<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>cat &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/cat/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 04 Aug 2025 07:07:14 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>cat &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പൂച്ചയെ കൊന്ന് തലയും ശരീര ഭാഗങ്ങളും കഷ്ണങ്ങളാക്കി; പിന്നാലെ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയിട്ട് യുവാവ്</title>
		<link>https://www.chandrikadaily.com/the-cat-was-killed-and-the-head-and-body-parts-were-cut-into-pieces-then-the-young-man-posted-an-instagram-story.html</link>
					<comments>https://www.chandrikadaily.com/the-cat-was-killed-and-the-head-and-body-parts-were-cut-into-pieces-then-the-young-man-posted-an-instagram-story.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 04 Aug 2025 07:07:14 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cat]]></category>
		<category><![CDATA[crime news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349367</guid>

					<description><![CDATA[ചെര്‍പ്പുളശ്ശേരി സ്വദേശിയായ ലോറി ഡ്രൈവര്‍ ഷജീറാണ് ഷജീര്‍ ടൂള്‍ എന്ന ഇന്‍സ്റ്റാഗ്രാം പ്രൊഫൈലിലൂടെ സ്‌റ്റോറി പോസ്റ്റ് ചെയ്തത്.]]></description>
										<content:encoded><![CDATA[<p>പാലക്കാട് പൂച്ചയെ കൊന്ന് തലയും ശരീര ഭാഗങ്ങളും കഷ്ണങ്ങളാക്കി ഇന്&#x200d;സ്റ്റാഗ്രാം സ്‌റ്റോറിയിട്ട് യുവാവ്. സംഭവത്തില്&#x200d; ചെര്&#x200d;പ്പുളശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു. ചെര്&#x200d;പ്പുളശ്ശേരി സ്വദേശിയായ ലോറി ഡ്രൈവര്&#x200d; ഷജീറാണ് ഷജീര്&#x200d; ടൂള്&#x200d; എന്ന ഇന്&#x200d;സ്റ്റാഗ്രാം പ്രൊഫൈലിലൂടെ സ്‌റ്റോറി പോസ്റ്റ് ചെയ്തത്.</p>
<p>പൂച്ചയ്ക്ക് ആദ്യം ഭക്ഷണം കൊടുക്കുന്നതും പിന്നീട് അതിനെ കൊന്ന് തലയും ശരീര അവയവങ്ങളും വേര്&#x200d;തിരിച്ചു വച്ചിരിക്കുന്നതുമായ ദൃശ്യങ്ങളാണ് ഇന്&#x200d;സ്റ്റഗ്രാമില്&#x200d; പോസ്റ്റ് ചെയ്തിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-cat-was-killed-and-the-head-and-body-parts-were-cut-into-pieces-then-the-young-man-posted-an-instagram-story.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കഴുത്തിൽ കുരുക്കിട്ടു, അനസ്തേഷ്യ നൽകിയതിന് പിന്നാലെ പൂച്ച ചത്തു; നാദിർഷയുടെ പരാതിയിൽ പെറ്റ് ഹോസ്പിറ്റലിനെതിരെ കേസ്</title>
		<link>https://www.chandrikadaily.com/case-filed-against-pet-hospital-on-nadirshahs-complaint.html</link>
					<comments>https://www.chandrikadaily.com/case-filed-against-pet-hospital-on-nadirshahs-complaint.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 15 Jun 2025 05:43:35 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Actor nadirshah]]></category>
		<category><![CDATA[cat]]></category>
		<category><![CDATA[pet station]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344691</guid>

					<description><![CDATA[കൊച്ചി: വളര്‍ത്തുപൂച്ച ചത്തതിന് പിന്നില്‍ പെറ്റ് ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് നടനും സംവിധായകനുമായ നാദിര്‍ഷ. എറണാകുളം പാലാരിവട്ടത്തുള്ള പെറ്റ് ആശുപത്രിക്കെതിരെയാണ് നാദിര്‍ഷയുടെ ആരോപണം. നാദിര്‍ഷയും കുടുംബവും ഏറെ ഓമനിച്ചുവളര്‍ത്തിയ നൊബേല്‍ എന്ന് പേരുള്ള പൂച്ചയാണ് ചത്തത്. ഒന്നു കുളിപ്പിക്കാന്‍ കൊണ്ടുപോയതാണെന്നും എന്നാല്‍ ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം തന്റെ പൂച്ച ചാകുകയായിരുന്നുവെന്നും നാദിര്‍ഷ പറയുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു നാദിര്‍ഷ ആരോപണങ്ങള്‍ ഉന്നയിച്ചത്. സംഭവത്തില്‍ നാദിര്‍ഷ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കി. പൂച്ച അക്രമാസക്തമാകാതിരിക്കാന്‍ ഗ്രൂം ചെയ്യുന്നതിന് മുന്നോടിയായി അനസ്‌തേഷ്യ [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: വളര്&#x200d;ത്തുപൂച്ച ചത്തതിന് പിന്നില്&#x200d; പെറ്റ് ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് നടനും സംവിധായകനുമായ നാദിര്&#x200d;ഷ. എറണാകുളം പാലാരിവട്ടത്തുള്ള പെറ്റ് ആശുപത്രിക്കെതിരെയാണ് നാദിര്&#x200d;ഷയുടെ ആരോപണം. നാദിര്&#x200d;ഷയും കുടുംബവും ഏറെ ഓമനിച്ചുവളര്&#x200d;ത്തിയ നൊബേല്&#x200d; എന്ന് പേരുള്ള പൂച്ചയാണ് ചത്തത്. ഒന്നു കുളിപ്പിക്കാന്&#x200d; കൊണ്ടുപോയതാണെന്നും എന്നാല്&#x200d; ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം തന്റെ പൂച്ച ചാകുകയായിരുന്നുവെന്നും നാദിര്&#x200d;ഷ പറയുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു നാദിര്&#x200d;ഷ ആരോപണങ്ങള്&#x200d; ഉന്നയിച്ചത്. സംഭവത്തില്&#x200d; നാദിര്&#x200d;ഷ പാലാരിവട്ടം പൊലീസില്&#x200d; പരാതി നല്&#x200d;കി. പൂച്ച അക്രമാസക്തമാകാതിരിക്കാന്&#x200d; ഗ്രൂം ചെയ്യുന്നതിന് മുന്നോടിയായി അനസ്‌തേഷ്യ നല്&#x200d;കാറുണ്ട്. ഇതിനിടെ പൂച്ച ചത്തുവെന്നാണ് നാദിര്&#x200d;ഷയുടെ ആരോപണം.</p>
<p>ഇന്നലെയായിരുന്നു സംഭവം. പൂച്ചയെ ഗ്രൂം ചെയ്യുന്നതിനായി നാദിര്&#x200d;ഷയും മകളുമായിരുന്നു പാലാരിവട്ടത്തുള്ള പെറ്റ് ആശുപത്രിയില്&#x200d; എത്തിയത്. ഇതേ ആശുപത്രിയില്&#x200d; മുന്&#x200d;പ് പോയിട്ടുണ്ടെന്നും ഇത്തവണ പരിചയമില്ലാത്ത ചിലരെയാണ് കണ്ടതെന്നും നാദിര്&#x200d;ഷ പറഞ്ഞു. പരിചയമില്ലാത്തവർ അനസ്‌തേഷ്യ നല്&#x200d;കുന്നതിൽ ആശങ്കയുണ്ടായിരുന്നു. ഇതിനേക്കാള്&#x200d; വലുതിനെ തങ്ങള്&#x200d; കൈകാര്യം ചെയ്തിട്ടുണ്ടെന്നാണ് അവര്&#x200d; പറഞ്ഞത്. തുടര്&#x200d;ന്ന് അനസ്‌തേഷ്യ ചെയ്യുന്നതിന് മുന്നോടിയായി അവര്&#x200d; പൂച്ചയുടെ കഴുത്തില്&#x200d; കുരുക്കിട്ടു. പിന്നീട് കാണുന്നത് പൂച്ചയുടെ ജഡമായിരുന്നു. സഡേറ്റ് ചെയ്യാന്&#x200d; ശ്രമിച്ചപ്പോള്&#x200d; പൂച്ച ചത്തു എന്നായിരുന്നു ആശുപത്രി അധികൃതര്&#x200d; പറഞ്ഞത്. ഇതിന് ശേഷം താന്&#x200d; ആശുപത്രിയിലെ ഡോക്ടറെ വിളിച്ചു. സംഭവം നടക്കുമ്പോള്&#x200d; താന്&#x200d; അവിടെ ഉണ്ടായിരുന്നില്ലെന്നാണ് ആ ഡോക്ടര്&#x200d; പറഞ്ഞത്. മറ്റൊരു ലേഡി ഡോക്ടര്&#x200d; അവിടെ ഉണ്ടായിരുന്നുവെന്നും അവരാണ് അനസ്‌തേഷ്യ നല്&#x200d;കിയതെന്നും പറഞ്ഞു. എന്നാല്&#x200d; അത് താന്&#x200d; വിശ്വസിക്കുന്നില്ല. അനസ്‌തേഷ്യയാണോ കഴുത്തില്&#x200d; കുരുക്കിട്ടതാണോ മരണകാരണമെന്ന് അറിയണം. പൂച്ചയുടെ ജഡം പോസ്റ്റ്‌മോര്&#x200d;ട്ടം ചെയ്യണമെന്നും നാദിര്&#x200d;ഷ ആവശ്യപ്പെട്ടു.</p>
<p><strong>നാദിര്&#x200d;ഷ ഇന്നലെ ഫേസ്ബുക്കില്&#x200d; പങ്കുവെച്ച കുറിപ്പ്</strong></p>
<p><em>ERNAKULAM PET Hospital, Near Renai medictiy, Palarivattom ( mamangalam ) നല്ല ആരോഗ്യവാനായ ഞങ്ങളുടെ ക്യാറ്റിനെ ഒന്നു കുളിപ്പിക്കാന്&#x200d; കൊണ്ടുപോയതിന്റെ പേരില്&#x200d; ഒന്നുമറിയാത്ത കുറെ ബംഗാളികളുടെ (ഒപ്പം മലയാളികളും ഉണ്ട്) കയ്യില്&#x200d; കൊടുത്ത് കൊന്നുകളഞ്ഞ ദുഷ്ടന്മാര്&#x200d; ഉള്ള ഈ ഹോസ്പിറ്റലില്&#x200d; ദയവുചെയ്ത് നിങ്ങളാരും നിങ്ങളുടെ പ്രിയപ്പെട്ട Pet മായി ചെന്ന് അബദ്ധം സംഭവിക്കരുത്. ഇവിടെ ഉള്ളവര്&#x200d;ക്ക് ഒരു തേങ്ങയും അറിയില്ല. ഒരു വിവരവുമില്ലാത്ത വിദ്യാഭ്യാസമില്ലാത്ത ഡോക്ടര്&#x200d;മാര്&#x200d; എന്ന് പറഞ്ഞിരിക്കുന്ന ഈ വൃത്തികെട്ടവന്മാരുടെ കയ്യില്&#x200d; നിങ്ങളുടെ പ്രിയപ്പെട്ട pestനെ നല്&#x200d;കരുതേ&#8230;</em></p>
<p><em>ഞാന്&#x200d; കേസ് കൊടുത്തിട്ടുണ്ട്</em></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/case-filed-against-pet-hospital-on-nadirshahs-complaint.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പൂച്ചയെ രക്ഷിക്കുന്നതിനിടെ വാഹനമിടിച്ച് യുവാവ് മരിച്ചു</title>
		<link>https://www.chandrikadaily.com/a-young-man-died-after-being-hit-by-a-car-while-rescuing-a-cat.html</link>
					<comments>https://www.chandrikadaily.com/a-young-man-died-after-being-hit-by-a-car-while-rescuing-a-cat.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 09 Apr 2025 09:11:43 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[cat]]></category>
		<category><![CDATA[death]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=337506</guid>

					<description><![CDATA[പൂച്ചയെ രക്ഷിക്കുന്നതിനായി വണ്ടികള്‍ കടന്നു വരുന്നുണ്ടോ എന്ന് നോക്കാതെ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.]]></description>
										<content:encoded><![CDATA[<p>പൂച്ചയെ രക്ഷിക്കുന്നതിനിടെ വാഹനമിടിച്ച് യുവാവ് മരിച്ചു. കാളത്തോട് സ്വദേശി സിജോ ചിറ്റിലപ്പിള്ളിയാണ് (42) മരിച്ചത്. പൂച്ചയെ രക്ഷിക്കുന്നതിനായി വണ്ടികള്&#x200d; കടന്നു വരുന്നുണ്ടോ എന്ന് നോക്കാതെ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പൂച്ചയെ രക്ഷിക്കാന്&#x200d; സിജോ ഓടിയപ്പോള്&#x200d; &#8216;ഓടല്ലേടാ&#8217; എന്നു റോഡിന് വശത്തുനിന്നവര്&#x200d; വിളിച്ചുപറഞ്ഞെങ്കിലും യുവാവ് റോഡ് മുറിച്ചുകടക്കുകയായിരുന്നു. എന്നാല്&#x200d; സിജോ ചെന്നപ്പോഴേക്കും പൂച്ച റോഡില്&#x200d;നിന്നു മാറിയിരുന്നു. എന്നാല്&#x200d; അതിവേഗത്തില്&#x200d; വന്ന വാഹനം യുവാവിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.</p>
<p>ഇന്നലെ രാത്രി ഒന്&#x200d;പതരയോടെയാണ് സംഭവം. ബൈക്കില്&#x200d; സഞ്ചരിക്കുകയായിരുന്ന സിജോ, റോഡില്&#x200d; പൂച്ച കിടക്കുന്നത് കണ്ടപ്പോള്&#x200d; ബൈക്ക് നിര്&#x200d;ത്തി പൂച്ചയ്ക്കടുത്തേക്ക് ഓടുകയായിരുന്നു. എന്നാല്&#x200d; എതിരെ വരുകയായിരുന്ന ലോറി യുവാവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.</p>
<p>ഉടന്&#x200d; ആശുപത്രിയില്&#x200d; എത്തിച്ചെങ്കിലും ജീവന്&#x200d; രക്ഷിക്കാനായില്ല. വീട്ടില്&#x200d;നിന്നു വെറും 100 മീറ്റര്&#x200d; മാത്രം ദൂരമുള്ള ജങ്ഷനിലാണ് സിജോയ്ക്ക് അപകടം സംഭവിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-young-man-died-after-being-hit-by-a-car-while-rescuing-a-cat.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>IIM പ്രവേശനത്തിന് CAT 2024; രജിസ്ട്രേഷൻ സെപ്റ്റംബർ 20 വരെ</title>
		<link>https://www.chandrikadaily.com/cat-2024-for-iim-admission-registration-till-september-20.html</link>
					<comments>https://www.chandrikadaily.com/cat-2024-for-iim-admission-registration-till-september-20.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 16 Sep 2024 06:20:19 +0000</pubDate>
				<category><![CDATA[Education]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cat]]></category>
		<category><![CDATA[IIM admission]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=309523</guid>

					<description><![CDATA[ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് പോസ്റ്റ് ഗ്രാജുവേറ്റ്, ഫെലോ / ഡോക്ടർ തല മാനേജ്മെൻറ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന കോമൺ അഡ്മിഷൻ ടെസ്റ്റ് (കാറ്റ് ) 2024, നവംബർ 24ന് മൂന്ന് സെഷനുകളിലായി നടത്തും. . മാനേജ്മെന്റ്റ് കോഴ്സുകളുടെ അഡ്‌മിഷന് വേണ്ടിയുള്ള പ്രവേശന പരീക്ഷയായ കോമൺ അഡ്‌മിഷൻ ടെസ്റ്റ് നടത്തുന്നത് കൊൽക്കത്ത ഐഐഎമ്മാണ്. നവംബർ 5ന് അഡ്‌മിറ്റ് കാർഡ് ലഭ്യമാവും. . 50 ശതമാനം മാർക്കോടെയുള്ള ബിരുദമാണ് യോഗ്യത. സംവരണ വിഭാഗങ്ങൾക്ക് 45 ശതമാനംമതി. 2500 രൂപയാണ് ജനറൽ വിഭാഗത്തിന്റെ [&#8230;]]]></description>
										<content:encoded><![CDATA[<p>ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് പോസ്റ്റ് ഗ്രാജുവേറ്റ്, ഫെലോ / ഡോക്ടർ തല മാനേജ്മെൻറ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന കോമൺ അഡ്മിഷൻ ടെസ്റ്റ് (കാറ്റ് ) 2024, നവംബർ 24ന് മൂന്ന് സെഷനുകളിലായി നടത്തും.</p>
<p><strong>.</strong> മാനേജ്മെന്റ്റ് കോഴ്സുകളുടെ അഡ്‌മിഷന് വേണ്ടിയുള്ള പ്രവേശന പരീക്ഷയായ കോമൺ അഡ്‌മിഷൻ ടെസ്റ്റ് നടത്തുന്നത് കൊൽക്കത്ത ഐഐഎമ്മാണ്. നവംബർ 5ന് അഡ്‌മിറ്റ് കാർഡ് ലഭ്യമാവും.</p>
<p><strong>.</strong> 50 ശതമാനം മാർക്കോടെയുള്ള ബിരുദമാണ് യോഗ്യത. സംവരണ വിഭാഗങ്ങൾക്ക് 45 ശതമാനംമതി. 2500 രൂപയാണ് ജനറൽ വിഭാഗത്തിന്റെ അപേക്ഷഫീസ്. സംവരണവിഭാഗങ്ങൾക്ക് 1250 രൂപയാണ് ഫീസ്. വിശദവിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം.</p>
<p><strong>. </strong>മോക്ക് ടെസ്റ്റ് കാറ്റ് വെബ്സൈറ്റിൽ ഒക്ടോബർ അവസാനം ലഭ്യമാകും.</p>
<p><strong>.</strong> അപേക്ഷ സെപ്റ്റംബർ 20ന് വൈകിട്ട് 5 വരെ https://iimcat.ac.in വഴി നൽകാം.</p>
<p><strong>. </strong>തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകും വരെ അപേക്ഷാർത്ഥി സാധുവായ ഈ-മെയിൽ വിലാസവും മൊബൈൽ നമ്പറും നിലനിർത്തണം. ഫലം ജനുവരി രണ്ടാം വാരം.</p>
<p><strong>. </strong>പരീക്ഷ നവംബർ 24 ന്</p>
<p>കൂടുതൽ വിവരങ്ങൾക്ക്<br />
https://iimcat.ac.in</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cat-2024-for-iim-admission-registration-till-september-20.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നാല് ദിവസമായി പട്ടിണി; പൂച്ചയെ പച്ചയ്ക്ക് തിന്ന് യുവാവ്</title>
		<link>https://www.chandrikadaily.com/starving-for-four-days-a-young-man-eats-a-cat-raw.html</link>
					<comments>https://www.chandrikadaily.com/starving-for-four-days-a-young-man-eats-a-cat-raw.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 04 Feb 2024 05:02:16 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cat]]></category>
		<category><![CDATA[food]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=289551</guid>

					<description><![CDATA[അസം സ്വദേശിയായ യുവാവാണ് പൂച്ചയെ പച്ചയ്ക്ക് തിന്നത്]]></description>
										<content:encoded><![CDATA[<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>മലപ്പുറം: പൂച്ചയെ പച്ചയ്ക്ക് തിന്ന് ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ്. മലപ്പുറം കുറ്റിപ്പുറം ബസ് സ്റ്റാന്&#x200d;ഡിലാണ് സംഭവം. അസം സ്വദേശിയായ യുവാവാണ് പൂച്ചയെ പച്ചയ്ക്ക് തിന്നത്. പട്ടിണി കാരണമാണ് പൂച്ചയെ പച്ചയ്ക്ക് തിന്നതെന്ന് യുവാവ് മൊഴി നല്&#x200d;കിയതായി പൊലീസ് പറയുന്നു.</p>
<p>ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. നാല് ദിവസമായി ഭക്ഷണം കഴിച്ചിട്ടെന്ന് പൊലീസിനോട് യുവാവ് വെളിപ്പെടുത്തി. ഇദ്ദേഹം അസം സ്വദേശിയാണെന്നാണ് ലഭ്യമാകുന്ന വിവരം. പോലീസെത്തി ഭക്ഷണം വാങ്ങിച്ചു നൽകിയതോടെ യുവാവ് അപ്രത്യക്ഷനാവുകയായിരുന്നു. ഇദ്ദേഹത്തെ പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div id="widget-1x1-0556e920-b98d-4e61-bd34-7fda507f7d62" class="app-ad app-ad--story-horizontal" data-test-id="widget"></div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/starving-for-four-days-a-young-man-eats-a-cat-raw.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മണ്ണാര്&#x200d;ക്കാട് യുവതി തട്ടിക്കൊണ്ടുപോയ പൂച്ചയെ രഹസ്യമായി പൊലീസ് സ്റ്റേഷനിൽ തിരികെ ഏല്&#x200d;പ്പിച്ചു</title>
		<link>https://www.chandrikadaily.com/news-palakkad-mannarkkad-cat-gain-back.html</link>
					<comments>https://www.chandrikadaily.com/news-palakkad-mannarkkad-cat-gain-back.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Sun, 05 Feb 2023 12:17:55 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cat]]></category>
		<category><![CDATA[mannarkkad]]></category>
		<category><![CDATA[palakkad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=236223</guid>

					<description><![CDATA[പൂച്ചയെ മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്&#x200d; സമൂഹമാധ്യമങ്ങളില്&#x200d; വ്യാപകമായി പ്രചരിച്ചതോടെയാണ് രഹസ്യമായി പൂച്ചയെ മണ്ണാര്&#x200d;ക്കാട് സ്റ്റേഷനില്&#x200d; തിരിച്ചേല്&#x200d;പ്പിച്ചത്.]]></description>
										<content:encoded><![CDATA[<p>പാലക്കാട്‌ മണ്ണാർക്കാട് നിന്നും യുവതി തട്ടിക്കൊണ്ടുപോയ പൂച്ചയെ തിരിച്ചേല്&#x200d;പ്പിച്ചു. പേർഷ്യൻ ക്യാറ്റ് ഇനത്തിൽപ്പെടുന്ന പൂച്ചയെയാണ് യുവതി ജനുവരി 24നാണ് മണ്ണാര്&#x200d;ക്കാട് ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും മോഷ്ടിച്ചത്.<br />
പൂച്ചയെ മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്&#x200d; സമൂഹമാധ്യമങ്ങളില്&#x200d; വ്യാപകമായി പ്രചരിച്ചതോടെയാണ് രഹസ്യമായി പൂച്ചയെ മണ്ണാര്&#x200d;ക്കാട് സ്റ്റേഷനില്&#x200d; തിരിച്ചേല്&#x200d;പ്പിച്ചത്. ഇതേത്തുടര്&#x200d;ന്ന് പൂച്ചയുടെ ഉടമ ഉമ്മര്&#x200d; പരാതി പിന്&#x200d;വലിച്ചു. ഡോക്ടറെ കാണിച്ച ശേഷം ഉമ്മറിന്റെ കോഴിക്കടയില്&#x200d; ഇരിക്കുന്ന സമയത്താണ് പൂച്ച പുറത്തേക്കിറങ്ങിയത്.</p>
<p>ഈ സമയം യുവതി പൂച്ചയെ പിടി കൂടുകയായിരുന്നു. കോഴിക്കടയിലെ പൂച്ചയാണെന്ന് മറ്റ് കടക്കാര്&#x200d; പറഞ്ഞപ്പോള്&#x200d; അവിടെ കൊടുക്കാമെന്ന് പറഞ്ഞ് പൂച്ചയെയും കൊണ്ട് യുവതി കടന്നു കളഞ്ഞു. കൊണ്ടുപോയവര്&#x200d; തിരിച്ചു തരുമെന്ന് കരുതി കാത്തിരുന്നു. ഫലമില്ലെന്ന് മനസ്സിലായപ്പോഴാണ് മണ്ണാര്&#x200d;ക്കാട് സ്റ്റേഷനില്&#x200d; പരാതി നല്&#x200d;കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-palakkad-mannarkkad-cat-gain-back.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഓണ്&#x200d;ലൈന്&#x200d; വഴി അഞ്ച് ലക്ഷത്തിന്റെ പൂച്ചക്കുട്ടിയെ വാങ്ങി; വളര്&#x200d;ന്നപ്പോള്&#x200d; മറ്റൊരു ജീവി-ഞെട്ടിക്കുന്ന വഴിത്തിരിവ്</title>
		<link>https://www.chandrikadaily.com/couple-trying-to-buy-savannah-cat-end-up-with-a-tiger-cub.html</link>
					<comments>https://www.chandrikadaily.com/couple-trying-to-buy-savannah-cat-end-up-with-a-tiger-cub.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 13 Oct 2020 08:48:48 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[cat]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=161239</guid>

					<description><![CDATA[പൂച്ചക്കുട്ടിയെ വാങ്ങിയ ദമ്പതികള്&#x200d; ഇപ്പോള്&#x200d; നിയമക്കുരുക്കിലാണ്‌
]]></description>
										<content:encoded><![CDATA[<p>പാരീസ്: ഓണ്&#x200d;ലൈന്&#x200d; വഴി അഞ്ച് ലക്ഷം രൂപയുടെ വളര്&#x200d;ത്തുപൂച്ചയെ വാങ്ങിയ ദമ്പതികള്&#x200d;ക്ക് കിട്ടിയത് മൂന്നുമാസം പ്രായമുള്ള കടുവക്കുട്ടി. ഇതോടെ ഫ്രഞ്ച് ദമ്പതികള്&#x200d; നിയമക്കുരുക്കിലായി. സാവന്ന ക്യാറ്റ് എന്ന വലിയ ഇനം പൂച്ചയെയാണ് ഇവര്&#x200d; ഓണ്&#x200d;ലൈന്&#x200d; വഴി വാങ്ങിയത്. 2018ലാണ് ദമ്പതികള്&#x200d; പൂച്ചയെ ബുക്ക് ചെയ്യുന്നതും വാങ്ങുന്നതും.</p>
<p>എന്നാല്&#x200d; ഒരാഴ്ച കഴിഞ്ഞപ്പോഴാണ് പൂച്ചക്കുട്ടിയുടെ പെരുമാറ്റത്തില്&#x200d; ദമ്പതികള്&#x200d;ക്ക് സംശയം വന്നത്. ഇതോടെ ഇവര്&#x200d; പൊലീസിനെ സമീപിച്ചു. അപ്പോഴാണ് ഇത് ഇന്തോനേഷ്യയിലെ സുമാത്രന്&#x200d; കടുവക്കുട്ടിയാണെന്ന് കണ്ടെത്തുന്നത്. പിന്നാലെ രണ്ടുവര്&#x200d;ഷം നീണ്ട അന്വേഷണങ്ങള്&#x200d;ക്കൊടുവിലാണ് കുറ്റവാളികളെ പിടികൂടുന്നത്.</p>
<p>സംരക്ഷിത വര്&#x200d;ഗങ്ങളായ കടുവകളെ മതിയായ രേഖകളും അനുമതിയുമില്ലാതെ കടത്തിയത് അടക്കമുള്ള കുറ്റങ്ങള്&#x200d;ക്ക് ഒമ്പത് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/couple-trying-to-buy-savannah-cat-end-up-with-a-tiger-cub.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പക്ഷികളെ കൊന്നൊടുക്കുന്നു; പൂച്ചകള്&#x200d;ക്ക് &#8216;മണികെട്ടാന്&#x200d;&#8217; ഒരുങ്ങി ന്യൂസിലാന്&#x200d;ഡ് ഗ്രാമം</title>
		<link>https://www.chandrikadaily.com/paw-outcome-new-zealand-council-proposes-banning-all-cats.html</link>
					<comments>https://www.chandrikadaily.com/paw-outcome-new-zealand-council-proposes-banning-all-cats.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 31 Aug 2018 10:20:48 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[cat]]></category>
		<category><![CDATA[killer]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=100958</guid>

					<description><![CDATA[വെല്ലിങ്ടണ്&#x200d;: ന്യൂസിലാന്&#x200d;ഡിലെ ഒരു ഗ്രാമം പൂച്ചകള്&#x200d;ക്ക് വിലക്കേര്&#x200d;പ്പെടുത്തുന്നു. ഒമൗയി ഗ്രാമത്തിലാണ് പൂച്ച നിരോധനത്തിന് വേദിയൊരുങ്ങുന്നത്. ഇവിടെ വീട്ടില്&#x200d; പൂച്ചകളെ വളര്&#x200d;ത്തുന്നത് കുറ്റകരമാണെന്ന് സൗത്ത്‌ലാന്&#x200d;ഡ് പരിസ്ഥിതി സംരക്ഷണ വിഭാഗത്തിന്റെ ഉത്തരവില്&#x200d; പറയുന്നു. നിലവില്&#x200d; പൂച്ചകളെ വളര്&#x200d;ത്തുന്നവര്&#x200d; പ്രാദേശിക ഭരണകൂടത്തിന് കീഴില്&#x200d; രജിസ്റ്റര്&#x200d; ചെയ്യുകയും മൈക്രോ ചിപ്പ് ഘടിപ്പിക്കുകയും വേണം. പുതുതായി പൂച്ചകളെ വാങ്ങാനോ വളര്&#x200d;ത്താനോ പാടില്ലെന്നും മാര്&#x200d;ഗനിര്&#x200d;ദേശത്തില്&#x200d; പറയുന്നു. ഗ്രാമത്തിലെ പക്ഷികള്&#x200d;ക്കും മറ്റു ചെറു ജീവികള്&#x200d;ക്കും പൂച്ചകള്&#x200d; ഭീഷണിയാകുന്നുവെന്നാണ് മാര്&#x200d;ജാര വിരോധികളുടെ പരാതി. https://go.unl.edu/7o0c ഓരോ വര്&#x200d;ഷവും ലക്ഷക്കണക്കിന് [&#8230;]]]></description>
										<content:encoded><![CDATA[<p>വെല്ലിങ്ടണ്&#x200d;: ന്യൂസിലാന്&#x200d;ഡിലെ ഒരു ഗ്രാമം പൂച്ചകള്&#x200d;ക്ക് വിലക്കേര്&#x200d;പ്പെടുത്തുന്നു. ഒമൗയി ഗ്രാമത്തിലാണ് പൂച്ച നിരോധനത്തിന് വേദിയൊരുങ്ങുന്നത്. ഇവിടെ വീട്ടില്&#x200d; പൂച്ചകളെ വളര്&#x200d;ത്തുന്നത് കുറ്റകരമാണെന്ന് സൗത്ത്‌ലാന്&#x200d;ഡ് പരിസ്ഥിതി സംരക്ഷണ വിഭാഗത്തിന്റെ ഉത്തരവില്&#x200d; പറയുന്നു.</p>
<p>നിലവില്&#x200d; പൂച്ചകളെ വളര്&#x200d;ത്തുന്നവര്&#x200d; പ്രാദേശിക ഭരണകൂടത്തിന് കീഴില്&#x200d; രജിസ്റ്റര്&#x200d; ചെയ്യുകയും മൈക്രോ ചിപ്പ് ഘടിപ്പിക്കുകയും വേണം. പുതുതായി പൂച്ചകളെ വാങ്ങാനോ വളര്&#x200d;ത്താനോ പാടില്ലെന്നും മാര്&#x200d;ഗനിര്&#x200d;ദേശത്തില്&#x200d; പറയുന്നു. ഗ്രാമത്തിലെ പക്ഷികള്&#x200d;ക്കും മറ്റു ചെറു ജീവികള്&#x200d;ക്കും പൂച്ചകള്&#x200d; ഭീഷണിയാകുന്നുവെന്നാണ് മാര്&#x200d;ജാര വിരോധികളുടെ പരാതി.</p>
<p><a href="https://go.unl.edu/7o0c">https://go.unl.edu/7o0c</a><br />
ഓരോ വര്&#x200d;ഷവും ലക്ഷക്കണക്കിന് പക്ഷികളുടെയും സസ്തനികളുടെയും ജീവനാശത്തിന് പൂച്ചകള്&#x200d; കാരണക്കാരാകുന്നുണ്ടെന്ന് അവര്&#x200d; പറയുന്നു. സ്മിത്‌സോണിയന്&#x200d; മൈഗ്രേറ്ററി ബേര്&#x200d;ഡ് സെന്റര്&#x200d; മേധാവി ഡോ. പീറ്റര്&#x200d; മാറ ഇതേക്കുറിച്ച് പുസ്തകങ്ങളും ജേണലുകളും പുറത്തിറക്കിയിട്ടുണ്ട്.</p>
<p><iframe loading="lazy" src="https://www.youtube.com/embed/GfdBmrLrGX8" width="529" height="397" frameborder="0" allowfullscreen="allowfullscreen"></iframe><br />
പൂച്ചകളോടുള്ള വിരോധമല്ല തന്നെ നിരോധത്തിന് പ്രേരിപ്പിക്കുന്നതെന്നും പുറത്ത് അലഞ്ഞുനടന്ന് മറ്റു ജീവികളെ കൊന്നൊടുക്കുന്നതിനോടാണ് എതിര്&#x200d;പ്പുള്ളതെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം അതിന് ന്യായവും മുന്നോട്ടുവെക്കുന്നുണ്ട്.</p>
<p>നായകളെ പുറത്തിറങ്ങി നടക്കാന്&#x200d; അനുവദിക്കാറില്ല. അതുപോലെ പൂച്ചകള്&#x200d;ക്കും വിലക്ക് വേണമെന്ന് പീറ്റര്&#x200d; മാറ വാദിക്കുന്നു. പക്ഷികളെയും ഉരകങ്ങളെയും ചെറു പ്രാണികളെയും പൂച്ചകള്&#x200d; വ്യാപകമായി കൊന്നൊടുക്കുന്നുണ്ടെന്ന് ഒമൗയി അധികാരികള്&#x200d; അഭിപ്രായപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/paw-outcome-new-zealand-council-proposes-banning-all-cats.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
