<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>cast &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/cast/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 10 Nov 2023 02:11:16 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>cast &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സ്ത്രീധനവും ജാതിയും പറഞ്ഞ് ഉപദ്രവം; ഭർതൃഗൃഹത്തിൽ യുവതി മരിച്ചനിലയിൽ</title>
		<link>https://www.chandrikadaily.com/harassment-on-the-grounds-of-dowry-and-caste-the-woman-is-found-dead-in-her-husbands-house.html</link>
					<comments>https://www.chandrikadaily.com/harassment-on-the-grounds-of-dowry-and-caste-the-woman-is-found-dead-in-her-husbands-house.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 10 Nov 2023 02:11:16 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cast]]></category>
		<category><![CDATA[dowry]]></category>
		<category><![CDATA[suicide]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=282548</guid>

					<description><![CDATA[2 വര്&#x200d;ഷം മുന്&#x200d;പായിരുന്നു ഇരുവരുടെയും വിവാഹം]]></description>
										<content:encoded><![CDATA[<p>യുവതി ഭര്&#x200d;തൃവീട്ടില്&#x200d; മരിച്ച നിലയില്&#x200d; കണ്ടെത്തി. സംഭവത്തില്&#x200d; ദുരൂഹത ആരോപിച്ച് കുടുംബം. കുറുമുള്ളൂര്&#x200d; മുടിയാട്ട് വീട്ടില്&#x200d; എം.വി പ്രജിതയുടെ (23) മരണത്തില്&#x200d; കടുത്തുരുത്തി പൊലീസില്&#x200d; പരാതി നല്&#x200d;കി. ബുധനാഴ്ച രാവിലെയായിരുന്നു ഭര്&#x200d;ത്താവ് അനീഷിന്റെ വീട്ടിലെ കിടപ്പുമുറിയില്&#x200d; മരിച്ചനിലയില്&#x200d; കണ്ടത്.</p>
<p>2 വര്&#x200d;ഷം മുന്&#x200d;പായിരുന്നു ഇരുവരുടെയും വിവാഹം. സ്ത്രീധനത്തിന്റെ പേരിലും ജാതിയുടെ പേരിലും പ്രജിതയെ ഭര്&#x200d;തൃവീട്ടുകാര്&#x200d; അധിക്ഷേപിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നതായി പരാതിയില്&#x200d; പറയുന്നു. സ്വന്തം വീട്ടിലേക്ക് മടങ്ങിവന്ന പ്രജിതയെ ഭര്&#x200d;തൃവീട്ടുകാര്&#x200d; അനീഷ് ഫോണ്&#x200d;വിളിച്ച് ഭീഷണിപ്പെടുത്തുകയും തിരിച്ചു ചെല്ലാന്&#x200d; നിര്&#x200d;ബന്ധിച്ചതായും പരാതിയില്&#x200d; പറയുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/harassment-on-the-grounds-of-dowry-and-caste-the-woman-is-found-dead-in-her-husbands-house.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സര്&#x200d;ക്കാര്&#x200d; കണക്ക് തെറ്റ്: ജാതിയും മതവും ഉപേക്ഷിച്ചത് രണ്ടായിരത്തോളം പേര്&#x200d; മാത്രം</title>
		<link>https://www.chandrikadaily.com/governments-data-is-incorrect.html</link>
					<comments>https://www.chandrikadaily.com/governments-data-is-incorrect.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 31 Mar 2018 09:44:54 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cast]]></category>
		<category><![CDATA[religion]]></category>
		<category><![CDATA[School students]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=77797</guid>

					<description><![CDATA[&#160; സ്‌കൂള്&#x200d; പ്രവേശന സമയത്ത് മതം ചേര്&#x200d;ക്കാത്ത കുട്ടികളുടെ പുതിയ കണക്കുകള്&#x200d; പുറത്ത്. സര്&#x200d;ക്കാര്&#x200d; സഭയെ ധരിപ്പിച്ച കണക്കുകള്&#x200d; തെറ്റാണെന്നാണ് ഇതു സൂചിപ്പിക്കുന്നത്. ഇതില്&#x200d; ജാതിയും മതവും വേണ്ടെന്ന് വെച്ചവര്&#x200d; 2984 പേര്&#x200d; മാത്രം. കോളം പൂരിപ്പിക്കാത്തവരും ജാതി ഉപേക്ഷിച്ചവരെയും കണക്കില്&#x200d; ഉള്&#x200d;പ്പെടുത്തിയിട്ടുണ്ട്. ഐ.ടി അറ്റ് സ്‌കൂള്&#x200d; ഡയറക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് കണക്ക് പ്രസിദ്ധപ്പെടുത്തിയത്. ജാതിയും മതവും വേണ്ടെന്ന് വെച്ച് സ്‌കൂള്&#x200d; പ്രവേശനം നേടിയവര്&#x200d; ഒന്നേകാല്&#x200d; ലക്ഷം പേരുണ്ടെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി നിയമസഭയില്&#x200d; അവതരിപ്പിച്ചത്. എന്നാല്&#x200d; ഇത് [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>സ്‌കൂള്&#x200d; പ്രവേശന സമയത്ത് മതം ചേര്&#x200d;ക്കാത്ത കുട്ടികളുടെ പുതിയ കണക്കുകള്&#x200d; പുറത്ത്. സര്&#x200d;ക്കാര്&#x200d; സഭയെ ധരിപ്പിച്ച കണക്കുകള്&#x200d; തെറ്റാണെന്നാണ് ഇതു സൂചിപ്പിക്കുന്നത്. ഇതില്&#x200d; ജാതിയും മതവും വേണ്ടെന്ന് വെച്ചവര്&#x200d; 2984 പേര്&#x200d; മാത്രം. കോളം പൂരിപ്പിക്കാത്തവരും ജാതി ഉപേക്ഷിച്ചവരെയും കണക്കില്&#x200d; ഉള്&#x200d;പ്പെടുത്തിയിട്ടുണ്ട്. ഐ.ടി അറ്റ് സ്‌കൂള്&#x200d; ഡയറക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് കണക്ക് പ്രസിദ്ധപ്പെടുത്തിയത്.</p>
<p>ജാതിയും മതവും വേണ്ടെന്ന് വെച്ച് സ്‌കൂള്&#x200d; പ്രവേശനം നേടിയവര്&#x200d; ഒന്നേകാല്&#x200d; ലക്ഷം പേരുണ്ടെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി നിയമസഭയില്&#x200d; അവതരിപ്പിച്ചത്. എന്നാല്&#x200d; ഇത് തെറ്റാണെന്ന് പല സ്‌കൂളുകളും വ്യക്തമാക്കുകയും പ്രതികരിക്കുകയും ചെയ്തിരുന്നു.</p>
<p>&nbsp;</p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fanvar.sadath.1023%2Fposts%2F1459960144116186&amp;width=500" width="500" height="231" frameborder="0" scrolling="no"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/governments-data-is-incorrect.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വര്&#x200d;ഗീയത തടയുന്നതിന് തടസ്സം ജാതീയത: ലിംബോളെ</title>
		<link>https://www.chandrikadaily.com/interview-with-limbole.html</link>
					<comments>https://www.chandrikadaily.com/interview-with-limbole.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 05 Feb 2018 16:19:42 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[blog]]></category>
		<category><![CDATA[cast]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=68406</guid>

					<description><![CDATA[&#160; കെ.പി ജലീല്&#x200d; പാലക്കാട് രാജ്യം നേരിടുന്ന അതിഭീകരമായ വര്&#x200d;ഗീയതയെ നേരിടുന്നതിനും പരാജയപ്പെടുത്തുന്നതിനും ഇപ്പോഴും തടസ്സമായി നിലകൊള്ളുന്നത് ജാതീയതയാണെന്ന് പ്രമുഖ എഴുത്തുകാരനും ദലിത് ആക്ടിവിസ്റ്റുമായ ശരണ്&#x200d;കുമാര്&#x200d; ലിംബോളെ. ജാതീയതയെ ഇല്ലാതാക്കുകയാണ് ഇന്നിന്റെ അടിയന്തിര ആവശ്യം. അതിലൂടെ മാത്രമേ യഥാര്&#x200d;ത്ഥത്തില്&#x200d; ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ദലിതര്&#x200d;ക്ക് സാമൂഹികനീതി കൈവരുത്താന്&#x200d; കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു. ചന്ദ്രികക്ക് അനുവദിച്ച പ്രത്യേകഅഭിമുഖത്തിലാണ് മറാത്തി എഴുത്തുകാരനും പ്രമുഖ നോവലായ അക്കര്&#x200d;മഷിയുടെ രചയിതാവുമായ അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. ? രാജ്യം സ്വാതന്ത്ര്യം നേടി എഴുപത് [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p><strong>കെ.പി ജലീല്&#x200d;</strong><br />
പാലക്കാട്</p>
<p>രാജ്യം നേരിടുന്ന അതിഭീകരമായ വര്&#x200d;ഗീയതയെ നേരിടുന്നതിനും പരാജയപ്പെടുത്തുന്നതിനും ഇപ്പോഴും തടസ്സമായി നിലകൊള്ളുന്നത് ജാതീയതയാണെന്ന് പ്രമുഖ എഴുത്തുകാരനും ദലിത് ആക്ടിവിസ്റ്റുമായ ശരണ്&#x200d;കുമാര്&#x200d; ലിംബോളെ. ജാതീയതയെ ഇല്ലാതാക്കുകയാണ് ഇന്നിന്റെ അടിയന്തിര ആവശ്യം. അതിലൂടെ മാത്രമേ യഥാര്&#x200d;ത്ഥത്തില്&#x200d; ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ദലിതര്&#x200d;ക്ക് സാമൂഹികനീതി കൈവരുത്താന്&#x200d; കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു.<br />
ചന്ദ്രികക്ക് അനുവദിച്ച പ്രത്യേകഅഭിമുഖത്തിലാണ് മറാത്തി എഴുത്തുകാരനും പ്രമുഖ നോവലായ അക്കര്&#x200d;മഷിയുടെ രചയിതാവുമായ അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.<br />
? രാജ്യം സ്വാതന്ത്ര്യം നേടി എഴുപത് വര്&#x200d;ഷം പിന്നിട്ടിട്ടും എന്തുകൊണ്ടാണ് ജാതീയതയെ നേരിടാന്&#x200d; കഴിയാത്തത്.<br />
= ജാതീയത പൂര്&#x200d;ണമായും ഇല്ലാതാക്കാന്&#x200d; പെട്ടെന്നൊന്നും കഴിയില്ല. ഇന്ത്യയുടെ സാമൂഹികശരീരത്തില്&#x200d; ആഴത്തില്&#x200d; വേരിറങ്ങിയിട്ടുള്ള ഒന്നാണ് ജാതിവ്യവസ്ഥ. അതിന്റെ ചില അനാചാരങ്ങളൊക്കെ ഇല്ലാതാക്കാന്&#x200d; നമുക്കായിട്ടില്ലെന്ന് പറഞ്ഞുകൂടാ. പണ്ടത്തെ പോലുള്ള തൊട്ടുകൂടായ്മ ഇന്ന് കാണാനില്ല. എങ്കിലും ദാരിദ്ര്യത്തിന് പ്രധാന കാരണം ജാതിവ്യവസ്ഥ തന്നെ.<br />
? ജാതീയത നീക്കാനുള്ള തടസ്സമെന്തായിരിക്കാം.<br />
= ഭയം തന്നെയാണ് പ്രധാനം. മറ്റുള്ളവരുടെ അധികാരം തന്റെ മേല്&#x200d; അടിച്ചേല്&#x200d;പിക്കപ്പെടുന്നതിനെ നിസ്സഹായമായി നോക്കിനില്&#x200d;ക്കേണ്ട സ്ഥിതിയാണ് ദലിതര്&#x200d;ക്കുള്ളത്. മറിച്ച് അവര്&#x200d;ക്കുവേണ്ടി രാപ്പകല്&#x200d; പണിയെടുക്കേണ്ട ഗതികേടും സംഭവിക്കുന്നു.<br />
? ഇന്ത്യയിലെ മുസ്്‌ലിംകളും സമാനമായ സ്ഥിതിവിശേഷം അനുഭവിക്കുകയാണല്ലോ.<br />
= അതെ. അതിനുകാരണവും ഉന്നതകുലജാതര്&#x200d;ക്ക് അവരുടെ സമ്പത്ത് വീതിച്ചുകൊടുക്കുന്നതിലുള്ള വിഷമം കൊണ്ടാണ്. മുസ്്‌ലിംകള്&#x200d; സംഘപരിവാറുകാര്&#x200d; പറയുന്നതുപോലെ എവിടെനിന്നും ഇന്ത്യയിലേക്ക് കുടിയേറി വന്നവരല്ല. അവര്&#x200d; ഇവിടെതന്നെയുള്ള മുന്&#x200d;തലമുറകളില്&#x200d; നിന്ന് മതം മാറിയവരാണ്. ഈ ജാതിസമ്പ്രദായം തന്നെയായിരുന്നു ആ മതം മാറ്റത്തിന് കാരണം.<br />
? മുസ്്‌ലിംകളും ദലിതുകളും ഒരുമിച്ചൊരു മുന്നേറ്റം വര്&#x200d;ഗീയതക്കെതിരെ സാധ്യമാണോ.<br />
= അതിനും സമയമെടുക്കും. ഇന്നും ദലിതുകള്&#x200d; പലരും മുസ്്‌ലിംകളെ ഭയപ്പെടുന്നുണ്ട്. അടുക്കാനുള്ള ഒരു വിമ്മിട്ടം എവിടെയും കാണാം. പക്ഷേ അത് പെട്ടെന്ന് സാധ്യമാകില്ല. ഇരുവരുടെയും വേദന ഒന്നുതന്നെയാണ്.<br />
? അംബേദ്കറെപോലുള്ളവര്&#x200d; നടത്തിയ പോരാട്ടം ബുദ്ധമതത്തിലേക്ക് ചേക്കേറുന്നതിലാണ് ദലിതരെ ഒരു പരിധിവരെ എത്തിച്ചത്.<br />
= ബുദ്ധനെ അതുകൊണ്ടുതന്നെ അവര്&#x200d; തൊട്ടുകൂടാത്തവനാക്കി. (ചിരിക്കുന്നു. )സത്യത്തില്&#x200d; ബുദ്ധന്&#x200d; ക്ഷത്രിയജാതിയില്&#x200d;പെട്ടവനായിരുന്നു.<br />
? ജിഗ്നേഷ് മേവാനിയെപോലുള്ളവര്&#x200d;..<br />
= ജിഗ്നേഷ് വലിയ പ്രതീക്ഷ നല്&#x200d;കുന്നുണ്ട്. പുതിയ തലമുറയോട് ജാതിവ്യവസ്ഥയെക്കുറിച്ച് പറഞ്ഞിട്ട് വിലപ്പോവില്ല. അവര്&#x200d;ക്ക് വിദ്യാഭ്യാസം ലഭിക്കുന്നുണ്ട്. രാമനും ഖില്&#x200d;ജിയുമൊന്നും അവര്&#x200d;ക്ക് വേണ്ട. രാജ്യത്തെ ബഹുഭൂരിപക്ഷം യുവാക്കളാണ്. അവര്&#x200d;ക്ക് തൊഴില്&#x200d; നല്&#x200d;കുകയാണ് അധികാരികള്&#x200d; ചെയ്യേണ്ടത്.<br />
1984ല്&#x200d; രചിക്കപ്പെട്ട ആത്മകഥാംശമുള്ള അക്കര്&#x200d;മഷിയുടെ മലയാളത്തിലും ഇംഗ്ലീഷിലുമടക്കമുള്ള പരിഭാഷകള്&#x200d; പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യന്&#x200d; ദലിത്‌സാഹിത്യത്തിലെ സൗന്ദര്യശാസ്ത്രം എന്ന നിരൂപണഗ്രന്ഥമടക്കം ഏതാനും ഗ്രന്ഥങ്ങള്&#x200d; ഇദ്ദേഹത്തിന്റേതായിട്ടുണ്ട്. പാലക്കാട് സാഹിത്യോല്&#x200d;സവത്തിന്റെ ഉദ്ഘാടനം നിര്&#x200d;വഹിക്കാനെത്തിയതായിരുന്നു ലിംബോളെ. കൊല്ലപ്പെട്ട മറാത്തി എഴുത്തുകാരായ ഗോവിന്ദ് പന്&#x200d;സാരെ, നരേന്ദ്രധാബോല്&#x200d;ക്കര്&#x200d; എന്നിവരെക്കുറിച്ചുള്ള ചോദ്യങ്ങളില്&#x200d; നിന്ന് മന:പൂര്&#x200d;വം അദ്ദേഹം ഒഴിഞ്ഞുമാറി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/interview-with-limbole.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
