<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>celebration &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/celebration/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 14 Mar 2025 05:28:07 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>celebration &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഹോളി നിറങ്ങള്&#x200d; ദേഹത്താക്കാന്&#x200d; വിസമ്മതിച്ചു; രാജസ്ഥാനില്&#x200d; യുവാവിനെ കഴുത്ത് ഞെരിച്ചു കൊന്നു</title>
		<link>https://www.chandrikadaily.com/youth-strangled-to-death-in-rajasthan-for-refusing-to-apply-holi-colours.html</link>
					<comments>https://www.chandrikadaily.com/youth-strangled-to-death-in-rajasthan-for-refusing-to-apply-holi-colours.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 14 Mar 2025 05:28:07 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[celebration]]></category>
		<category><![CDATA[holi]]></category>
		<category><![CDATA[MURDER]]></category>
		<category><![CDATA[rajasthan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333792</guid>

					<description><![CDATA[ലൈബ്രറിയിലിരിക്കുന്ന ഹൻസ് രാജ് ലൈബ്രറിയിൽ ഇരിക്കുമ്പോൾ അശോക്, ബബ്ലു, കലുറാം എന്നിവർ വരികയും ചായം പുരട്ടാൻ ആവശ്യപ്പെടുകയുമായിരുന്നു]]></description>
										<content:encoded><![CDATA[<p>ദൗസ: ഹോളി ആഘോഷത്തിനിടെ ചായം തേക്കാൻ വിസമ്മതിച്ച വിദ്യാർഥിയെ കഴുത്തുഞെരിച്ച് കൊന്നു. രാജസ്ഥാനിലെ ദൗസയിലാണ് കൊലപാതകം. മത്സര പരീക്ഷക്ക് ലൈബ്രറിയിൽ പഠിച്ചുകൊണ്ടിരുന്ന 25കാരൻ ഹൻസ് രാജ് മീണയാണ് കൊല്ലപ്പെട്ടത്.</p>
<p>ലൈബ്രറിയിലിരിക്കുന്ന ഹൻസ് രാജ് ലൈബ്രറിയിൽ ഇരിക്കുമ്പോൾ അശോക്, ബബ്ലു, കലുറാം എന്നിവർ വരികയും ചായം പുരട്ടാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇത് വിസമ്മതിച്ച ഹൻസ് രാജിനെ ചവിട്ടുകയും ബെൽറ്റ് ഉപയോഗിച്ച് അടിക്കുകയും കഴുത്ത് ഞെരിച്ചു കൊല്ലുകയുമായിരുന്നു.</p>
<p>സംഭവത്തെ തുടർന്ന് ഹൻസ് രാജിന്റെ കുടുംബവും നാട്ടുകാരും ദേശീയപാത ഉപരോധിച്ചു. ഇരയുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി, പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിച്ചത്. നടപടി സ്വീകരിക്കുമെന്ന് പൊലീസ് ഉറപ്പ് നൽകിയതിന് ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.</p>
<p>ഹോളി ആഘോഷത്തിന്റെ ഭാഗമായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കനത്ത സുരക്ഷയിലാണ്. ഉത്തർപ്രദേശിലെ വിവിധയിടങ്ങളിലെ 100 ലധികം മസ്ജിദുകൾ ടാർപോളിൻ കൊണ്ട് മൂടി കെട്ടിയിരിക്കുകയാണ്. അയോധ്യയിൽ ജുമുഅ നിസ്‌കാരം രണ്ട് മണിയിലേക്ക് മാറ്റിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/youth-strangled-to-death-in-rajasthan-for-refusing-to-apply-holi-colours.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സഊദി ദേശീയ ദിനാഘോഷവും,  പൊന്നോണവും സംഘടിപ്പിച്ചു</title>
		<link>https://www.chandrikadaily.com/organized-saudi-national-day-celebration-and-ponnoma.html</link>
					<comments>https://www.chandrikadaily.com/organized-saudi-national-day-celebration-and-ponnoma.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 24 Sep 2024 11:55:35 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[News]]></category>
		<category><![CDATA[celebration]]></category>
		<category><![CDATA[Saudi National Day]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=310647</guid>

					<description><![CDATA[ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി അഷ്റഫ് നൈതല്ലൂർ ദേശീയ ദിന സന്ദേശം നൽകി.]]></description>
										<content:encoded><![CDATA[<p>ദമ്മാം: സഊദി അറേബ്യയുടെ തൊണ്ണൂറ്റി നാലാമത് ദേശീയ ദിനാഘോഷം കൊണ്ടാടി.പൊന്നോണം പൊന്നാനി എന്ന പേരിൽ ഓണാഘോഷവും നടന്നു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ദമ്മാം ചാറ്റർ സംഘടിപ്പിച്ച സംഗമത്തിൽ മറ്റു കലാ കായിക പരിപാടികളും അരങ്ങേറി.ഖത്തീഫ് അൽ യൂസഫ് റിസോർട്ടിൽ കിഴക്കൻ പ്രവിശ്യയിലെ വിവിധ മേഖലകളിൽ നിന്നുള്ള പൊന്നാനി താലൂക്ക് നിവാസികൾ ഒത്ത് കൂടി ദേശീയ ദിനപരേഡും, നാഷണൽ ഡേ ഡാൻസ് പെർഫോമൻസും, ഓണ സദ്യയും, ഓണക്കളികളും, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വ്യത്യസ്തമായ കലാ പരിപാടികളാലും ചടങ്ങ് ധന്യമാക്കി.ബ്രദേഴ്സ് ഗൾഫ് ഗേറ്റ് എം.ഡി ഷാജഹാൻ കേക്ക് മുറിച്ചു ചടങ്ങ് ഉദ്ഘാടനം ചെയ്തു.ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി അഷ്റഫ് നൈതല്ലൂർ ദേശീയ ദിന സന്ദേശം നൽകി.</p>
<p>പ്രോഗ്രാം കൺവീനർ ഇഖ്ബാൽ വെളിയങ്കോടിന്റെ നേതൃത്വത്തിൽ വിവിധ സമിതികൾ പരിപാടികൾ നിയന്ത്രിച്ചു. വിവിധ ഗെയിമുകൾക്ക് അമീർ, ആസിഫ് പി ടി, ഫിറോസ്, അജ്മൽ, ജസീം എന്നിവർ നേതൃത്വം നൽകി കുട്ടികളുടെ വിവിധ കലാ പരിപാടികൾക്ക് ആഷിന അമീർ, സാജിത ഫഹദ്, ജസീന റിയാസ് , അർഷിന ഖലീൽ, മേഘ ദീപക്, സാദിയ ഫാസിൽ, സുബീന സിറാജ്, ഫസീദ ഫിറോസ്, മുഹ്സിന നഹാസ്, രമീന ആസിഫ്, നഫീസ ഉമ്മർ, ജസീന ഷാജഹാൻ തുടങ്ങിയവർ നേതൃത്വം നൽകിഫാത്തിമ ഉമ്മർ, ഫഹദ് ബിൻ ഖാലിദ് എന്നിവർ അവതാരകരായിരുന്നു.നാട്ടിൽ നിന്ന് സന്ദര്&#x200d;ശത്തിന് വന്ന എക്സിക്യൂട്ടീവ് മെമ്പർ ദീപകിന്റെ രക്ഷിതാക്കളായ നന്നമുക്കിലെ പഴയകാല പ്രവാസി കുമാരൻ, ഗീത ടീച്ചർ (റിട്ട: എച്ച്. എം, ജി.എസ് എ.ൽ.പി നന്നമുക്ക് ) അവരുടെ ഓണക്കാല ഓർമ്മകൾ പങ്കു വെച്ചു.ഹാരിസ് , ആബിദ് എന്നിവർ വളണ്ടിയർ വിഭാഗത്തിന് നേതൃത്വം നൽകി. സദ്യ, ഡിന്നർ എന്നിവ ഷാജഹാന്റെ നേതൃത്വത്തിൽ സെയ്ഫർ, സമീർ മുല്ലപ്പള്ളി, അജ്മൽ, ഷഫീക്, അബൂബക്കർ ഷാഫി, രജീഷ് തുടങ്ങിയവർ വിതരണം ചെയ്തു.</p>
<p>സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ബിജു ദേവസി, ദീപക് ചങ്ങരംകുളം, ഉമ്മർ കെവി, നഹാസ്, മുഹമ്മദ് അസ്‌ലം തൊടുപുഴ തുടങ്ങിയവർ ആശംസകൾ നേർന്നു ഷമീർ എൻ പി, ഖലീൽ റഹ്മാൻ, കൃഷ്ണജ, അബ്ദുൽ ജബ്ബാർ, ഹംസക്കോയ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.ജോ: കൺവീനർ ഫൈസൽ ആർ വി യുടെ നന്ദിയോടെ പരിപാടികൾക്ക് സമാപ്തി കുറിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/organized-saudi-national-day-celebration-and-ponnoma.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒമാനില്&#x200d; പെരുന്നാള്&#x200d; സാഘോഷം കൊണ്ടാടി</title>
		<link>https://www.chandrikadaily.com/eid-celebrations-in-oman.html</link>
					<comments>https://www.chandrikadaily.com/eid-celebrations-in-oman.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 23 Apr 2023 16:32:28 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[FOREIGN]]></category>
		<category><![CDATA[GULF]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[celebration]]></category>
		<category><![CDATA[eid]]></category>
		<category><![CDATA[oman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=249622</guid>

					<description><![CDATA[മസ്‌ക്കത്ത്: ഒരുമാസക്കാലം നീണ്ടുനിന്ന വ്രതാനുഷ്ടാനത്തിനുശേഷം ഒമാനില്&#x200d; ചെറിയ പെരുന്നാള്&#x200d; സാഘോഷം കൊണ്ടാടി. തലസ്ഥാന നഗരിയിയായ മസ്‌ക്കത്തിലെയും വിവിധ വിലായത്തുകളിലെയും മസ്ജിദുകളിലും ഈദ് ഗാഹുകളിലും ആയിരക്കണക്കിനുപേരാണ് കാലത്തുനേരത്തെ പെരുന്നാള്&#x200d; നമസ്‌കാരത്തിനെത്തിച്ചേര്&#x200d;ന്നത്. ഇതര ഗള്&#x200d;ഫ് രാജ്യങ്ങളില്&#x200d; പെരുന്നാള്&#x200d; വെള്ളിയാഴ്ചയായിരുന്നു. എന്നാല്&#x200d; ഇക്കുറിയും പതിവുതെറ്റാതെ ഒമാനില്&#x200d; ഒരുദിവസം കഴിഞ്ഞു ശനിയാഴ്ചയാണ് മാസപ്പിറവി ദൃശ്യമനുസരിച്ചു പെരുന്നാള്&#x200d; ആഘോഷിച്ചത്. മസ്‌കത്ത് ഗവര്&#x200d;ണറേറ്റിലെ അല്&#x200d;ഖോര്&#x200d; മസ്ജിദിലാണ് ഒമാന്&#x200d; ഭരണാധികാരി സുല്&#x200d;ത്താന്&#x200d; ഹൈതം ബിന്&#x200d; താരിഖ് പെരുന്നാള്&#x200d; നമസ്‌കാരം നിര്&#x200d;വഹിച്ചത്. സുല്&#x200d;ത്താന്റെ സായുധ സേനാ കമാന്&#x200d;ഡര്&#x200d;മാര്&#x200d;, റോയല്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>മസ്‌ക്കത്ത്: ഒരുമാസക്കാലം നീണ്ടുനിന്ന വ്രതാനുഷ്ടാനത്തിനുശേഷം ഒമാനില്&#x200d; ചെറിയ പെരുന്നാള്&#x200d; സാഘോഷം കൊണ്ടാടി.<br />
തലസ്ഥാന നഗരിയിയായ മസ്‌ക്കത്തിലെയും വിവിധ വിലായത്തുകളിലെയും മസ്ജിദുകളിലും ഈദ് ഗാഹുകളിലും ആയിരക്കണക്കിനുപേരാണ് കാലത്തുനേരത്തെ പെരുന്നാള്&#x200d; നമസ്‌കാരത്തിനെത്തിച്ചേര്&#x200d;ന്നത്.</p>
<p>ഇതര ഗള്&#x200d;ഫ് രാജ്യങ്ങളില്&#x200d; പെരുന്നാള്&#x200d; വെള്ളിയാഴ്ചയായിരുന്നു. എന്നാല്&#x200d; ഇക്കുറിയും പതിവുതെറ്റാതെ ഒമാനില്&#x200d; ഒരുദിവസം കഴിഞ്ഞു ശനിയാഴ്ചയാണ് മാസപ്പിറവി ദൃശ്യമനുസരിച്ചു പെരുന്നാള്&#x200d; ആഘോഷിച്ചത്.</p>
<p>മസ്‌കത്ത് ഗവര്&#x200d;ണറേറ്റിലെ അല്&#x200d;ഖോര്&#x200d; മസ്ജിദിലാണ് ഒമാന്&#x200d; ഭരണാധികാരി സുല്&#x200d;ത്താന്&#x200d; ഹൈതം ബിന്&#x200d; താരിഖ് പെരുന്നാള്&#x200d; നമസ്‌കാരം നിര്&#x200d;വഹിച്ചത്. സുല്&#x200d;ത്താന്റെ സായുധ സേനാ കമാന്&#x200d;ഡര്&#x200d;മാര്&#x200d;, റോയല്&#x200d; ഒമാന്&#x200d; പൊലീസ്, മറ്റ് സുരക്ഷാ ഉദ്യോഗസ്ഥര്&#x200d;മാര്&#x200d;, ഒമാനിലെ ഇസ്ലാമിക രാജ്യങ്ങളുടെ സ്ഥാനപതിമാര്&#x200d; തുടങ്ങി നിരവധി പ്രമുഖര്&#x200d; ഇവിടെ പ്രാര്&#x200d;ഥനയില്&#x200d; പങ്കാളികളായി.</p>
<p>പള്ളികള്&#x200d;ക്കുപുറമെ മലയാളി സംഘടനകളുടെ നേതൃത്വത്തില്&#x200d; ഉള്&#x200d;പ്പെടെ ഈദ്ഗാഹുകളിലും പെരുന്നാള്&#x200d; നമസ്‌കാരത്തിനുള്ള സൗകര്യങ്ങള്&#x200d; ഏര്&#x200d;പ്പെടുത്തിയിരുന്നു. സ്ത്രീകളടക്കം ആയിരകണക്കിനുപേര്&#x200d; പങ്കാളികളായി.</p>
<p>മബെല ബി പി മസ്ജിദില്&#x200d; നടന്ന നമസ്‌കാരത്തിന് ഷക്കീര്&#x200d; ഫൈസി തലപ്പുഴ നേതൃത്വം നല്&#x200d;കി. മബേല മാള്&#x200d; ഓഫ് മസ്‌കറ്റിനു സമീപം ഈദ്ഗാഹില്&#x200d; ഡോ. നഹാസ് മാളയും മബെല ഇന്ത്യന്&#x200d; സ്‌കൂളിന് സമീപം ഹയാ മസ്ജിദില്&#x200d; മുഹമ്മദ് ഉവൈസ് വഹബിയും നേതൃത്വം നല്&#x200d;കി. സലാല ഉള്&#x200d;പ്പെടെ വിവിധ സ്ഥലങ്ങളില്&#x200d; മലയാളി സാന്നിധ്യവും നേതൃത്വവും ശ്രദ്ധേയമായിരുന്നു.</p>
<p>പെരുന്നാള്&#x200d; നമസ്‌കാരത്തിന് ശേഷം ആശംസകള്&#x200d; കൈമാറിയും സ്‌നേഹ ബന്ധങ്ങള്&#x200d; ഊട്ടിയുറപ്പിച്ചുമായിരുന്നു വിശ്വാസികള്&#x200d; ഈദ്ഗാഹുകളില്&#x200d; നിന്ന് പിരിഞ്ഞത്. വിവിധയിടങ്ങളില്&#x200d; പായസവിതരണവും സംഘടിപ്പിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/eid-celebrations-in-oman.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പൂരാഘോഷത്തിനിടെ സംഘര്&#x200d;ഷനം; ഏഴ് യുവാക്കള്&#x200d; അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/celebration-conflict.html</link>
					<comments>https://www.chandrikadaily.com/celebration-conflict.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 02 Apr 2023 05:22:47 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[local]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Youth]]></category>
		<category><![CDATA[Case]]></category>
		<category><![CDATA[celebration]]></category>
		<category><![CDATA[conflict]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=245827</guid>

					<description><![CDATA[കേച്ചേരി പറപ്പൂക്കാവ് പൂരാഘോഷത്തിനിടെ സംഘര്&#x200d;ഷത്തില്&#x200d; യുവാവിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊല്ലാന്&#x200d; ശ്രമിച്ച സംഭവത്തില്&#x200d; ഏഴ് യുവാക്കളെ പൊലീസ് പിടികൂടി.]]></description>
										<content:encoded><![CDATA[<p>കേച്ചേരി പറപ്പൂക്കാവ് പൂരാഘോഷത്തിനിടെ സംഘര്&#x200d;ഷത്തില്&#x200d; യുവാവിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊല്ലാന്&#x200d; ശ്രമിച്ച സംഭവത്തില്&#x200d; ഏഴ് യുവാക്കളെ പൊലീസ് പിടികൂടി. കേച്ചേരി പട്ടിക്കര കുളങ്ങരയില്ലത്ത് റിഷാദ് (25), തലക്കോട്ടുകര പാറക്കാട് ശ്രീരാജ്(25), ചൂണ്ടല്&#x200d; പാറന്നൂര്&#x200d; പാക്കത്ത് വിനീത്(21), എരനല്ലൂര്&#x200d; പാറപ്പുറത്ത് വീട്ടില്&#x200d; രോഹിത്ത്(23), ചിറനെല്ലൂര്&#x200d; പേരാമംഗലം വീട്ടില്&#x200d; അമല്&#x200d; (24), ചിറനെല്ലൂര്&#x200d; ഊട്ടുമഠത്തില്&#x200d; ആദിത്ത് (25), നടത്തറ ഇരവിമംഗലം മടത്തുമടി വീട്ടില്&#x200d; വിന്റോ(28) എന്നിവരയൊണ് കുന്ദംകുളം പോലീസ് അറസ്റ്റ് ചെയ്തത്.</p>
<p>വന്നേരി കരിപ്പാട് വീട്ടില്&#x200d; സുഭാഷിന്റെ മകന്&#x200d; സനല്&#x200d; കുമാറിനെയും സുഹൃത്തുക്കളെയുമാണ് സംഘം ആക്രമിച്ചത്. കല്ല് കൊണ്ട് തലക്കടിച്ചതിനെ തുടര്&#x200d;ന്ന് തലയോട്ടി തകര്&#x200d;ന്ന സനല്&#x200d;കുമാര്&#x200d; തൃശ്ശൂര്&#x200d; അമല ആശുപത്രിയില്&#x200d; തീവ്രപരിചരണ വിഭാഗത്തില്&#x200d; ചികിത്സയിലാണ്. കൊലപാതക ശ്രമം ചുമത്തിയാണ് പ്രതികള്&#x200d;ക്കെതിരെ കേസെടുത്തിട്ടുള്ളത്. കഴിഞ്ഞ വ്യാഴായ്ച പറപ്പൂക്കാവ് പൂരാഘോഷത്തിനിടെയാണ് സംഘര്&#x200d;ഷനം. ലഹരി ഉപയോഗമാണ് പിറകിലെന്ന് കരുതുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/celebration-conflict.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അബുദാബിയില്&#x200d; ഇനി ആഘോഷങ്ങളുടെ പെരുമഴക്കാലം</title>
		<link>https://www.chandrikadaily.com/its-the-rainy-season-of-celebrations-in-abu-dhabi.html</link>
					<comments>https://www.chandrikadaily.com/its-the-rainy-season-of-celebrations-in-abu-dhabi.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 04 Nov 2022 15:30:29 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[News]]></category>
		<category><![CDATA[abudabi]]></category>
		<category><![CDATA[celebration]]></category>
		<category><![CDATA[Festival]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=220604</guid>

					<description><![CDATA[ഡിസംബര്&#x200d; രണ്ടിന് നടക്കുന്ന ദേശീയദിനാഘോഷങ്ങളും അനുബന്ധ പരിപാടികളും വര്&#x200d;ണ്ണാഭമാക്കുന്നതിനുള്ള ഒരുക്കങ്ങള്&#x200d; ആരംഭിച്ചിട്ടുണ്ട്]]></description>
										<content:encoded><![CDATA[<p><strong>റസാഖ് ഒരുമനയൂര്&#x200d;</strong></p>
<p>അബുദാബി: അബുദാബിയില്&#x200d; ആഘോഷങ്ങളുടെ രാപകലുകള്&#x200d;ക്ക് ആരംഭം കുറിക്കുകയാണ്. കഴിഞ്ഞ രണ്ടുവര്&#x200d;ഷക്കാലത്തിലേറെയായി നിറം മങ്ങിയ ആഘോഷങ്ങള്&#x200d; ഇക്കുറി കൂടുതല്&#x200d; തിളക്കമുള്ളതായിമാറും.</p>
<p>ഡിസംബര്&#x200d; രണ്ടിന് നടക്കുന്ന ദേശീയദിനാഘോഷങ്ങളും അനുബന്ധ പരിപാടികളും വര്&#x200d;ണ്ണാഭമാക്കുന്നതിനുള്ള ഒരുക്കങ്ങള്&#x200d; ഇതിനകംതന്നെ ആരംഭിച്ചിട്ടുണ്ട്. തെരുവോരങ്ങളും കോര്&#x200d;ണീഷുകളും അംബരചുംബികളും വര്&#x200d;ണ്ണങ്ങളില്&#x200d; മുങ്ങിക്കുളിക്കാന്&#x200d; ഇനി ദിവസങ്ങള്&#x200d; മാത്രം ബാക്കി. 51ാം യുഎഇ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളില്&#x200d; മോടിപിടിപ്പിക്കുന്ന ജോലികള്&#x200d; ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.</p>
<p>കഴിഞ്ഞദിവസം നടന്ന പതാകദിനാചരണം വലിയ ആഘോഷമായാണ് രാജ്യംമുഴുന്&#x200d; അരങ്ങേറിയത്. ചതുര്&#x200d;വര്&#x200d;ണ്ണദേശീയ പതാകകള്&#x200d; നാടുനീളെ പാറിക്കളിക്കുകയാണ്. വിവിധ വകുപ്പ് കാര്യാലയങ്ങളും സ്വകാര്യസ്ഥാപനങ്ങളും സ്‌കൂളുകളും പതാകദിനത്തില്&#x200d; അനേകങ്ങളുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായിരുന്നു.</p>
<p>120 ദിവസം നീണ്ടുനില്&#x200d;ക്കുന്ന ശൈഖ് സായിദ് ഫെസ്റ്റിവെലിന്&#x200d; ഈ മാസം 18ന് തുടക്കം കുറിക്കും. 4000 പരിപാടികളുമായാണ് ഇക്കുറി സാദിയ് ഫെസ്റ്റിവെല്&#x200d; ആസൂത്രണം ചെയ്തിട്ടുള്ളത്. യൂണിയന്&#x200d; പരേഡ്, ദേശീയദിനാഘോഷം, പുതുവത്സരാഘോഷം, ഗ്ലോബല്&#x200d; പരേഡ് എന്നിവ ഇതില്&#x200d; പ്രധാനമാണ്. യുഎഇയുടെ ചരിത്രവും വര്&#x200d;ത്തമാനവും വിവരിക്കുന്ന നിരവധി നേര്&#x200d;കാഴ്ചകള്&#x200d; സന്ദര്&#x200d;ശകര്&#x200d;ക്ക് കൗതുകം പകരും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/its-the-rainy-season-of-celebrations-in-abu-dhabi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പുതുവത്സര ആഘോഷങ്ങള്&#x200d;ക്ക് കര്&#x200d;ശന നിയന്ത്രണം; കോഴിക്കോട് ബീച്ചിലും നിയന്ത്രണം</title>
		<link>https://www.chandrikadaily.com/new-year-celebration-kerala-news.html</link>
					<comments>https://www.chandrikadaily.com/new-year-celebration-kerala-news.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Wed, 30 Dec 2020 17:38:19 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[celebration]]></category>
		<category><![CDATA[covid19]]></category>
		<category><![CDATA[keralam]]></category>
		<category><![CDATA[kozhikode]]></category>
		<category><![CDATA[new year]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=174342</guid>

					<description><![CDATA[കോവിഡ് പ്രോട്ടോക്കോള്&#x200d; അനുസരിച്ച് മാത്രമേ ആഘോഷങ്ങള്&#x200d; സംഘടിപ്പിക്കാന്&#x200d; പാടുള്ളു]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കോവിഡ് ജനിതക മാറ്റം വന്ന സാഹചര്യം കൂടി പരിഗണിച്ചു കൊണ്ട് സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങള്&#x200d;ക്ക് കര്&#x200d;ശന നിയന്ത്രണം. പൊതുസ്ഥലത്ത് കൂട്ടം കൂടാന്&#x200d; പാടില്ല. ഡിസംബര്&#x200d; 31ാം തീയതിയായ നാളെ രാത്രി പത്തു മണിക്ക് എല്ലാ പുതുവത്സര പരിപാടികളും അവസാനിപ്പിക്കണമെന്നാണ് നിര്&#x200d;ദേശം. കോവിഡ് പ്രോട്ടോക്കോള്&#x200d; അനുസരിച്ച് മാത്രമേ ആഘോഷങ്ങള്&#x200d; സംഘടിപ്പിക്കാന്&#x200d; പാടുള്ളു.</p>
<p>രാത്രി പത്തു മണിക്ക് എല്ലാ പുതുവത്സര പരിപാടികളും അവസാനിപ്പിക്കണമെന്നാണ് നിര്&#x200d;ദ്ദേശം. നിയന്ത്രണങ്ങള്&#x200d; ലംഘിച്ചാല്&#x200d; കര്&#x200d;ശന നടപടി സ്വീകരിക്കും. പൊതുജനങ്ങള്&#x200d; ഈ സമയത്ത് അതീവ ജാഗ്രത പുലര്&#x200d;ത്തണം. പുതുവത്സരാഘോഷം കഴിവതും വീട്ടിനുള്ളില്&#x200d; തന്നെ ഒതുക്കി നിര്&#x200d;ത്തണം. പ്രായമുള്ളവര്&#x200d;, കുട്ടികള്&#x200d;, ഗര്&#x200d;ഭിണികള്&#x200d; തുടങ്ങിയവര്&#x200d; ഒരു കാരണവശാലും പുറത്തുള്ള പരിപാടികളില്&#x200d; പങ്കെടുക്കരുത്.</p>
<p>കോഴിക്കോട് ജില്ലയില്&#x200d; ഡിസംബര്&#x200d; 31 മുതല്&#x200d; ജനുവരി നാല് വരെ ബീച്ചുകളില്&#x200d; പ്രവേശനം 6 മണി വരെ മാത്രമാക്കി ചുരുക്കി. ബീച്ചുകളില്&#x200d; എത്തുന്നവര്&#x200d; 7 മണിക്ക് മുന്&#x200d;പ് തിരിച്ചു പോകണം. പൊതു സ്ഥലത്തെ ആഘോഷങ്ങള്&#x200d;ക്കും നിയന്ത്രണം. കൊവിഡ് മാനദണ്ഡം പാലിച്ചില്ലെങ്കില്&#x200d; നടപടിയെന്നും ജില്ലാ കലക്ടര്&#x200d; സാംബശിവ റാവു വ്യക്തമാക്കി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/new-year-celebration-kerala-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആഘോഷത്തിലാണ് റയല്&#x200d;</title>
		<link>https://www.chandrikadaily.com/real-in-clebration.html</link>
					<comments>https://www.chandrikadaily.com/real-in-clebration.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 28 May 2018 19:29:20 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[celebration]]></category>
		<category><![CDATA[Real Madrid]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=87626</guid>

					<description><![CDATA[&#160; മാഡ്രിഡ്:യുവേഫ ചാമ്പ്യന്&#x200d;സ് ലീഗില്&#x200d; തുടര്&#x200d;ച്ചയായി മൂന്നാം തവണയും കിരീടം സ്വന്തമാക്കിയ റയല്&#x200d; മാഡ്രിഡിന് സ്വന്തം തട്ടകത്ത് വീരോചിത സ്വീകരണം. ഉക്രൈനിലെ കീവില്&#x200d; നിന്നും കിരീടവുമായി ഞായറാഴ്ച്ച വെകീട്ടോടെ മാഡ്രിഡിലെത്തിയ ടീമിനെ കാണാനും അഭിവാദ്യങ്ങള്&#x200d; അറിയിക്കാനും ആബാലവൃദ്ധം ജനങ്ങളാണ് മാഡ്രിഡിലും പരിസരങ്ങളിലും ഒത്തുകൂടിയത്. തുറന്ന ബസ്സില്&#x200d; ക്യാപ്റ്റന്&#x200d; സെര്&#x200d;ജിയോ റാമോസും മാര്&#x200d;സിലോയുമെല്ലാം കിരീടവുമായി അണിനിരന്നപ്പോള്&#x200d; ഫൈനലില്&#x200d; രണ്ട് ഗോളുകള്&#x200d; സ്‌ക്കോര്&#x200d; ചെയ്ത ജെറാത്ത്് ബെയില്&#x200d; ആഘോഷങ്ങളില്&#x200d; കാര്യമായി പങ്കെടുത്തില്ല. തുറന്ന ബസ്സില്&#x200d; എല്ലാവരും കിരീടവുമായി ആഘോഷം നടത്തുമ്പോള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>മാഡ്രിഡ്:യുവേഫ ചാമ്പ്യന്&#x200d;സ് ലീഗില്&#x200d; തുടര്&#x200d;ച്ചയായി മൂന്നാം തവണയും കിരീടം സ്വന്തമാക്കിയ റയല്&#x200d; മാഡ്രിഡിന് സ്വന്തം തട്ടകത്ത് വീരോചിത സ്വീകരണം. ഉക്രൈനിലെ കീവില്&#x200d; നിന്നും കിരീടവുമായി ഞായറാഴ്ച്ച വെകീട്ടോടെ മാഡ്രിഡിലെത്തിയ ടീമിനെ കാണാനും അഭിവാദ്യങ്ങള്&#x200d; അറിയിക്കാനും ആബാലവൃദ്ധം ജനങ്ങളാണ് മാഡ്രിഡിലും പരിസരങ്ങളിലും ഒത്തുകൂടിയത്. തുറന്ന ബസ്സില്&#x200d; ക്യാപ്റ്റന്&#x200d; സെര്&#x200d;ജിയോ റാമോസും മാര്&#x200d;സിലോയുമെല്ലാം കിരീടവുമായി അണിനിരന്നപ്പോള്&#x200d; ഫൈനലില്&#x200d; രണ്ട് ഗോളുകള്&#x200d; സ്‌ക്കോര്&#x200d; ചെയ്ത ജെറാത്ത്് ബെയില്&#x200d; ആഘോഷങ്ങളില്&#x200d; കാര്യമായി പങ്കെടുത്തില്ല. തുറന്ന ബസ്സില്&#x200d; എല്ലാവരും കിരീടവുമായി ആഘോഷം നടത്തുമ്പോള്&#x200d; ബഹളത്തിനൊന്നും നില്&#x200d;ക്കാതെ തുറന്ന ബസ്സിന്റെ പിറകിലായിരുന്നു ബെയില്&#x200d;. റയല്&#x200d; സംഘത്തില്&#x200d; തനിക്ക് തുടര്&#x200d;ച്ചയായി അവസരം ലഭിക്കുന്നില്ലെന്ന പരാതി നേരത്തെ ബെയിലിനുണ്ട്. ഫൈനലിന് ശേഷം സംസാരിച്ചപ്പോഴും ഇക്കാര്യം അദ്ദേഹം പരസ്യമായി പറഞഅഞിരുന്നു. പുതിയ സീസമ്ഡ മുന്&#x200d;നിര്&#x200d;ത്തി ക്ലബ് മാറുന്ന കാര്യത്തില്&#x200d; തന്റെ ഏജന്റുമായി സംസാരിക്കുമെന്ന് ബെയില്&#x200d; പറഞ്ഞിരുന്നു. ആദ്യം മാഡ്രിഡിലെ കത്തീഡ്രലിലായിരുന്നു എല്ലാവരും ഒത്തു ചേര്&#x200d;ന്നത്. അതിന് ശേഷം മേയറുടെ ഓഫിസിലെത്തി. ഇവിടെ നിന്നും നായകന്&#x200d; റാമോസും ഹെഡ് കോച്ച് സൈനുദ്ദീന്&#x200d; സിദാനും സൂപ്പര്&#x200d; താരം കൃസ്റ്റിയാനോ റൊണാള്&#x200d;ഡോയും ആരാധകരുമായി സംവദിച്ചു. റയല്&#x200d; പ്രസിഡണ്ട് ഫ്‌ളോറന്റീനോ പെരസ് എല്ലാ ആരാധകര്&#x200d;ക്കും നന്ദി പറഞ്ഞു. ഹെഡ് കോച്ച് സിദാനെ പ്രത്യേകം അഭിനന്ദിച്ച അദ്ദേഹം ലിവര്&#x200d;പൂള്&#x200d; താരങ്ങളെ ആശ്വസിപ്പിക്കാനും തയ്യാറായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/real-in-clebration.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സര്&#x200d;ക്കാരിന്റെ വാര്&#x200d;ഷിക ആഘോഷം; പൊടിക്കുന്നത് 51 കോടി</title>
		<link>https://www.chandrikadaily.com/pinarayi-govt-loot-in-celecbration.html</link>
					<comments>https://www.chandrikadaily.com/pinarayi-govt-loot-in-celecbration.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 21 May 2018 09:10:13 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[celebration]]></category>
		<category><![CDATA[Government]]></category>
		<category><![CDATA[kerala government]]></category>
		<category><![CDATA[pinarayi vijayan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=86278</guid>

					<description><![CDATA[തിരുവനന്തപുരം: എല്&#x200d;.ഡി.എഫ് സര്&#x200d;ക്കാരിന്റെ രണ്ടാം വാര്&#x200d;ഷികം ആഘോഷത്തിന്റെ പേരില്&#x200d; ധൂര്&#x200d;ത്തടിക്കുന്നത് കോടികള്&#x200d;. 16 കോടി രൂപയാണ് രണ്ടാം വാര്&#x200d;ഷികാഘോഷത്തിനായി സര്&#x200d;ക്കാര്&#x200d; ചെലവഴിക്കുന്നത്. ഈമാസം 31വരെ നീണ്ടുനില്&#x200d;ക്കുന്ന ആഘോഷ പരിപരിപാടികളുടെ പ്രചരണത്തിന് മാത്രം വന്&#x200d;തുക വേറെയും വിനിയോഗിക്കുന്നു. കടുത്ത സാമ്പത്തികപ്രതിസന്ധിക്കിടെയാണ് സര്&#x200d;ക്കാര്&#x200d; പണം ധൂര്&#x200d;ത്തടിക്കുന്നത്. 2017 ജൂണ്&#x200d; മുതല്&#x200d; സര്&#x200d;ക്കാര്&#x200d; ജീവനക്കാരുടെ ഡി.എ കുടിശികയാണ്. സര്&#x200d;ക്കാര്&#x200d; വകുപ്പുകള്&#x200d;ക്ക് കഴിഞ്ഞ ഒരു വര്&#x200d;ഷത്തിനിടെ പുതിയ വാഹനങ്ങള്&#x200d; വാങ്ങിയിട്ടില്ല. സാമ്പത്തിക ഞെരുക്കമുള്ളതിനാല്&#x200d; പുതിയ വാഹനങ്ങള്&#x200d; വാങ്ങരുതെന്നും വാടകക്ക് എടുത്ത് ഉപയോഗിക്കാനുമാണ് നിര്&#x200d;ദേശം. [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: എല്&#x200d;.ഡി.എഫ് സര്&#x200d;ക്കാരിന്റെ രണ്ടാം വാര്&#x200d;ഷികം ആഘോഷത്തിന്റെ പേരില്&#x200d; ധൂര്&#x200d;ത്തടിക്കുന്നത് കോടികള്&#x200d;. 16 കോടി രൂപയാണ് രണ്ടാം വാര്&#x200d;ഷികാഘോഷത്തിനായി സര്&#x200d;ക്കാര്&#x200d; ചെലവഴിക്കുന്നത്. ഈമാസം 31വരെ നീണ്ടുനില്&#x200d;ക്കുന്ന ആഘോഷ പരിപരിപാടികളുടെ പ്രചരണത്തിന് മാത്രം വന്&#x200d;തുക വേറെയും വിനിയോഗിക്കുന്നു. കടുത്ത സാമ്പത്തികപ്രതിസന്ധിക്കിടെയാണ് സര്&#x200d;ക്കാര്&#x200d; പണം ധൂര്&#x200d;ത്തടിക്കുന്നത്.</p>
<p>2017 ജൂണ്&#x200d; മുതല്&#x200d; സര്&#x200d;ക്കാര്&#x200d; ജീവനക്കാരുടെ ഡി.എ കുടിശികയാണ്. സര്&#x200d;ക്കാര്&#x200d; വകുപ്പുകള്&#x200d;ക്ക് കഴിഞ്ഞ ഒരു വര്&#x200d;ഷത്തിനിടെ പുതിയ വാഹനങ്ങള്&#x200d; വാങ്ങിയിട്ടില്ല. സാമ്പത്തിക ഞെരുക്കമുള്ളതിനാല്&#x200d; പുതിയ വാഹനങ്ങള്&#x200d; വാങ്ങരുതെന്നും വാടകക്ക് എടുത്ത് ഉപയോഗിക്കാനുമാണ് നിര്&#x200d;ദേശം. പല വകുപ്പുകള്&#x200d;ക്കും നിത്യ ചെലവിനു പോലും പണമില്ല. നൂറുകണക്കിന് പദ്ധതികള്&#x200d; പെരുവഴിയിലാണ്. ഈ സാഹചര്യത്തിലാണ് ആര്&#x200d;ഭാടപൂര്&#x200d;വം പിണറായി സര്&#x200d;ക്കാര്&#x200d; വാര്&#x200d;ഷികം ആഘോഷിക്കുന്നത്. സര്&#x200d;ക്കാരിന്റെ ഒന്നാം വാര്&#x200d;ഷികത്തിന് പ്രചരണത്തിനായി മാത്രം 35 കോടിയാണ് ചെലവഴിച്ചത്. ഇതിന്റെ തുക ഏജന്&#x200d;സിക്ക് നല്&#x200d;കിക്കൊണ്ടുള്ള സര്&#x200d;ക്കാര്&#x200d; ഉത്തരവ് ഇക്കഴിഞ്ഞ ഒന്&#x200d;പതാം തിയതിയാണ് പുറത്തിറക്കിയത്. ഫേസ്ബുക്ക്, വാട്‌സാപ്പ് ഉള്&#x200d;പെടെയുള്ള സാമൂഹ്യമാധ്യമങ്ങള്&#x200d; വഴി 30 ക്രിയേറ്റീവ് പോസ്റ്ററുകള്&#x200d;, 15 സെലിബ്രിറ്റി വീഡിയോസ്, 30 അനിമേഷന്&#x200d; വീഡിയോ, ഏഴ് ഇ-പോസ്റ്റര്&#x200d; എന്നിവയാണ് തയാറാക്കിയത്. ഇതിനായി കോഴിക്കോട് ഗ്ലോബല്&#x200d; ഇന്നവേറ്റീസ് ടെക്‌നോളജീസ് എന്ന സ്ഥാപനത്തെയാണ് ചുമതലപ്പെടുത്തിയത്. ഇവര്&#x200d;ക്ക് ആദ്യഗഡുവായി 21.24 ലക്ഷം നല്&#x200d;കിയിരുന്നു. തുടര്&#x200d;ന്ന് ഈ വര്&#x200d;ഷം മാര്&#x200d;ച്ച് 16ന് ചേര്&#x200d;ന്ന കോസ്റ്റ് കമ്മിറ്റി യോഗതീരുമാനം അനുസരിച്ച് 16.98 ലക്ഷം ഇവര്&#x200d;ക്ക് അനുവദിച്ചു. ബാക്കി തുകയായ 7.30 ലക്ഷം രൂപയാണ് കഴിഞ്ഞ ദിവസം നല്&#x200d;കിയത്.</p>
<p>ഒന്നാം വാര്&#x200d;ഷികത്തിന് ചെലവഴിച്ചതിനേക്കാള്&#x200d; കൂടുതല്&#x200d; തുകയാണ് രണ്ടാം വാര്&#x200d;ഷികത്തിന് വിനിയോഗിക്കുന്നത്. കഴിഞ്ഞ വര്&#x200d;ഷം 35 കോടിയാണ് ചെലവഴിച്ചത്‌. സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം കുറച്ചിട്ടുണ്ടെങ്കിലും മറ്റ് പല മേഖലകളിലും പരസ്യത്തിനായി വാരിക്കോരി ചെലവഴിക്കുകയാണ്. മന്ത്രിമാര്&#x200d;ക്കും എം.എല്&#x200d;.എമാര്&#x200d;ക്കും കണ്ണട വാങ്ങാനും വീട് മോടിപിടിപ്പിക്കാനും ബന്ധുക്കളുടെ ചികിത്സാ ചെലവിനും അധികതുക കൈപ്പറ്റിയെന്ന ആരോപണം നിലനില്&#x200d;ക്കുന്നതിനിടെണ് കോടികള്&#x200d; ചെലവിട്ട് സര്&#x200d;ക്കാര്&#x200d; രണ്ടാം വാര്&#x200d;ഷികം ആഘോഷിക്കുന്നത്.</p>
<p>ആഘോഷ പരിപാടികള്&#x200d;ക്ക് ഭരണാനുമതി നല്&#x200d;കിക്കൊണ്ടുള്ള ഉത്തരവിലാണ് ചിലവ് 16 കോടിയെന്ന് സര്&#x200d;ക്കാര്&#x200d; വ്യക്തമാക്കുന്നത്. സംസ്ഥാനതലം, ജില്ല, മണ്ഡലം എന്നിങ്ങനെ വേര്&#x200d;തിരിച്ചാണ് പരിപാടികള്&#x200d; നടന്നുവരുന്നത്. ജില്ലയുടെ ചുമതലയുള്ള മന്ത്രിമാര്&#x200d; ആഘോഷങ്ങള്&#x200d;ക്ക് നേതൃത്വം നല്&#x200d;കിവരുന്നു. സര്&#x200d;ക്കാര്&#x200d; രണ്ടാം വാര്&#x200d;ഷികം ആഘോഷിക്കുമ്പോള്&#x200d; വികസന പദ്ധതികള്&#x200d; ഉയര്&#x200d;ത്തിക്കാട്ടോ മറ്റ് ഭരണനേട്ടങ്ങള്&#x200d; അവകാശപ്പെടാനോ സാധിക്കാത്ത സാഹചര്യമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pinarayi-govt-loot-in-celecbration.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഷാര്&#x200d;ജ പൈതൃക ദിനാഘോഷം ഏപ്രില്&#x200d; 4 മുതല്&#x200d;</title>
		<link>https://www.chandrikadaily.com/sharjah-heritage-celebration.html</link>
					<comments>https://www.chandrikadaily.com/sharjah-heritage-celebration.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 23 Mar 2018 15:05:19 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[celebration]]></category>
		<category><![CDATA[Sharjah Heritage]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=76469</guid>

					<description><![CDATA[&#160; ഷാര്&#x200d;ജ: 16-ാമത് ഷാര്&#x200d;ജ പൈതൃക ദിനാഘോഷം ഏപ്രില്&#x200d; 4 മുതല്&#x200d; 21 വരെ റോളയിലെ ഹെറിറ്റേജ് മ്യൂസിയത്തിലടക്കം എമിറേറ്റിലെ വിവിധ കേന്ദ്രങ്ങളില്&#x200d; നടക്കും. &#8216;പൈതൃകം മുറുകെ പിടിച്ച് നമുക്ക് മുന്നേറാം&#8217; എന്ന പ്രമേയത്തില്&#x200d; നടക്കുന്ന പരിപാടിയില്&#x200d; 31രാജ്യങ്ങളും നാല് രാജ്യാന്തര സംഘടനകളും പങ്കെടുക്കും. സുഡാന്&#x200d;, കുവൈത്ത്, ഒമാന്&#x200d;, ബഹ്‌റൈന്&#x200d;, സഊദി അറേബ്യ, യെമന്&#x200d;, ഇറാഖ്, ഈജിപ്ത്, ജോര്&#x200d;ദാന്&#x200d;, ഫലസ്തീന്&#x200d;, മൗറിത്താനിയ, ലിബിയ, തുനീഷ്യ, മൊറോക്കോ, അല്&#x200d;ജീറിയ, ലബനാന്&#x200d;, മാള്&#x200d;ട്ട, ഇറ്റലി, താജികിസ്താന്&#x200d;, ബോസ്‌നിയ, മെക്‌സികോ, പരാഗ്വേ, [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ഷാര്&#x200d;ജ: 16-ാമത് ഷാര്&#x200d;ജ പൈതൃക ദിനാഘോഷം ഏപ്രില്&#x200d; 4 മുതല്&#x200d; 21 വരെ റോളയിലെ ഹെറിറ്റേജ് മ്യൂസിയത്തിലടക്കം എമിറേറ്റിലെ വിവിധ കേന്ദ്രങ്ങളില്&#x200d; നടക്കും. &#8216;പൈതൃകം മുറുകെ പിടിച്ച് നമുക്ക് മുന്നേറാം&#8217; എന്ന പ്രമേയത്തില്&#x200d; നടക്കുന്ന പരിപാടിയില്&#x200d; 31രാജ്യങ്ങളും നാല് രാജ്യാന്തര സംഘടനകളും പങ്കെടുക്കും. സുഡാന്&#x200d;, കുവൈത്ത്, ഒമാന്&#x200d;, ബഹ്‌റൈന്&#x200d;, സഊദി അറേബ്യ, യെമന്&#x200d;, ഇറാഖ്, ഈജിപ്ത്, ജോര്&#x200d;ദാന്&#x200d;, ഫലസ്തീന്&#x200d;, മൗറിത്താനിയ, ലിബിയ, തുനീഷ്യ, മൊറോക്കോ, അല്&#x200d;ജീറിയ, ലബനാന്&#x200d;, മാള്&#x200d;ട്ട, ഇറ്റലി, താജികിസ്താന്&#x200d;, ബോസ്‌നിയ, മെക്‌സികോ, പരാഗ്വേ, അര്&#x200d;ജന്റീന, ക്രൊയേഷ്യ, ഫ്രാന്&#x200d;സ്, ജര്&#x200d;മനി, ബെലറൂഷ്യ, സ്‌പെയിന്&#x200d;, ജപ്പാന്&#x200d;, ചൈന എന്നിവയാണ് പങ്കെടുക്കുന്ന രാജ്യങ്ങള്&#x200d;. അതിഥി രാജ്യം ചെക് റിപ്പബ്‌ളിക്കാണ്.<br />
ആഗോള സാംസ്‌കാരിക പരിപാടികളാണ് ഇപ്രാവശ്യത്തെ പ്രത്യേകത. കള്&#x200d;ചറല്&#x200d; കഫെയില്&#x200d; 16 പരിപാടികള്&#x200d; അരങ്ങേറും. കൂടാതെ, സമൂഹ മാധ്യമ കഫെ, പുരാതന ചരിത്ര മുദ്രകള്&#x200d;, കരകൗശല വസ്തുക്കള്&#x200d;, നാടന്&#x200d; കഥകള്&#x200d;, കുട്ടികളുടെ ഗ്രാമം എന്നിവ അരങ്ങേറും. 18 സര്&#x200d;ക്കാര്&#x200d; സ്ഥാപനങ്ങള്&#x200d; പങ്കെടുക്കും. ഐഒവി, സിഐഒഎസ്എസ്, അസോസിയേഷന്&#x200d; ഫ്രാഞ്ചൈസ് ഡെസ് ജിയുക്‌സ് പോപുലയഴ്‌സ്, 12 പുതിയ ഇ-ബുക്കുകള്&#x200d;, പ്രദര്&#x200d;ശനങ്ങള്&#x200d;, 82 ഭക്ഷണ ശാലകള്&#x200d; തുടങ്ങിയവയും ഉണ്ടായിരിക്കും.<br />
യുഎഇയുടെ സംസ്‌കാരവും പാരമ്പര്യവും രാജ്യാന്തര തലത്തില്&#x200d; എത്തിക്കാനാണ് എല്ലാ വര്&#x200d;ഷവും പൈതൃക ദിനങ്ങള്&#x200d; കൊണ്ടാടുന്നതെന്ന് ഷാര്&#x200d;ജ ഇന്&#x200d;സ്റ്റിറ്റിയൂട്ട് ഫോര്&#x200d; ഹെറിറ്റേജ്, ഹെറിറ്റേജ് ഡേയ്‌സ് ഹയര്&#x200d; കമ്മിറ്റി എന്നിവയുടെ ചെയര്&#x200d;മാന്&#x200d; അബ്ദുല്&#x200d; അസീസ് അല്&#x200d; മുസല്ലം പറഞ്ഞു. ഷാര്&#x200d;ജ ഇന്&#x200d;സ്റ്റിറ്റിയൂട്ട് ഫോര്&#x200d; ഹെറിറ്റേജ് ഉപ മേധാവി മുഹമ്മദ് ഖമീസ്, പൈതൃക ദിനങ്ങളുടെ ജനറല്&#x200d; കോ-ഓര്&#x200d;ഡിനേറ്റര്&#x200d; ബദ്ര്&#x200d; അല്&#x200d; ഷിഹ്ഹി തുടങ്ങിയവരും വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; സംബന്ധിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sharjah-heritage-celebration.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റിപ്പബ്ലിക് ദിനാഘോഷം പത്തു രാജ്യങ്ങളില്&#x200d; നിന്ന്് അതിഥികളെത്തും മുസ്ലിം സ്ത്രീകള്&#x200d;ക്ക് ഒറ്റയ്ക്കും ഹജ്ജിനു പോകാം</title>
		<link>https://www.chandrikadaily.com/republic-day-celebration.html</link>
					<comments>https://www.chandrikadaily.com/republic-day-celebration.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 31 Dec 2017 10:32:07 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[celebration]]></category>
		<category><![CDATA[manki bath]]></category>
		<category><![CDATA[Republic Day]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=62275</guid>

					<description><![CDATA[&#160; 2018 ലെ റിപ്പബ്ലിക് ദിനാഘോഷങ്ങളില്&#x200d; പത്തു ആസിയാന്&#x200d; രാജ്യങ്ങളില്&#x200d; നിന്നുള്ള നേതാക്കന്മാര്&#x200d; മുഖ്യാതിഥികളായി എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതത്തിന്റെ ചരിത്രത്തില്&#x200d; മുമ്പൊരിക്കലും ഇങ്ങനെ ഉണ്ടായിട്ടില്ല. 2017 ആസിയാന്&#x200d; രാജ്യങ്ങളെയും ഭാരതത്തെയും സംബന്ധിച്ചിടത്തോളം വിശേപ്പെട്ടതാണെന്നാണ് സര്&#x200d;ക്കാറിന്റെ വിലയിരുത്തല്&#x200d;. ആസിയാനുമായുള്ള ഭാരതത്തിന്റെ സംഖ്യം 25 വര്&#x200d;ഷം പൂര്&#x200d;ത്തിയാക്കിയതും 2017ലാണ്. ഭാരതത്തിലെ മുസ്ലിം സ്ത്രീകള്&#x200d;ക്ക് പുരുഷതുണയില്ലാതെ ഹജ്ജിനു പോകാനുള്ള അവകാശമില്ലായിരുന്നു. അതുകൊണ്ട് സര്&#x200d;ക്കാര്&#x200d; ഇതില്&#x200d; മാറ്റംവരുത്തി. ഇപ്രാവശ്യം ഏകദേശം 1300 സ്ത്രീകള്&#x200d; ഹജ്ജിനു പോകാന്&#x200d; അപേക്ഷ നല്&#x200d;കിയിട്ടുണ്. ഒറ്റയ്ക്ക് [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>2018 ലെ റിപ്പബ്ലിക് ദിനാഘോഷങ്ങളില്&#x200d; പത്തു ആസിയാന്&#x200d; രാജ്യങ്ങളില്&#x200d; നിന്നുള്ള നേതാക്കന്മാര്&#x200d; മുഖ്യാതിഥികളായി എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതത്തിന്റെ ചരിത്രത്തില്&#x200d; മുമ്പൊരിക്കലും ഇങ്ങനെ ഉണ്ടായിട്ടില്ല. 2017 ആസിയാന്&#x200d; രാജ്യങ്ങളെയും ഭാരതത്തെയും സംബന്ധിച്ചിടത്തോളം വിശേപ്പെട്ടതാണെന്നാണ് സര്&#x200d;ക്കാറിന്റെ വിലയിരുത്തല്&#x200d;. ആസിയാനുമായുള്ള ഭാരതത്തിന്റെ സംഖ്യം 25 വര്&#x200d;ഷം പൂര്&#x200d;ത്തിയാക്കിയതും 2017ലാണ്.</p>
<p>ഭാരതത്തിലെ മുസ്ലിം സ്ത്രീകള്&#x200d;ക്ക് പുരുഷതുണയില്ലാതെ ഹജ്ജിനു പോകാനുള്ള അവകാശമില്ലായിരുന്നു. അതുകൊണ്ട് സര്&#x200d;ക്കാര്&#x200d; ഇതില്&#x200d; മാറ്റംവരുത്തി. ഇപ്രാവശ്യം ഏകദേശം 1300 സ്ത്രീകള്&#x200d; ഹജ്ജിനു പോകാന്&#x200d; അപേക്ഷ നല്&#x200d;കിയിട്ടുണ്. ഒറ്റയ്ക്ക് പോകാന്&#x200d; അപേക്ഷ നല്&#x200d;കുന്ന എല്ലാവര്&#x200d;ക്കും അലസരം ഉറപ്പാക്കാന്&#x200d; ന്യൂനപക്ഷ മന്ത്രാലയത്തോട് നിര്&#x200d;ദ്ദേശം നല്&#x200d;കിയിട്ടുണെന്നും മോദി മന്&#x200d; കി ബാതില്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/republic-day-celebration.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
