<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>cash tax &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/cash-tax/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 14 Sep 2017 15:27:17 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>cash tax &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഷെല്‍ കമ്പനികള്‍ക്കെതിരെ നടപടിയുമായി കേന്ദ്രം; ഓഡിറ്റര്‍മാരും കുടുങ്ങും</title>
		<link>https://www.chandrikadaily.com/c-govt-identifies-over-1-lakh-directors-of-shell-companies-for-disqualification.html</link>
					<comments>https://www.chandrikadaily.com/c-govt-identifies-over-1-lakh-directors-of-shell-companies-for-disqualification.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 14 Sep 2017 14:48:27 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#naredramodi]]></category>
		<category><![CDATA[cash tax]]></category>
		<category><![CDATA[demonetisation]]></category>
		<category><![CDATA[Modi Govt]]></category>
		<category><![CDATA[Tax]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=43900</guid>

					<description><![CDATA[ന്യൂഡല്‍ഹി: ഷെല്‍ കമ്പനികളെ (രേഖകളില്‍ മാത്രം പ്രവര്‍ത്തിക്കുന്ന) പൂട്ടാന്‍ കൂടുതല്‍ നടപടിയുമായി ആദായ നികുതി വകുപ്പ്. കമ്പനികളുടെ പാനും ഓഡിറ്റ് റിപ്പോര്‍ട്ടും കൃത്യമായി നിരീക്ഷിക്കാനാണ് തീരുമാനം. കമ്പനികളുടെ ഓഡിറ്റ് റിപ്പോര്‍ട്ട് പങ്കുവെക്കുന്നതിന് കേന്ദ്ര കമ്പനികാര്യ മന്ത്രാലയവുമായി ആദായ നികുതി വകുപ്പ് കരാര്‍ ഒപ്പിട്ടു. നികുതി വെട്ടിപ്പിനും കള്ളപ്പണം വെളുപ്പിക്കുന്നതിനും ഷെല്‍ കമ്പനികളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2.09 ലക്ഷം ഷെല്‍ കമ്പനികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നടപടി തുടങ്ങിയിരുന്നു. [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഷെല്&#x200d; കമ്പനികളെ (രേഖകളില്&#x200d; മാത്രം പ്രവര്&#x200d;ത്തിക്കുന്ന) പൂട്ടാന്&#x200d; കൂടുതല്&#x200d; നടപടിയുമായി ആദായ നികുതി വകുപ്പ്. കമ്പനികളുടെ പാനും ഓഡിറ്റ് റിപ്പോര്&#x200d;ട്ടും കൃത്യമായി നിരീക്ഷിക്കാനാണ് തീരുമാനം. കമ്പനികളുടെ ഓഡിറ്റ് റിപ്പോര്&#x200d;ട്ട് പങ്കുവെക്കുന്നതിന് കേന്ദ്ര കമ്പനികാര്യ മന്ത്രാലയവുമായി ആദായ നികുതി വകുപ്പ് കരാര്&#x200d; ഒപ്പിട്ടു.</p>
<p>നികുതി വെട്ടിപ്പിനും കള്ളപ്പണം വെളുപ്പിക്കുന്നതിനും ഷെല്&#x200d; കമ്പനികളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകള്&#x200d; ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2.09 ലക്ഷം ഷെല്&#x200d; കമ്പനികളുടെ രജിസ്‌ട്രേഷന്&#x200d; റദ്ദാക്കുന്നതിന് കേന്ദ്ര സര്&#x200d;ക്കാര്&#x200d; നേരത്തെ നടപടി തുടങ്ങിയിരുന്നു. ഈ കമ്പനികളുടെ ഡയരക്ടര്&#x200d;മാരായ 1.06 ലക്ഷം പേര്&#x200d;ക്കെതിരെ പ്രോസിക്യൂഷന്&#x200d; നടപടികള്&#x200d;ക്കും കേന്ദ്രം ഒരുങ്ങുകയാണ്. ഇതിനു പിന്നാലെയാണ് കൂടുതല്&#x200d; ഷെല്&#x200d; കമ്പനികളെ കണ്ടെത്തുന്നതിന് ഓഡിറ്റ് റിപ്പോര്&#x200d;ട്ടുകള്&#x200d; തുടര്&#x200d;ച്ചയായി നിരീക്ഷിക്കാന്&#x200d; ആദായ നികുതി വകുപ്പ് ഒരുങ്ങുന്നത്.<br />
രണ്ടു ലക്ഷം കമ്പനികളെ ഒഴിവാക്കിയ ശേഷവും രാജ്യത്ത് രജിസ്റ്റര്&#x200d; ചെയ്യപ്പെട്ട 11 ലക്ഷം കമ്പനികള്&#x200d; പ്രവര്&#x200d;ത്തിക്കുന്നുണ്ട്. എന്നാല്&#x200d; ഇവയിലും ഷെല്&#x200d; കമ്പനികള്&#x200d; ഉള്&#x200d;പ്പെട്ടിട്ടുണ്ടാകാമെന്നാണ് ആദായ നികുതി വകുപ്പിന്റെ കണക്കുകൂട്ടല്&#x200d;.</p>
<p><strong>ഓഡിറ്റര്&#x200d;മാരും കുടുങ്ങും</strong></p>
<p>ഷെല്&#x200d; കമ്പനികള്&#x200d;ക്കെതിരെ കേന്ദ്ര സര്&#x200d;ക്കാര്&#x200d; നടപടി തുടങ്ങിയതോടെ ഇത്തരം കമ്പനികളുടെ വാര്&#x200d;ഷിക സാമ്പത്തിക റിപ്പോര്&#x200d;ട്ടുകള്&#x200d; തയ്യാറാക്കിയ ഓഡിറ്റര്&#x200d;മാരും കുടുങ്ങും. കണക്കുകളില്&#x200d; കൃത്രിമം കണ്ടിട്ടും ഇത് കേന്ദ്ര സര്&#x200d;ക്കാറിനെയോ ബന്ധപ്പെട്ട ഏജന്&#x200d;സികളേയോ അറിയിക്കാത്തതിനാണ് ഇവര്&#x200d;ക്കെതിരെ നടപടി ആലോചിക്കുന്നത്.<br />
ഷെല്&#x200d; കമ്പനികളുടെ ഡയരക്ടര്&#x200d;മാരെ പ്രോസിക്യൂട്ട് ചെയ്യുന്നതന് കേന്ദ്ര സര്&#x200d;ക്കാര്&#x200d; നടപടി തുടങ്ങിയിട്ടുണ്ട്. ഇത്തരം കമ്പനികളുടെ അക്കൗണ്ടുകളിലൂടേയോ, ഷെല്&#x200d; കമ്പനി ഡയരക്ടര്&#x200d;മാര്&#x200d; ഒപ്പുവെച്ച ചെക്ക് ഉള്&#x200d;പ്പെടെയേുള്ള രേഖകള്&#x200d; വഴിയോ സാമ്പത്തിക ഇടപാടുകള്&#x200d; അനുവദിക്കരുതെന്ന് ബാങ്കുകള്&#x200d;ക്ക് സര്&#x200d;ക്കാര്&#x200d; കഴിഞ്ഞ നിര്&#x200d;ദേശം നല്&#x200d;കിയിരുന്നു. ഇതിനു പുറമെയാണ് സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേടുകള്&#x200d; കണ്ടെത്താന്&#x200d; ചുമതലപ്പെട്ട ഓഡിറ്റര്&#x200d;മാര്&#x200d;ക്കെതിരെയും നടപടി ആലോചിക്കുന്നത്.<br />
ചാര്&#x200d;ട്ടേഡ് അക്കൗണ്ടന്റുമാരാണ് കമ്പനികളുടെ സാമ്പത്തിക ഇടപാടുകള്&#x200d; ഓഡിറ്റ് ചെയ്യുന്നത്. ഓഡിറ്റ് റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കാത്ത കമ്പനികള്&#x200d;ക്കെതിരെ കമ്പനി കാര്യ മന്ത്രാലയം നടപടി സ്വീകരിക്കുകയും ചെയ്യാറുണ്ട്. എന്നാല്&#x200d; ഓഡിറ്റ് റിപ്പോര്&#x200d;ട്ട് കൃത്യമായി സമര്&#x200d;പ്പിക്കുന്ന സ്ഥാപനങ്ങളില്&#x200d;പോലും ഷെല്&#x200d; കമ്പനികള്&#x200d; അടങ്ങിയിട്ടുണ്ടെന്നാണ് കേന്ദ്ര സര്&#x200d;ക്കാറിന് ലഭിച്ച രഹസ്യ വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ നടപടി. ഇല്ലാത്ത കമ്പനികള്&#x200d;ക്ക് ഓഡിറ്റ് റിപ്പോര്&#x200d;ട്ട് തയ്യാറാക്കിയത് എങ്ങനെയെന്ന ചോദ്യമാണ് ഉയരുന്നത്. അഭിഭാഷകരേയും ഡോക്ടര്&#x200d;മാരേയും പോലെ, സത്യസന്ധമായി പ്രവര്&#x200d;ത്തിക്കുമെന്ന് പ്രതിജ്ഞയെടുത്ത് സേവന വഴിയിലിറങ്ങുന്നവരാണ് ചാര്&#x200d;ട്ടേഡ് അക്കൗണ്ടന്റുമാരും. എന്നിട്ടും സാമ്പത്തിക ക്രമക്കേടുകള്&#x200d;ക്ക് ഓഡിറ്റര്&#x200d;മാരുടെ സഹായം ലഭിക്കുന്നുണ്ടോ എന്ന കാര്യമാണ് സര്&#x200d;ക്കാര്&#x200d; പരിശോധിക്കുക. കള്ളപ്പണവും നികുതി വെട്ടിപ്പും തടയുന്നതില്&#x200d; ഓഡിറ്റര്&#x200d;മാരുടെ പങ്ക് നിര്&#x200d;ണായകമാണെന്ന് പ്രധാനമന്ത്രി തന്നെ അടുത്തിടെ വ്യക്തമാക്കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/c-govt-identifies-over-1-lakh-directors-of-shell-companies-for-disqualification.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജി.എസ്.ടി: ഹോട്ടലുകളില്‍ അതിക വിലയിടുന്നത് ശരിയല്ല; നടപടിയെടുക്കുമെന്ന് തോമസ് ഐസക്ക്</title>
		<link>https://www.chandrikadaily.com/gst-hotel-bill-issue-comment-thomas-isac.html</link>
					<comments>https://www.chandrikadaily.com/gst-hotel-bill-issue-comment-thomas-isac.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 03 Jul 2017 10:27:45 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cash tax]]></category>
		<category><![CDATA[Dr.Thomas Issac]]></category>
		<category><![CDATA[GST]]></category>
		<category><![CDATA[Tax]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=34397</guid>

					<description><![CDATA[തിരുവനന്തപുരം: സാധാരണ നികുതി ഉണ്ടായിരുന്നു പല വസ്തുക്കള്‍ക്കും ജി.എസ്.ടി വരവോടെ നികുതിയില്ലാതായതായി സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക്. കോഴി, ബര്‍ഗര്‍ സാന്‍വിച്ച് തുടങ്ങിയ ഭക്ഷണ സാധനങ്ങള്‍ക്ക് സാധാരണ നികുതി ഉണ്ടായിരുന്നെന്നും എന്നാല്‍ ജി.എസ്.ടി എന്ന രീതിയില്‍ ഒറ്റ നികുതി വന്നതോടെ വസ്തുക്കളുടെ പഴയ നികുതികളില്‍ നിന്നും എടുത്തുനീക്കിയതായും മന്ത്രി പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ കച്ചവട സ്ഥാപനങ്ങള്‍ വസ്തുകള്‍ക്ക് സാധാരണ വിലക്ക് പുറമെ ജി.എസ്.ടി സാധാരണക്കാറില്‍ നിന്നും ഈടാക്കുന്നത് ശരിയല്ല. കച്ചവടക്കാരുടെ ധാരണ കുറവാണ് പ്രശ്‌നത്തിന് കാരണം. വിഷയത്തില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സാധാരണ നികുതി ഉണ്ടായിരുന്നു പല വസ്തുക്കള്&#x200d;ക്കും ജി.എസ്.ടി വരവോടെ നികുതിയില്ലാതായതായി സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക്. കോഴി, ബര്&#x200d;ഗര്&#x200d; സാന്&#x200d;വിച്ച് തുടങ്ങിയ ഭക്ഷണ സാധനങ്ങള്&#x200d;ക്ക് സാധാരണ നികുതി ഉണ്ടായിരുന്നെന്നും എന്നാല്&#x200d; ജി.എസ്.ടി എന്ന രീതിയില്&#x200d; ഒറ്റ നികുതി വന്നതോടെ വസ്തുക്കളുടെ പഴയ നികുതികളില്&#x200d; നിന്നും എടുത്തുനീക്കിയതായും മന്ത്രി പറഞ്ഞു. എന്നാല്&#x200d; ഇപ്പോള്&#x200d; കച്ചവട സ്ഥാപനങ്ങള്&#x200d; വസ്തുകള്&#x200d;ക്ക് സാധാരണ വിലക്ക് പുറമെ ജി.എസ്.ടി സാധാരണക്കാറില്&#x200d; നിന്നും ഈടാക്കുന്നത് ശരിയല്ല. കച്ചവടക്കാരുടെ ധാരണ കുറവാണ് പ്രശ്‌നത്തിന് കാരണം. വിഷയത്തില്&#x200d; പരാതി ലഭിച്ചാല്&#x200d; നടപടിയെടുക്കുമെന്നും ഐസക്ക് വ്യക്തമാക്കി. സംശയങ്ങള്&#x200d; വ്യക്തത വരുത്താന്&#x200d; ചര്&#x200d;ച്ച ചെയ്യുമെന്നും  വിഷയത്തില്&#x200d; കച്ചവടക്കാര്&#x200d;ക്ക് നോട്ടീസ് നല്&#x200d;കുമെന്നും  ധനമന്ത്രി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gst-hotel-bill-issue-comment-thomas-isac.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജി.എസ്.ടി: ജൂണ്‍ 30ന് അര്‍ധ രാത്രി മുതല്‍ പ്രാബല്യത്തില്‍; ലോട്ടറിക്ക് 12 ശതമാനം നികുതി, ഹോട്ടലിന് 18 ശതമാനം</title>
		<link>https://www.chandrikadaily.com/gst-return-filing-rules-relaxed-for-jul-aug-july-1-rollout.html</link>
					<comments>https://www.chandrikadaily.com/gst-return-filing-rules-relaxed-for-jul-aug-july-1-rollout.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 18 Jun 2017 17:03:28 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[arun jaitely]]></category>
		<category><![CDATA[cash tax]]></category>
		<category><![CDATA[central gov]]></category>
		<category><![CDATA[GST]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=32682</guid>

					<description><![CDATA[ന്യൂഡല്‍ഹി: രാജ്യം മുഴുവന്‍ ചരക്ക് സേവന നികുതി ഈ മാസം 30ന് അര്‍ധരാത്രി മുതല്‍ പ്രാപല്യത്തില്‍ വരുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി.എസ്.ടിയുമായി ബന്ധപ്പെട്ട് തീരുമാനമാകാതിരുന്ന ലോട്ടറിയടക്കമുള്ളവയുടെ നികുതി സംബന്ധിച്ച് ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. സര്‍ക്കാര്‍ ലോട്ടറിക്ക് 12 ശതമാനവും സര്‍ക്കാര്‍ അംഗീകൃത സ്വകാര്യലോട്ടറിക്ക് 28 ശതമാനവും നികുതി ചുമത്താമെന്നാണ് ഇന്നലെ ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനം. ഈ മാസം മുപ്പതിന് വീണ്ടും കൗണ്‍സില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: രാജ്യം മുഴുവന്&#x200d; ചരക്ക് സേവന നികുതി ഈ മാസം 30ന് അര്&#x200d;ധരാത്രി മുതല്&#x200d; പ്രാപല്യത്തില്&#x200d; വരുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്&#x200d; ജെയ്റ്റ്‌ലി. ജി.എസ്.ടി കൗണ്&#x200d;സില്&#x200d; യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി.എസ്.ടിയുമായി ബന്ധപ്പെട്ട് തീരുമാനമാകാതിരുന്ന ലോട്ടറിയടക്കമുള്ളവയുടെ നികുതി സംബന്ധിച്ച് ജി.എസ്.ടി കൗണ്&#x200d;സില്&#x200d; യോഗത്തില്&#x200d; തീരുമാനമായി. സര്&#x200d;ക്കാര്&#x200d; ലോട്ടറിക്ക് 12 ശതമാനവും സര്&#x200d;ക്കാര്&#x200d; അംഗീകൃത സ്വകാര്യലോട്ടറിക്ക് 28 ശതമാനവും നികുതി ചുമത്താമെന്നാണ് ഇന്നലെ ചേര്&#x200d;ന്ന ജിഎസ്ടി കൗണ്&#x200d;സിലിന്റെ തീരുമാനം. ഈ മാസം മുപ്പതിന് വീണ്ടും കൗണ്&#x200d;സില്&#x200d; യോഗം ചേരും. ലോട്ടറിക്ക് 28 ശതമാനം നികുതി ചുമത്തണമെന്നായിരുന്നു കേരളമടക്കമുളള സംസ്ഥാനങ്ങളുടെ ആവശ്യം. ഇതോടൊപ്പം 2500-7500 രൂപ വാടക വരുന്ന ഹോട്ടല്&#x200d; മുറികള്&#x200d;ക്ക് 18 ശതമാനവും 7500 രൂപക്ക് മുകളില്&#x200d; വാടക വരുന്ന മുറികള്&#x200d;ക്ക് 28 ശതമാനം നികുതി ഈടാക്കാനും തീരുമാനമായി. ഇത്തരം ഹോട്ടലുകളിലെ റസ്‌റ്റോറന്റുകള്&#x200d;ക്ക് മറ്റു എയര്&#x200d; കണ്ടീഷന്&#x200d; റസ്‌റ്റോറന്റുകള്&#x200d;ക്കു തുല്യമായ 18 ശതമാനം നികുതിയായിരിക്കും ഈടാക്കുക. ജി.എസ്.ടി വരുന്നതോടെ ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ വിപണിയായ ഇന്ത്യ മുഴുവന്&#x200d; ഒരൊറ്റ മാര്&#x200d;ക്കറ്റായി മാറും. ജി.എസ്.ടി നികുതി റിട്ടേണുകള്&#x200d; ഫയല്&#x200d; ചെയ്യുന്നതിന് രണ്ടു മാസത്തെ സമയം അനുവദിക്കാനും ജി.എസ്.ടി കൗണ്&#x200d;സില്&#x200d; യോഗത്തില്&#x200d; തീരുമാനമായി. ഐ.ടി പശ്ചാതല സൗകര്യം പൂര്&#x200d;ണമായും സജ്ജമാവാത്തതിനാല്&#x200d; ജി.എസ്.ടി റിട്ടേണിന് കൂടുതല്&#x200d; സമയം അനുവദിക്കണമെന്ന് നേരത്തെ വ്യവസായികള്&#x200d; ആവശ്യപ്പെട്ടിരുന്നു. അതേ സമയം ജി.എസ്.ടി നിരക്കുകള്&#x200d; പുനപരിശോധിക്കില്ലെന്നും യോഗം വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gst-return-filing-rules-relaxed-for-jul-aug-july-1-rollout.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ധന ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍</title>
		<link>https://www.chandrikadaily.com/general-insurance-premium-set-to-go-up-from-april-1.html</link>
					<comments>https://www.chandrikadaily.com/general-insurance-premium-set-to-go-up-from-april-1.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 26 Mar 2017 15:13:33 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[car]]></category>
		<category><![CDATA[cash tax]]></category>
		<category><![CDATA[income tax]]></category>
		<category><![CDATA[insurance]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=24161</guid>

					<description><![CDATA[ന്യൂഡല്‍ഹി: മോട്ടോര്‍ വാഹനങ്ങളുടെ വര്‍ധിപ്പിച്ച ഇന്‍ഷൂറന്‍സ് പ്രീമിയം ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ആയിരം സിസി മുതല്‍ ആയിരത്തി അഞ്ഞൂറ് സിസി വരെയുള്ള വാഹനങ്ങളുടെ ഇന്‍ഷൂറന്‍സ് പ്രീമിയം 50 ശതമാനമായാണ് കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. പുതിയ വാഹനം വാങ്ങുന്നവര്‍ക്കും നിലവിലെ ഇന്‍ഷൂറന്‍സ് പുതുക്കുന്നവര്‍ക്കും വര്‍ധനവ് ബാധകമാണ്. ഇതോടെ ഇന്‍ഷൂറന്‍സ് പ്രീമിയം ചെലവ് കുത്തനെ കൂടും. മോട്ടോര്‍ വാഹന ഭേദഗതി ബില്‍ പാസാക്കി കഴിഞ്ഞാല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ വീണ്ടും പ്രിമീയം വര്‍ധിപ്പിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. മറ്റ് ഇന്‍ഷൂറന്‍സ് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: മോട്ടോര്&#x200d; വാഹനങ്ങളുടെ വര്&#x200d;ധിപ്പിച്ച ഇന്&#x200d;ഷൂറന്&#x200d;സ് പ്രീമിയം ഏപ്രില്&#x200d; ഒന്നു മുതല്&#x200d; പ്രാബല്യത്തില്&#x200d; വരും. ആയിരം സിസി മുതല്&#x200d; ആയിരത്തി അഞ്ഞൂറ് സിസി വരെയുള്ള വാഹനങ്ങളുടെ ഇന്&#x200d;ഷൂറന്&#x200d;സ് പ്രീമിയം 50 ശതമാനമായാണ് കേന്ദ്ര സര്&#x200d;ക്കാര്&#x200d; വര്&#x200d;ധിപ്പിച്ചത്. പുതിയ വാഹനം വാങ്ങുന്നവര്&#x200d;ക്കും നിലവിലെ ഇന്&#x200d;ഷൂറന്&#x200d;സ് പുതുക്കുന്നവര്&#x200d;ക്കും വര്&#x200d;ധനവ് ബാധകമാണ്. ഇതോടെ ഇന്&#x200d;ഷൂറന്&#x200d;സ് പ്രീമിയം ചെലവ് കുത്തനെ കൂടും. മോട്ടോര്&#x200d; വാഹന ഭേദഗതി ബില്&#x200d; പാസാക്കി കഴിഞ്ഞാല്&#x200d; ഇന്&#x200d;ഷുറന്&#x200d;സ് കമ്പനികള്&#x200d; വീണ്ടും പ്രിമീയം വര്&#x200d;ധിപ്പിക്കാനുള്ള സാധ്യതയും നിലനില്&#x200d;ക്കുന്നുണ്ട്. മറ്റ് ഇന്&#x200d;ഷൂറന്&#x200d;സ് പോളിസികള്&#x200d; പോലെ മോട്ടോര്&#x200d; വാഹന നിയമപ്രകാരം വാഹനങ്ങള്&#x200d;ക്ക് നിര്&#x200d;ബന്ധമായും ഉണ്ടാവേണ്ട ഇന്&#x200d;ഷൂറന്&#x200d;സാണിത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/general-insurance-premium-set-to-go-up-from-april-1.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോദി സര്‍ക്കാറിന്റെ പുതിയ ഇരുട്ടടി; പണം പിന്‍വലിക്കലിന് നികുതി ഏര്‍പ്പെടുത്തുന്നു</title>
		<link>https://www.chandrikadaily.com/tax-to-cash-withdrawal.html</link>
					<comments>https://www.chandrikadaily.com/tax-to-cash-withdrawal.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 14 Jan 2017 07:04:54 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BCTT]]></category>
		<category><![CDATA[cash tax]]></category>
		<category><![CDATA[cash transcation tax]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=16717</guid>

					<description><![CDATA[ന്യൂഡല്‍ഹി: കറന്‍സി പ്രതിസന്ധിയില്‍ ഉഴലുന്ന രാജ്യത്തെ ജനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ഇരുട്ടടി. ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് നികുതി ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കമാണ് ജനങ്ങളെ ആശങ്കയിലാക്കുന്നത്. ഇതുസംബന്ധിച്ച് ഉടന്‍ തീരുമാനമെടുത്തേക്കുമെന്നാണ് വിവരം. ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം നികുതി വരുമാനം വര്‍ധിപ്പിക്കുകയാണ് ഇത്തരമൊരു നീക്കത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് വിവരം. ഇക്കണോമിക് ടൈംസാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ക്യാഷ് ട്രാന്‍സാക്ഷന്‍ ടാക്‌സ് (ക്യാഷ് ടാക്‌സ്) എന്ന പേരില്‍ പണം പിന്‍വലിക്കലിന് നികുതി ഈടാക്കുന്നതിനെക്കുറിച്ചുള്ള ഗുണദോഷങ്ങള്‍ മോദി സര്‍ക്കാര്‍ പഠിച്ചുവരികയാണെന്നാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: കറന്&#x200d;സി പ്രതിസന്ധിയില്&#x200d; ഉഴലുന്ന രാജ്യത്തെ ജനങ്ങള്&#x200d;ക്ക് കേന്ദ്ര സര്&#x200d;ക്കാറിന്റെ പുതിയ ഇരുട്ടടി. ബാങ്കില്&#x200d; നിന്ന് പണം പിന്&#x200d;വലിക്കുന്നതിന് നികുതി ഏര്&#x200d;പ്പെടുത്താനുള്ള സര്&#x200d;ക്കാര്&#x200d; നീക്കമാണ് ജനങ്ങളെ ആശങ്കയിലാക്കുന്നത്. ഇതുസംബന്ധിച്ച് ഉടന്&#x200d; തീരുമാനമെടുത്തേക്കുമെന്നാണ് വിവരം. ഡിജിറ്റല്&#x200d; പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം നികുതി വരുമാനം വര്&#x200d;ധിപ്പിക്കുകയാണ് ഇത്തരമൊരു നീക്കത്തിലൂടെ കേന്ദ്രസര്&#x200d;ക്കാര്&#x200d; ലക്ഷ്യമിടുന്നതെന്നാണ് വിവരം. ഇക്കണോമിക് ടൈംസാണ് ഇതുസംബന്ധിച്ച റിപ്പോര്&#x200d;ട്ട് പുറത്തുവിട്ടത്.</p>
<p><img loading="lazy" class="alignnone size-full wp-image-16719" src="https://www.chandrikadaily.com/wp-content/uploads/2017/01/1478845911-2267.jpg" alt="1478845911-2267" width="620" height="464" srcset="https://www.chandrikadaily.com/wp-content/uploads/2017/01/1478845911-2267.jpg 620w, https://www.chandrikadaily.com/wp-content/uploads/2017/01/1478845911-2267-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/01/1478845911-2267-80x60.jpg 80w, https://www.chandrikadaily.com/wp-content/uploads/2017/01/1478845911-2267-265x198.jpg 265w, https://www.chandrikadaily.com/wp-content/uploads/2017/01/1478845911-2267-561x420.jpg 561w" sizes="(max-width: 620px) 100vw, 620px" /></p>
<p>ക്യാഷ് ട്രാന്&#x200d;സാക്ഷന്&#x200d; ടാക്‌സ് (ക്യാഷ് ടാക്‌സ്) എന്ന പേരില്&#x200d; പണം പിന്&#x200d;വലിക്കലിന് നികുതി ഈടാക്കുന്നതിനെക്കുറിച്ചുള്ള ഗുണദോഷങ്ങള്&#x200d; മോദി സര്&#x200d;ക്കാര്&#x200d; പഠിച്ചുവരികയാണെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്&#x200d;ട്ട് ചെയ്യുന്നത്. എന്നാല്&#x200d; ഇതിന് പരിധി നിശ്ചയിക്കും. കൂടാതെ മൂന്നു ലക്ഷത്തിനു മുകളില്&#x200d; പണം പിന്&#x200d;വലിക്കുന്നത് നിരോധിക്കണമെന്ന ആവശ്യവും ഉയര്&#x200d;ന്നതായാണ് വിവരം. വ്യക്തികള്&#x200d;ക്ക് കൈവശം വെക്കാവുന്ന പണത്തിന്റെ പരിധി പതിനഞ്ച് ലക്ഷമായി തീരുമാനിക്കാനും സര്&#x200d;ക്കാര്&#x200d; ആലോചിക്കുന്നുണ്ട്. നോട്ട് അച്ചടിക്കുന്നതിനേക്കാള്&#x200d; ചെലവ് കുറഞ്ഞതാണ് ഡിജിറ്റല്&#x200d; പണമിടപാടെന്നതാണ് ഇതിനു കേന്ദ്ര സര്&#x200d;ക്കാറിന്റെ വാദം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tax-to-cash-withdrawal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
