിയിപ്പും നല്‍കിയിട്ടില്ലെന്ന് സഹറന്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ഇമ്രാന്‍ മസൂദ് പറഞ്ഞു. ]]></description>
										<content:encoded><![CDATA[<p>ഉത്തര്&#x200d;പ്രദേശിലെ സഹാറന്&#x200d;പൂരില്&#x200d; മെയ് 29 ന് നിര്&#x200d;മ്മാണത്തിലിരുന്ന ഒരു മുസ്ലീം പള്ളി ജില്ലാ പഞ്ചായത്ത് ഭരണസമിതി തകര്&#x200d;ത്തു. നകൂര്&#x200d; ബ്ലോക്കിലെ ഭോജ്പൂര്&#x200d; ഗ്രാമത്തിലാണ് മസ്ജിദ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ഒരു മാസമായി നിര്&#x200d;മാണം മുടങ്ങിക്കിടക്കുകയായിരുന്നു.</p>
<p>യാതൊരു മുന്നറിയിപ്പുമില്ലാതെ അധികാരികള്&#x200d; മസ്ജിദ് പൊളിച്ചുമാറ്റിയതില്&#x200d; പ്രദേശത്ത് പ്രതിഷേധം ശക്തമായി. മസ്ജിദ് പൊളിക്കുന്നതിന് മുമ്പ് എസ്ഡിഎം ഒരു അറിയിപ്പും നല്&#x200d;കിയിട്ടില്ലെന്ന് സഹറന്&#x200d;പൂരില്&#x200d; നിന്നുള്ള കോണ്&#x200d;ഗ്രസ് എംപി ഇമ്രാന്&#x200d; മസൂദ് പറഞ്ഞു. 1863-ലെ റിലീജിയസ് എന്&#x200d;ഡോവ്മെന്റ് ആക്ടില്&#x200d; ഒരു മതപരമായ ഘടന നിര്&#x200d;മ്മിക്കുന്നതിന് അനുമതി ആവശ്യപ്പെടുന്ന ഒരു വ്യവസ്ഥയും അടങ്ങിയിട്ടില്ലെന്നും അദ്ദേഹം പരാമര്&#x200d;ശിച്ചു.</p>
<p>ഭൂപടത്തിന്റെ അംഗീകാരത്തിന്റെയും മറ്റ് നടപടിക്രമങ്ങളുടെയും അഭാവം ചൂണ്ടിക്കാട്ടി എസ്എച്ച്ഒ നേരത്തെ നിര്&#x200d;മാണം നിര്&#x200d;ത്തിവച്ചിരുന്നതായി ഭോജ്പൂര്&#x200d; ഗ്രാമപഞ്ചായത്തിലെ മുന്&#x200d; പ്രധാന്&#x200d; വാജിദ് അലി പറഞ്ഞു.</p>
<p>തുടര്&#x200d;ന്ന്, ഗ്രാമപഞ്ചായത്ത് ചെയര്&#x200d;മാനെ അംഗീകാരത്തിനായി സമീപിച്ചെങ്കിലും, അത്തരം കാര്യങ്ങള്&#x200d; കൈകാര്യം ചെയ്യാന്&#x200d; തനിക്ക് അധികാരമില്ലെന്നും ജില്ലാ മജിസ്ട്രേറ്റിനെ (ഡിഎം) സമീപിക്കാന്&#x200d; ഉപദേശിച്ചുവെന്നും അദ്ദേഹം നിരസിച്ചു.</p>
<p>2025 ഫെബ്രുവരിയില്&#x200d; നാട്ടുകാര്&#x200d; ഡിഎം ഓഫീസില്&#x200d; അപേക്ഷ നല്&#x200d;കിയെങ്കിലും ഔദ്യോഗിക പ്രതികരണമൊന്നും ലഭിച്ചില്ല. എന്നാല്&#x200d;, ജില്ലാ പഞ്ചായത്തിലെ അപര്&#x200d;മുഖ് അധികാരിയുമായി (എഎംഎ) സംസാരിക്കാന്&#x200d; ഡിഎം വാക്കാല്&#x200d; നിര്&#x200d;ദേശിച്ചു.</p>
<p>പ്രസ്തുത ഉദ്യോഗസ്ഥനെ സമീപിച്ചപ്പോള്&#x200d;, &#8216;ഇതൊരു ചെറിയ മതപരമായ ഘടനയാണ്, നിങ്ങള്&#x200d;ക്ക് ഇത് നിര്&#x200d;മ്മിക്കുന്നത് തുടരാം&#8217; എന്ന് അവരോട് പറഞ്ഞതായി റിപ്പോര്&#x200d;ട്ടുണ്ട്.</p>
<p>മെയ് 29 ന് രാവിലെ 11 മണിയോടെ എസ്ഡിഎം സദര്&#x200d; സുബോധ് കുമാര്&#x200d;, എഎസ്പി മനോജ് യാദവ്, ജില്ലാ പഞ്ചായത്ത് ജെഇ ആദേശ് കുമാര്&#x200d;, മറ്റ് നിരവധി ഉദ്യോഗസ്ഥര്&#x200d; എന്നിവര്&#x200d; മൂന്ന് ബുള്&#x200d;ഡോസറുകളുമായി നിര്&#x200d;മ്മാണ സ്ഥലത്ത് എത്തുകയും കനത്ത പോലീസിന്റെയും ആര്&#x200d;ആര്&#x200d;എഫ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്&#x200d; നിര്&#x200d;മ്മാണത്തിലിരുന്ന മസ്ജിദ് പൊളിക്കുകയും ചെയ്തു.</p>
<p>പൊളിക്കുന്നതിന് മുമ്പ് എസ്ഡിഎം തങ്ങള്&#x200d;ക്ക് ഒരു അറിയിപ്പും നല്&#x200d;കിയിട്ടില്ലെന്ന് വാജിദ് അലി അവകാശപ്പെട്ടു.</p>
<p>പ്രദേശത്തെ മുസ്ലിംകള്&#x200d; ഇവിടെ നമസ്‌കാരം നടത്തിയിരുന്നതായി ജില്ലാ പഞ്ചായത്ത് ബോര്&#x200d;ഡ് അംഗം മജീദ് അലി പറഞ്ഞു. 2023-ല്&#x200d; പ്രാദേശിക സമൂഹത്തെ പിന്തുണയ്ക്കുന്നതിനായി രണ്ട് സഹോദരന്മാര്&#x200d; പള്ളിക്ക് വേണ്ടി സ്ഥലം ദാനം ചെയ്തു. അതിനുശേഷം, ടിന്&#x200d; ഷേഡുകള്&#x200d; ഉപയോഗിച്ച് താല്&#x200d;ക്കാലിക ക്രമീകരണത്തിന് കീഴില്&#x200d; പ്രാര്&#x200d;ത്ഥനകള്&#x200d; നടന്നു.</p>
<p>ഒരു വര്&#x200d;ഷം മുമ്പ്, നാട്ടുകാര്&#x200d; മസ്ജിദ് പണിയാന്&#x200d; തുടങ്ങി, അധികൃതര്&#x200d; പൊളിക്കുമ്പോള്&#x200d; താഴത്തെ നില വികസനത്തിലായിരുന്നു.</p>
<p>ചില്&#x200d;ക്കന പോലീസ് സ്റ്റേഷന്&#x200d; എസ്എച്ച്ഒയുടെ റിപ്പോര്&#x200d;ട്ടിന്റെ അടിസ്ഥാനത്തില്&#x200d; മെയ് 7 ന്, സബ് ഡിവിഷണല്&#x200d; മജിസ്ട്രേറ്റ്, സദര്&#x200d; ഭോജ്പൂര്&#x200d; ടാഗ ഗ്രാമത്തിലെ 11 നിവാസികള്&#x200d;ക്ക് നോട്ടീസ് അയച്ചു, എന്തുകൊണ്ട് പിഴ ഈടാക്കരുത് എന്ന് വിശദീകരിക്കാന്&#x200d; സബ് ഡിവിഷണല്&#x200d; മജിസ്ട്രേറ്റിന് മുന്നില്&#x200d; ഹാജരാകാന്&#x200d; ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-notice-only-bulldozers-district-administration-demolishes-mosque-in-uttar-pradeshs-saharanpur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആര്&#x200d;.എസ്.എസുകാരെ ആക്രമിച്ചെന്ന് പരാതി:ബുള്&#x200d;ഡോസര്&#x200d; കൊണ്ട് കെട്ടിടം ഇടിച്ചു പൊളിച്ചു</title>
		<link>https://www.chandrikadaily.com/complaint-of-attacking-rss-members-the-building-was-demolished-with-a-bulldozer.html</link>
					<comments>https://www.chandrikadaily.com/complaint-of-attacking-rss-members-the-building-was-demolished-with-a-bulldozer.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 21 Oct 2024 12:29:31 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bulldozer]]></category>
		<category><![CDATA[complaint]]></category>
		<category><![CDATA[RSS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=314348</guid>

					<description><![CDATA[ജയ്പൂർ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ എൻഫോഴ്‌സ്‌മെന്റ് വിഭാഗം അതിവേഗം സർവേ നടത്തി ചൗധരിക്ക് നോട്ടീസ് നൽകുകയും 24 മണിക്കൂറിനുള്ളിൽ മറുപടി നൽകാൻ നിർദേശിക്കുകയും ചെയ്തു.]]></description>
										<content:encoded><![CDATA[<p>ആർ.എസ്.എസുകാരെ ആക്രമിച്ചെന്ന പരാതിയിൽ പ്രതിയുടെ കെട്ടിടം ഇടിച്ചു പൊളിച്ച് ബുൾഡോസർ രാജ്. ജയ്പൂരിലെ കർണി വിഹാർ പ്രദേശത്ത് 3 ദിവസം മുമ്പ് ക്ഷേത്രവളപ്പിൽ ശരത് പൂർണിമ ആഘോഷ പരിപാടിക്കിടെ ആർ.എസ്.എസ് പ്രവർത്തകരെ ആക്രമിച്ചതിന് പിതാവും മകനും അറസ്റ്റിലായിരുന്നു.</p>
<p>പിന്നീട് ജയ്പൂർ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ എൻഫോഴ്‌സ്‌മെന്റ് വിഭാഗം അതിവേഗം സർവേ നടത്തി ചൗധരിക്ക് നോട്ടീസ് നൽകുകയും 24 മണിക്കൂറിനുള്ളിൽ മറുപടി നൽകാൻ നിർദേശിക്കുകയും ചെയ്തു. ക്ഷേത്ര ഭൂമിയിൽ അനധികൃതമായാണ് ഇവർ കെട്ടിടം നിർമ്മിച്ചതെന്ന വാദമുയർത്തിയാണ് ഞായറാഴ്ച അധികൃതർ പൊളിച്ചുനീക്കിയത്.</p>
<p>വ്യാഴാഴ്ച രാത്രി ശരത് പൂർണിമ ജാഗരൺ പരിപാടിക്കിടെ നസീബ് ചൗധരിയും മകൻ ഭീക്ഷ്മ ചൗധരിയും മറ്റുള്ളവരും ചേർന്ന് ആർ.എസ്.എസ് പ്രവർത്തകരെ കത്തികളും മറ്റ് ആയുധങ്ങളുമായി ആക്രമിച്ചിരുന്നു.</p>
<p>വൈകുന്നേരങ്ങളിൽ സമീപവാസികൾ ബഹളവും ആൾക്കൂട്ടവും എതിർത്തതിനെ തുടർന്ന് വാക്കേറ്റമുണ്ടാവുകയും തുടർന്ന് ആക്രമണത്തിൽ കലാശിക്കുകയുമായിരുന്നു.</p>
<p>സംഭവത്തെ തുടർന്ന് ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കർണി വിഹാർ പ്രദേശത്ത് പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തിരുന്നു. ആർ.എസ്.എസുകാരെ ആക്രമിച്ച കേസിൽ നസീബ് ചൗധരി, ഭാര്യ നിർമല, മകൻ ഭീഷ്മ ചൗധരി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജയ്പൂർ വികസന അതോറിറ്റി ഞായറാഴ്ച കെട്ടിടം പൊളിച്ചുനീക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/complaint-of-attacking-rss-members-the-building-was-demolished-with-a-bulldozer.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘പ്രത്യേക പാർട്ടിയുണ്ടാക്കൂ, എന്നിട്ട് ബുൾഡോസർ ചിഹ്നമാക്കിക്കോളൂ’..യോഗി ആദിത്യനാഥിന് മാസ്‌ മറുപടിയുമായി അഖിലേഷ് യാദവ്</title>
		<link>https://www.chandrikadaily.com/akhilesh-yadav-gives-mass-reply-to-yogi-adityanath-make-a-separate-party-then-make-bulldozer-symbol.html</link>
					<comments>https://www.chandrikadaily.com/akhilesh-yadav-gives-mass-reply-to-yogi-adityanath-make-a-separate-party-then-make-bulldozer-symbol.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 05 Sep 2024 13:03:31 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[akhilesh yadav]]></category>
		<category><![CDATA[bulldozer]]></category>
		<category><![CDATA[yogi adhithyanadh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=308482</guid>

					<description><![CDATA[ബുൾഡോസർ പ്രവർത്തിപ്പിക്കാൻ ധൈര്യവും ബുദ്ധിയും നിശ്ചയദാർഢ്യവും ആവശ്യമാണെന്നും അഖിലേഷ് യാദവിന് അതില്ലെന്നുമായിരുന്നു യോഗിയുടെ പരിഹാസം]]></description>
										<content:encoded><![CDATA[<p>‘ബുൾഡോസർ’ വിഷയത്തിൽ സമാജ്&#x200d;വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മിലുള്ള വാക്പോരാട്ടം കൊഴുക്കുന്നു. 2027ൽ തങ്ങൾ അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ എല്ലാ ബുൾഡോസറുകളും ഗോരഖ്പൂരിലേക്ക് തിരിക്കുമെന്ന അഖിലേഷിന്റെ പരാമർശത്തിന് മറുപടിയുമായി കഴിഞ്ഞ ദിവസം യോഗി രംഗത്തുവന്നിരുന്നു. ബുൾഡോസർ പ്രവർത്തിപ്പിക്കാൻ ധൈര്യവും ബുദ്ധിയും നിശ്ചയദാർഢ്യവും ആവശ്യമാണെന്നും അഖിലേഷ് യാദവിന് അതില്ലെന്നുമായിരുന്നു യോഗിയുടെ പരിഹാസം. എന്നാൽ, ഇതിനുപിന്നാലെ യോഗിക്ക് ഉരുളക്കുപ്പേരി കണക്കെ മറുപടിയുമായി രംഗത്തുവന്നിരിക്കുകയാണ് അഖിലേഷ്.</p>
<p>‘നിങ്ങളും നിങ്ങളുടെ ബുൾഡോസറും അത്രവലിയ വിജയമാണെങ്കിൽ ഒരു പ്രത്യേക പാർട്ടിയുണ്ടാക്കിക്കോളൂ. എന്നിട്ട് ബുൾഡോസർ ചിഹ്നമായി നിശ്ചയിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കൂ. നിങ്ങളുടെ മിഥ്യാബോധവും അഹങ്കാരവുമൊക്കെ തകർന്നടിയുമെന്നുറപ്പ്. എന്തായാലും ഇപ്പോഴത്തെ സാഹചര്യത്തിൽ ബി.ജെ.പിയിലാണെങ്കിൽ പോലും നിങ്ങൾ വട്ടപ്പൂജ്യമാണ്. അതിനാൽ പ്രത്യേക പാർട്ടിയുണ്ടാക്കുന്നതാവും നല്ലത്. ഇന്ന് പറ്റില്ലെങ്കിൽ നാളെയെങ്കിലും’ -സമൂഹ മാധ്യമമായ ‘എക്സി’ൽ പങ്കുവെച്ച കുറിപ്പിൽ അഖിലേഷ് തിരിച്ചടിച്ചു.</p>
<p>കേസുകളിൽ പ്രതികളാകുന്നവരുടെ വീടുകളും വാണിജ്യസ്ഥാപനങ്ങളും കെട്ടിടങ്ങളും ഇടിച്ചുനിരത്തുന്ന ബുൾഡോസർ രാജിനെതിരെ കഴിഞ്ഞ ദിവസം സുപ്രീംകോടതി രംഗത്തുവന്നിരുന്നു. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതായിരുന്നു ഇടപെടൽ. ഇതിനുപിന്നാലൊയിരുന്നു അഖിലേഷിന്റെ പ്രസ്താവന. ചൊവ്വാഴ്ച പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് അഖിലേഷ് ബുൾഡോസർരാജിനെതിരെ ആഞ്ഞടിച്ചത്. 2027ൽ സമാജ്‌വാദി പാർട്ടി അധികാരത്തിൽ വന്നാൽ സംസ്ഥാനത്തെ എല്ലാ ബുൾഡോസറുകളെയും യോഗി ആദിത്യനാഥിന്റെ സ്വന്തം മണ്ഡലമായ ഗോരഖ്പൂരിലേക്ക് നയിക്കുമെന്നായിരുന്നു പരാമർശം.</p>
<p>ഇതിന് മറുപടിയായി, അഖിലേഷിനെ ടിപ്പുവെന്ന രീതിയിൽ വിശേഷിപ്പിച്ച് ‘സുൽത്താനാകാനാണ് ടിപ്പുവിന്റെ ശ്രമം’ എന്നായിരുന്നു യോഗിയുടെ പ്രതികരണം. ഒരു ബുൾഡോസർ പ്രവർത്തിപ്പിക്കാൻ ധൈര്യവും ബുദ്ധിയും നിശ്ചയദാർഢ്യവും ആവശ്യമാണെന്ന് പറഞ്ഞ യോഗി, അഖിലേഷ് യാദവിന് അതില്ലെന്നും പരിഹസിച്ചു. ‘എല്ലാവരുടെയും കൈകൾ ബുൾഡോസറിൽ ഒതുങ്ങില്ല. അതിന് ഹൃദയവും മനസ്സും ആവശ്യമാണ്. ബുൾഡോസർ പോലെതന്നെ കഴിവും നിശ്ചയദാർഢ്യവുമുള്ള ഒരാൾക്ക് മാത്രമേ അത് പ്രവർത്തിപ്പിക്കാൻ കഴിയൂ.</p>
<p>ലഹളയുണ്ടാക്കുന്നവരുടെ മുമ്പിൽ തപ്പിത്തടയുന്നവർക്ക് ഒരു ബുൾഡോസറിന് മുന്നിൽ നിൽക്കാൻ കഴിയില്ല. സുൽത്താനാകാനാണ് ടിപ്പുവിന്റെ ശ്രമം’ -എന്നിങ്ങനെയായിരുന്നു യോഗിയുടെ മറുപടി. 2017ൽ ബി.ജെ.പി അധികാരത്തിൽ വരുംമുമ്പ് ഉത്തർപ്രദേശിൽ വ്യാപക നിയമലംഘനങ്ങളാണ് നടന്നിരുന്നതെന്നും അഖിലേഷ് യാദവും അമ്മാവൻ ശിവപാൽ യാദവും ചേർന്ന് തങ്ങളുടെ ഭരണകാലത്ത് പണം കൊള്ളയടിക്കുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.</p>
<p>2022ൽ ഡൽഹി ജഹാംഗീർപുരിയിലും 2023ൽ ഹരിയാനയിലെ നൂഹിലും മുസ്&#x200d;ലിം വീടുകളും കെട്ടിടങ്ങളും ഇടിച്ചുനിരത്തിയതിനെതിരെ ജംഇയ്യതുൽ ഉലമായെ ഹിന്ദും ഏറ്റവുമൊടുവിൽ രാജസ്ഥാനിലെ ഉദയ്പൂരിൽ ഓട്ടോറിക്ഷ ഡ്രൈവറായ റാഷിദ് ഖാനും മധ്യപ്രദേശിലെ മുഹമ്മദ് ഹുസൈനും സമർപ്പിച്ച ഹരജികൾ ഒരുമിച്ച് പരിഗണിച്ചാണ് സുപ്രീംകോടതിയുടെ നിർണായക ഇടപെടൽ. ഹരജികൾ രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കുന്നുണ്ട്. ഒരാൾ കുറ്റവാളിയാണെന്ന് കണ്ടെത്തിയാൽപോലും വീട് ഇടിച്ചുനിരത്താനാവില്ലെന്ന് ഓർമിപ്പിച്ച ജസ്റ്റിസ് ബി.ആർ. ഗവായ് കേവലം പ്രതിയാക്കിയത് കൊണ്ടുമാത്രം എങ്ങനെ വീട് ഇടിച്ചുപൊളിക്കുമെന്ന് ചോദിച്ചു.</p>
<p>കോടതികൾ കുറ്റവാളികളെന്ന് തീരുമാനിക്കും മുമ്പ് സർക്കാറും പൊലീസും ചേർന്ന് രാജ്യവ്യാപകമായി ‘ബുൾഡോസർ നീതി’ നടപ്പാക്കുന്നത് തടയാൻ മാർഗനിർദേശങ്ങൾ കൊണ്ടുവരുമെന്നും കോടതി വ്യക്തമാക്കി. ബുൾഡോസർ രാജ് ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ച ഹരജിക്കാരോട് ഇതിനാവശ്യമായ നിർദേശങ്ങൾ സമർപ്പിക്കാനും ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/akhilesh-yadav-gives-mass-reply-to-yogi-adityanath-make-a-separate-party-then-make-bulldozer-symbol.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഈ ബുൾഡോസർ നീതി ഇന്ത്യ സഖ്യം അംഗീകരിക്കില്ല; പുതിയ ക്രിമിനൽ നിയമങ്ങൾക്കെതിരെ മല്ലികാർജുൻ ഖാർഗെ</title>
		<link>https://www.chandrikadaily.com/india-will-not-accept-this-bulldozer-alliance-mallikarjun-kharge-against-new-criminal-laws.html</link>
					<comments>https://www.chandrikadaily.com/india-will-not-accept-this-bulldozer-alliance-mallikarjun-kharge-against-new-criminal-laws.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 01 Jul 2024 11:46:45 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bulldozer]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[india allaince]]></category>
		<category><![CDATA[mallikarjun garkhe]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=301476</guid>

					<description><![CDATA[പുതിയ ക്രിമിനൽ നിയമങ്ങൾ നിർബന്ധിച്ച് പാസാക്കിയതാണെന്നും അത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ഇന്ത്യ സഖ്യം ബുൾഡോസർ നീതി അംഗീകരിക്കില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പുതിയ ക്രിമിനൽ നിയമങ്ങൾ നിർബന്ധിച്ച് പാസാക്കിയതാണെന്നും അത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പുതിയ നിർബന്ധിത നിയമങ്ങൾ രാജ്യത്ത് നില നിൽക്കാൻ ഇന്ത്യാ സഖ്യം അനുവദിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.</p>
<p>‘ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ ആഘാതത്തിന് ശേഷം ബി.ജെ.പി ഭരണഘടനയെ അംഗീകരിക്കുന്നതായി നടിക്കുകയാണ്. മോദി ഭരണഘടനയെ ബഹുമാനിക്കുന്നതായി നടിക്കുന്നു. എന്നാൽ ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ മൂന്ന് നിയമങ്ങൾ നിലനിൽക്കുന്നുവെന്നതാണ് സത്യം.</p>
<div>146 എം.പിമാരെ സസ്‌പെൻഡ് ചെയ്ത ശേഷം പാസാക്കിയെടുത്തതാണ് ഈ നിയമം. അതാണ് ഇന്ന് മുതൽ നടപ്പാക്കിയത്. പാർലമെൻ്ററി സംവിധാനത്തിൽ ഈ ‘ബുൾഡോസർ നീതി’ നിലനിൽക്കാൻ ഇന്ത്യാ സഖ്യം അനുവദിക്കില്ല,’ ഖാർഗെ പറഞ്ഞു.</div>
<div></div>
<div>ഇന്ത്യൻ ശിക്ഷാ നിയമം (ഐ.പി.സി), ക്രിമിനൽ നടപടിക്രമം, ഇന്ത്യൻ തെളിവു നിയമം എന്നിവയ്ക്ക് പകരമായി കൊണ്ടുവന്ന ഭാരതീയ ന്യായ് സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അതീനിയം എന്നിവയാണ് ഇന്ന് മുതൽ നടപ്പാക്കിയത്.</div>
<div></div>
<div>
<div>പുതിയ നിയമങ്ങൾ വരുന്നതോടുകൂടി നൂറ്റാണ്ടുകൾ പഴക്കമുള്ള പഴയ നിയമങ്ങൾ ഇല്ലാതാവും. ഇന്നു മുതൽ കേസ് രജിസ്റ്റർ ചെയ്യുന്നതും തുടർനടപടികൾ സ്വീകരിക്കുന്നതും പുതിയ നിയമപ്രകാരമായിരിക്കും. നിയമം നടപ്പാക്കുന്നതിന് മുമ്പുള്ള കുറ്റങ്ങളിലും പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള വ്യവസ്ഥകൾ ബാധകമാകും. പുതിയ ക്രിമിനൽ നിയമങ്ങൾ പാർലമെൻ്റ് പുനഃപരിശോധിക്കണമെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരിയും ആവശ്യപ്പെട്ടു.</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-will-not-accept-this-bulldozer-alliance-mallikarjun-kharge-against-new-criminal-laws.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യു.പിയില്&#x200d; വീണ്ടും ബുള്&#x200d;ഡോസര്&#x200d; ഫാസിസം: വീട് ഇടിച്ചു നിരപ്പാക്കി</title>
		<link>https://www.chandrikadaily.com/bulldozer-fascism-again-in-up.html</link>
					<comments>https://www.chandrikadaily.com/bulldozer-fascism-again-in-up.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 02 Mar 2023 15:55:09 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bulldozer]]></category>
		<category><![CDATA[fascism]]></category>
		<category><![CDATA[up]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=240779</guid>

					<description><![CDATA[അനധികൃതമായി നിര്&#x200d;മ്മിച്ചതാണെന്നാണ് പ്രയാഗ്‌രാജ് വികസന അതോറിറ്റി അധികൃതരുടെ വാദം]]></description>
										<content:encoded><![CDATA[<p>അലഹബാദ്: ഉത്തര്&#x200d;പ്രദേശില്&#x200d; വീണ്ടും ബുള്&#x200d;ഡോസര്&#x200d; രാഷ്ട്രീയം. സഫ്ദര്&#x200d; അലി എന്നയാളുടെ വീടാണ് ഇന്ന് ഇടിച്ചു നിരപ്പാക്കിയത്. കൊലക്കേസ് പ്രതിയായ മുന്&#x200d; എം.പി അതീഖ് അഹമ്മദുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരൂന്നു ക്രൂരകൃത്യം. എന്നാല്&#x200d; ആരോപിച്ച വിഷയവുമായി തനിക്ക് ബന്ധമില്ലെന്ന് സഫ്ദര്&#x200d; അലി പറഞ്ഞു.</p>
<p>മൂന്ന് ബുള്&#x200d;ഡോസറുകളാണ് വീട് പൊളിക്കാന്&#x200d; ഉപയോഗിച്ചത്. കനത്ത പൊലീസ് സംരക്ഷണത്തിലായിരുന്നു പൊളിക്കല്&#x200d;. അതീഖിന്റെ സഹായിയെന്നാരോപിച്ച് സഫര്&#x200d; അഹമ്മദ് എന്നയാളുടെ വീട് ഇന്നലെ തകര്&#x200d;ത്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇന്ന് സഫ്ദര്&#x200d; അലിക്കെതിരായ നടപടി. അനധികൃതമായി നിര്&#x200d;മ്മിച്ചതാണെന്നാണ് പ്രയാഗ്‌രാജ് വികസന അതോറിറ്റി അധികൃതരുടെ വാദം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bulldozer-fascism-again-in-up.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ജെ.പിയില്&#x200d; ചേര്&#x200d;ന്നില്ലെങ്കില്&#x200d; ബുള്&#x200d;ഡോസര്&#x200d; എത്തുമെന്ന് മന്ത്രി</title>
		<link>https://www.chandrikadaily.com/bjpminister-bjp-bulldozerraj.html</link>
					<comments>https://www.chandrikadaily.com/bjpminister-bjp-bulldozerraj.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Fri, 20 Jan 2023 10:26:35 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bulldozer]]></category>
		<category><![CDATA[raj]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=233669</guid>

					<description><![CDATA[ബി.ജെ.പിയിലേക്ക് ചേര്&#x200d;ന്നില്ലെങ്കില്&#x200d; ശിവരാജ് സിംഗ് സര്&#x200d;ക്കാര്&#x200d; ബുള്&#x200d;ഡോസര്&#x200d; ഉപയോഗിച്ച് വീടുകള്&#x200d; തകര്&#x200d;ക്കുമെന്ന് സംസ്ഥാന തദ്ദേശമന്ത്രി മഹേന്ദ്രസിംഗ് സിസോദിയ]]></description>
										<content:encoded><![CDATA[<p>മധ്യപ്രദേശില്&#x200d; അടുത്തു നടക്കാനിരിക്കുന്ന നയമസഭാ തെരഞ്ഞെടുപ്പിലും വര്&#x200d;ഗീയത ആളിക്കത്തിക്കാന്&#x200d; ബി.ജെ.പി . ബി.ജെ.പിയിലേക്ക് ചേര്&#x200d;ന്നില്ലെങ്കില്&#x200d; ശിവരാജ് സിംഗ് സര്&#x200d;ക്കാര്&#x200d; ബുള്&#x200d;ഡോസര്&#x200d; ഉപയോഗിച്ച് വീടുകള്&#x200d; തകര്&#x200d;ക്കുമെന്ന് സംസ്ഥാന തദ്ദേശമന്ത്രി മഹേന്ദ്രസിംഗ് സിസോദിയ ഭീഷണിപ്പെടുത്തി. രഘോഗഡ് തദ്ദേശ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മന്ത്രിയുടെ ഭീഷണി. കോണ്&#x200d;ഗ്രസില്&#x200d;നിന്ന് പുറത്ത് വരണമെന്നും അല്ലാതിരുന്നാല്&#x200d; ബുള്&#x200d;ഡോസര്&#x200d; വരുമെന്നും മന്ത്രി പറഞ്ഞു.<br />
കഴിഞ്ഞ വര്&#x200d;ഷം സര്&#x200d;ക്കാര്&#x200d; മുസ്‌ലിംകളുടെ വീടുകള്&#x200d; ബുള്&#x200d;ഡോസര്&#x200d; ഉപയോഗിച്ച് തകര്&#x200d;ത്തിരുന്നു. കേസില്&#x200d; പ്രതികളായവരെയാണ് ബുള്&#x200d;ഡോസര്&#x200d; ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയത്. ഇതിനെതിരെ സുപ്രീംകോടതി പോലും താക്കീത് ചെയ്തിരുന്നു. ഡല്&#x200d;ഹി ഉള്&#x200d;പ്പെടെ പലസംസ്ഥാനങ്ങളിലും ബി.ജെ.പി സര്&#x200d;ക്കാരുകളും തദ്ദേശസ്ഥാപനങ്ങളും ചേര്&#x200d;ന്നാണ് മുസ്‌ലിം പ്രദേശങ്ങള്&#x200d; കേന്ദ്രീകരിച്ച് ബുള്&#x200d;ഡോസര്&#x200d;രാജ് പ്രയോഗിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjpminister-bjp-bulldozerraj.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
