<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>CBI probe &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/cbi-probe/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 24 Mar 2023 08:30:07 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>CBI probe &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ബ്രഹ്‌മപുരത്തെ സി.ബി.ഐ അന്വേഷണം സംബന്ധിച്ച സി.പി.എം പ്രസ്താവന പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ്</title>
		<link>https://www.chandrikadaily.com/brahamapuramvdsatheesan.html</link>
					<comments>https://www.chandrikadaily.com/brahamapuramvdsatheesan.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Fri, 24 Mar 2023 08:30:07 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[brahmapuram]]></category>
		<category><![CDATA[CBI probe]]></category>
		<category><![CDATA[news]]></category>
		<category><![CDATA[vdsatheeshan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=244148</guid>

					<description><![CDATA[സമൂഹമാധ്യമങ്ങളിലെ സൈബര്&#x200d; വെട്ടുക്കിളി കൂട്ടങ്ങളെ പോലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും നുണഫാക്ടറിയായി അധഃപതിക്കരുത്.]]></description>
										<content:encoded><![CDATA[<p>ബ്രഹ്‌മപുരം തീപിടുത്തം സി.ബി.ഐ അന്വേഷിക്കണമെന്ന് പ്രകാശ് ജാവ്‌ദേക്കറിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആവശ്യപ്പെട്ടെന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവന പച്ചക്കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.</p>
<p>ബ്രഹ്‌മപുരം തീപിടുത്തത്തില്&#x200d; സി.ബി.ഐ അന്വേഷണം വേണമെന്ന് ആദ്യം ആവശ്യപ്പെട്ടത് യു.ഡി.എഫാണ്. ഈ മാസം 13 നാണ് ബ്രഹ്‌മപുരം വിഷയത്തില്&#x200d; പ്രതിപക്ഷം നിയമസഭയില്&#x200d; അടിയന്തരപ്രമേയ നോട്ടീസ് നല്&#x200d;കിയത്. അടിയന്തര പ്രമേയത്തിനുള്ള അനുമതി നിഷേധിച്ചതിനെ തുടര്&#x200d;ന്ന് മാധ്യമങ്ങളെ കണ്ടപ്പോള്&#x200d; സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവെന്ന നിലയില്&#x200d; ആവശ്യപ്പെട്ടിരുന്നു. മുഖ്യധാരാ മാധ്യമങ്ങളിലെ വാര്&#x200d;ത്തകളും സമൂഹമാധ്യമ പോസ്റ്റുകളിലും ഇത് വ്യക്തവുമാണ്. വി.ഡി.സതീശൻ പറഞ്ഞു.</p>
<p>യു.ഡി.എഫ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പത്ത് ദിവസങ്ങൾക്ക് ശേഷം ബുധനാഴ്ച മാത്രമാണ് പ്രകാശ് ജാവ്‌ദേക്കര്&#x200d; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത്. സത്യം ഇതായിരിക്കെ ബി.ജെ.പിക്ക് പിന്നാലെ പ്രതിപക്ഷ നേതാവും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടെന്ന സി.പി.എം പ്രസ്താവന ദുരുദ്ദേശ്യപരവും ഗൂഡലക്ഷ്യത്തോടെയുള്ളതുമാണ്. കോണ്&#x200d;ഗ്രസിനും യു.ഡി.എഫിനും രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്&#x200d; സി.പി.എമ്മിന്റേയോ ബി.ജെ.പിയുടേയോ സഹായം ആവശ്യമില്ല. ബി.ജെ.പിയുമായി ധാരണയും ഒത്തുതീര്&#x200d;പ്പുമുണ്ടാക്കിയത് മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവുമാണ്.        പ്രതിപക്ഷ നേതാവ് പറഞ്ഞു.</p>
<p>നുണകള്&#x200d; പറഞ്ഞ് സമൂഹത്തില്&#x200d; ആശയക്കുഴപ്പം ഉണ്ടാക്കുകയും നുണകള്&#x200d; ആവര്&#x200d;ത്തിച്ച് സത്യമാണെന്ന് വരുത്താന്&#x200d; ശ്രമിക്കുകയും ചെയ്യുന്ന പതിവ് ശൈലിയാണ് സി.പി.എം സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയിലുമുള്ളത്. സമൂഹമാധ്യമങ്ങളിലെ സൈബര്&#x200d; വെട്ടുക്കിളി കൂട്ടങ്ങളെ പോലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും നുണഫാക്ടറിയായി അധഃപതിക്കരുത്. രാഷ്ട്രീയ മര്യാദ അല്&#x200d;പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്&#x200d; അവാസ്തവമായ പ്രസ്താവന പിന്&#x200d;വലിക്കാന്&#x200d; സി.പി.എം തയാറാകണമെന്നുംവി ഡി സതീശൻ ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/brahamapuramvdsatheesan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഷുഹൈബ് വധക്കേസില്&#x200d; സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സര്&#x200d;ക്കാര്&#x200d; ഹൈക്കോടതിയില്&#x200d;</title>
		<link>https://www.chandrikadaily.com/shuhaib-murder-case-2.html</link>
					<comments>https://www.chandrikadaily.com/shuhaib-murder-case-2.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Tue, 23 Jul 2019 14:43:04 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[CBI probe]]></category>
		<category><![CDATA[Government]]></category>
		<category><![CDATA[shuhaib murder]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=134098</guid>

					<description><![CDATA[കൊച്ചി: സി.പി.എം ഗുണ്ടകള്&#x200d; കൊലപ്പെടുത്തിയ കോണ്&#x200d;ഗ്രസ് യുവനേതാവ് മട്ടന്നൂര്&#x200d; ഷുഹൈബിന്റെ കേസില്&#x200d; സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ആവശ്യപ്പെട്ട് സര്&#x200d;ക്കാര്&#x200d; ഹൈക്കോടതിയില്&#x200d;. കേസില്&#x200d; ഉള്&#x200d;പ്പെട്ട എല്ലാ പ്രതികളെയും പൊലീസ് പിടികൂടിയിട്ടുണ്ടെന്ന് സര്&#x200d;ക്കാര്&#x200d; ഹൈക്കോടതിയെ അറിയിച്ചു. ഭീകരവാദ പ്രവര്&#x200d;ത്തനത്തില്&#x200d; ഷുഹൈബ് വധത്തെ ഉള്&#x200d;പ്പെടുത്താനാകില്ലെന്നും യു.എ.പി.എ വകുപ്പ് നിലനില്&#x200d;ക്കില്ലെന്നും സര്&#x200d;ക്കാര്&#x200d; കോടതിയില്&#x200d; പറഞ്ഞു. ഷുഹൈബ് വധക്കേസിന്റെ അന്വേഷണം ഒരു വര്&#x200d;ഷം മുമ്പാണ് സിംഗിള്&#x200d; ബെഞ്ച് സി.ബി.ഐക്ക് വിട്ടത്. ഷുഹൈബിന്റെ മാതാപിതാക്കള്&#x200d; സമര്&#x200d;പ്പിച്ച ഹര്&#x200d;ജിയിലാണ് കഴിഞ്ഞ വര്&#x200d;ഷം മാര്&#x200d;ച്ചില്&#x200d; ജസ്റ്റിസ് ബി കെമാല്&#x200d;പാഷ [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>കൊച്ചി: സി.പി.എം ഗുണ്ടകള്&#x200d; കൊലപ്പെടുത്തിയ കോണ്&#x200d;ഗ്രസ് യുവനേതാവ് മട്ടന്നൂര്&#x200d; ഷുഹൈബിന്റെ കേസില്&#x200d; സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ആവശ്യപ്പെട്ട് സര്&#x200d;ക്കാര്&#x200d; ഹൈക്കോടതിയില്&#x200d;. കേസില്&#x200d; ഉള്&#x200d;പ്പെട്ട എല്ലാ പ്രതികളെയും പൊലീസ് പിടികൂടിയിട്ടുണ്ടെന്ന് സര്&#x200d;ക്കാര്&#x200d; ഹൈക്കോടതിയെ അറിയിച്ചു. ഭീകരവാദ പ്രവര്&#x200d;ത്തനത്തില്&#x200d; ഷുഹൈബ് വധത്തെ ഉള്&#x200d;പ്പെടുത്താനാകില്ലെന്നും യു.എ.പി.എ വകുപ്പ് നിലനില്&#x200d;ക്കില്ലെന്നും സര്&#x200d;ക്കാര്&#x200d; കോടതിയില്&#x200d; പറഞ്ഞു. </p>



<p>ഷുഹൈബ് വധക്കേസിന്റെ അന്വേഷണം ഒരു വര്&#x200d;ഷം മുമ്പാണ് സിംഗിള്&#x200d; ബെഞ്ച് സി.ബി.ഐക്ക് വിട്ടത്. ഷുഹൈബിന്റെ മാതാപിതാക്കള്&#x200d; സമര്&#x200d;പ്പിച്ച ഹര്&#x200d;ജിയിലാണ് കഴിഞ്ഞ വര്&#x200d;ഷം മാര്&#x200d;ച്ചില്&#x200d; ജസ്റ്റിസ് ബി കെമാല്&#x200d;പാഷ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിനെതിരെ സര്&#x200d;ക്കാര്&#x200d; അപ്പീല്&#x200d; സമര്&#x200d;പ്പിക്കുകയായിരുന്നു. കേസിലെ അന്വേഷണം പൂര്&#x200d;ത്തിയായി. ഗൂഢാലോചന അടക്കം വിശദമായി അന്വേഷിച്ചതാണെന്നും അതിനാല്&#x200d; കേന്ദ്ര ഏജന്&#x200d;സി വീണ്ടും അന്വേഷിക്കേണ്ടതില്ലെന്നുമാണ് സംസ്ഥാന സര്&#x200d;ക്കാര്&#x200d; നിലപാട്. </p>



<p>2018 ഫെബ്രുവരി 12നാണ് രാഷ്ട്രീയ സംഘര്&#x200d;ഷങ്ങളുടെ തുടര്&#x200d;ച്ചയായുണ്ടായ ആക്രമണത്തില്&#x200d; ഷുഹൈബ് കൊല്ലപ്പെട്ടത്. യൂത്ത് കോണ്&#x200d;ഗ്രസ് മട്ടന്നൂര്&#x200d; ബ്ലോക്ക് സെക്രട്ടറിയായിരുന്ന എസ് പി ഷുഹൈബിനെ കണ്ണൂര്&#x200d; തെരൂരിലെ തട്ടുകടയില്&#x200d; ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അക്രമിസംഘം വെട്ടിക്കൊല്ലുകയായിരുന്നു. മുന്&#x200d; ലോക്കല്&#x200d; സെക്രട്ടറി ഉള്&#x200d;പ്പെടെയുള്ള സിപിഎം പ്രവര്&#x200d;ത്തകരാണ് കേസിലെ പ്രതികള്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shuhaib-murder-case-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
