<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Cartoon &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/cartoon/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 30 Apr 2023 05:00:08 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Cartoon &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മുഖ്യമന്ത്രി പിണറായി വിജയനെ ആസ്പദമാക്കിയുളള കാർട്ടൂണുകൾ  പ്രദർശന വിപണന മേളയിൽ നിന്നും നീക്കം ചെയ്ത് അധികൃതർ</title>
		<link>https://www.chandrikadaily.com/pinarayivijayanscartoonissue.html</link>
					<comments>https://www.chandrikadaily.com/pinarayivijayanscartoonissue.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sun, 30 Apr 2023 05:00:08 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Cartoon]]></category>
		<category><![CDATA[CM Pinarayi Vijayan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=250745</guid>

					<description><![CDATA[മുഖ്യമന്ത്രിയെയും സർക്കാരിനെയും വിമർശിക്കുന്ന കാർട്ടൂണുകൾ കൂട്ടത്തിൽ ഉളളതിനാൽ പ്രദർശനം അനുവദിക്കില്ലെന്നും കാർട്ടൂണുകൾ എടുത്തുമാറ്റണമെന്നും അധികൃതർ കഴിഞ്ഞ ദിവസം ബലചന്ദ്രനോട് ആവശ്യപ്പെട്ടിരുന്നു.]]></description>
										<content:encoded><![CDATA[<p>മുഖ്യമന്ത്രി പിണറായി വിജയനെ ആസ്പദമാക്കിയുളള കാർട്ടൂണുകൾ  &#8216;എന്റെ കേരളം&#8217; പ്രദർശന വിപണന മേളയിൽ നിന്നും നീക്കം ചെയ്തതായി പരാതി.യുവ കാർട്ടൂണിസ്റ്റ് ആയ ചെറുതോണി സ്വദേശി കെ ബി ബാലകൃഷ്ണന്റെ രചനകളാണ് മേളയിലെ ലളിതകലാ അക്കാദമിയുടെ പവിലിയനിൽ നിന്ന് എടുത്തുമാറ്റിയത്. മുഖ്യമന്ത്രിയെയും സർക്കാരിനെയും വിമർശിക്കുന്ന കാർട്ടൂണുകൾ കൂട്ടത്തിൽ ഉളളതിനാൽ പ്രദർശനം അനുവദിക്കില്ലെന്നും കാർട്ടൂണുകൾ എടുത്തുമാറ്റണമെന്നും അധികൃതർ കഴിഞ്ഞ ദിവസം ബലചന്ദ്രനോട് ആവശ്യപ്പെട്ടിരുന്നു. ബ്രഹ്മപുരം തീപിടിത്തം, ഗവർണറുമായുളള തർക്കം എന്നീ രണ്ട് വിഷയങ്ങളെ ആസ്പദമാക്കി മുഖ്യമന്ത്രിയെ ഉൾപ്പെടുത്തിയുളള രണ്ട് കാർട്ടൂണുകൾ ബാലചന്ദ്രന്റെ രചനകളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നതാണ് അധികൃതരുടെ നടപടിക്ക് കാരണമായത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pinarayivijayanscartoonissue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാര്&#x200d;ട്ടൂണ്&#x200d; പുരസ്‌കാര വിവാദം  അക്കാദമി നിലപാടിന്   പിന്തുണ: വരക്കൂട്ടം</title>
		<link>https://www.chandrikadaily.com/cartoon-award-controversy.html</link>
					<comments>https://www.chandrikadaily.com/cartoon-award-controversy.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Thu, 20 Jun 2019 11:32:27 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Cartoon]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=130622</guid>

					<description><![CDATA[മലപ്പുറം: കേരള ലളിതകലാ അക്കാദമിയുടെ കാര്&#x200d;ട്ടൂണ്&#x200d; പുരസ്‌കാരം പുനപ്പരിശോധിക്കണമെന്ന സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ പ്രസ്താവന സാംസ്‌കാരിക കേരളത്തിന് അപമാനകരമാണെന്നും പുരസ്‌കാരം പുനപ്പരിശോധിക്കില്ലെന്ന കേരള ലളിതകലാ അക്കാദമിയുടെ നിലപാടിന് പിന്തുണ നല്&#x200d;കുന്നതായും ചിത്രകാരന്മാരുടെയും ചിത്രാസ്വാദകരുടെയും കൂട്ടായ്മയായ വരക്കൂട്ടം ആര്&#x200d;ട്ടിസ്റ്റ് കമ്മ്യൂണ്&#x200d; കേരള. സാമൂഹ്യ വിമര്&#x200d;ശനത്തിന്റെ ശക്തമായ മാധ്യമമായ കാര്&#x200d;ട്ടൂണ്&#x200d; എന്ന കലാരൂപത്തോടും സാമൂഹ്യ വിരുദ്ധതകള്&#x200d;ക്കെതിരെ ജനപക്ഷത്തുനിന്ന് ആവിഷ്‌കാരം നടത്തുന്ന കലാകാരന്മാരോടുമുള്ള ഭരണകൂടത്തിന്റെ നിഷേധാത്മക നിലപാടാണ് മന്ത്രിയുടെ പ്രസ്താവനയിലൂടെ വ്യക്തമാകുന്നത്. കേരള ലളിതകലാ അക്കാദമിയുടെ സ്വയംഭരണാവകാശവും പ്രവര്&#x200d;ത്തന സ്വാതന്ത്ര്യവും നിലനിറുത്തുന്നതിനും [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>മലപ്പുറം: കേരള ലളിതകലാ അക്കാദമിയുടെ കാര്&#x200d;ട്ടൂണ്&#x200d; പുരസ്‌കാരം പുനപ്പരിശോധിക്കണമെന്ന സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ പ്രസ്താവന സാംസ്‌കാരിക കേരളത്തിന് അപമാനകരമാണെന്നും പുരസ്‌കാരം പുനപ്പരിശോധിക്കില്ലെന്ന കേരള ലളിതകലാ അക്കാദമിയുടെ നിലപാടിന് പിന്തുണ നല്&#x200d;കുന്നതായും ചിത്രകാരന്മാരുടെയും ചിത്രാസ്വാദകരുടെയും കൂട്ടായ്മയായ വരക്കൂട്ടം ആര്&#x200d;ട്ടിസ്റ്റ് കമ്മ്യൂണ്&#x200d; കേരള. സാമൂഹ്യ വിമര്&#x200d;ശനത്തിന്റെ ശക്തമായ മാധ്യമമായ കാര്&#x200d;ട്ടൂണ്&#x200d; എന്ന കലാരൂപത്തോടും സാമൂഹ്യ വിരുദ്ധതകള്&#x200d;ക്കെതിരെ ജനപക്ഷത്തുനിന്ന് ആവിഷ്‌കാരം നടത്തുന്ന കലാകാരന്മാരോടുമുള്ള ഭരണകൂടത്തിന്റെ നിഷേധാത്മക നിലപാടാണ് മന്ത്രിയുടെ പ്രസ്താവനയിലൂടെ വ്യക്തമാകുന്നത്. </p>



<p>കേരള ലളിതകലാ അക്കാദമിയുടെ സ്വയംഭരണാവകാശവും പ്രവര്&#x200d;ത്തന സ്വാതന്ത്ര്യവും നിലനിറുത്തുന്നതിനും നെറികേടുകള്&#x200d;ക്കെതിരെ ആവിഷ്‌കാരസ്വാതന്ത്ര്യം ഉയര്&#x200d;ത്തിപ്പിടിക്കുന്നതിനും വേണ്ടി അക്കാദമി കൈക്കൊള്ളുന്ന നടപടികള്&#x200d;ക്ക് പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്യുന്നതായും വരക്കൂട്ടം ഭാരവാഹികള്&#x200d; പ്രസ്താവനയിലൂടെ അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cartoon-award-controversy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;മതങ്ങളെ അപമാനിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യമല്ല&#8217;; കെ മുരളീധരന്&#x200d; എം.പി</title>
		<link>https://www.chandrikadaily.com/k-muraleedharan-mp-about-cartoon-contraversy-news.html</link>
					<comments>https://www.chandrikadaily.com/k-muraleedharan-mp-about-cartoon-contraversy-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 13 Jun 2019 07:18:41 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Cartoon]]></category>
		<category><![CDATA[cot naseer]]></category>
		<category><![CDATA[k muraleedharan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=130019</guid>

					<description><![CDATA[കണ്ണൂര്&#x200d;: മതങ്ങളെ അപമാനിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യമല്ലെന്ന് കെ. മുരളീധരന്&#x200d; എം.പി. ലളിതകല അക്കാദമിയുടെ പുരസ്‌കാരം നേടിയ കാര്&#x200d;ട്ടൂണിന്റെ മേലുണ്ടായ വിവാദത്തില്&#x200d; പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിഒടി നസീര്&#x200d; വധശ്രമക്കേസില്&#x200d; എഎന്&#x200d; ഷംസീര്&#x200d; എംഎല്&#x200d;എയെ അറസ്റ്റ് ചെയ്യാത്തതില്&#x200d; പ്രതിഷേധിച്ച് കോണ്&#x200d;ഗ്രസ് നടത്തുന്ന ഉപവാസ സമരം കണ്ണൂരില്&#x200d; ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.മുരളീധരന്&#x200d;. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്&#x200d; മതചിഹ്നങ്ങളെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചിരുന്നു. വിവാദത്തില്&#x200d; സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലനും പ്രതികരിച്ചിരുന്നു. സമൂഹ [&#8230;]]]></description>
										<content:encoded><![CDATA[
<p>കണ്ണൂര്&#x200d;: മതങ്ങളെ അപമാനിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യമല്ലെന്ന് കെ. മുരളീധരന്&#x200d; എം.പി. ലളിതകല അക്കാദമിയുടെ പുരസ്‌കാരം നേടിയ കാര്&#x200d;ട്ടൂണിന്റെ മേലുണ്ടായ വിവാദത്തില്&#x200d; പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിഒടി നസീര്&#x200d; വധശ്രമക്കേസില്&#x200d; എഎന്&#x200d; ഷംസീര്&#x200d; എംഎല്&#x200d;എയെ അറസ്റ്റ് ചെയ്യാത്തതില്&#x200d; പ്രതിഷേധിച്ച് കോണ്&#x200d;ഗ്രസ് നടത്തുന്ന ഉപവാസ സമരം കണ്ണൂരില്&#x200d; ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.മുരളീധരന്&#x200d;. </p>



<p>ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്&#x200d; മതചിഹ്നങ്ങളെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചിരുന്നു. വിവാദത്തില്&#x200d; സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലനും പ്രതികരിച്ചിരുന്നു. സമൂഹ മാധ്യമങ്ങളില്&#x200d; ഉയരുന്ന വിമര്&#x200d;ശനങ്ങളുടെ അടിസ്ഥാനത്തില്&#x200d; സര്&#x200d;ക്കാര്&#x200d; കാര്&#x200d;ട്ടൂണ്&#x200d; പരിശോധിച്ചുവെന്നും ആ കാര്&#x200d;ട്ടൂണ്&#x200d; മതചിഹ്നങ്ങളെ അവഹേളിക്കുന്നതാണെന്ന് സര്&#x200d;ക്കാര്&#x200d; വിലയിരുത്തിയെന്നും ഇന്നലെ പറഞ്ഞിരുന്നു. അവാര്&#x200d;ഡ് നല്&#x200d;കിയത് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/k-muraleedharan-mp-about-cartoon-contraversy-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇസ്‌ലാം വിരുദ്ധ കാര്&#x200d;ട്ടൂണ്&#x200d; മത്സരം പിന്&#x200d;വലിച്ചു</title>
		<link>https://www.chandrikadaily.com/anti-islam-cartoon-competition.html</link>
					<comments>https://www.chandrikadaily.com/anti-islam-cartoon-competition.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 31 Aug 2018 16:53:42 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Anti Isalm]]></category>
		<category><![CDATA[Cartoon]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=100995</guid>

					<description><![CDATA[&#160; കോപന്&#x200d;ഹേഗന്&#x200d;: നെതര്&#x200d;ലന്&#x200d;ഡിലെ വലതുപക്ഷ രാഷ്ട്രീയ നേതാവ് ഗീര്&#x200d;റ്റ് വില്&#x200d;ഡേഴ്‌സ് നടത്താനിരിക്കുന്ന ഇസ്‌ലാം വിരുദ്ധ കാര്&#x200d;ട്ടൂണ്&#x200d; മത്സരം പിന്&#x200d;വലിച്ചു. ഭീഷണി ഉയര്&#x200d;ന്ന സാഹചര്യത്തിലാണ് പ്രവാചക കാര്&#x200d;ട്ടൂണ്&#x200d; മത്സരം ഒഴിവാക്കുന്നതെന്ന് എം.പിയായ ഗീര്&#x200d;റ്റ് വില്&#x200d;ഡേഴ്‌സ് പറഞ്ഞു. നെതര്&#x200d;ലന്&#x200d;ഡിന്റെയും ജനങ്ങളുടെയും സുരക്ഷ പരിഗണിച്ചാണ് മത്സരം നടത്താതിരിക്കുന്നതെന്നും എന്നാല്&#x200d; ഇസ്‌ലാമിനെതിരായ തന്റെ വ്യക്തിപരമായ പ്രചാരണം തുടരുമെന്നും ഗീര്&#x200d;റ്റ് വില്&#x200d;ഡേഴ്‌സ് പറഞ്ഞു. ഇസ്‌ലാമിന്റെ അസഹിഷ്ണുത ഇതിലൂടെ വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. എന്നാല്&#x200d; വ്യാപക പ്രതിഷേധ ത്തെ തു ട ര്&#x200d; ന്നാ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>കോപന്&#x200d;ഹേഗന്&#x200d;: നെതര്&#x200d;ലന്&#x200d;ഡിലെ വലതുപക്ഷ രാഷ്ട്രീയ നേതാവ് ഗീര്&#x200d;റ്റ് വില്&#x200d;ഡേഴ്‌സ് നടത്താനിരിക്കുന്ന ഇസ്‌ലാം വിരുദ്ധ കാര്&#x200d;ട്ടൂണ്&#x200d; മത്സരം പിന്&#x200d;വലിച്ചു. ഭീഷണി ഉയര്&#x200d;ന്ന സാഹചര്യത്തിലാണ് പ്രവാചക കാര്&#x200d;ട്ടൂണ്&#x200d; മത്സരം ഒഴിവാക്കുന്നതെന്ന് എം.പിയായ ഗീര്&#x200d;റ്റ് വില്&#x200d;ഡേഴ്‌സ് പറഞ്ഞു.<br />
നെതര്&#x200d;ലന്&#x200d;ഡിന്റെയും ജനങ്ങളുടെയും സുരക്ഷ പരിഗണിച്ചാണ് മത്സരം നടത്താതിരിക്കുന്നതെന്നും എന്നാല്&#x200d; ഇസ്‌ലാമിനെതിരായ തന്റെ വ്യക്തിപരമായ പ്രചാരണം തുടരുമെന്നും ഗീര്&#x200d;റ്റ് വില്&#x200d;ഡേഴ്‌സ് പറഞ്ഞു. ഇസ്‌ലാമിന്റെ അസഹിഷ്ണുത ഇതിലൂടെ വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. എന്നാല്&#x200d; വ്യാപക പ്രതിഷേധ ത്തെ തു ട ര്&#x200d; ന്നാ ണ് ഗീര്&#x200d;റ്റ് മ ത്സര നീക്കത്തില്&#x200d; നിന്നും പിന്&#x200d;മാറിയതെന്നാണ് സൂചന.<br />
മത്സരത്തിന്റെ പേരില്&#x200d; ഗീര്&#x200d;റ്റ് വില്&#x200d;ഡേഴ്‌സിനെതിരെ വധഭീഷണി മുഴക്കിയ 26 കാരനെ ഈയാഴ്ച ഹേഗില്&#x200d; വെച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്&#x200d; പാക് പൗരനാണെന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;. ഡെന്&#x200d;മാര്&#x200d;ക്കിലെ മുസ്‌ലിംകുടിയേറ്റ വിരുദ്ധ മുന്നണിയുടെ നേതാവാണ് വില്&#x200d;ഡേഴ്‌സ്. ഇയാളുടെ മുസ്‌ലിം വിരുദ്ധ ഫ്രീഡം പാര്&#x200d;ട്ടി ഡെന്&#x200d;മാര്&#x200d;ക് പൊതുതെരഞ്ഞെടുപ്പില്&#x200d; രണ്ടാമത്തെ വലിയ കക്ഷിയായിരുന്നു.<br />
പ്രവാചക കാര്&#x200d;ട്ടൂണ്&#x200d; മത്സരം നടത്തുന്നതിനെതിരെ പാകിസ്താനിലും അഫ്ഗാനിസ്താനിലുമടക്കം ലോകത്തിന്റെ വിവിധ കോണുകളില്&#x200d; മത, രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തില്&#x200d; പ്രതിഷേധമുയര്&#x200d;ന്നിരുന്നു. പാകിസ്താനില്&#x200d; റാലി നടത്തിയ തെഹ്‌രീകെ ലബ്ബൈക്ക് എന്ന സംഘടന സര്&#x200d;ക്കാരിനോടും മറ്റു മുസ്‌ലിം രാഷ്ട്രങ്ങളോടും നെതര്&#x200d;ലന്&#x200d;ഡുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച ഡച്ച് അംബസഡറെ വിളിച്ചുവരുത്തി പാക് വിദേശകാര്യ മന്ത്രാലയം പ്രവാചകനെ നിന്ദിക്കുന്ന കാര്&#x200d;ട്ടൂണ്&#x200d; മത്സരത്തോടുള്ള പ്രതിഷേധം അറിയിച്ചിരുന്നു. ഇസ്്‌ലാം വിരുദ്ധ കാര്&#x200d;ട്ടൂണ്&#x200d; മത്സരം നടത്തുന്ന പശ്ചാതലത്തില്&#x200d; അഫ്ഗാനിസ്ഥാനില്&#x200d; തുടരുന്ന ഡച്ച് സൈന്യത്തെ ആക്രമിക്കണമെന്ന് താലിബാന്&#x200d; അഫ്ഗാന്&#x200d; സൈന്യത്തിനോട് ആവശ്യപ്പെട്ടിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/anti-islam-cartoon-competition.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ട്രോളുകള്&#x200d; കാര്&#x200d;ട്ടൂണിസ്റ്റുകള്&#x200d;ക്ക് വെല്ലുവിളിയെന്ന്</title>
		<link>https://www.chandrikadaily.com/klf-cartoon-with-troll.html</link>
					<comments>https://www.chandrikadaily.com/klf-cartoon-with-troll.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 10 Feb 2018 14:47:07 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Cartoon]]></category>
		<category><![CDATA[kerala literature festival]]></category>
		<category><![CDATA[KLF]]></category>
		<category><![CDATA[trolls]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=69302</guid>

					<description><![CDATA[കോഴിക്കോട്: കാര്&#x200d;ട്ടൂണുകളെ ട്രോളുകള്&#x200d; വിഴുങ്ങുന്ന അവസ്ഥയുണ്ടെന്ന് കാര്&#x200d;ട്ടൂണിസ്റ്റ് സുധീര്&#x200d;നാഥ് അഭിപ്രായപ്പെട്ടു.കേരള ലിറ്റററി ഫെസ്റ്റിവലില്&#x200d; കാര്&#x200d;ട്ടൂണുകളുടെ പരിധി എന്ന വിഷയത്തില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്രങ്ങളില്&#x200d; വരക്കുന്ന കാര്&#x200d;ട്ടൂണിസ്റ്റുകളെയാണ് അത് ബാധിക്കുന്നത്. പണ്ടൊക്കെ ഒരു കാര്&#x200d;ട്ടൂണിസ്റ്റിന് ഒന്നോ രണ്ടോ ആശയങ്ങള്&#x200d; കണ്ടെത്തിയാല്&#x200d; മതിയായിരുന്നു. ഇന്ന് ട്രോളറുകളുടെ കാലത്ത് 20 ആശയങ്ങളെങ്കിലും സ്‌റ്റോക്ക് ചെയ്യേണ്ടിവരുന്നു. ഇത് കാര്&#x200d;ട്ടൂണിസ്റ്റുകള്&#x200d;ക്ക് ഒരു വെല്ലുവിളി തന്നെയാണ്. കാര്&#x200d;ട്ടൂണ്&#x200d; പ്രതിഷേധത്തിന്റെയും നിഷേധത്തിന്റെയും കലയാണെന്ന് പ്രശസ്ത കാര്&#x200d;ട്ടൂണിസ്റ്റ് ഇ.പി. ഉണ്ണി പറഞ്ഞു. കാര്&#x200d;ട്ടൂണിസ്റ്റുകള്&#x200d;ക്ക് എന്തും വരക്കാം എന്ന അവസ്ഥ [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: കാര്&#x200d;ട്ടൂണുകളെ ട്രോളുകള്&#x200d; വിഴുങ്ങുന്ന അവസ്ഥയുണ്ടെന്ന് കാര്&#x200d;ട്ടൂണിസ്റ്റ് സുധീര്&#x200d;നാഥ് അഭിപ്രായപ്പെട്ടു.കേരള ലിറ്റററി ഫെസ്റ്റിവലില്&#x200d; കാര്&#x200d;ട്ടൂണുകളുടെ പരിധി എന്ന വിഷയത്തില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്രങ്ങളില്&#x200d; വരക്കുന്ന കാര്&#x200d;ട്ടൂണിസ്റ്റുകളെയാണ് അത് ബാധിക്കുന്നത്. പണ്ടൊക്കെ ഒരു കാര്&#x200d;ട്ടൂണിസ്റ്റിന് ഒന്നോ രണ്ടോ ആശയങ്ങള്&#x200d; കണ്ടെത്തിയാല്&#x200d; മതിയായിരുന്നു. ഇന്ന് ട്രോളറുകളുടെ കാലത്ത് 20 ആശയങ്ങളെങ്കിലും സ്‌റ്റോക്ക് ചെയ്യേണ്ടിവരുന്നു. ഇത് കാര്&#x200d;ട്ടൂണിസ്റ്റുകള്&#x200d;ക്ക് ഒരു വെല്ലുവിളി തന്നെയാണ്.<br />
കാര്&#x200d;ട്ടൂണ്&#x200d; പ്രതിഷേധത്തിന്റെയും നിഷേധത്തിന്റെയും കലയാണെന്ന് പ്രശസ്ത കാര്&#x200d;ട്ടൂണിസ്റ്റ് ഇ.പി. ഉണ്ണി പറഞ്ഞു. കാര്&#x200d;ട്ടൂണിസ്റ്റുകള്&#x200d;ക്ക് എന്തും വരക്കാം എന്ന അവസ്ഥ നേരത്തെ ഉണ്ടായിരുന്നു. നെഹ്്‌റുവിന്റെയും മറ്റും കാലത്ത് അത് നാം കണ്ടതാണ്. നെഹ്്‌റുവിന്റെ നഗ്നചിത്രം വരക്കാന്&#x200d;പോലും ശങ്കറിന് സാധിച്ചിരുന്നു. ബാത്ത് ടബില്&#x200d; കിടക്കുന്ന പ്രസിഡണ്ടിന്റെ ചിത്രം അബു വരച്ചിട്ടുണ്ട്. ഇന്റര്&#x200d;നെറ്റില്&#x200d; പിറന്നുവീഴുന്ന നൂറു കണക്കിന് കാര്&#x200d;ട്ടൂണുകളില്&#x200d; പ്രധാനമന്ത്രിയും മറ്റും വരുന്നുണ്ട്. കാര്&#x200d;ട്ടൂണുകളെ അഥവാ കാര്&#x200d;ട്ടൂണിസ്റ്റുകളെ നിയന്ത്രിക്കാന്&#x200d; പറ്റില്ല. വേണ്ട എന്നു പറഞ്ഞാല്&#x200d; അവര്&#x200d; അത് ചെയ്തിരിക്കും. അങ്ങനെയുള്ള നിഷേധത്തിന്റെ കലയാണ് കാര്&#x200d;ട്ടൂണ്&#x200d;. വികടസരസ്വതി അതിന്റെ ഭാഗമാണ്. എന്നാല്&#x200d;, ഇപ്പോള്&#x200d; കാര്യങ്ങള്&#x200d; മാറി. ലൈഫ് സ്‌കെച്ച് വരക്കാന്&#x200d; പേനയും കടലാസുമായി നീങ്ങുന്ന കാര്&#x200d;ട്ടൂണിസ്റ്റിന് പിന്നാലെ ചോദ്യങ്ങളുമായി പൊലീസ് എത്തുന്ന അവസ്ഥയാണ് കേരളത്തില്&#x200d; പോലുമുള്ളത്. രാഷ്ട്രീയത്തിലും സാമൂഹികരംഗത്തും ഉണ്ടാവുന്ന അഴിമതിയും സ്വജനപക്ഷപാതവും ചിത്രീകരിക്കാന്&#x200d; നിയുക്തനായ കാര്&#x200d;ട്ടൂണിസ്റ്റിന് പരിധി നിര്&#x200d;ണയിക്കാന്&#x200d; പറ്റില്ല. കാര്&#x200d;ട്ടൂണുകളെ നമുക്ക് വിമര്&#x200d;ശിക്കാം. കാര്&#x200d;ട്ടൂണിസ്റ്റിനെയും ചോദ്യം ചെയ്യാം. അത് ദേഹോപദ്രവത്തിന്റെ തലത്തിലേക്ക് മാറരുത്. ഇ.പി ഉണ്ണി പറഞ്ഞു. കാര്&#x200d;ട്ടൂണും കാര്&#x200d;ട്ടൂണിസ്റ്റുകളും പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നുണ്ടെന്ന് കാര്&#x200d;ട്ടൂണിസ്റ്റ് അസീം ത്രിവേദി പറഞ്ഞു.<br />
കാര്&#x200d;ട്ടൂണിസ്റ്റുകള്&#x200d; പലപ്പോഴും എഡിറ്റര്&#x200d;മാരുടെ തടവുകാരായി മാറുന്നുണ്ടെന്ന് ചര്&#x200d;ച്ചയില്&#x200d; അഭിപ്രായമുയര്&#x200d;ന്നു. എഡിറ്ററുടെ ആശയം വരക്കാന്&#x200d; കാര്&#x200d;ട്ടൂണിസ്റ്റ് നിര്&#x200d;ബന്ധിതനാവുന്നു. എന്നാല്&#x200d; പല പ്രമുഖ കാര്&#x200d;ട്ടൂണിസ്റ്റുകള്&#x200d;ക്കും സ്വതന്ത്രമായി വരക്കാന്&#x200d; സാധിച്ചിട്ടുണ്ട്. അതേസമയം, കേരളത്തില്&#x200d;പോലും പത്രയുടമയുടെയും മാര്&#x200d;ക്കറ്റിങ് വിഭാഗത്തിന്റെയും ഇംഗിതത്തിന് കാര്&#x200d;ട്ടൂണിസ്്റ്റ് വഴങ്ങേണ്ട സാഹചര്യം ഉണ്ടാവുന്നുണ്ട്. പുതിയ യുവാക്കള്&#x200d; ഈ രംഗത്തേക്ക് കൂടുതലായി വരുന്നത് ആഹ്ലാദകരമാണെന്ന് ഇ.പി ഉണ്ണി പറഞ്ഞു. എം. നന്ദകുമാര്&#x200d; മോഡറേറ്ററായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/klf-cartoon-with-troll.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പെണ്‍ മോഹങ്ങളുടെ വര്‍ണക്കാഴ്ചകളുമായി ഡോ. മുഹ്‌സിനയുടെ ചിത്രപ്രദര്‍ശനം</title>
		<link>https://www.chandrikadaily.com/dr-muhsina-minhas-painting-exhibition-calicut-art-gallery.html</link>
					<comments>https://www.chandrikadaily.com/dr-muhsina-minhas-painting-exhibition-calicut-art-gallery.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 22 Jul 2017 05:53:12 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Art]]></category>
		<category><![CDATA[Cartoon]]></category>
		<category><![CDATA[Gallery]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=36687</guid>

					<description><![CDATA[കോഴിക്കോട്: സ്ത്രീകളുടെ മോഹങ്ങളും വര്‍ണങ്ങളും ചിത്രങ്ങളിലേക്കാവാഹിച്ച ഡോ. മുഹ്‌സിന മിന്‍ഹാസിന്റെ ചിത്രങ്ങള്‍ ശ്രദ്ധേയമാവുന്നു. ചിത്രരചന ഔദ്യോഗികമായി പഠിച്ചിട്ടില്ലെങ്കിലും മികവാര്‍ന്ന വര്‍ണവിന്യാസം കൊണ്ടും ആശയ സാക്ഷാത്കാരങ്ങള്‍ കൊണ്ടും വേറിട്ടുനില്‍ക്കുന്നവയാണ് ഈ പെയിന്റിങ് ചിത്രങ്ങള്‍. ചങ്ങരംകുളം സ്വദേശിയായ മുഹ്‌സിനയുടെ ആദ്യ പ്രദര്‍ശനമാണ് കോഴിക്കോട് ആര്‍ട് ഗ്യാലറിയില്‍ നടക്കുന്നത്. ഖത്തറില്‍ ദന്തഡോക്ടറായ മുഹ്‌സിന ഭര്‍ത്താവ് ഉമര്‍ശരീഫിന്റെ പിന്തുണയിലാണ് ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തിച്ചത്. 35 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനൊരുക്കിയത്. രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിച്ച ഇവ സ്ത്രീകളുടെ നഷ്ടസ്വപ്‌നങ്ങള്‍ക്കാണ് വര്‍ണരൂപമൊരുക്കിയത്. നിലാവും പച്ചപ്പും പൂമ്പാറ്റകളും പശ്ചാത്തലമാവുന്ന ചിത്രങ്ങളില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: സ്ത്രീകളുടെ മോഹങ്ങളും വര്&#x200d;ണങ്ങളും ചിത്രങ്ങളിലേക്കാവാഹിച്ച ഡോ. മുഹ്‌സിന മിന്&#x200d;ഹാസിന്റെ ചിത്രങ്ങള്&#x200d; ശ്രദ്ധേയമാവുന്നു. ചിത്രരചന ഔദ്യോഗികമായി പഠിച്ചിട്ടില്ലെങ്കിലും മികവാര്&#x200d;ന്ന വര്&#x200d;ണവിന്യാസം കൊണ്ടും ആശയ സാക്ഷാത്കാരങ്ങള്&#x200d; കൊണ്ടും വേറിട്ടുനില്&#x200d;ക്കുന്നവയാണ് ഈ പെയിന്റിങ് ചിത്രങ്ങള്&#x200d;. ചങ്ങരംകുളം സ്വദേശിയായ മുഹ്‌സിനയുടെ ആദ്യ പ്രദര്&#x200d;ശനമാണ് കോഴിക്കോട് ആര്&#x200d;ട് ഗ്യാലറിയില്&#x200d; നടക്കുന്നത്.<br />
ഖത്തറില്&#x200d; ദന്തഡോക്ടറായ മുഹ്‌സിന ഭര്&#x200d;ത്താവ് ഉമര്&#x200d;ശരീഫിന്റെ പിന്തുണയിലാണ് ചിത്രങ്ങള്&#x200d; പ്രദര്&#x200d;ശനത്തിനെത്തിച്ചത്. 35 ചിത്രങ്ങളാണ് പ്രദര്&#x200d;ശനത്തിനൊരുക്കിയത്. രണ്ടു വര്&#x200d;ഷത്തിനുള്ളില്&#x200d; പൂര്&#x200d;ത്തീകരിച്ച ഇവ സ്ത്രീകളുടെ നഷ്ടസ്വപ്‌നങ്ങള്&#x200d;ക്കാണ് വര്&#x200d;ണരൂപമൊരുക്കിയത്. നിലാവും പച്ചപ്പും പൂമ്പാറ്റകളും പശ്ചാത്തലമാവുന്ന ചിത്രങ്ങളില്&#x200d; സ്വപ്‌നങ്ങളും പ്രതീക്ഷകളും കുട്ടിക്കാലവും വായിച്ചെടുക്കാനാവും. അട്ടിയിട്ട പുസ്തകങ്ങള്&#x200d; ഒരുക്കുന്ന വഴിയും കണ്ണിലൊതുക്കിയ ലോകവും വാക്കുകള്&#x200d; പൂക്കുന്ന നാരീമുഖവും നിലാവ് പെയ്യുന്ന പൂക്കളും വേറിട്ട രചനകളാണ്.<br />
ചെറുപ്പത്തില്&#x200d; തന്നെ ചിത്രങ്ങളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന മുഹ്‌സിന ഹോസ്റ്റല്&#x200d; ജീവിതകാലത്താണ് കൂടുതലായി വരക്കാന്&#x200d; തുടങ്ങിയത്. കൂട്ടുകാരുടെ പ്രചോദനം വരയെ ഗൗരവമായെടുക്കാന്&#x200d; കാരണമായി. വര്&#x200d;ണങ്ങളുടെ വിന്യാസമാണ് ചിത്രങ്ങളെ ശ്രദ്ധേയമാക്കുന്നത്. നിറങ്ങളുടെ മിശ്രണം തരുന്ന അനുഭൂതി പിന്നീടുള്ള ചിത്രങ്ങളില്&#x200d; ചേര്&#x200d;ക്കുകയാണ് പതിവെന്ന് മുഹ്‌സിന പറഞ്ഞു. പ്രദര്&#x200d;ശനം ഞായറാഴ്ച സമാപിക്കും. ചിത്രകാരിയും എഴുത്തികാരിയുമായ മാരിയത്താണ് പ്രദര്&#x200d;ശനം ഉദ്ഘാടനം ചെയ്തത്. കൊച്ചിയിലും ഖത്തറിലും പ്രദര്&#x200d;ശനങ്ങള്&#x200d; നടത്താന്&#x200d; ഇവര്&#x200d;ക്ക് പദ്ധതിയുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dr-muhsina-minhas-painting-exhibition-calicut-art-gallery.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുഹമ്മദ് അലി ഇസ്‌ലാമിനെപ്പറ്റി അറിയാനുള്ള യഥാര്‍ത്ഥ കാരണം ടൈം മാഗസിന്‍ വെളിപ്പെടുത്തുന്നു</title>
		<link>https://www.chandrikadaily.com/real-reason-of-alis-islam-conversion-time-magazine.html</link>
					<comments>https://www.chandrikadaily.com/real-reason-of-alis-islam-conversion-time-magazine.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 05 Jun 2017 09:25:48 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Cartoon]]></category>
		<category><![CDATA[islam]]></category>
		<category><![CDATA[Muhammed Ali]]></category>
		<category><![CDATA[religion]]></category>
		<category><![CDATA[Time Magazine]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=31266</guid>

					<description><![CDATA[ബോക്‌സിങ് ഇതിഹാസം മുഹമ്മദലി ഇസ്ലാം മതം സ്വീകരിച്ചതിനെപ്പറ്റി പലതരം കഥകളുണ്ട്. ഇസ്ലാമിലേക്ക് ആകൃഷ്ടനായതിനെപ്പറ്റി ഒന്നിലധികം കാരണങ്ങള്‍ അലി തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. എലിജാ മുഹമ്മദും മാല്‍കം എക്‌സും പ്രതിനിധീകരിച്ച &#8216;നാഷന്‍ ഓഫ് ഇസ്ലാമി&#8217;ന്റെ യോഗങ്ങളില്‍ പങ്കെടുത്തതിനു ശേഷമാണ് ഇസ്ലാമിനെ കുറിച്ച് അലി അറിഞ്ഞതെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ ജാക്ക് ഓള്‍സന്‍ പറയുന്നു. 1964-ലായിരുന്നു ലോകശ്രദ്ധയാകര്‍ഷിച്ച അലിയുടെ മതംമാറ്റം. തന്നില്‍ ഇസ്ലാം സ്വാധീനമുണ്ടാക്കിയ ആദ്യ സംഭവത്തെക്കുറിച്ച് മുഹമ്മദ് അലി തന്റെ ഭാര്യക്കെഴുതിയ കത്ത് ടൈം മാഗസിന്‍ പുറത്തുവിട്ടു. ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത കത്തില്‍, [&#8230;]]]></description>
										<content:encoded><![CDATA[<p>ബോക്‌സിങ് ഇതിഹാസം മുഹമ്മദലി ഇസ്ലാം മതം സ്വീകരിച്ചതിനെപ്പറ്റി പലതരം കഥകളുണ്ട്. ഇസ്ലാമിലേക്ക് ആകൃഷ്ടനായതിനെപ്പറ്റി ഒന്നിലധികം കാരണങ്ങള്&#x200d; അലി തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. എലിജാ മുഹമ്മദും മാല്&#x200d;കം എക്‌സും പ്രതിനിധീകരിച്ച &#8216;നാഷന്&#x200d; ഓഫ് ഇസ്ലാമി&#8217;ന്റെ യോഗങ്ങളില്&#x200d; പങ്കെടുത്തതിനു ശേഷമാണ് ഇസ്ലാമിനെ കുറിച്ച് അലി അറിഞ്ഞതെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ ജാക്ക് ഓള്&#x200d;സന്&#x200d; പറയുന്നു. 1964-ലായിരുന്നു ലോകശ്രദ്ധയാകര്&#x200d;ഷിച്ച അലിയുടെ മതംമാറ്റം.</p>
<p>തന്നില്&#x200d; ഇസ്ലാം സ്വാധീനമുണ്ടാക്കിയ ആദ്യ സംഭവത്തെക്കുറിച്ച് മുഹമ്മദ് അലി തന്റെ ഭാര്യക്കെഴുതിയ കത്ത് ടൈം മാഗസിന്&#x200d; പുറത്തുവിട്ടു. ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത കത്തില്&#x200d;, ഇതുവരെ പുറംലോകമറിഞ്ഞിട്ടില്ലാത്ത കാരണമാണ് അലി തന്റെ മനംമാറ്റത്തിന്റേതായി വിശദീകരിക്കുന്നത്. ഒരു പത്രത്തില്&#x200d; കണ്ട കാര്&#x200d;ട്ടൂണ്&#x200d; ആണ് ആദ്യമായി തനിക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തിയതെന്ന് ഭാര്യ ഖലീല കമാച്ചോയ്ക്ക് എഴുതിയ കത്തില്&#x200d; അലി പറയുന്നു.</p>
<p>വെളുത്ത വര്&#x200d;ഗക്കാരായ ഉടമ കറുത്ത അടിമയോട്, യേശുവിനെ ആരാധനിക്കാന്&#x200d; നിര്&#x200d;ബന്ധിക്കുന്നതും അതിനായി പ്രഹരിക്കുന്നതുമാണ് കാര്&#x200d;ട്ടൂണിന്റെ ഉള്ളടക്കം. ക്രിസ്തുമതം അടിച്ചമര്&#x200d;ത്തുന്ന വെള്ളക്കാരുടെ മതമാണെന്ന ചിന്ത തന്നിലുണ്ടാക്കാന്&#x200d; ഈ കാര്&#x200d;ട്ടൂണ്&#x200d; കാരണമായെന്ന് അലി പറുന്നു. പുറത്തിറങ്ങാനിരിക്കുന്ന &#8216;അലി: എ ലൈഫ്&#8217; എന്ന പുസ്തകത്തില്&#x200d; രചയിതാവായ ജൊനാതന്&#x200d; എയ്ഗ് ഈ കത്ത് ഉള്&#x200d;പ്പെടുത്തുന്നുണ്ട്.</p>
<p>600 ഡോളര്&#x200d; നല്&#x200d;കി ഖലീല കമാച്ചോയില്&#x200d; നിന്ന് ജൊനാതന്&#x200d; എയ്ഗ് സ്വന്തമാക്കിയ കത്തിന്റെ ചുരുക്കം ഇങ്ങനെ:</p>
<p style="text-align: right;"><em>&#8216;ഒരു ദിവസം ഞാന്&#x200d; വീട്ടിലേക്ക് മടങ്ങുന്നതിനിടെ ലൂയിസ്‌വില്ലിലെ സ്‌കേറ്റിങ് റിങ്കിനടുത്ത് 400-ഓളം വരുന്ന കറുത്ത യുവാക്കളെ കണ്ടു. അതിനിടയില്&#x200d; ഒരാള്&#x200d; &#8216;മുഹമ്മദ് സ്പീക്ക്‌സ്&#8217; എന്ന ന്യൂസ്‌പേപ്പര്&#x200d; വില്&#x200d;ക്കുന്നുണ്ടായിരുന്നു. ആ സഹോദരന്&#x200d; എന്റെ അടുത്തേക്കു വന്ന് പറഞ്ഞു: &#8216;സഹോദരാ, മുഹമ്മദ് സ്പീക്ക്‌സ് പത്രം വാങ്ങിയാല്&#x200d; താങ്കള്&#x200d;ക്ക്, താങ്കളുടെ ആളുകളെപ്പറ്റിയും താങ്കളുടെ യഥാര്&#x200d;ത്ഥ ചരിത്രവും യഥാര്&#x200d;ത്ഥ മതവും വെള്ളക്കാരന്റെ അടിമയാവും മുന്നത്തെ താങ്കളുടെ യഥാര്&#x200d;ത്ഥ പേരും അറിയാന്&#x200d; കഴിയും. ഇന്ന് വൈകുന്നേരം എട്ട് മണിക്ക് ചെസ്‌നട്ട് 27-ല്&#x200d; ഒരു യോഗമുവുണ്ട്.&#8217; സമയം ആറു മണി ആയിരുന്നു. അയാളോട് ഓ.കെ പറഞ്ഞെങ്കിലും യോഗത്തിന് പോകാന്&#x200d; എനിക്ക് ഉദ്ദേശ്യമുണ്ടായിരുന്നില്ല.</em></p>
<p style="text-align: right;"><em>പക്ഷേ, ഞാന്&#x200d; മുഹമ്മദ് സ്പീക്ക്‌സ് പത്രം വാങ്ങി. ആ പത്രത്തില്&#x200d; എന്നെ ആകര്&#x200d;ഷിച്ചത് ഒരു കാര്&#x200d;ട്ടൂണ്&#x200d; ആണ്. അമേരിക്കയില്&#x200d; ആദ്യമായി അടിമകള്&#x200d; എത്തിയതിനെക്കുറിച്ചായിരുന്നു അത്. തോട്ടത്തിലെ ജോലിക്കിടയില്&#x200d; ഒഴിവു കണ്ടെത്തി അടിമകള്&#x200d; കിഴക്കു വശത്തേക്ക് തിരിഞ്ഞ് അറബിയില്&#x200d; പ്രാര്&#x200d;ത്ഥിക്കുന്നത് കാര്&#x200d;ട്ടൂണിലുണ്ടായിരുന്നു. ആ സമയം, യജമാനന്&#x200d; പിന്നില്&#x200d; വന്ന് ചാട്ട കൊണ്ട് അടിക്കുകയും ഇങ്ങനെ പറയുകയും ചെയ്യുന്നു: &#8216;ആ ഭാഷയില്&#x200d; നീ എന്താണ് പ്രാര്&#x200d;ത്ഥിക്കുന്നത്. എന്താണ് സംസാരിക്കേണ്ടതെന്ന് ഞാന്&#x200d; നിനക്ക് പറഞ്ഞു തന്നിട്ടില്ലേ?&#8217; അപ്പോള്&#x200d; അടിമ പറയുന്നു: &#8216;അതെ യജമാനേ. അതെ. ഞാന്&#x200d; ഇനി യേശുവിനോട് പ്രാര്&#x200d;ത്ഥിച്ചോളാം.&#8217; ആ കാര്&#x200d;ട്ടൂണ്&#x200d; എനിക്കിഷ്ടമായി. അത് എന്നില്&#x200d; എന്തോ ഉണ്ടാക്കി&#8230;</em></p>
<p>അലി പരാമര്&#x200d;ശിച്ച &#8216;മുഹമ്മദ് സ്പീക്ക്‌സി&#8217;ലെ കാര്&#x200d;ട്ടൂണ്&#x200d; ടൈം മാഗസിന്&#x200d; പ്രസിദ്ധീകരിച്ചിട്ടുണ്ട്. എലിജാ മുഹമ്മദ്, മാല്&#x200d;ക്കം എക്‌സ് തുടങ്ങിയവര്&#x200d; ഭാഗമായിരുന്ന നാഷന്&#x200d; ഓഫ് ഇസ്ലാമിന്റെ പ്രസിദ്ധീകരണമായിരുന്നു മുഹമ്മദ് സ്പീക്ക്‌സ്.</p>
<p><div id="attachment_31268" style="width: 570px" class="wp-caption alignnone"><img aria-describedby="caption-attachment-31268" loading="lazy" class="size-full wp-image-31268" src="https://www.chandrikadaily.com/wp-content/uploads/2017/06/ali-cartoon.jpg" alt="'മുഹമ്മദ് സ്പീക്ക്‌സി'ലെ കാര്&#x200d;ട്ടൂണ്&#x200d; " width="560" height="799" srcset="https://www.chandrikadaily.com/wp-content/uploads/2017/06/ali-cartoon.jpg 560w, https://www.chandrikadaily.com/wp-content/uploads/2017/06/ali-cartoon-210x300.jpg 210w, https://www.chandrikadaily.com/wp-content/uploads/2017/06/ali-cartoon-294x420.jpg 294w" sizes="(max-width: 560px) 100vw, 560px" /><p id="caption-attachment-31268" class="wp-caption-text">&#8216;മുഹമ്മദ് സ്പീക്ക്‌സി&#8217;ലെ കാര്&#x200d;ട്ടൂണ്&#x200d;</p></div></p>
<p>ഇസ്ലാം സ്വീകരിച്ചതിന്റെ പേരില്&#x200d; ഏറെ എതിര്&#x200d;പ്പുകളാണ് അലിക്ക് നേരിടേണ്ടി വന്നിരുന്നത്. അദ്ദേഹത്തിന്റെ ജന്മനാട്ടിലെ പത്രങ്ങള്&#x200d; മുഹമ്മദ് അലി എന്നതിനു പകരം പഴയ നാമമായ കാഷ്യസ് ക്ലേ എന്നാണ് അദ്ദേഹത്തെ പരാമര്&#x200d;ശിക്കുന്നതിനായി പില്&#x200d;ക്കാലത്തും ഉപയോഗിച്ചിരുന്നത്. വിയറ്റ്‌നാമില്&#x200d; സൈനിക സേവനം അനുഷ്ഠിക്കാന്&#x200d; വിസമ്മതിച്ച അലിക്ക് തന്റെ ബോക്‌സിങ് ടൈറ്റിലും ജീവന മാര്&#x200d;ഗവും വരെ നഷ്ടമായി.</p>
<p>2016 ജൂണ്&#x200d; മൂന്നിന് 74-ാം വയസ്സിലാണ് മുഹമ്മദ് അലി അന്തരിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/real-reason-of-alis-islam-conversion-time-magazine.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
