<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>burqa &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/burqa/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 23 May 2024 06:11:55 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>burqa &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഡൽഹിയിൽ ബുർഖയും മാസ്കും ധരിച്ച വോട്ടർമാരെ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് ബി.ജെ.പി</title>
		<link>https://www.chandrikadaily.com/bjp-wants-to-check-the-voters-wearing-burqa-and-mask-in-delhi.html</link>
					<comments>https://www.chandrikadaily.com/bjp-wants-to-check-the-voters-wearing-burqa-and-mask-in-delhi.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 23 May 2024 06:11:55 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[burqa]]></category>
		<category><![CDATA[Delhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=298446</guid>

					<description><![CDATA[മുസ്‌ലിംകളെ മാത്രം ലക്ഷ്യം വെച്ചുള്ള ബി.ജെ.പിയുടെ ഈ നീക്കം ഇതാദ്യമായല്ല.]]></description>
										<content:encoded><![CDATA[<p>ബുര്&#x200d;ഖയും മാസ്‌കും ധരിച്ച് വരുന്ന വോട്ടര്&#x200d;മാരെ പരിശോധിച്ച് ഉറപ്പുവരുത്തണമെന ആവശ്യവുമായി ഡല്&#x200d;ഹി ബി.ജെ.പി. ഇതുസംബന്ധിച്ച് ബി.ജെ.പി പ്രതിനിധികള്&#x200d; ചീഫ് ഇലക്ടറല്&#x200d; ഓഫീസര്&#x200d;ക്ക് നിവേദനം നല്&#x200d;കി. മുസ്‌ലിംകളെ മാത്രം ലക്ഷ്യം വെച്ചുള്ള ബി.ജെ.പിയുടെ ഈ നീക്കം ഇതാദ്യമായല്ല.</p>
<p>മെയ് 25ന് വോട്ടെടുപ്പ് നടക്കുമ്പോള്&#x200d; ബുര്&#x200d;ഖയും മാസ്‌ക്കും ധരിച്ചവരെ വനിതാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പരിശോധിക്കണമെന്നാണ് ആവശ്യം. ഡല്&#x200d;ഹിയിലെ 7 സീറ്റുകളിലേക്ക് നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; സാമൂഹിക വിരുദ്ധരും ജനാധിപത്യവിരുദ്ധരും കൃത്രിം കാണിക്കുന്നതില്&#x200d; നിന്ന് പരിശോധനാ നടപടി തടയുമെന്നും ബി.ജെ.പി വ്യക്തമാക്കി.</p>
<p>ഹൈദരാബാദിലെ ബി.ജെ.പി സ്ഥാനാര്&#x200d;ഥി മാധവി ലത വോട്ടര്&#x200d;മാരുടെ ബുര്&#x200d;ഖ അഴിപ്പിച്ച് പരിശോധന നടത്തിയതിന് പൊലീസ് കേസെടുത്തിരുന്നു. ഇതിനിടയിലാണ് ഡല്&#x200d;ഹി ബി.ജെ.പി ഘടകം വോട്ടര്&#x200d;മാരുടെ ബുര്&#x200d;ഖ അഴിപ്പിച്ച് പരിശോധിക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നിരിക്കുന്നത്.</p>
<p>ബുര്&#x200d;ഖയോ മാസ്‌കോ ധരിച്ച് വോട്ട് ചെയ്യാനെത്തുന്നവരെ വനിതാ ഉദ്യോഗസ്ഥര്&#x200d; മുഖേന വിശദമായി പരിശോധിച്ചശേഷം മാത്രമേ വോട്ട് ചെയ്യാന്&#x200d; അനുവദിക്കാന്&#x200d; പാടുള്ളൂവെന്ന് ഡല്&#x200d;ഹി ബി.ജെ.പി നിവേദനത്തില്&#x200d; ചൂണ്ടിക്കാട്ടി. ബി.ജെ.പി എം.എല്&#x200d;.എമാരായ അജയ് മഹാവാര്&#x200d;, മോഹന്&#x200d; സിങ് ബിഷ്ത്, സംസ്ഥാന സെക്രട്ടറി കിഷന്&#x200d; ശര്&#x200d;മ, അഭിഭാഷകന്&#x200d; നീരജ് ഗുപ്ത എന്നിവരാണ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.</p>
<p>പൊതുതാല്&#x200d;പ്പര്യം കണക്കിലെടുത്താണ് ഈ നടപടി ആവശ്യപ്പെടുന്നത്. പ്രത്യേകിച്ചും ബുര്&#x200d;ഖ ധരിച്ച സ്ത്രീ വോട്ടര്&#x200d;മാരുടെ എണ്ണം കൂടുതലുള്ള പാര്&#x200d;ലമെന്റ് മണ്ഡലങ്ങളില്&#x200d;. ബുര്&#x200d;ഖ ധരിച്ച ധാരാളം സ്ത്രീകള്&#x200d; വോട്ടുചെയ്യാന്&#x200d; പോളിങ് ബൂത്തുകളില്&#x200d; എത്തുന്നുണ്ട്. അതിനാല്&#x200d; കള്ളവോട്ട് തടയാന്&#x200d; തിരിച്ചറിയല്&#x200d; കാര്&#x200d;ഡുകള്&#x200d; ഉപയോഗിച്ച് പരിശോധന നടത്തണമെന്നും നിവേദനത്തില്&#x200d; ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-wants-to-check-the-voters-wearing-burqa-and-mask-in-delhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹിജാബും ബുര്&#x200d;ഖയും ധരിക്കുന്നവര്&#x200d;ക്ക് കോര്&#x200d;പ്പറേറ്റ് കമ്പനികളില്&#x200d; ജോലിയില്ല: ന്യായീകരിച്ച് ചെമ്പൂരില്&#x200d; ആചാര്യ മറാഠേ കോളേജ് മാനേജ്മെന്റ്</title>
		<link>https://www.chandrikadaily.com/hijab-and-burqa-wearers-have-no-job-in-corporate-companies-acharya-marathe-college-management-in-chembur298000.html</link>
					<comments>https://www.chandrikadaily.com/hijab-and-burqa-wearers-have-no-job-in-corporate-companies-acharya-marathe-college-management-in-chembur298000.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 17 May 2024 10:33:26 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[burqa]]></category>
		<category><![CDATA[hijab]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Mumbai]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=298000</guid>

					<description><![CDATA[ഹിജാബും ബുര്&#x200d;ഖയും ധരിക്കുന്നവര്&#x200d;ക്ക് കോര്&#x200d;പ്പറേറ്റ് കമ്പനികളില്&#x200d; ജോലി ലഭിക്കുന്നില്ലെന്നായിരുന്നു മാനേജ്മെന്റിന്റെ വാദം]]></description>
										<content:encoded><![CDATA[<p>മുംബൈ: ക്യാമ്പസില്&#x200d; ഹിജാബും ബുര്&#x200d;ഖയും ധരിക്കുന്നത് നിരോധിക്കുന്നതിനെ ന്യായീകരിച്ച് ചെമ്പൂരിലെ ആചാര്യ മറാഠേ കോളേജ് മാനേജ്മെന്റ്. ഹിജാബും ബുര്&#x200d;ഖയും ധരിക്കുന്നവര്&#x200d;ക്ക് കോര്&#x200d;പ്പറേറ്റ് കമ്പനികളില്&#x200d; ജോലി ലഭിക്കുന്നില്ലെന്നായിരുന്നു മാനേജ്മെന്റിന്റെ വാദം.</p>
<p>വിദ്യാര്&#x200d;ഥികള്&#x200d; ബുര്&#x200d;ഖ ധരിച്ച് ജോലി അന്വോഷിക്കാന്&#x200d; പോയാല്&#x200d; അവരെ ആരെങ്കിലും പരിഗണിക്കുമോ? വിദ്യാര്&#x200d;ഥികള്&#x200d; മര്യാദയുള്ളവരായിരിക്കണം, എങ്ങനെ പെരുമാറണം എന്ന ബോധം അവര്&#x200d;ക്കുണ്ടായിരിക്കണം. സുബോധ് കോളേജ് ഗവേണിംഗ് കൗണ്&#x200d;സില്&#x200d; ജനറല്&#x200d; സെക്രട്ടറിയും ശിവസേന നേതാവുമായ ആചാര്യ പറഞ്ഞു.</p>
<p>ജൂനിയര്&#x200d; കോളേജ്(സീനിയര്&#x200d; സെക്കന്&#x200d;ഡറി) വിഭാഗത്തില്&#x200d; കഴിഞ്ഞ വര്&#x200d;ഷം ഹിജാബിന് സമാനമായ നിരോധനം ഏര്&#x200d;പ്പെടുത്തിയിരുന്നു. എന്നാല്&#x200d; പുതിയ നീക്കം മുസ്ലിം വിദ്യാര്&#x200d;ത്ഥികള്&#x200d;ക്കിടയില്&#x200d; വ്യാപകമായ എതിര്&#x200d;പ്പിന് കാരണമായിട്ടുണ്ട്.</p>
<p>പുതിയ നിയമം വിവേചനപരവും തങ്ങളുടെ വ്യക്തി സ്വാതന്ത്രത്തെയും മതസ്വാതന്ത്രത്തെയും ഹനിക്കുന്നതാണെന്നും ,വിശ്വാസം വ്യക്തിപരമായ കാര്യമാണെന്നും മുസ്ലിം വിദ്യാര്&#x200d;ത്ഥികള്&#x200d; അഭിപ്രായപ്പെട്ടു. വിദ്യാര്&#x200d;ത്ഥികള്&#x200d; കോളേജ് പ്രിന്&#x200d;സപ്പിലിനെ കാണുകയും ഇന്&#x200d;സ്റ്റിറ്റ്യൂട്ടിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്&#x200d;കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന-ദേശീയ മനുഷ്യാവകാശ കമ്മീഷനും ഇവര്&#x200d; പരാതി നല്&#x200d;കിയിട്ടുണ്ട്.</p>
<p>ഈ മാസം ആദ്യമാണ് കോളേജ് അധിക്യതര്&#x200d; വിദ്യാര്&#x200d;ത്ഥികള്&#x200d;ക്കുള്ള പുതിയ ഡ്രസ്സ് കോഡ് അവതരിപ്പിച്ചത്. ആണ്&#x200d;കുട്ടികള്&#x200d; ഫുള്&#x200d;കൈ അല്ലെങ്കില്&#x200d; ഹാഫ്കൈ ഷര്&#x200d;ട്ടും ട്രൗസറും ധരിക്കണമെന്നും ,പെണ്&#x200d;കുട്ടികള്&#x200d; കോളേജിന്റെ ഔപചാരിക വസ്ത്രമായ സല്&#x200d;വാര്&#x200d; കമ്മീസും ജാക്കറ്റും ധരിക്കണമെന്നായിരുന്നു നിര്&#x200d;ദേശം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hijab-and-burqa-wearers-have-no-job-in-corporate-companies-acharya-marathe-college-management-in-chembur298000.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബൂത്തിൽ സ്ത്രീകളുടെ ബുർഖ അഴിപ്പിച്ച് പരിശോധിച്ച ബിജെപി സ്ഥാനാർഥി മാധവി ലതയ്ക്കെതിരെ കേസ്</title>
		<link>https://www.chandrikadaily.com/1case-filed-against-bjp-candidate-madhavi-lata-for-removing-burqas-of-women-in-the-booth.html</link>
					<comments>https://www.chandrikadaily.com/1case-filed-against-bjp-candidate-madhavi-lata-for-removing-burqas-of-women-in-the-booth.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 14 May 2024 05:44:55 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP Candidate]]></category>
		<category><![CDATA[burqa]]></category>
		<category><![CDATA[Case]]></category>
		<category><![CDATA[removed]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=297583</guid>

					<description><![CDATA[ഹൈദരാബാദ് ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാർഥി മാധവി ലതക്കെതിരെ മാലക്പേട്ട് പൊലീസാണ് കേസെടുത്തത്.]]></description>
										<content:encoded><![CDATA[<p>നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഹൈദരാബാദിൽ പോളിങ് ബൂത്തിലെത്തി മുസ്‌ലിം സ്ത്രീകളുടെ ബുർഖ അഴിപ്പിച്ച് പരിശോധന നടത്തിയ വിവാദ ബിജെപി സ്ഥാനാർഥി മാധവി ലതയ്ക്കെതിരെ കേസ്. ഹൈദരാബാദ് ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാർഥി മാധവി ലതക്കെതിരെ മാലക്പേട്ട് പൊലീസാണ് കേസെടുത്തത്.പൊലീസുകാരെയും പോളിങ് ഉദ്യോ​ഗസ്ഥരേയും കാഴ്ചക്കാരാക്കിയായിരുന്നു ഇത്.</p>
<p>സംഭവത്തിൽ ഐപിസി 171 സി, 186, 505 (1) സി, ജനപ്രാതിനിധ്യ നിയമം 132 എന്നീ കുറ്റങ്ങൾ ചുമത്തിയാണ് മാധവിക്കെതിരെ കേസെടുത്തത്.അസംപൂരിൽ വോട്ട് ചെയ്യാൻ കാത്തുനിന്ന സ്ത്രീകളുടെ ഐഡി കാർഡുകൾ മാധവി ലത വാങ്ങിയ ശേഷം മുഖാവരണം മാറ്റാനും ഉയർത്താനും ആവശ്യപ്പെടുകയായിരുന്നു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">This is not &#39;visit&#39;. This is bullying the voters by the BJP candidate. Who gave her the authority. Is the Election Commission completely taken over by the BJP? <a href="https://twitter.com/SpokespersonECI?ref_src=twsrc%5Etfw">@SpokespersonECI</a> <a href="https://twitter.com/ECISVEEP?ref_src=twsrc%5Etfw">@ECISVEEP</a><a href="https://twitter.com/CEO_Telangana?ref_src=twsrc%5Etfw">@CEO_Telangana</a>  <a href="https://t.co/ix9GUCMv4K">pic.twitter.com/ix9GUCMv4K</a></p>
<p>&mdash; Mohammed Zubair (@zoo_bear) <a href="https://twitter.com/zoo_bear/status/1789901186289570027?ref_src=twsrc%5Etfw">May 13, 2024</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>മണ്ഡലത്തിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് മാധവി പോളിങ് സ്റ്റേഷനുകളിലെത്തി അനധികൃത പരിശോധന നടത്തിയത്. സംഭവത്തിന്റെ വീഡിയോ വൈറലാവുകയും വിമർശനം ശക്തമാവുകയും ചെയ്‌തതോടെയാണ് പൊലീസ് കേസെടുത്തത്. വോട്ടിങ് നടപടികൾ തടസപ്പെടുത്തിയാണ് ഇവർ ബൂത്തിനകത്ത് കയറി ഭീഷണി മുഴക്കിയത്. വോട്ടർമാരുടെയെല്ലാം മുഖപരിശോധന നടത്തണമെന്നാണ് ഇവർ വീഡിയോയിൽ ആവശ്യപ്പെടുന്നത്.</p>
<p>മുഖാവരണം താഴ്ത്തിയിട്ടും ഇവർ അത് അം ഗീകരിക്കാൻ തയാറാവാതെ സംശയം പ്രകടിപ്പിക്കുന്നതും സ്ത്രീകളോട് കയർക്കുന്നതും വീഡിയോയിൽ കാണാം. പരിശോധനയ്ക്കിടെ റിട്ടേണിങ് ഓഫീസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരോടും ഇവർ തട്ടിക്കയറി. ഹൈദരാബാദിൽ എഐഎംഐഎം അധ്യക്ഷനും സിറ്റിങ് എം.പിയുമായ അസദുദ്ദീൻ ഉവൈസിക്കെതിരെയാണ് മാധവി ലത മത്സരിക്കുന്നത്. സംഭവം വിവാദമായതോടെ ന്യായീകരണവുമായി ഇവർ രം ഗത്തെത്തിയിരുന്നു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr"><a href="https://twitter.com/hashtag/WATCH?src=hash&amp;ref_src=twsrc%5Etfw">#WATCH</a> | On being asked about video where she is seen checking IDs of voters, Madhavi Latha says, &quot;I am a candidate. As per law candidate has the right to check the ID cards without the facemasks. I am not a man, I am a woman and with a lot of humbleness, I have only requested… <a href="https://t.co/5mxmhiBWL7">https://t.co/5mxmhiBWL7</a> <a href="https://t.co/Ni18lzxV2J">pic.twitter.com/Ni18lzxV2J</a></p>
<p>&mdash; ANI (@ANI) <a href="https://twitter.com/ANI/status/1789911345971724442?ref_src=twsrc%5Etfw">May 13, 2024</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>സ്ഥാനാർഥി എന്ന നിലയ്ക്ക് തനിക്ക് വോട്ടർമാരെ പരിശോധിക്കാൻ അധികാരമുണ്ടെന്നായിരുന്നു ഇവരുടെ വാദം. &#8216;ഞാനൊരു സ്ഥാനാർഥിയാണ്.നിയമപ്രകാരം ഐ.ഡി കാർഡുകൾ പരിശോധിക്കാൻ അവകാശമുണ്ട്. ഞാൻ ഒരു പുരുഷനല്ല, സ്ത്രീയാണ്. വളരെ വിനയത്തോടെ ഞാൻ അവരോട് അഭ്യർഥിക്കുക മാത്രമാണ് ചെയ്തത്.എന്നായിരുന്നു ഇവരുടെ ന്യായീകരണം.</p>
<p>ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ മാധവി നിരന്തരം മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങളാണു പലയിടങ്ങളിലും നടത്തിയത്. ഇതിനിടെയാണ് രാമനവമി ഘോഷയാത്രയ്ക്കിടെ സിദ്ദിയാംബർ ബസാർ ജങ്ഷനിലെ മസ്‌ജിദിനു നേരെ ഇവർ വിവാദ അംഗവിക്ഷേപം നടത്തിയത്. യാത്ര നഗരത്തിലെ സിദ്ദിയാംബർ ബസാറിലെ മസ്ജിദിനു സമീപത്തെത്തിയപ്പോൾ പള്ളിക്കുനേരെ അമ്പെയ്യുന്ന പോലെ ആംഗ്യം കാണിക്കുകയായിരുന്നു മാധവി.</p>
<p>സംഭവം വലിയ വിവാദമായതോടെ വാർത്തകൾ നിഷേധിച്ച് മാധവി രംഗത്തെത്തി. താൻ അത്തരമൊരു അംഗവിക്ഷേപം നടത്തിയിട്ടില്ലെന്നും വീഡിയോ എഡിറ്റ് ചെയ്തു പ്രചരിപ്പിക്കുകയാണെന്നുമായിരുന്നു അവരുടെ വാദം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1case-filed-against-bjp-candidate-madhavi-lata-for-removing-burqas-of-women-in-the-booth.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പോളിങ് ബൂത്തിൽ സ്ത്രീകളുടെ ബുർഖ അഴിപ്പിച്ച് മാധവി ലത; പൊലീസിനെ കാഴ്ചക്കാരാക്കി ബി.ജെ.പി സ്ഥാനാര്&#x200d;ഥിയുടെ പരിശോധന- വിഡിയോ</title>
		<link>https://www.chandrikadaily.com/madhavi-lata-removes-womens-burqa-in-polling-booth-examination-of-bjp-candidate-with-the-police-as-spectators.html</link>
					<comments>https://www.chandrikadaily.com/madhavi-lata-removes-womens-burqa-in-polling-booth-examination-of-bjp-candidate-with-the-police-as-spectators.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 13 May 2024 08:58:22 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[burqa]]></category>
		<category><![CDATA[Madhavi Lata]]></category>
		<category><![CDATA[removes]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=297532</guid>

					<description><![CDATA[പള്ളിക്കു നേരെ പ്രതീകാത്മകമായി അമ്പെയ്തും വിദ്വേഷ പരാമര്&#x200d;ശങ്ങളിലൂടെയും വിവാദം സൃഷ്ടിച്ചയാള്&#x200d; കൂടിയാണ് ചലച്ചിത്ര താരം കൂടിയായ മാധവി.]]></description>
										<content:encoded><![CDATA[<p>വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഹൈദരാബാദില്&#x200d; വിവാദ നടപടിയുമായി ബി.ജെ.പി സ്ഥാനാര്&#x200d;ഥി മാധവി ലത. പോളിങ് ബൂത്തില്&#x200d; മാധവി സ്ത്രീകളുടെ ബുര്&#x200d;ഖ അഴിപ്പിച്ച് പരിശോധന നടത്തുന്ന ദൃശ്യങ്ങള്&#x200d; പുറത്തുവന്നിരിക്കുകയാണ്. പള്ളിക്കു നേരെ പ്രതീകാത്മകമായി അമ്പെയ്തും വിദ്വേഷ പരാമര്&#x200d;ശങ്ങളിലൂടെയും വിവാദം സൃഷ്ടിച്ചയാള്&#x200d; കൂടിയാണ് ചലച്ചിത്ര താരം കൂടിയായ മാധവി.</p>
<p>ഹൈദരാബാദില്&#x200d; എ.ഐ.എം.ഐ.എമ്മിന്റെ അസദുദ്ദീന്&#x200d; ഉവൈസിക്കെതിരെയാണ് മാധവി ലത മത്സരിക്കുന്നത്. മണ്ഡലത്തില്&#x200d; വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഇതിനിടെയാണ് മാധവി പോളിങ് സ്റ്റേഷനുകളിലെത്തി പരിശോധന നടത്തുന്നത്. പൊലീസിനെ കാഴ്ചക്കാരാക്കിയാണു നടപടി. സ്ത്രീകളുടെ തിരിച്ചറിയല്&#x200d; രേഖ വാങ്ങിയ ശേഷം ബുര്&#x200d;ഖ അഴിപ്പിച്ചാണു പരിശോധന നടത്തിയത്.</p>
<p>പോളിങ് ബൂത്തിനകത്ത് കയറി റിട്ടേണിങ് ഓഫിസര്&#x200d; ഉള്&#x200d;പ്പെടെയുള്ള ഉദ്യോഗസ്ഥരോട് ഇവര്&#x200d; കയര്&#x200d;ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വോട്ടിങ് നടപടികള്&#x200d; തടസപ്പെടുത്തിയാണ് ഇവര്&#x200d; ബൂത്തിനകത്ത് കയറി ഭീഷണി മുഴക്കുന്നത്. വോട്ടര്&#x200d;മാരുടെയെല്ലാം മുഖപരിശോധന നടത്തണമെന്നാണ് ഇവര്&#x200d; വിഡിയോയില്&#x200d; ആവശ്യപ്പെടുന്നത്.</p>
<p>ഹൈദരാബാദ് ഉള്&#x200d;പ്പെടെ തെലങ്കാനയിലെ 17 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഉവൈസിയും മാധവിയുമെല്ലാം രാവിലെ തന്നെ പോളിങ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. 5 വര്&#x200d;ഷം മുന്&#x200d;പുള്ള സ്ഥിതിയല്ല ഇത്തവണയെന്നും വെല്ലുവിളികളും വിഷയങ്ങളുമെല്ലാം വ്യത്യസ്തമാണെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം ഉവൈസി പറഞ്ഞു. രാജ്യത്തിന്റെ ചരിത്രത്തിലെ സുപ്രധാനമായൊരു തെരഞ്ഞെടുപ്പാണ് ഇപ്പോള്&#x200d; നടക്കുന്നത്. പഞ്ചായത്ത് ആയാലും ലോക്സഭ ആയാലും എല്ലാ തെരഞ്ഞെടുപ്പിനെയും എതിരാളികളെയും ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പ്രവര്&#x200d;ത്തകരെ ഉണര്&#x200d;ത്തി.</p>
<p>പള്ളിക്കുനേരെ പ്രതീകാത്മകമായി അമ്പെയ്തു വിവാദം സൃഷ്ടിച്ച മാധവി ലതയ്ക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. വിവാദ അംഗവിക്ഷേപത്തിന്റെയും വിദ്വേഷ പ്രസംഗത്തിന്റെയും പേരിലായിരുന്നു നടപടി. ഹൈദരാബാദ് സ്വദേശി നല്&#x200d;കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">BJP Hyderabad MP candidate Madhavi Latha was seen warning poll officers over face identification. She was seen cross-checking the details of the voters on the EPIC card. <a href="https://t.co/1VT2TJ9UqW">pic.twitter.com/1VT2TJ9UqW</a></p>
<p>&mdash; The Siasat Daily (@TheSiasatDaily) <a href="https://twitter.com/TheSiasatDaily/status/1789898685876142428?ref_src=twsrc%5Etfw">May 13, 2024</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ബി.ജെ.പി സ്ഥാനാര്&#x200d;ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ മാധവി നിരന്തരം മുസ്ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങളാണു പലയിടങ്ങളിലും നടത്തിയത്. ഇതിനിടെയാണ് രാമനവമി ഘോഷയാത്രയ്ക്കിടെ സിദ്ദിയാംബര്&#x200d; ബസാര്&#x200d; ജങ്ഷനിലെ മസ്ജിദിനുനേരെ ഇവര്&#x200d; വിവാദ അംഗവിക്ഷേപം നടത്തിയത്. യാത്ര നഗരത്തിലെ സിദ്ദിയാംബര്&#x200d; ബസാറിലെ മസ്ജിദിനു സമീപത്തെത്തിയപ്പോള്&#x200d; പള്ളിക്കുനേരെ അമ്പെയ്യുന്ന പോലെ ആംഗ്യം കാണിക്കുകയായിരുന്നു മാധവി. രാമനവമി ആഘോഷങ്ങള്&#x200d;ക്കിടെ അനിഷ്ടസംഭവങ്ങള്&#x200d;ക്കുള്ള സാധ്യത മുന്&#x200d;കൂട്ടിക്കണ്ട് പള്ളി പൂര്&#x200d;ണമായും മറച്ചിരുന്നു. ഇതിനിടെയായിരുന്നു ബി.ജെ.പി സ്ഥാനാര്&#x200d;ഥിയുടെ പ്രകോപനപരമായ നടപടി.</p>
<p>സംഭവം വലിയ വിവാദമായതോടെ വാര്&#x200d;ത്തകള്&#x200d; നിഷേധിച്ച് മാധവി രംഗത്തെത്തി. താന്&#x200d; അത്തരമൊരു അംഗവിക്ഷേപം നടത്തിയിട്ടില്ലെന്നും വിഡിയോ എഡിറ്റ് ചെയ്തു പ്രചരിപ്പിക്കുകയാണെന്നുമായിരുന്നു അവരുടെ വാദം. ലതയ്‌ക്കെതിരെ ചുമത്തിയത്. വാക്കുകള്&#x200d; കൊണ്ടും പ്രവൃത്തി കൊണ്ടും പ്രടമായ അംഗവിക്ഷേപങ്ങള്&#x200d; കൊണ്ടും ബോധപൂര്&#x200d;വം ഒരു മതവിഭാഗത്തിന്റെ വികാരങ്ങള്&#x200d; വ്രണപ്പെടുത്തിയെന്നാണ് എഫ്.ഐ.ആറില്&#x200d; ചൂണ്ടിക്കാട്ടിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/madhavi-lata-removes-womens-burqa-in-polling-booth-examination-of-bjp-candidate-with-the-police-as-spectators.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുംബൈ ചെമ്പൂര്&#x200d; കോളജില്&#x200d; ബുര്&#x200d;ഖ ധരിച്ച വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് പ്രവേശനം നിഷേധിച്ചതായി പരാതി</title>
		<link>https://www.chandrikadaily.com/burqa-chembur.html</link>
					<comments>https://www.chandrikadaily.com/burqa-chembur.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Wed, 02 Aug 2023 14:02:55 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[burqa]]></category>
		<category><![CDATA[chembur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=267849</guid>

					<description><![CDATA[പ്രശസ്തമായ മുംബൈ ചെമ്പൂര്&#x200d; എന്&#x200d;.ജി ആചാര്യ കോളജില്&#x200d; ബുര്&#x200d;ഖ ധരിച്ച വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് പ്രവേശനം നിഷേധിച്ചതായി പരാതി. കുട്ടികള്&#x200d; പുറത്തുനില്&#x200d;ക്കുന്നതും ബുര്&#x200d;ഖ മാറ്റിയ ശേഷം അകത്തേക്ക് വിടുന്നതും സമൂഹമാധ്യമങ്ങളില്&#x200d; വൈറലായി. കര്&#x200d;ണാടക ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് മുംബൈയിലെ ഈ സംഭവം. കോളജ് പ്രിന്&#x200d;സിപ്പല്&#x200d; പറഞ്ഞതനുസരിച്ചാണ് നടപടിയെന്നാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥര്&#x200d; പറയുന്നത്.]]></description>
										<content:encoded><![CDATA[<p>പ്രശസ്തമായ മുംബൈ ചെമ്പൂര്&#x200d; എന്&#x200d;.ജി ആചാര്യ കോളജില്&#x200d; ബുര്&#x200d;ഖ ധരിച്ച വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് പ്രവേശനം നിഷേധിച്ചതായി പരാതി. കുട്ടികള്&#x200d; പുറത്തുനില്&#x200d;ക്കുന്നതും ബുര്&#x200d;ഖ മാറ്റിയ ശേഷം അകത്തേക്ക് വിടുന്നതും സമൂഹമാധ്യമങ്ങളില്&#x200d; വൈറലായി. കര്&#x200d;ണാടക ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് മുംബൈയിലെ ഈ സംഭവം. കോളജ് പ്രിന്&#x200d;സിപ്പല്&#x200d; പറഞ്ഞതനുസരിച്ചാണ് നടപടിയെന്നാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥര്&#x200d; പറയുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/burqa-chembur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബുര്&#x200d;ഖ ധരിക്കാന്&#x200d; എടുത്ത തീരുമാനത്തില്&#x200d; അഭിമാനം; ഖദീജ റഹ്മാന്&#x200d;</title>
		<link>https://www.chandrikadaily.com/khadeeja-rahman-on-his-dress-choice.html</link>
					<comments>https://www.chandrikadaily.com/khadeeja-rahman-on-his-dress-choice.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 13 Nov 2020 06:01:05 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Music]]></category>
		<category><![CDATA[Women]]></category>
		<category><![CDATA[ar rahman]]></category>
		<category><![CDATA[burqa]]></category>
		<category><![CDATA[khadeeja rahman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=167273</guid>

					<description><![CDATA[വസ്ത്രധാരണം അവരുടെ ഇഷ്ടമാണെന്നും ബുര്&#x200d;ഖ ധരിക്കാന്&#x200d; ഖദീജ എടുത്ത തീരുമാനം അവളുടേതാണെന്നും എആര്&#x200d; റഹ്മാന്&#x200d; വ്യക്തമാക്കിയിരുന്നു.]]></description>
										<content:encoded><![CDATA[<p>ചെന്നൈ: ബുര്&#x200d;ഖ ധരിക്കാന്&#x200d; എടുത്ത തീരുമാനത്തില്&#x200d; ഇപ്പോഴും അഭിമാനമുണ്ടെന്ന് സംഗീതേതിഹാസം എആര്&#x200d; റഹ്മാന്റെ മകള്&#x200d; ഖദീജ റഹ്മാന്&#x200d;. പൊതുവേദികളില്&#x200d; ബുര്&#x200d;ഖ ധരിച്ച് എത്തുന്ന ഇവര്&#x200d;ക്കെതിരെ വ്യാപകമായ ട്രോളുകളും വിമര്&#x200d;ശനങ്ങളും ഉണ്ടായിരുന്നു. ഇതേക്കുറിച്ചാണ് ഖദീജ റഹ്മാന്&#x200d; മനസ്സു തുറന്നത്. ഖദീജ പാടി പുറത്തിറക്കിയ ഫരിഷ്‌തോ എന്ന മ്യൂസിക് ആല്&#x200d;ബവുമായി ബന്ധപ്പെട്ട് ദേശീയ മാധ്യമമായ എന്&#x200d;ഡിടിവിയോട് സംസാരിക്കുകയായിരുന്നു അവര്&#x200d;.</p>
<p>&#8216;മുഖം മറച്ചതിന്റെ പേരില്&#x200d; എനിക്കെതിരെ വിമര്&#x200d;ശനങ്ങളും വിവാദങ്ങളും ട്രോളുകളും ഉണ്ടായപ്പോള്&#x200d; ആദ്യം സങ്കടവും പ്രയാസവും തോന്നിയിരുന്നു. വല്ലാതെ അസ്വസ്ഥപ്പെടുത്തിയിരുന്നു. എന്നാല്&#x200d; പിന്നീട് ഞാന്&#x200d; അതിനോടു പൊരുത്തപ്പെടാന്&#x200d; തുടങ്ങി. ഒരാളുടെ വസ്ത്രധാരണത്തെക്കുറിച്ച് മറ്റുള്ളവര്&#x200d; നടത്തുന്ന വിധിന്യായങ്ങളും വിലയിരുത്തലുകളും അവരുടെ തന്നെ സ്വഭാവത്തെ വെളിപ്പെടുത്തുന്നതാണ്. ബുര്&#x200d;ഖ ധരിക്കാന്&#x200d; എടുത്ത തീരുമാനത്തെക്കുറിച്ചോര്&#x200d;ക്കുമ്പോള്&#x200d; ഇപ്പോഴും എനിക്ക് അഭിമാനമുണ്ട്&#8217; &#8211; ഖദീജ പറഞ്ഞു.</p>
<p>നേരത്തെ ഖദീജയ്‌ക്കെതിരെ ബംഗ്ലാദേശ് എഴുത്തുകാരി തസ്‌ലീമ നസ്‌റിന്&#x200d; രംഗത്തുവന്നിരുന്നു. എ ആര്&#x200d; റഹ്മാന്റെ മകളെ കാണുമ്പോള്&#x200d; തനിക്ക് വീര്&#x200d;പ്പുമുട്ടുന്നു എന്നാണ് അവര്&#x200d; പറഞ്ഞിരുന്നത്. എന്നാല്&#x200d; രാജ്യത്ത് ഇത്രയേറെ പ്രശ്‌നങ്ങളുണ്ടായിട്ടും ഒരു സ്ത്രീയുടെ വസ്ത്രധാരണത്തെ കുറിച്ചാണല്ലോ അവര്&#x200d;ക്ക് പറയാനുള്ളത് എന്നാണ് ഖദീജ മറുപടി നല്&#x200d;കിയിരുന്നത്.</p>
<p>വസ്ത്രധാരണം അവരുടെ ഇഷ്ടമാണെന്നും ബുര്&#x200d;ഖ ധരിക്കാന്&#x200d; ഖദീജ എടുത്ത തീരുമാനം അവളുടേതാണെന്നും എആര്&#x200d; റഹ്മാന്&#x200d; വ്യക്തമാക്കിയിരുന്നു. മകളുടെ ബുര്&#x200d;ഖ ധരിച്ച ചിത്രവും അദ്ദേഹം സാമൂഹിക മാധ്യമങ്ങളില്&#x200d; പങ്കുവച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/khadeeja-rahman-on-his-dress-choice.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ബുര്‍ഖ അഴിച്ച് പരിശോധിക്കണം&#8217;; മുസ്‌ലിം സ്ത്രീകള്‍ക്കെതിരെ വ്യാജ കള്ളവോട്ട് ആരോപണവുമായി ബിജെപി</title>
		<link>https://www.chandrikadaily.com/burqa-bjp-up-election.html</link>
					<comments>https://www.chandrikadaily.com/burqa-bjp-up-election.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 03 Mar 2017 10:51:36 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[burqa]]></category>
		<category><![CDATA[up election]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=21503</guid>

					<description><![CDATA[ലക്‌നോ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലെ പരാജയ ഭീതിയില്‍ പുതിയ തന്ത്രങ്ങളുമായി ബിജെപി. കള്ളവോട്ട് ചെയ്യുന്നുവെന്നാരോപിച്ച് മുസ്‌ലിം സ്ത്രീകളുടെ ബുര്‍ഖ അഴിച്ച് പരിശോധിക്കണമെന്നാണ് ബിജെപിയുടെ പുതിയ ആവശ്യം. പരിശോധന നടത്താന്‍ വനിതാ പൊലീസിനെ പോളിങ് സ്‌റ്റേഷനില്‍ നിയോഗിക്കണമെന്ന് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശില്‍ ഇനി നടക്കാനിരിക്കുന്ന രണ്ടു ഘട്ട തെരഞ്ഞെടുപ്പുകളിലും പരിശോധന നിര്‍ബന്ധമാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനയച്ച കത്തില്‍ ആവശ്യമുന്നയിക്കുന്നുണ്ട്. ബുര്‍ഖധാരികളായ സ്ത്രീകള്‍ വ്യാപകമായി കള്ളവോട്ട് ചെയ്യാറുണ്ടെന്നും ഇത് ഒഴിവാക്കാന്‍ തിരിച്ചറിയല്‍ രേഖയുമായി ബന്ധപ്പെടുത്തി വിശദമായ പരിശോധന നടത്തണമെന്നും കത്തില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ലക്‌നോ: ഉത്തര്&#x200d;പ്രദേശ് തെരഞ്ഞെടുപ്പിലെ പരാജയ ഭീതിയില്&#x200d; പുതിയ തന്ത്രങ്ങളുമായി ബിജെപി. കള്ളവോട്ട് ചെയ്യുന്നുവെന്നാരോപിച്ച് മുസ്‌ലിം സ്ത്രീകളുടെ ബുര്&#x200d;ഖ അഴിച്ച് പരിശോധിക്കണമെന്നാണ് ബിജെപിയുടെ പുതിയ ആവശ്യം. പരിശോധന നടത്താന്&#x200d; വനിതാ പൊലീസിനെ പോളിങ് സ്‌റ്റേഷനില്&#x200d; നിയോഗിക്കണമെന്ന് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ഉത്തര്&#x200d;പ്രദേശില്&#x200d; ഇനി നടക്കാനിരിക്കുന്ന രണ്ടു ഘട്ട തെരഞ്ഞെടുപ്പുകളിലും പരിശോധന നിര്&#x200d;ബന്ധമാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനയച്ച കത്തില്&#x200d; ആവശ്യമുന്നയിക്കുന്നുണ്ട്. ബുര്&#x200d;ഖധാരികളായ സ്ത്രീകള്&#x200d; വ്യാപകമായി കള്ളവോട്ട് ചെയ്യാറുണ്ടെന്നും ഇത് ഒഴിവാക്കാന്&#x200d; തിരിച്ചറിയല്&#x200d; രേഖയുമായി ബന്ധപ്പെടുത്തി വിശദമായ പരിശോധന നടത്തണമെന്നും കത്തില്&#x200d; ആവശ്യപ്പെട്ടു.</p>
<p><img loading="lazy" class="alignnone size-full wp-image-21505" src="https://www.chandrikadaily.com/wp-content/uploads/2017/03/pn21bmc-voting24.jpg" alt="pn21bmc-voting24" width="759" height="486" srcset="https://www.chandrikadaily.com/wp-content/uploads/2017/03/pn21bmc-voting24.jpg 759w, https://www.chandrikadaily.com/wp-content/uploads/2017/03/pn21bmc-voting24-300x192.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/03/pn21bmc-voting24-696x446.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/03/pn21bmc-voting24-656x420.jpg 656w" sizes="(max-width: 759px) 100vw, 759px" /><br />
അതേസമയം, ബിജെപിയുടെ ആരോപണങ്ങള്&#x200d;ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്&#x200d;ന്നു. സമൂഹമാധ്യമങ്ങളിലും മറ്റും ബിജെപിക്കെതിരെ നിരവധി പേര്&#x200d; രംഗത്തുവന്നു. വര്&#x200d;ഗീയവല്&#x200d;ക്കരിച്ച് ബിജെപി രാഷ്ട്രീയത്തെ മലിനമാക്കുകയാണെന്ന് നിരവധി പേര്&#x200d; അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പുകള്&#x200d; പ്രശ്‌നരഹിതമായാണ് ഇതുവരെ നടന്നത്. ബിജെപിയുടെ മാനസിക രോഗത്തെയാണ് ഇത്തരമൊരു നീക്കം വ്യക്തമാക്കുന്നതെന്നും ബുര്&#x200d;ഖ ധരിക്കുന്നതിന്റെ പേരില്&#x200d; സ്ത്രീത്വത്തെയും അതിന്റെ മാന്യതയെയും അപമാനിക്കാന്&#x200d; ആര്&#x200d;ക്കും അധികാരമില്ലെന്നും മഹിള മുസ്‌ലിം പേഴ്‌സണല്&#x200d; ലോ ബോര്&#x200d;ഡ് ചെയര്&#x200d;പേഴ്‌സണ്&#x200d; ഷയിസ്താ അംബര്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/burqa-bjp-up-election.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബുര്‍ഖ നിരോധനം ആവശ്യപ്പെട്ട് ആഞ്ജല മെര്‍ക്കല്‍</title>
		<link>https://www.chandrikadaily.com/merkel-calls-for-burqa-ban-in-germany.html</link>
					<comments>https://www.chandrikadaily.com/merkel-calls-for-burqa-ban-in-germany.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 07 Dec 2016 08:08:26 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Angela Merkel]]></category>
		<category><![CDATA[burqa]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=12002</guid>

					<description><![CDATA[ബെര്‍ലിന്‍: രാജ്യത്ത് പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ ധരിക്കുന്നതിന് നിരോധനമേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട്് ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍ രംഗത്ത്. ക്രിസ്ത്യന്‍ ഡമോക്രാറ്റിക് യൂണിയന്‍ പാര്‍ട്ടിയുടെ യോഗത്തില്‍ സംസാരിക്കവെയാണ് അവര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ജര്‍മന്‍ സംസ്‌കാരത്തിന് ബുര്‍ഖ യോജിച്ചതല്ലെന്നായിരുന്നു മെര്‍ക്കലിന്റെ പ്രസ്ഥാവന. എന്നാല്‍ ആഞ്ജലയുടെ നിലപാടിനെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മുസ്്‌ലിം സ്ത്രീകള്‍ ധരിക്കാറുള്ള ബുര്‍ഖകള്‍ ഭാഗികമായി നിരോധിക്കണമെന്ന് ജര്‍മന്‍ ആഭ്യന്തരമന്ത്രി തോമസ് ദെ മെയ്‌സിയര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. പുതിയ സുരക്ഷാ നടപടികള്‍ ചര്‍ച്ച ചെയ്യുന്ന യോഗത്തിലായിരുന്നു തോമസിന്റെ [&#8230;]]]></description>
										<content:encoded><![CDATA[<p>ബെര്&#x200d;ലിന്&#x200d;: രാജ്യത്ത് പൊതുസ്ഥലങ്ങളില്&#x200d; ബുര്&#x200d;ഖ ധരിക്കുന്നതിന് നിരോധനമേര്&#x200d;പ്പെടുത്തണമെന്നാവശ്യപ്പെട്ട്് ജര്&#x200d;മന്&#x200d; ചാന്&#x200d;സലര്&#x200d; ആഞ്ജല മെര്&#x200d;ക്കല്&#x200d; രംഗത്ത്. ക്രിസ്ത്യന്&#x200d; ഡമോക്രാറ്റിക് യൂണിയന്&#x200d; പാര്&#x200d;ട്ടിയുടെ യോഗത്തില്&#x200d; സംസാരിക്കവെയാണ് അവര്&#x200d; ഇക്കാര്യം ആവശ്യപ്പെട്ടത്. ജര്&#x200d;മന്&#x200d; സംസ്‌കാരത്തിന് ബുര്&#x200d;ഖ യോജിച്ചതല്ലെന്നായിരുന്നു മെര്&#x200d;ക്കലിന്റെ പ്രസ്ഥാവന. എന്നാല്&#x200d; ആഞ്ജലയുടെ നിലപാടിനെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധമുയര്&#x200d;ന്നിട്ടുണ്ട്.<br />
ആക്രമണങ്ങള്&#x200d; വര്&#x200d;ധിച്ചുവരുന്ന സാഹചര്യത്തില്&#x200d; മുസ്്‌ലിം സ്ത്രീകള്&#x200d; ധരിക്കാറുള്ള ബുര്&#x200d;ഖകള്&#x200d; ഭാഗികമായി നിരോധിക്കണമെന്ന് ജര്&#x200d;മന്&#x200d; ആഭ്യന്തരമന്ത്രി തോമസ് ദെ മെയ്‌സിയര്&#x200d; നേരത്തെ ആവശ്യപ്പെട്ടിരുന്നു. പുതിയ സുരക്ഷാ നടപടികള്&#x200d; ചര്&#x200d;ച്ച ചെയ്യുന്ന യോഗത്തിലായിരുന്നു തോമസിന്റെ നിര്&#x200d;ദേശം. കോടതി, ഭരണകെട്ടിടം, സ്‌കൂളുകള്&#x200d; എന്നിവിടങ്ങള്&#x200d;ക്കു പുറമെ വാഹനം ഓടിക്കുമ്പോഴും പ്രകടനങ്ങളില്&#x200d; പങ്കെടുക്കുമ്പോഴും സ്ത്രീകള്&#x200d; മുഖം മറക്കുന്നത് കുറ്റകരമാണെന്നായിരുന്നു തോമസ് മെയ്‌സിയറിന്റെ നിലപാട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/merkel-calls-for-burqa-ban-in-germany.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
