<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Cheating &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/cheating/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 23 Jul 2025 13:14:37 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Cheating &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കൈവശമുള്ളത് 34 രാജ്യങ്ങളുടെ സീൽ; എട്ട് വർഷത്തോളം വ്യാജ എംബസി നടത്തിയയാൾ പിടിയിൽ</title>
		<link>https://www.chandrikadaily.com/man-arrested-for-running-fake-embassy-for-eight-years-with-seals-of-34-countries.html</link>
					<comments>https://www.chandrikadaily.com/man-arrested-for-running-fake-embassy-for-eight-years-with-seals-of-34-countries.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 23 Jul 2025 13:14:37 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[Cheating]]></category>
		<category><![CDATA[fake embassy]]></category>
		<category><![CDATA[police]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=348337</guid>

					<description><![CDATA[ഗാസിയാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ആഗോളനേതാക്കളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ആളുകളെ കബളിപ്പിച്ച് വ്യാജ എംബസി നടത്തിയയാൾ പിടിയിൽ. ലോകത്ത് ഒരു രാജ്യവും അംഗീകരിച്ചിട്ടില്ലാത്ത ‘വെസ്റ്റാർക്ടിക്ക’ എന്ന രാജ്യത്തിന്റെ പേരിലാണ് ഇയാൾ വ്യാജ എംബസി നടത്തിയിരുന്നത്. വെസ്റ്റാർക്ടിക്കയുടെ ‘ബാരൺ’ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഹർഷവർധൻ ജെയിൻ ആണ് യുപി സ്പെഷൽ ടാസ്ക് ഫോഴ്സിൻ്റെ പിടിയിലായത്. വിദേശ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്നതാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്ന പ്രധാന കുറ്റം. വെസ്റ്റാർക്ടിക്ക, സബോർഗ, പൗൾവിയ, ലോഡോണിയ തുടങ്ങിയ [&#8230;]]]></description>
										<content:encoded><![CDATA[<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ഗാസിയാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ആഗോളനേതാക്കളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ആളുകളെ കബളിപ്പിച്ച് വ്യാജ എംബസി നടത്തിയയാൾ പിടിയിൽ. ലോകത്ത് ഒരു രാജ്യവും അംഗീകരിച്ചിട്ടില്ലാത്ത ‘വെസ്റ്റാർക്ടിക്ക’ എന്ന രാജ്യത്തിന്റെ പേരിലാണ് ഇയാൾ വ്യാജ എംബസി നടത്തിയിരുന്നത്. വെസ്റ്റാർക്ടിക്കയുടെ ‘ബാരൺ’ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഹർഷവർധൻ ജെയിൻ ആണ് യുപി സ്പെഷൽ ടാസ്ക് ഫോഴ്സിൻ്റെ പിടിയിലായത്. വിദേശ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്നതാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്ന പ്രധാന കുറ്റം.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>വെസ്റ്റാർക്ടിക്ക, സബോർഗ, പൗൾവിയ, ലോഡോണിയ തുടങ്ങിയ നിലവിലില്ലാത്ത രാജ്യങ്ങളുടെ അംബാസഡറാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഹർഷവർധൻ എട്ടുവർഷത്തോളം ആളുകളെ കബളിപ്പിച്ചത്. വിസ നൽകുക, പാസ്‌പോർട്ടുകൾ പുതുക്കുക, വിദേശത്ത് താമസിക്കുന്ന താമസക്കാർക്ക് സഹായം നൽകുക എന്നീ ചുമതലകളാണ് ഒരു കോൺസൽ അല്ലെങ്കിൽ അംബാസിഡറിന് ഉണ്ടാവുക. വിവിധ രാജ്യങ്ങളുടെയും കമ്പനികളുടെയും മുപ്പത്തിനാല് വ്യാജ സീലുകളും ഇയാളുടെ കൈവശം കണ്ടെത്തിയതായി ദേശീയ മാധ്യമങ്ങള്&#x200d;<br />
റിപ്പോർട്ട് ചെയ്യുന്നു.</p>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ആഡംബര ഇരുനില കെട്ടിടം വാടകയ്ക്ക് എടുത്താണ് ജെയിൻ തൻ്റെ വ്യാജ എംബസി സമ്രാജ്യം കെട്ടിപ്പടുത്തത്. എംബസിക്ക് മുന്നിൽ വ്യാജ നയതന്ത്ര നമ്പർ പ്ലേറ്റുകൾ ഉള്ള ആഡംബര കാറുകളുമുണ്ടായിരുന്നു. ഇതിനൊപ്പം വിശ്വാസ്യത വർധിപ്പിക്കാനായി രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവർക്കൊപ്പമുള്ള മോർഫ് ചെയ്ത ചിത്രങ്ങളും ഇയാൾ ഉപയോഗിച്ചു.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>നയതന്ത്ര നമ്പർ പ്ലേറ്റുകൾ, 12 മൈക്രോനേഷനുകളുടെ &#8216;നയതന്ത്ര പാസ്‌പോർട്ടുകൾ&#8217;, വിദേശകാര്യ മന്ത്രാലയത്തിന്റെ സ്റ്റാമ്പുകൾ പതിച്ച രേഖകൾ, 34 രാജ്യങ്ങളുടെ സ്റ്റാമ്പുകൾ, 44 ലക്ഷം രൂപ, വിദേശ കറൻസി, 18 നയതന്ത്ര നമ്പർ പ്ലേറ്റുകൾ, ആഡംബര വാച്ച് ശേഖരം എന്നിവ എസ്ടിഎഫ് ഉദ്യോഗസ്ഥർ ഹർഷവർധൻ്റെ എംബസിയിൽ നിന്ന് കണ്ടെടുത്തു.</p>
<p>നിയമവിരുദ്ധമായി സാറ്റലൈറ്റ് ഫോൺ കൈവശം വച്ചതിന് 2011ൽ ജെയിനിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. വിവാദ ആൾദൈവമായ ചന്ദ്രസ്വാമിയുമായും അന്താരാഷ്ട്ര ആയുധ ഇടപാടുകാരനായ അദ്‌നാൻ ഖഗോഷിയുമായും ഇയാൾക്ക് ബന്ധമുണ്ടെന്നും റിപ്പോർട്ടുണ്ട്. ഹവാല വഴി കള്ളപ്പണം വെളുപ്പിക്കുന്ന റാക്കറ്റിന്റെ ഭാഗമാണിയാളെന്നും നയതന്ത്ര രേഖകൾ വ്യാജമായി നിർമിച്ചതാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.</p>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ഗാസിയാബാദിലെ വ്യാജ എംബസിക്ക് പുറത്തുള്ള നെയിംബോർഡിൽ &#8216;കോൺസൽ ജനറൽ ഓഫ് ഗ്രാൻഡ് ഡച്ചി ഓഫ് വെസ്റ്റാർക്ടിക്ക&#8217; എന്നാണ് കുറിച്ചിരിക്കുന്നത്. എസ്‌ടിഎഫ് വ്യാജ എംബസി കണ്ടെത്തുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, വെസ്റ്റാർക്ടിക്കയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിൽ അവരുടെ ഹർഷവർധൻ്റെ ഫോട്ടോകൾ പങ്കിട്ടിരുന്നു. &#8220;ബാരൺ എച്ച്. വി. ജെയിൻ നിയന്ത്രിക്കുന്ന വെസ്റ്റാർക്ടിക്കയുടെ ന്യൂഡൽഹിയിലെ കോൺസുലേറ്റ് ജനറൽ 2017 മുതൽ പ്രവർത്തനക്ഷമമാണ്.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ഇന്ത്യയിലെ വെസ്റ്റാർക്ടിക്കയുടെ താൽപ്പര്യങ്ങളെ പ്രതിനിധീകരിക്കുന്നതിനൊപ്പം, ബാരൺ ജെയിൻ പ്രതിവർഷം അഞ്ച് തവണ പ്രാദേശിക ജനങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നുമുണ്ട്,&#8221; ഗാസിയാബാദിലെ കെട്ടിടത്തിന്റെയും ജെയിനിൻ്റെ &#8216;ഭണ്ഡാര&#8217; ഓർഗനൈസേഷെൻ്റേയും ഫോട്ടോകൾ പങ്കിട്ടുകൊണ്ടുള്ള പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു.</p>
<p>&nbsp;</p>
</div>
</div>
</div>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/man-arrested-for-running-fake-embassy-for-eight-years-with-seals-of-34-countries.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജോലി വാഗ്‌ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്: കൊല്ലം സ്വദേശിനി പിടിയിൽ</title>
		<link>https://www.chandrikadaily.com/fraud-of-crores-by-promising-job-kollam-woman-arrested.html</link>
					<comments>https://www.chandrikadaily.com/fraud-of-crores-by-promising-job-kollam-woman-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 05 Jul 2025 09:19:40 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[arest]]></category>
		<category><![CDATA[Cheating]]></category>
		<category><![CDATA[women]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=346747</guid>

					<description><![CDATA[ന്യൂസിലാൻ്റിലെ സീ പോർട്ടിലേക്ക് തൊഴിലാളികളെ ആവശ്യമുണ്ടെന്ന് കാണിച്ച് പരസ്യം നൽകിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ന്യൂസിലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ സംഭവത്തിൽ കൊല്ലം സ്വദേശിനി പിടിയിൽ. എറണാകുളം കലൂരിൽ നിന്നാണ് ചിഞ്ചു അനീഷിനെ പുനലൂർ പൊലീസ് പിടികൂടുന്നത്. സമൂഹ മാധ്യമങ്ങൾ വഴി പരസ്യം നൽകിയായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത്. പരാതി ഉയർന്നതിനെ തുടർന്ന് ചിഞ്ചു അനീഷ് ഒളിവിൽ കഴിയുകയായിരുന്നു.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ന്യൂസിലാൻ്റിലെ സീ പോർട്ടിലേക്ക് തൊഴിലാളികളെ ആവശ്യമുണ്ടെന്ന് കാണിച്ച് പരസ്യം നൽകിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. എറണാകുളം പെരുമ്പാവൂരിലെ ഫ്ലൈ വില്ലാ ട്രീ, ടാലൻ്റ് വിസാ കൺസൽട്ടൻസി എന്നീ സ്ഥാപനങ്ങളുടെ മറവിലാണ് ചിഞ്ചു അനീഷും സംഘവും പണം തട്ടിയത്. വ്യാജ ഓഫർ ലെറ്റർ ചമച്ച് പലരെയും കബളിപ്പിച്ചുവെന്നും പരാതി ഉണ്ട്.</p>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>പെരുമ്പാവൂരിലെ ഫ്ലെ വില്ലാ ട്രീ ഉടമകളിൽ ഒരാളായ ബിനിൽ കുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം സ്വദേശിയായ നിഷാദിൻ്റെ പരാതിയിലാണ് നടപടിയെടുത്തത്. നിഷാദിൽ നിന്ന് മാത്രം 11 ലക്ഷം ഇവർ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. കിടപ്പാടം പോലും നഷ്ടമാകുന്ന സ്ഥിതിയിലാണ് ഇപ്പോൾ ഉള്ളതെന്നും നിഷാദ് വെളിപ്പെടുത്തി.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>തട്ടിപ്പിനിരയായവരിൽ കൂടുതൽ പേർക്കും ക്രൂയിസ് ഷിപ്പ് ക്രൂ ജോയിനിങ് വിസിറ്റ് വിസയാണ് നൽകിയത്. 12,000 രൂപ മാത്രം ഫീസ് ഉള്ള വിസക്ക് പോലും പത്തും,പന്ത്രണ്ടും ലക്ഷമാണ് വാങ്ങിയത്. തട്ടിപ്പ് നടത്തിയ കേസിൽ എറണാകുളം നോർത്ത് പൊലീസ് നേരത്തെ ചിഞ്ചുവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ കസ്റ്റഡിയിലുള്ള ചിഞ്ചുവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.</p>
</div>
</div>
</div>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fraud-of-crores-by-promising-job-kollam-woman-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫേസ്ബുക്കിൽ &#8216;തൂവൽകൊട്ടാരം&#8217;എന്ന​ ​ഗ്രൂപ്പിന്റെ മറവിൽ വീട്ടമ്മയിൽ നിന്നും 6 ലക്ഷം രൂപ തട്ടി</title>
		<link>https://www.chandrikadaily.com/housewife-cheated-of-rs-6-lakh-under-the-guise-of-a-facebook-group-called-thuvalkottaram.html</link>
					<comments>https://www.chandrikadaily.com/housewife-cheated-of-rs-6-lakh-under-the-guise-of-a-facebook-group-called-thuvalkottaram.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 25 Apr 2025 05:24:40 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Cheating]]></category>
		<category><![CDATA[facebook group]]></category>
		<category><![CDATA[money]]></category>
		<category><![CDATA[women]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=339134</guid>

					<description><![CDATA[പത്തനംതിട്ട: പത്തനംതിട്ട മല്ലപ്പള്ളിയിൽ വീട്ടിമ്മയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയയാൾ അറസ്റ്റിൽ. ഫേസ്ബുക്കില്‍ &#8216;തൂവല്‍കൊട്ടാരം&#8217; എന്ന പേരിലുള്ള ഗ്രൂപ്പ് ഉണ്ടാക്കിയാണ് ഇയാൾ വീട്ടമ്മയിൽ നിന്ന് പണം കവർന്നത്. ഇതിലൂടെ ആനിക്കാട് സ്വദേശിനിയായ 52-കാരിക്ക് പലതവണയായി 6,80,801 രൂപയാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ കോഴിക്കോട് മാവൂര്‍ കന്നിപ്പറമ്പ് പെരുംകൊല്ലംതൊടി വീട്ടില്‍ സി കെ പ്രജിത്തിനെ കീഴ്വാസ്പൂര് പൊലീസ് അറസ്റ്റ് ചെയ്തു. ഗ്രൂപ്പിന്റെ അഡ്മിനായ പ്രജിത്ത് പല ആവശ്യങ്ങള്‍ പറഞ്ഞാണ് ഇവരിൽ നിന്നും പണം കൈക്കലാക്കിയത്. തിരിച്ചു നൽകാമെന്നും ഉറപ്പു നൽകിയാണ് പണം [&#8230;]]]></description>
										<content:encoded><![CDATA[<p>പത്തനംതിട്ട: പത്തനംതിട്ട മല്ലപ്പള്ളിയിൽ വീട്ടിമ്മയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയയാൾ അറസ്റ്റിൽ. ഫേസ്ബുക്കില്&#x200d; &#8216;തൂവല്&#x200d;കൊട്ടാരം&#8217; എന്ന പേരിലുള്ള ഗ്രൂപ്പ് ഉണ്ടാക്കിയാണ് ഇയാൾ വീട്ടമ്മയിൽ നിന്ന് പണം കവർന്നത്. ഇതിലൂടെ ആനിക്കാട് സ്വദേശിനിയായ 52-കാരിക്ക് പലതവണയായി 6,80,801 രൂപയാണ് നഷ്ടപ്പെട്ടത്.</p>
<p>സംഭവത്തിൽ കോഴിക്കോട് മാവൂര്&#x200d; കന്നിപ്പറമ്പ് പെരുംകൊല്ലംതൊടി വീട്ടില്&#x200d; സി കെ പ്രജിത്തിനെ കീഴ്വാസ്പൂര് പൊലീസ് അറസ്റ്റ് ചെയ്തു. ഗ്രൂപ്പിന്റെ അഡ്മിനായ പ്രജിത്ത് പല ആവശ്യങ്ങള്&#x200d; പറഞ്ഞാണ് ഇവരിൽ നിന്നും പണം കൈക്കലാക്കിയത്. തിരിച്ചു നൽകാമെന്നും ഉറപ്പു നൽകിയാണ് പണം വാങ്ങിയത്. സ്വന്തം അക്കൗണ്ടിലേക്കും ഇയാള്&#x200d; നല്&#x200d;കിയ മറ്റ് അക്കൗണ്ടുകളിലേക്കും 52കാരിയെക്കൊണ്ട് പണം ഗൂഗിള്&#x200d; പേ ചെയ്യിക്കുകയായിരുന്നു.</p>
<p>എന്നാൽ വാങ്ങിച്ച പണം തിരികെ ലഭിക്കാതായപ്പോൾ ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ശേഷം ഇന്&#x200d;സ്പെക്ടര്&#x200d; വിപിന്&#x200d; ഗോപിനാഥന്റെ നേതൃത്വത്തില്&#x200d; സിപിഒമാരായ വിഷ്ണുദേവ്, നെവിന്&#x200d; എന്നിവരടങ്ങിയ സംഘം കേസിൽ അന്വേഷണം നടത്തി. തുടർന്ന് മൊബൈല്&#x200d; ഫോണ്&#x200d; ലൊക്കേഷന്&#x200d;, ജില്ലാ പോലീസ് സൈബര്&#x200d; സെല്ലിന്റെ സഹായത്തോടെ പ്രതിയെ തിരിച്ചറിയുകയും കോഴിക്കോട് വീടിന് സമീപത്തുനിന്ന് പ്രജിത്തിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/housewife-cheated-of-rs-6-lakh-under-the-guise-of-a-facebook-group-called-thuvalkottaram.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇ.ഡി ഉദ്യോഗസ്ഥര്&#x200d; ചമഞ്ഞ് പണം തട്ടി; മംഗളൂരുവില്&#x200d; മലയാളി പിടിയില്&#x200d;</title>
		<link>https://www.chandrikadaily.com/ed-officials-cheated-and-stole-money-malayali-arrested-in-mangaluru.html</link>
					<comments>https://www.chandrikadaily.com/ed-officials-cheated-and-stole-money-malayali-arrested-in-mangaluru.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 23 Jan 2025 17:26:32 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Cheating]]></category>
		<category><![CDATA[Enforcement Directorate]]></category>
		<category><![CDATA[mangalore]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327098</guid>

					<description><![CDATA[കൊല്ലം സ്വദേശി അനില്&#x200d; ഫെര്&#x200d;ണാണ്ടസിനെയാണ് മംഗളൂരു വിട്‌ള പൊലീസ് അറസ്റ്റ് ചെയ്തത്]]></description>
										<content:encoded><![CDATA[<p>മംഗളൂരു: ഇ.ഡി ഉദ്യോഗസ്ഥരെന്ന വ്യാജേന ബീഡിക്കമ്പനി ഉടമസ്ഥനില്&#x200d; നിന്നും 30 ലക്ഷം രൂപ തട്ടിയെടുത്ത കേസില്&#x200d; മലയാളി പിടിയില്&#x200d;. കൊല്ലം സ്വദേശി അനില്&#x200d; ഫെര്&#x200d;ണാണ്ടസിനെയാണ് (49) മംഗളൂരു വിട്‌ള പൊലീസ് അറസ്റ്റ് ചെയ്തത്. ബീഡിക്കമ്പനി ഉടമസ്ഥനായ ബൊളന്തുരു നര്&#x200d;ഷയില്&#x200d; സുലൈമാന്&#x200d; ഹാജിയില്&#x200d;നിന്നും അനില്&#x200d; അടങ്ങിയ ആറംഗ സംഘം കബളിപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നു.</p>
<p>എന്&#x200d;ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരാണെന്ന് കബളിപ്പിച്ചാണ് സംഘം എത്തിയത്. &#8216;സിങ്കാരി ബീഡി&#8217; കമ്പനി ഉടമയായ സുലൈമാന്റെ വീട്ടിലേക്ക്് തമിഴ്നാട് റജിസ്ട്രേഷനുള്ള കാറില്&#x200d; എത്തിയ സംഘം രണ്ടു മണിക്കൂറോളം വീട്ടില്&#x200d; റെയ്ഡ് നടത്തിയാണ് പണം കവര്&#x200d;ന്നത്. അനിലില്&#x200d; നിന്ന് കാറും അഞ്ച് ലക്ഷം രൂപയും മറ്റ് സ്വത്തുക്കളും പോലീസ് കണ്ടെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ed-officials-cheated-and-stole-money-malayali-arrested-in-mangaluru.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചെര്&#x200d;ക്കള സ്‌കൂളിന് നിര്&#x200d;ദേശിച്ച സ്ഥലം വ്യാജ പട്ടയക്കാരന് പതിച്ചുനല്&#x200d;കാന്&#x200d; ശ്രമം</title>
		<link>https://www.chandrikadaily.com/an-attempt-was-made-to-give-the-land-proposed-for-cherkala-school-to-a-fake-land-owner.html</link>
					<comments>https://www.chandrikadaily.com/an-attempt-was-made-to-give-the-land-proposed-for-cherkala-school-to-a-fake-land-owner.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 26 Oct 2024 14:23:26 +0000</pubDate>
				<category><![CDATA[local]]></category>
		<category><![CDATA[Cheating]]></category>
		<category><![CDATA[fake land owner]]></category>
		<category><![CDATA[school]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=315084</guid>

					<description><![CDATA[കാസര്&#x200d;കോട്: ചെര്&#x200d;ക്കള ഗവ: ഹൈസ്‌കുളിന് നിര്&#x200d;ദേശിച്ച സ്ഥലം വിണ്ടും വ്യാജ പട്ടയക്കാരന് പതിച്ചു നല്&#x200d;കാന്&#x200d; ശ്രമം നടക്കുന്നതായി സ്‌കൂള്&#x200d; പി.ടി.എ കമ്മിറ്റി ഭാരവാഹികള്&#x200d; പത്രസമ്മേളനത്തില്&#x200d; ആരോപിച്ചു. സ്ഥലപരിമിതി നേരിടുന്ന സ്‌കൂളിന് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അപേക്ഷയുടെ അടിസ്ഥാനത്തില്&#x200d; ജില്ലാ കലക്ടറുടെ നിര്&#x200d;ദേശ പ്രകാരം ചെങ്കള് വില്ലേജിലെ 216/2 എ1സര്&#x200d;വേ നമ്പറിലുള്ള 50 സെന്റ് സര്&#x200d;ക്കാര്&#x200d; ഭൂമി ചെങ്കള വില്ലേജ് ഓഫീസില്&#x200d; നിന്നും നടപടികള്&#x200d; പൂര്&#x200d;ത്തീകരിച്ച് സ്ഥലം സ്‌കൂളിന് കൈമാറ്റം ചെയ്യാനുള്ള റിപ്പോര്&#x200d;ട്ട് 2022 ആഗസ്ത് 24ന് താലൂക്ക് [&#8230;]]]></description>
										<content:encoded><![CDATA[<p>കാസര്&#x200d;കോട്: ചെര്&#x200d;ക്കള ഗവ: ഹൈസ്‌കുളിന് നിര്&#x200d;ദേശിച്ച സ്ഥലം വിണ്ടും വ്യാജ പട്ടയക്കാരന് പതിച്ചു നല്&#x200d;കാന്&#x200d; ശ്രമം നടക്കുന്നതായി സ്‌കൂള്&#x200d; പി.ടി.എ കമ്മിറ്റി ഭാരവാഹികള്&#x200d; പത്രസമ്മേളനത്തില്&#x200d; ആരോപിച്ചു. സ്ഥലപരിമിതി നേരിടുന്ന സ്‌കൂളിന് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അപേക്ഷയുടെ അടിസ്ഥാനത്തില്&#x200d; ജില്ലാ കലക്ടറുടെ നിര്&#x200d;ദേശ പ്രകാരം ചെങ്കള് വില്ലേജിലെ 216/2 എ1സര്&#x200d;വേ നമ്പറിലുള്ള 50 സെന്റ് സര്&#x200d;ക്കാര്&#x200d; ഭൂമി ചെങ്കള വില്ലേജ് ഓഫീസില്&#x200d; നിന്നും നടപടികള്&#x200d; പൂര്&#x200d;ത്തീകരിച്ച് സ്ഥലം സ്‌കൂളിന് കൈമാറ്റം ചെയ്യാനുള്ള റിപ്പോര്&#x200d;ട്ട് 2022 ആഗസ്ത് 24ന് താലൂക്ക് ഓഫീസിലേക്ക് സമര്&#x200d;പ്പിച്ചിരുന്നു. ഭൂമി കൈമാറുന്നതു സംബന്ധിച്ച് തഹസില്&#x200d;ദാര്&#x200d; 2023 ഫെബ്രുവരി 25ന് ജില്ലാ കലക്ടര്&#x200d;ക്ക് റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്&#x200d; സ്‌കുളിനു വേണ്ടി അപേക്ഷ സമര്&#x200d;പ്പിച്ചതിനു ശേഷം ആ കാലയളവില്&#x200d; താലൂക്കില്&#x200d; ജോലി ചെയ്തിരുന്ന രമേശ്, വില്ലേജ് ഓഫീസില്&#x200d; ജോലിയിലുണ്ടായ ഇഗ്നിഷ്യസ് പീറ്റര്&#x200d;, രജിഷ് എന്നിവര്&#x200d; ചേര്&#x200d;ന്ന് താലൂക്ക് ഓഫിസില്&#x200d; ഒരു രേഖയുമില്ലാത്ത 216/2എ6 എന്ന വ്യാജ ഈ സ്ഥലത്തിന് ആര്&#x200d;ക്കും ഉടമ സ്ഥാവകാശമില്ലാത്തതായിരുന്നു.</p>
<p>എഡബ്ല്യു നമ്പറിലുള്ള ഒരുവ്യാജ പട്ടയക്കാരന് തണ്ട് പേപ്പര്&#x200d; ലഭ്യമാക്കി. 1995ല്&#x200d; പട്ടയം ലഭിച്ചു എന്നുപറയുന്ന സ്ഥലം ഇതുവരെ നികുതി അടക്കാതെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്തിന് കരം അടക്കാന്&#x200d; അവസരമുണ്ടാക്കി നല്&#x200d;കുകയും അതുവഴി അദ്ദേഹത്തിന് സര്&#x200d;ക്കാരിനെതിരെ ഹൈക്കോടതിയില്&#x200d; കേസ് നല്&#x200d;കാന്&#x200d; അവ സരമുണ്ടാക്കുകയും ചെയ്തു. അന്നു ചാര്&#x200d;ജിലുണ്ടായിരുന്ന തഹസില്&#x200d;ദാര്&#x200d;ക്ക് ഹൈക്കോടതി നോട്ടീസ് പോലും ലഭ്യമാക്കാതെ തഹസില്&#x200d;ദാരുടെ ഭാഗം<br />
കേള്&#x200d;ക്കാതെ ഹൈക്കോടതിയിലെ ഗവ: പ്രോസിക്യൂട്ടറെ സ്വാധിനിച്ച് വ്യാജ പട്ടയക്കാരന്റെ താലൂക്ക് ഓഫീസില്&#x200d; ഒരുരേഖയുമില്ലാത്ത സ്ഥലം അളന്നു കൊടുക്കാന്&#x200d; വിധി സമ്പാദിച്ചെങ്കിലും ഹൈക്കോടതി വിധിക്കെതിരെ റിവ്യൂ ഹരജി നല്&#x200d;കാന്&#x200d; തഹസില്&#x200d;ദാര്&#x200d; ഗവ. പ്ലീഡറെ സമീപിച്ചെങ്കിലും പ്ലീഡര്&#x200d; സമയം കഴിഞ്ഞു എന്ന് പറഞ്ഞു നിരുത്സാഹപ്പെടുത്തി. എന്നാല്&#x200d; ഇത് വ്യാജ പട്ടയാമാണെന്ന് കാണിച്ച് പുനപരിശോധിക്കണമെന്നും വിധി നടപ്പിലാക്കാന്&#x200d; സമയം നീട്ടികിട്ടാന്&#x200d; വേണ്ടി തഹസില്&#x200d;ദാര്&#x200d; സത്യവാങ്മൂലം നല്&#x200d;കിയിരുന്നു. സ്‌കൂളിനു വേണ്ടി പ്രപോസ് ചെയ്യുന്നതുവരെ കഴിഞ്ഞു കിടക്കുകയായിരുന്നതിന്റ അടിസ്ഥാനത്തിലാണ് ഭൂമി സ്‌കൂളിനു വേണ്ടി നിര്&#x200d;ദ്ദേശിച്ചത്.</p>
<p>ദുഷ്ടലാക്കോടെ സാമ്പത്തിക ലാഭത്തിനു വേണ്ടി വ്യാജ പട്ടയക്കാരന് യാതൊരു ഔദ്യോഗിക രേഖയോ സ്‌കെച്ചോ ഇല്ലാതെ വ്യാജ പട്ടയക്കാരന്&#x200d; നിര്&#x200d;ദേശിച്ച സ്ഥലം പതിച്ചു നല്&#x200d;കാന്&#x200d; താലൂക്ക് ഓഫീസിലെ എല്&#x200d;എ തഹസില്&#x200d;ദാറായിരുന്ന സിദ്ദീഖ് വില്ലേജിലെ ചില ഉദ്യോഗസ്ഥരും ശ്രമിച്ചതിനെ വിദ്യാര്&#x200d;ഥികളും നാട്ടുകാരും തടയുകയും ചെയ്തു. ഇതറിഞ്ഞ് സ്ഥലം എംഎല്&#x200d;എയും അന്നത്തെ ജനറല്&#x200d; തഹസില്&#x200d;ദാരെയും സമീപിക്കുകയും അവരുടെയൊക്കെ നിര്&#x200d;ദേശപ്രകാരം ജിഎച്ച്എസ്എസ് ചെര്&#x200d;ക്കള സെന്&#x200d;ട്രല്&#x200d; എസ്എംസി ചെയര്&#x200d;മാന്&#x200d; ഷുക്കൂര്&#x200d; ചെര്&#x200d;ക്കളം ഹൈകോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തില്&#x200d; 50 സെന്റ്‌റ് സര്&#x200d;ക്കാര്&#x200d; ഭൂമിയുടെ 2021 നവംബര്&#x200d; 16 മുതലുള്ള തല്&#x200d;സ്ഥിതി തുടരാന്&#x200d; ഹൈകോടതി ഉത്തരവിട്ടിരിന്നു.</p>
<p>ഭൂമി മറിച്ചുനല്&#x200d;കാന്&#x200d; ജില്ലാ പഞ്ചായത്തിലെ ഒരു ജനപ്രതി നിധിയും കൂട്ടുനില്&#x200d;ക്കുന്നു. ഈ ഭൂമാഫിയ സംഘം ജില്ലാകലക്ടറെയും സ്വാധീനിച്ചു. 216/2 എ1 നമ്പറിലുള്ള സ്ഥലം സ്‌കുളിന് അനുവദിക്കണമെന്നും 216/2എ6 നമ്പറിലുള്ള വ്യാജ പട്ടയം റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഓരോ ഫയലും ഓരോ ജീവനാണ് എന്ന് കരുതുന്ന സര്&#x200d;ക്കാരിന്റെ തീരുമാനത്തിന് വിലകല്&#x200d;പ്പിക്കാതെ വില്ലേജ് ഓഫീസിലെ ചില ഉദ്യോഗസ്ഥരും താലൂക്ക് ഓഫീസിലെ ഒരു ഉദ്യോഗസ്ഥനും ചേര്&#x200d;ന്ന് ഇതു സ്‌കൂളിന് കൈമാറ്റം ചെയ്യാതെ സാമ്പത്തിക ലാഭത്തിനു വേണ്ടി വ്യാജ പട്ടയക്കാരനു അനുകൂലമായി തടസപ്പെടുത്തുന്നു. ആയിരക്കണക്കിന് വിദ്യാര്&#x200d;ഥികള്&#x200d;ക്ക് പഠനനിലവാരം മെച്ചപ്പെടുത്താന്&#x200d; അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി ഉപയോഗിക്കപ്പെടേണ്ട സര്&#x200d;ക്കാര്&#x200d; സ്‌കൂളിന് വേണ്ടി നിര്&#x200d;ദ്ദേശിച്ച സ്ഥലം എത്രയും പെട്ടെന്നു ചെര്&#x200d;ക്കള ഗവ: ഹയര്&#x200d; സെക്കന്ററി സ്‌കൂളിന് കൈമാറ്റം ചെയ്യാനുള്ള അടിയന്തിര നടപടിയുണ്ടാകണമെന്നും ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്&#x200d; പി.ടി.എ പ്രസിഡന്റ് ഹനീഫ് കനിയടുക്കം, എസ്.എം.സി ചെയര്&#x200d;മാന്&#x200d; നാസര്&#x200d; ധന്യവാദ്, സ്‌കൂള്&#x200d; വികസന സമിതി ചെയര്&#x200d;മാന്&#x200d; ഷുക്കൂര്&#x200d; ചെര്&#x200d;ക്കളം, പി.ടി.എ വൈസ്പ്രസിഡന്റ് ഖാലിദ് ചെര്&#x200d;ക്കള സി.കെ.എം മുനീര്&#x200d; സംബന്ധിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/an-attempt-was-made-to-give-the-land-proposed-for-cherkala-school-to-a-fake-land-owner.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡോക്ടറില്&#x200d; നിന്ന് നാല് കോടി രൂപ തട്ടി; കോഴിക്കോട് 2 പേർ പിടിയിൽ</title>
		<link>https://www.chandrikadaily.com/4-crores-extorted-from-doctor-2-persons-arrested-in-kozhikode.html</link>
					<comments>https://www.chandrikadaily.com/4-crores-extorted-from-doctor-2-persons-arrested-in-kozhikode.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 02 Oct 2024 15:31:35 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[Cheating]]></category>
		<category><![CDATA[DOCTOR]]></category>
		<category><![CDATA[kozhikode]]></category>
		<category><![CDATA[money]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=311872</guid>

					<description><![CDATA[കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈല്&#x200d; ഫോണുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചെക്ക് ബുക്കുകളും പിടിച്ചെടുത്തു]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: നഗരത്തിലെ പ്രമുഖ ഡോക്ടറുടെ പക്കൽനിന്നു 4 കോടി രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പേരെ രാജസ്ഥാനിൽനിന്നു സിറ്റി സൈബർ പൊലീസ് പിടികൂടി. ഓണ്&#x200d;ലൈന്&#x200d; സൈബര്&#x200d; തട്ടിപ്പ് വഴി 4.08 കോടി രൂപ തട്ടിയെടുത്ത കേസില്&#x200d; സുനില്&#x200d; ദംഗി (48), ശീതള്&#x200d; കുമാര്&#x200d; മേഹ്ത്ത (28) എന്നിവരെയാണ് ബഡി സാദരിയില്&#x200d; പിടികൂടിയത്.</p>
<div id="container">
<div class="infinite-wrapper">
<div data-infinite-scroll="0">
<div class="story-m__wrapper__iut-B">
<div class="arrow-component arr-story-grid arr--content-wrapper arr--text-story-template-wrapper text-story-m_headline-priority__2TsHT" data-test-id="text-story-headline-priority">
<div class="text-story-m_story-content-inner-wrapper__s3KPp">
<div class="text-story-m_gap-16__5BPKQ">
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈല്&#x200d; ഫോണുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചെക്ക് ബുക്കുകളും പിടിച്ചെടുത്തു. കോവിഡിനെ തുടര്&#x200d;ന്ന് തൊഴില്&#x200d; നഷ്ടപ്പെട്ടെന്നും ഭാര്യയും അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബം കടക്കെണിയിലാണെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് ഡോക്ടറെ ബന്ധപ്പെടുകയായിരുന്നു. സമൂഹമാധ്യമത്തിലൂടെ വ്യാജ ഫോട്ടോകളും ശബ്ദ സന്ദേശങ്ങളും അയച്ച് സഹതാപം പിടിച്ചുപറ്റിയാണ് പണം തട്ടിയെടുത്തത്.</p>
<p>പണം തിരികെ ആവശ്യപ്പെട്ടപ്പോള്&#x200d; കുടുംബസ്വത്ത് വിറ്റ് തിരികെ നല്&#x200d;കാമെന്ന് അറിയിച്ചു. എന്നാല്&#x200d; വില്&#x200d;പ്പന നടത്തുന്നതുമായി ബന്ധപ്പെട്ട് സാമുദായികകലാപ സാഹചര്യമുണ്ടായി എന്നും ആത്മഹത്യയും കൊലപാതകവും നടന്നു എന്നും അറിയിച്ചു. പരാതി നൽകിയ ഡോക്ടർ ഉള്&#x200d;പ്പെടെ കേസില്&#x200d; പ്രതിയാകുമെന്നും  ഭീഷണിപ്പെടുത്തി വീണ്ടും പണം തട്ടി.</p>
<p>രാജ്‌സഥാനിലെ ദുര്&#x200d;ഗാപുര്&#x200d; സ്വദേശി അമിത്ത് എന്ന പേരിലാണ് സംഘത്തിലുള്ളയാള്&#x200d; ഡോക്ടറെ ഫോണില്&#x200d; പരിചയപ്പെടുന്നത്. പിന്നീട് വിവിധ ആവശ്യങ്ങള്&#x200d; പറഞ്ഞ് പണം തട്ടിയെടുക്കുകയായിരുന്നുവെന്നാണ് ഡോക്ടറുടെ പരാതി. ജനുവരി മുതല്&#x200d; ഓഗസ്റ്റ് വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പ്. ഡോക്ടറുടെ മകന്&#x200d; വിവരം അറിഞ്ഞപ്പോള്&#x200d; പൊലീസിനെ സമീപിക്കുകയായിരുന്നു.</p>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
<div id="stickyAd" class="sticky-ad1"></div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/4-crores-extorted-from-doctor-2-persons-arrested-in-kozhikode.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടത്തിയ സംഭവത്തിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഉൾപ്പടെ നാല് പേർ അറസ്റ്റിൽ</title>
		<link>https://www.chandrikadaily.com/four-people-including-the-deputy-superintendent-have-been-arrested-in-connection-with-irregularities-in-the-neet-examination.html</link>
					<comments>https://www.chandrikadaily.com/four-people-including-the-deputy-superintendent-have-been-arrested-in-connection-with-irregularities-in-the-neet-examination.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 15 Jun 2024 10:14:06 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[Cheating]]></category>
		<category><![CDATA[neet]]></category>
		<category><![CDATA[Neet Exam]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300262</guid>

					<description><![CDATA[അധ്യാപകർക്ക് ഉൾപ്പടെ വിദ്യാർഥികൾ പരീക്ഷയിൽ ക്രമക്കേട് നടത്തുന്നതിന് കൈക്കൂലി നൽകിയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്]]></description>
										<content:encoded><![CDATA[<p>ന്യൂഡൽഹി: നീറ്റ് പരീക്ഷ വിവാദത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രവേശന പരീക്ഷയിൽ ക്രമക്കേട് നടത്തിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ഗുജറാത്തിലെ ഗോധ്ര പൊലീസാണ് അഞ്ച് പേരെ പിടികൂടിയത്. കേസിൽ 12ഓളം വിദ്യാർഥികളും വഡോദര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കോച്ചിങ് സെന്റർ അധികൃതരും പ്രതികളാവുമെന്നാണ് സൂചന. അധ്യാപകരാണ് വഡോദരയിലെ കോച്ചിങ് സെന്റർ നടത്തുന്നത്.</p>
<p>അധ്യാപകർക്ക് ഉൾപ്പടെ വിദ്യാർഥികൾ പരീക്ഷയിൽ ക്രമക്കേട് നടത്തുന്നതിന് കൈക്കൂലി നൽകിയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. നീറ്റ് പരീക്ഷയിൽ വിദ്യാർഥികൾ ഉത്തരമറിയാത്ത ചോദ്യങ്ങൾ ഒഴിവാക്കുകയും തുടർന്ന് അധ്യാപകർ ഇതിന്റെ ഉത്തരം എഴുതി ചേർക്കുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഈ രീതിയിലാണ് പരീക്ഷയിൽ ക്രമക്കേട് നടത്തിയത്.</p>
<p>മെയ് അഞ്ചിന് ജയ് ജൽറാം സ്കൂളിൽ നടന്ന പരീക്ഷയിലാണ് ക്രമക്കേട് കണ്ടെത്തിയത്. എഡ്യുക്കേഷൻ കൺസൾട്ടന്റ് വിഭോർ ആനന്ദ്, പ്രിൻസിപ്പൽ പുരഷോത്തം ശർമ, നീറ്റ് ഡെപ്യൂട്ടി സൂപ്രണ്ട് തുഷാർ ഭട്ട് എന്നിവരാണ് പിടിയിലായത്. ഇവർക്കൊപ്പം പ്രദേശത്തെ ഇമിഗ്രേഷൻ ഏജൻസി ഉടമയായ പരശുറാം റോയിയും കസ്റ്റഡിയിലായി.</p>
<p>നാല് വിദ്യാർഥികൾ 66 ലക്ഷം വീതം പരുശുറാം റോയിക്ക് ക്രമക്കേട് നടത്താനായി നൽകിയെന്നാണ് ഗുജറാത്ത് പൊലീസ് പറയുന്നത്. മൂന്ന് വിദ്യാർഥികൾ ബ്ലാങ്ക് ചെക്കും നൽകും. റാവുവാണ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ എന്നാണ് പൊലീസ് സംശയം. ഇയാൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. വിദ്യാർഥികളുടെ രക്ഷിതാക്കൾ സംഘത്തിന് 2.88 കോടി രൂപ നൽകിയെന്നാണ് പൊലീസ് കണ്ടെത്തൽ. കേസുമായി ബ​ന്ധപ്പെട്ട് വിദ്യാർഥികൾ നൽകിയ ബ്ലാങ്ക് ചെക്കുകൾ ഉൾപ്പടെ പിടിച്ചെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/four-people-including-the-deputy-superintendent-have-been-arrested-in-connection-with-irregularities-in-the-neet-examination.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസ്ഥാനത്ത് ഹയർസെക്കൻഡറി പരീക്ഷയില്&#x200d; കോപ്പിയടി; 112 വിദ്യാർഥികളുടെ പരീക്ഷാഫലം റദ്ദാക്കി</title>
		<link>https://www.chandrikadaily.com/cheating-in-higher-secondary-exams-in-the-state-exam-results-of-112-students-were-cancelled.html</link>
					<comments>https://www.chandrikadaily.com/cheating-in-higher-secondary-exams-in-the-state-exam-results-of-112-students-were-cancelled.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 14 May 2024 06:15:47 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cancelled]]></category>
		<category><![CDATA[Cheating]]></category>
		<category><![CDATA[Exam results]]></category>
		<category><![CDATA[Higher Secondary Exam]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=297590</guid>

					<description><![CDATA[മാപ്പപേക്ഷ പരിഗണിച്ച്‌ ഇവർക്ക് സേ പരീക്ഷ എഴുതാൻ അനുമതി നല്&#x200d;കി.]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷയില്&#x200d; കോപ്പിയടി നടന്നതായി പൊതുവിദ്യാഭ്യാസ വകുപ്പിന്&#x200d;റെ കണ്ടെത്തല്&#x200d;.ക്രമക്കേട് നടത്തിയ 112 വിദ്യാർഥികളുടെ പരീക്ഷാഫലം റദ്ദാക്കി.</p>
<p>വിദ്യാർഥികള്&#x200d;ക്കായി നടത്തിയ ഹിയറിങ്ങിനു ശേഷമാണ് നടപടി. മാപ്പപേക്ഷ പരിഗണിച്ച്‌ ഇവർക്ക് സേ പരീക്ഷ എഴുതാൻ അനുമതി നല്&#x200d;കി.പരീക്ഷാ മുറിയില്&#x200d; ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരും നടപടി നേരിടേണ്ടി വരും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cheating-in-higher-secondary-exams-in-the-state-exam-results-of-112-students-were-cancelled.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പഴയ ഇരുമ്പ് നൽകാമെന്ന് പറഞ്ഞ് മൂന്ന് കോടി തട്ടി; ആർഎസ്എസ് നേതാവും ഭാര്യയും അറസ്റ്റിൽ</title>
		<link>https://www.chandrikadaily.com/three-crores-was-stolen-by-saying-that-he-would-give-old-iron-rss-leader-and-his-wife-arrested.html</link>
					<comments>https://www.chandrikadaily.com/three-crores-was-stolen-by-saying-that-he-would-give-old-iron-rss-leader-and-his-wife-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 10 Feb 2024 11:00:32 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[Cheating]]></category>
		<category><![CDATA[rss leader]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=290062</guid>

					<description><![CDATA[സ്ക്രാപ് തരാമെന്ന് പറഞ്ഞാണ് അഡ്വാൻസായി ഇവർ പണം വാങ്ങിയത്]]></description>
										<content:encoded><![CDATA[<p>പാലക്കാട്: പഴയ ഇരുമ്പ് സാധനങ്ങൾ വാ​ഗ്ദാനം ചെയ്ത് മൂന്നര കോടി രൂപ തട്ടിയെടുത്ത കേസിൽ ദമ്പതികൾ അറസ്റ്റിൽ. ആന്ധ്ര പ്രദേശ് സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്. ആർഎസ്എസ് മുൻ അഖിലേന്ത്യ നേതാവ് കെസി കണ്ണൻ (60), ഭാര്യ പട്ടാമ്പി ഞാങ്ങാട്ടിരി മേലേടത്ത് ജീജാഭായ് (48) എന്നിവരാണ് അറസ്റ്റിലായത്.</p>
<p>ആന്ധ്രപ്രദേശ് സ്വദേശിയായ മധുസൂദന റെഡ്ഡിയാണ് പരാതിക്കാരൻ. സ്ക്രാപ് തരാമെന്ന് പറഞ്ഞാണ് അഡ്വാൻസായി ഇവർ പണം വാങ്ങിയത്. എന്നാൽ പറഞ്ഞ സമയം കഴിഞ്ഞിട്ടും സ്ക്രാപ് നൽകുകയോ പണം തിരിച്ചു നൽകുകയോ ചെയ്തില്ല. തുടർന്നാണ് 2023 സെപ്റ്റംബറിൽ പട്ടാമ്പി പൊലീസിൽ പരാതി നൽകിയത്. തട്ടിപ്പിൽ ഒരു കോടിയിൽ കൂടുതൽ രൂപ നഷ്ടപ്പെട്ടതിനാൽ കേസ് പട്ടാമ്പി സ്റ്റേഷനിൽ നിന്ന് ക്രൈം ബ്രാഞ്ചിലേക്ക് മാറ്റുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/three-crores-was-stolen-by-saying-that-he-would-give-old-iron-rss-leader-and-his-wife-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിജെപി നേതാവ് സന്ദീപ്‌ വചസ്‌പതി പറഞ്ഞ പരിപാടിക്ക്‌ പണം തരാതെ പറ്റിച്ചെന്ന്‌ നടി  ലക്ഷ്‌മിപ്രിയ</title>
		<link>https://www.chandrikadaily.com/bjpleader-cheating-ceneactores-facebookpost.html</link>
					<comments>https://www.chandrikadaily.com/bjpleader-cheating-ceneactores-facebookpost.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sun, 10 Sep 2023 15:10:27 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bjpleader]]></category>
		<category><![CDATA[Cheating]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=273873</guid>

					<description><![CDATA[സന്ദീപ് വചസ്‌പതിയോടുള്ള സൗഹൃദം കൊണ്ട്‌ പെണ്ണുക്കര തെക്ക് എൻഎസ്‌എസ്‌ കരയോഗത്തിന്റെ ഓണാഘോഷ പരിപാടിയിൽപങ്കെടുത്തെന്നും, മാന്യമായ പ്രതിഫലം നൽകിയില്ലെന്നുമാണ്‌ ലക്ഷ്‌മിപ്രിയയുടെ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റ്‌.]]></description>
										<content:encoded><![CDATA[<p>ബിജെപി നേതാവ് സന്ദീപ് വചസ്‌പതിയില്&#x200d; നിന്നുണ്ടായ ദുരനുഭവം ഫെയ്‌സ്‌ബുക്കിൽ പങ്കുവച്ച്‌ നടി ലക്ഷ്‌മിപ്രിയ. ബിജെപി നേതാവ് സന്ദീപ്‌ വചസ്‌പതി പറഞ്ഞ പരിപാടിക്ക്‌ പണം തരാതെ പറ്റിച്ചെന്നാണ് നടി ലക്ഷ്‌മിപ്രിയ ആരോപണം ഉന്നയിച്ചിരിക്കുന്നത്.സന്ദീപ് വചസ്‌പതിയോടുള്ള സൗഹൃദം കൊണ്ട്‌ പെണ്ണുക്കര തെക്ക് എൻഎസ്‌എസ്‌ കരയോഗത്തിന്റെ ഓണാഘോഷ പരിപാടിയിൽപങ്കെടുത്തെന്നും, മാന്യമായ പ്രതിഫലം നൽകിയില്ലെന്നുമാണ്‌ ലക്ഷ്‌മിപ്രിയയുടെ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റ്‌.</p>
<p><strong>ലക്ഷ്‌മിപ്രിയയുടെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌:</strong></p>
<p>സുഹൃത്തുക്കളേ, ഈ കഴിഞ്ഞ ആഗസ്റ്റ് 27 ന് എനിക്കുണ്ടായ ഒരു ദുരനുഭവം ഇവിടെ പങ്കു വയ്‌ക്കാൻ ആഗ്രഹിക്കുന്നു. സന്ദീപ് വച്ചസ്‌പതി ഒരു മൂന്ന് മാസം മുൻപ് എന്നെ കോൺടാക്ട് ചെയ്യുന്നു. പെണ്ണുക്കര തെക്ക് സന്ദീപ് വചസ്പതി കൂടി അംഗമായ NSS കരയോഗ മന്ദിരത്തിൽ ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നു. ചെറിയ പരിപാടിയാണ് വലുതായി ഒന്നും പ്രതീക്ഷിക്കരുത് എന്ന് പറയുന്നു. ഈ നാട് മുഴുവൻ ബി ജെ പി യ്‌ക്ക് പ്രചരണത്തിന് പോയിട്ടുണ്ട്, R S S പരിപാടികൾക്ക് പോയിട്ടുണ്ട്. സ്വന്തം കയ്യിൽ നിന്നും ഡീസൽ അടിച്ച് തൊണ്ട പൊട്ടി പ്രസംഗിച്ചു പാർട്ടിയെ വളർത്താൻ ശ്രമിച്ചിട്ടുണ്ട്.ഒരു രൂപ പോലും മേടിക്കാതെ നിരവധി ഉത്ഘാടനങ്ങൾക്ക് പോയിട്ടുണ്ട്. അതൊക്കെ സ്വന്തം ഇഷ്‌ടപ്രകാരമാണ്. ക്യാഷ് മേടിച്ചും ഇതൊക്കെ ചെയ്തിട്ടുണ്ട്, അതും സ്വന്തം ഇഷ്ട്ട പ്രകാരം. സമയവും സൗകര്യവും ഉണ്ടെങ്കിൽ സൗജന്യമായി പോകാൻ ഏറെ അടുപ്പമുള്ളവർ വിളിച്ചാൽ മടി കാണിക്കാറില്ല. തൃശൂർ സ്ഥിരം  ബിജെപി സ്ഥാനാർത്ഥി ഡീസൽ ക്യാഷ് എന്ന് പറഞ്ഞു നൽകിയ വണ്ടി ചെക്ക് ഇന്നും കയ്യിൽ ഭദ്രമായി ഇരിപ്പുണ്ട്. അതൊക്കെ മനസ്സിലുള്ളതിനാലും ശ്രീ സന്ദീപ് വചസ്പതിയോടുള്ള സൗഹൃദം കൊണ്ടും ചെല്ലാം എന്ന് സമ്മതിക്കുന്നു.</p>
<p>സന്ദീപ് വചസ്‌പതി പറഞ്ഞതനുസരിച്ചു രാജേഷ് പെണ്ണുക്കര എന്ന വ്യക്തി വിളിക്കുന്നു. എങ്ങനെയാണ് പേയ്‌മെന്റ് എന്ന് ചോദിക്കുന്നു. ഞാൻ ഏറ്റവും മിനിമം ഒരു പേയ്‌മെന്റ് പറയുന്നു. ഇതിൽ നിങ്ങൾക്ക് എന്താണ് ചെയ്യാൻ പറ്റുന്നത് അത് പറയാൻ പറയുന്നു. അതൊക്കെ ഞങ്ങൾ മാന്യമായി ചെയ്തുകൊള്ളാം എന്ന് പറയുന്നു. എങ്കിലും ഓണം പ്രോഗ്രാമുകൾ ഉള്ളതിന്റെ ഇടയ്‌ക്ക് വരുന്നതാണ് നിങ്ങൾക്ക് എത്ര പറ്റും എന്ന് ഞാൻ വീണ്ടും ചോദിക്കുന്നു. യാതൊരു പ്രശ്നവുമില്ല പോരെ എന്ന് രാജേഷ് പറയുന്നു.</p>
<p>കാക്കനാട് നിന്നും 100 ൽ കൂടുതൽ കിലോമീറ്റർ യാത്ര.3 മണിക്കൂറിൽ കൂടുതൽ ഓട്ടം.10.30 ന് എത്തണം. ചെറിയ കുഞ്ഞുമായി വെളുപ്പിന് ഇറങ്ങി. റോഡ് മുഴുവൻ പണികൾ. വളഞ്ഞും തിരിഞ്ഞും ഗൂഗിൾ പറഞ്ഞു തന്ന വഴിയിലൂടെ ഇപ്പറഞ്ഞ ഇടത്തെത്തി. ആഹാരം കഴിക്കാൻ പോലും വണ്ടി നിർത്തിയിട്ടില്ല. കുഞ്ഞും ആകെ വലഞ്ഞു. ഭംഗിയായി പ്രോഗ്രാം കഴിഞ്ഞു. അവരുടെ നിർബന്ധത്തിന് വഴങ്ങി ഒരുമിച്ച് ഭക്ഷണം കഴിച്ചു. എല്ലാവരുമായി ചേർന്നു സെൽഫികൾ എടുത്തു. പോരാൻ നേരം T G രാജേഷ് എന്ന എന്നെ സന്ദീപ് വചസ്പതി പറഞ്ഞിട്ട് വിളിച്ച വ്യക്തി അങ്ങ് മുങ്ങി. ശേഷം പ്രസിഡന്റ് പി ബി അഭിലാഷ് കുമാർ ഒരു കവർ തന്നു. ഇടുങ്ങിയ ഗേറ്റിൽ നിന്ന് റോഡിലേക്ക് വണ്ടി എടുക്കുമ്പോൾ ഒന്ന് റിവേഴ്‌സ് പറഞ്ഞു തരാൻ പോലും ഒരുത്തരും ഉണ്ടായില്ല. അപ്പോഴേ ഞങ്ങൾക്ക് സംശയം തോന്നി. കയ്യിൽ തന്ന കവർ അപ്പോൾ തന്നെ ഞാൻ പൊട്ടിച്ചു നോക്കി. ആ തുക ഇവിടെ എഴുതാൻ എന്റെ അഭിമാനം സമ്മതിക്കുന്നില്ല. തിരിച്ച് അതുപോലെ വന്ന് ഈ രാജേഷിനെ വിളിക്കുന്നു. അയാൾ ഫോൺ എടുക്കുന്നില്ല. ശേഷം അവിടെ നിന്ന ഒരാളെക്കൊണ്ട് ഞങ്ങളുടെ വണ്ടി തിരികെ വന്നത് കാണാതെ നിന്ന പ്രസിഡന്റ് അഭിലാഷ് കുമാറിനെ അടുത്തേക്ക് വിളിച്ചു. ആ കവർ അതുപോലെ തിരികെ നൽകി.വണ്ടി എടുത്തു വീട്ടിലേക്ക് പോന്നു.</p>
<p>സന്ദീപ് ജി യെ വിളിച്ചു, അവരോട് മാന്യമായി പേയ്‌മെന്റ് നൽകണം എന്ന് ഞാൻ പറഞ്ഞിട്ടുണ്ട് എന്നും അവർ എത്ര നൽകി എന്നും എന്നെ അറിയിക്കണം എന്നും അന്ന് രാവിലെ കൂടി എന്നോട് അദ്ദേഹം പറഞ്ഞിട്ടുണ്ടല്ലോ?  വിവരങ്ങൾ അറിയിക്കുന്നു, അദ്ദേഹം അതീവ വിഷമത്തിൽ ക്ഷമ പറയുന്നു. രാജേഷിനെ വിളിക്കുന്നു. എനിക്ക് തരാൻ വച്ചിരുന്ന പണം തലേ ദിവസത്തെ ഹോസ്പിറ്റൽ കേസിനു ചിലവായി എന്ന് പറയുന്നു. അങ്ങനെ എങ്കിൽ ആ വിവരം നിങ്ങൾ എന്നെ അറിയിക്കാതെ ഒന്ന് യാത്രയയ്‌ക്കുക പോലും ചെയ്യാതെ എന്തിന് മാറി നിന്നു എന്ന് ഞാൻ ചോദിക്കുന്നു. ഉടായിപ്പ് ഞാൻ മനസ്സിലാക്കി ഒരു സംഘ പ്രവർത്തകന് ഒരിക്കലും ചേരുന്നതല്ല ഈ കാണിച്ചത് എന്ന് ഞാൻ പറയുന്നു. എന്റെ അക്കൗണ്ട് നമ്പർ ഇട്ടാൽ എന്റെ പേയ്‌മെന്റ് വണ്ടിക്കൂലി അടക്കം രണ്ട് ദിവസത്തിനുള്ളിൽ എന്ന് സന്ദീപ് വചസ്‌പതിയും രാജേഷും പറയുന്നു.</p>
<p>ഓണം, തിരക്ക് ഇവയൊക്കെ കഴിഞ്ഞു വിളിക്കുന്നു. പുതുപ്പള്ളി തെരഞ്ഞെടുപ്പ് തിരക്കുകളിൽ ആണ് free ആകുമ്പോ വിളിക്കാം എന്ന് സന്ദീപ് ജി അറിയിക്കുന്നു. രാജേഷ് അന്ന് തൊട്ട് ഇന്ന് വരെ എന്റെ ഫോൺ എടുത്തിട്ടില്ല. വിളി ഇങ്ങോട്ട് കാണാത്തതിനാൽ സന്ദീപ് ജി യെ വിളിക്കുന്നു ഫോൺ എടുക്കുന്നില്ല. മെസ്സേജ് ചെയ്‌തു, പ്രതികരണം ഇല്ല.</p>
<p>ഇന്ന് വീണ്ടും വിളിച്ചു. എന്റെ ഫോൺ എടുക്കാത്തതിനാൽ ചേട്ടന്റെ ഫോണിൽ നിന്നും വിളിച്ചു. എനിക്ക് ഫോൺ തരാൻ പറയുന്നു. ചാനൽ ചർച്ചകളിൽ എതിരാളികളെ ഘോര ഘോരം സമർത്ഥിച്ച് മലർത്തിയടിക്കുന്ന സന്ദീപ് വചസ്പതി എന്ന വിഗ്രഹം പറയുന്നത്  &#8221; അവർക്ക് നിങ്ങൾ പറയുന്ന തുക നൽകാൻ കഴിയില്ല, അവർ കരുതി വച്ച തുക ആർക്കോ ഹോസ്പിറ്റൽ ആവശ്യം വന്നപ്പോൾ ചിലവായി പോയി. നിങ്ങൾ പറഞ്ഞ തുക തരാം എന്ന് രാജേഷ് ഒരിക്കലും സമ്മതിച്ചിട്ടില്ല. കാരണം അതൊരു ചെറിയ പരിപാടി ആയിരുന്നു. നിങ്ങൾ അത് കണ്ടല്ലോ? എന്റെ പരിപാടിയ്ക്ക് വിഷ്ണു ഉണ്ണി കൃഷ്ണനും ശിവദയും വന്നിട്ടുണ്ട്.10 പൈസ മേടിക്കാതെ. നിങ്ങൾ തിരിച്ചു ചെന്നു കാശ് തിരിച്ചു കൊടുത്തതൊക്കെ വലിയ നാണക്കേട് ആയിപ്പോയി&#8221;. കൊള്ളാം. ഈ നിമിഷം വരെ ഞാനും ഈ സന്ദീപ് വചസ്പതിയും രാജേഷും ആ പ്രസിഡന്റ് ഉം മാത്രം അറിഞ്ഞ സംഗതി ഞങ്ങൾ അതീവ ഗോപ്യമായി കൈകാര്യം ചെയ്ത സംഗതി എങ്ങനെയാണ് നാട്ടുകാർ അറിയുന്നത്? ആവശ്യം കഴിഞ്ഞല്ലോ ഇനി എന്തും പറയാം.നിങ്ങൾ പറഞ്ഞു എന്ന് ഞാൻ പറഞ്ഞോ? അല്ലാതെ നിങ്ങൾ ഈ വിവരങ്ങൾ എന്തിന് എന്നോട് പറയണം?? നിങ്ങൾ എന്തിനാണ് ഇങ്ങനെ അലറുന്നത്?.</p>
<p>വിശ്വസിക്കുന്ന പ്രസ്ഥാനത്തിലെ നാം ആദരിക്കുന്ന വ്യക്തികളിൽ നിന്നും അനാവശ്യo കേട്ടാൽ അലറും. മൂന്ന് പേരിൽ ഒതുങ്ങിയ മാന്യമായി കൈകാര്യം ചെയ്യാമായിരുന്ന കാര്യങ്ങൾ ആഴ്ചകൾ കഴിഞ്ഞിട്ടും പരിഹരിച്ചില്ല എന്ന് മാത്രമല്ല എനിക്ക് കുറ്റവും ചാർത്തിത്തന്നു.. അങ്ങിനെയെങ്കിൽ  ഇതുവരെ അറിയിക്കാത്തത് നാട്ടുകാർ അറിയും അറിയിക്കും. കേവലം ഒരു വ്യക്തിയായ എന്നോട് പറഞ്ഞ വാക്കു പാലിക്കാത്ത ആൾ ആണോ നേതാവായി ജനങ്ങൾക്ക് മുഴുവൻ കൊടുക്കുന്ന വാഗ്ദാനങ്ങൾ പാലിക്കുന്നത്?.</p>
<p>പ്രസ്ഥാനത്തിനോടുള്ള ഇഷ്ട്ടം കൊണ്ട് സംഘി എന്ന വിളിപ്പേരും, തൊഴിലിടത്തിൽ നിന്നും മാറ്റി നിർത്തലും മാത്രം അനുഭവിക്കുമ്പോ നോവ് അല്പ്പം കൂടുതൽ ആയിരിക്കും. വിജയിച്ചു കാണണം. നന്ദി ലക്ഷ്‌മി പ്രിയ.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjpleader-cheating-ceneactores-facebookpost.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
