<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>child abuse &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/child-abuse/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 07 Aug 2025 09:14:49 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>child abuse &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;വിഷം കൊടുത്തു കൊല്ലാമെന്ന് പറഞ്ഞു, പിതാവും രണ്ടാനമ്മയും ക്രൂരമായി മര്‍ദിച്ചു&#8217;; 9 വയസ്സുകാരിയുടെ വെളിപ്പെടുത്തല്‍</title>
		<link>https://www.chandrikadaily.com/father-and-stepmother-brutally-beat-her-after-threatening-to-poison-her-9-year-old-girl-reveals.html</link>
					<comments>https://www.chandrikadaily.com/father-and-stepmother-brutally-beat-her-after-threatening-to-poison-her-9-year-old-girl-reveals.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 07 Aug 2025 09:14:49 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[child abuse]]></category>
		<category><![CDATA[PARENTS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349690</guid>

					<description><![CDATA[തണര്‍ത്തു പൊന്തിയ കവിളുകളായിരുന്നു അവളുടെ അനുഭവം ടീച്ചര്‍മാരിലേക്ക് എത്തിച്ചത്. നോട്ട്ബുക്ക് പരിശോധിച്ചപ്പോള്‍ കരയാതെ വായിക്കാന്‍ കഴിയാത്ത, മൂന്നു പേജുള്ള കുറിപ്പും കണ്ടു. നോട്ടു ബുക്കിലെ വരികള്‍ ഇങ്ങനെയായിരുന്നു. &#8216;എനിക്ക് അമ്മയില്ല കേട്ടോ. എനിക്കു രണ്ടാനമ്മയാണു കേട്ടോ. എന്റെ വാപ്പിയും ഉമ്മിയും എന്നോടു ക്രൂരതയാണു കാണിക്കുന്നത്. എനിക്കു സുഖമില്ല സാറെ. വിഷം തന്നു കൊല്ലുമെന്നാണു വാപ്പി പറയ്യുന്നത്. എന്റെ വാപ്പീ.. കഷ്ടമുണ്ട്. സ്വന്തം അനുഭവങ്ങള്‍ ചേര്‍ത്ത് കൊണ്ട് ഒരു 9 വയസ്സുക്കാരി എഴുതിയ കുറിപ്പുകളാണിവ, ഒരു വര്‍ഷമായി തുടരുന്ന [&#8230;]]]></description>
										<content:encoded><![CDATA[<p>തണര്&#x200d;ത്തു പൊന്തിയ കവിളുകളായിരുന്നു അവളുടെ അനുഭവം ടീച്ചര്&#x200d;മാരിലേക്ക് എത്തിച്ചത്. നോട്ട്ബുക്ക് പരിശോധിച്ചപ്പോള്&#x200d; കരയാതെ വായിക്കാന്&#x200d; കഴിയാത്ത, മൂന്നു പേജുള്ള കുറിപ്പും കണ്ടു. നോട്ടു ബുക്കിലെ വരികള്&#x200d; ഇങ്ങനെയായിരുന്നു. &#8216;എനിക്ക് അമ്മയില്ല കേട്ടോ. എനിക്കു രണ്ടാനമ്മയാണു കേട്ടോ. എന്റെ വാപ്പിയും ഉമ്മിയും എന്നോടു ക്രൂരതയാണു കാണിക്കുന്നത്. എനിക്കു സുഖമില്ല സാറെ. വിഷം തന്നു കൊല്ലുമെന്നാണു വാപ്പി പറയ്യുന്നത്. എന്റെ വാപ്പീ.. കഷ്ടമുണ്ട്.</p>
<p>സ്വന്തം അനുഭവങ്ങള്&#x200d; ചേര്&#x200d;ത്ത് കൊണ്ട് ഒരു 9 വയസ്സുക്കാരി എഴുതിയ കുറിപ്പുകളാണിവ, ഒരു വര്&#x200d;ഷമായി തുടരുന്ന ക്രൂരപീഡനത്തിന്റെ ചുരുക്കമേ അതിലുണ്ടായിരുന്നൊള്ളു. സ്‌കൂള്&#x200d; അധികൃതര്&#x200d; പൊലീസിനെ വിവരമറിയിച്ചു. അവര്&#x200d; എത്തിയപ്പോഴേക്കും പ്രതികളായ പാലമേല്&#x200d; കഞ്ചുകോട് പൂവണ്ണംതടത്തില്&#x200d; കിഴക്കേതില്&#x200d; അന്&#x200d;സാറും ഭാര്യ ഷെബീനയും ഒളിവില്&#x200d; പോയി. ഇവര്&#x200d;ക്കെതിരെ പോലീസ് കേസെടുത്തു. കുട്ടിയെ പ്രസവിച്ച് ഏഴാം ദിവസം കുട്ടിയുടെ മാതാവ് തെസ്‌നി മരിച്ചു. തുടര്&#x200d;ന്ന് അന്&#x200d;സാറിന്റെ മാതാപിതാക്കളാണു കുട്ടിയെ വളര്&#x200d;ത്തിയത്. 5 വര്&#x200d;ഷം മുന്&#x200d;പ് അന്&#x200d;സാര്&#x200d; മാതൃസഹോദരന്റെ മകള്&#x200d; ഷെബീനയെ വിവാഹം ചെയ്തു. ഇവര്&#x200d;ക്കു നാലുവയസ്സുള്ള മകനുണ്ട്. ഇന്നലെ രാവിലെ കുട്ടി സ്‌കൂളിലെത്തിയപ്പോള്&#x200d; കവിളുകളിലെ തിണര്&#x200d;പ്പു കണ്ട് അധ്യാപിക വിവരം അനേഷിച്ചപ്പോഴാണ് കാര്യങ്ങള്&#x200d; കുട്ടി വെളിപ്പെടുത്തിയത്.</p>
<p>ഉറങ്ങിക്കിടന്ന തന്നെ ചൊവ്വാഴ്ച അര്&#x200d;ധരാത്രിയില്&#x200d; ഷെബീന തലമുടിയില്&#x200d; കുത്തിപ്പിടിച്ചു മുറിയ്ക്കു പുറത്തു കൊണ്ടുവന്നെന്നും പിതാവിനോടു തന്നെ പറ്റി കള്ളങ്ങള്&#x200d; പറഞ്ഞുവെന്നും കുട്ടി അധ്യാപകരോടും പൊലീസിനോടും പറഞ്ഞു. ഇരുവരും ചേര്&#x200d;ന്ന് ഇരുകവിളിലും പലതവണ അടിക്കുകയും കാല്&#x200d;മുട്ടുകള്&#x200d; അടിച്ചു ചതക്കുകയും ചെയ്തു. പുലര്&#x200d;ച്ചവരെ താന്&#x200d; ഉറങ്ങാന്&#x200d; കഴിയാതെ കരയുകയായിരുന്നു വെന്നും കുട്ടി പറഞ്ഞു.</p>
<p>അന്&#x200d;സാറിന്റെ കുടുംബവീട്ടില്&#x200d; കഴിഞ്ഞിരുന്ന ഇവര്&#x200d; രണ്ടു മാസം മുന്&#x200d;പാണ് പുതിയ വീട്ടിലേക്കു താമസം മാറിയത്.<br />
സെറ്റിയില്&#x200d; ഇരിക്കരുത്, ശുചിമുറിയില്&#x200d; കയറരുത്, ഫ്രിജ് തുറക്കരുത് തുടങ്ങി നിറയെ വിലക്കുകള്&#x200d; അവള്&#x200d;ക്ക് അവിടെ ഉണ്ടായിരുന്നു. തന്നെ പിതൃമാതാവിനൊപ്പം വിടണമെന്നും പഴയ വീട്ടില്&#x200d; താമസിച്ചാല്&#x200d; മതിയെന്നും കുറിപ്പുകളിലും നേരിട്ടും അവള്&#x200d; കരഞ്ഞു പറഞ്ഞു.</p>
<p>അന്&#x200d;സാര്&#x200d; വിവിധ സ്റ്റേഷനുകളില്&#x200d; ക്രിമിനല്&#x200d; കേസുകളില്&#x200d; പ്രതിയാണെന്നു നൂറനാട് പൊലീസ് പറഞ്ഞു. കുട്ടിയെ വൈദ്യപരിശോധനയ്ക്കു ശേഷം അന്&#x200d;സാറിന്റെ മാതാവ് ബന്ധുവീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാക്കുമെന്നാണ് പോലീസ് അറിയിച്ചത്.</p>
<p>&#8216;കുട്ടിയുടെ മേല്&#x200d; നിയന്ത്രണാധികാരം ഉള്ള വ്യക്തി കുട്ടികളെ ഉപദ്രവിക്കുകയോ ഉപേക്ഷിക്കുകയോ ചൂഷണം ചെയ്യുകയോ മനഃപൂര്&#x200d;വം അവഗണിക്കുകയോ വഴി കുട്ടിയെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നത് 3 വര്&#x200d;ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരം കുറ്റങ്ങള്&#x200d;ക്ക് സ്റ്റേഷന്&#x200d; ജാമ്യം കിട്ടില്ല. കോടതികളും ഇത്തരം അതിക്രമങ്ങളെ വളരെ ഗൗരവത്തിലാണു പരിഗണിക്കാറുള്ളത്.&#8217; അഡ്വ. പാര്&#x200d;വതി മനോന്&#x200d; (കേരള ലീഗല്&#x200d; സര്&#x200d;വീസസ് അതോറിറ്റിയുടെ വിക്ടിം റൈറ്റ്‌സ് സെന്റര്&#x200d; സംസ്ഥാന കോഓര്&#x200d;ഡിനേറ്റര്&#x200d;).</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/father-and-stepmother-brutally-beat-her-after-threatening-to-poison-her-9-year-old-girl-reveals.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുട്ടികളോട് ക്രൂരത കടുത്ത ശിക്ഷ വേണം</title>
		<link>https://www.chandrikadaily.com/cruelty-to-children-should-be-severely-punished.html</link>
					<comments>https://www.chandrikadaily.com/cruelty-to-children-should-be-severely-punished.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 21 Dec 2024 06:41:39 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[child abuse]]></category>
		<category><![CDATA[editorial]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=322727</guid>

					<description><![CDATA[കുട്ടികളോട് ക്രൂരമായി പെരുമാറുന്നത് പലപ്പോഴും അവരെ സംരക്ഷിക്കേണ്ടവര്&#x200d; തന്നെയാണെന്നത് കുറ്റകൃത്യത്തിന്റെ ഗൗരവം കൂട്ടുന്നു]]></description>
										<content:encoded><![CDATA[<p>കുട്ടികളോടുള്ള ക്രൂരത സംസ്ഥാനത്ത് വര്&#x200d;ധിച്ചുവരികയാണ്. ഉത്തരേന്ത്യന്&#x200d; ഗ്രാമങ്ങളെപോലും നാണിപ്പിക്കുന്ന തരത്തിലാണ് വിദ്യാസമ്പന്നരായ കേരളത്തില്&#x200d; പിഞ്ചുകുഞ്ഞുങ്ങളോടുള്ള ക്രൂരത അരങ്ങേറുന്നത്. പരിഷ്‌കൃത സമൂഹത്തിന് ഒരു തരത്തിലും അംഗീകരിക്കാന്&#x200d; കഴിയാത്തതാണ് കുട്ടികളോടുള്ള ക്രൂരത. എട്ടും പൊട്ടും തിരിയാത്ത നിഷ്‌കളങ്കരായ കുട്ടികളോട് കരുണവറ്റിയ രീതിയില്&#x200d; പെരുമാറുന്നത് മനുഷ്യത്വം തൊട്ടുതീണ്ടാത്തവരാണ്. കുട്ടികളോട് ക്രൂരമായി പെരുമാറുന്നത് പലപ്പോഴും അവരെ സംരക്ഷിക്കേണ്ടവര്&#x200d; തന്നെയാണെന്നത് കുറ്റകൃത്യത്തിന്റെ ഗൗരവം കൂട്ടുന്നു. താലോലിക്കേണ്ട കൈകള്&#x200d; തന്നെ ഘാതകരാകുന്ന ദുരന്തകാഴ്ചകളാണ് കേരളത്തിലിപ്പോള്&#x200d; സംഭവിക്കുന്നത്. ദേഹോപദ്രവം, ലൈംഗികാതിക്രമം, മാനസിക പീഡനങ്ങള്&#x200d; തുടങ്ങി കുട്ടികളോട് ചെയ്യുന്ന ക്രൂരതകള്&#x200d; ഏറ്റവും അധമമാണ്.</p>
<p>ഇടുക്കി കുമളിയില്&#x200d; അഞ്ച് വയസുകാരന്&#x200d; ഷെഫീഖിനെ കൊലപ്പെടുത്താന്&#x200d; ശ്രമിച്ച കേസില്&#x200d; പിതാവും രണ്ടാനമ്മയും കുറ്റക്കാരാണെന്ന കോടതി വിധി ഇത്തരത്തിലുള്ള ക്രൂരതകള്&#x200d;ക്ക് പാഠമാകേണ്ടതുണ്ട്. ഒന്നാം പ്രതിയായ ഷെഫീഖിന്റെ പിതാവ് ഷെരീഫിന് ഏഴ് വര്&#x200d;ഷം തടവ് ശിക്ഷയും രണ്ടാം പ്രതി രണ്ടാനമ്മ അനീഷക്ക് 10 വര്&#x200d;ഷം തടവുമാണ് വിധിച്ചിരിക്കുന്നത്. ഷെരീഫ് 50000 രൂപ പിഴ ഒടുക്കണം. ഇടുക്കി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. പട്ടിണിക്കിട്ടും മര്&#x200d;ദിച്ചും കൊലപ്പെടുത്താന്&#x200d; ശ്രമിച്ച സംഭവം നടന്ന് 11 വര്&#x200d;ഷങ്ങള്&#x200d;ക്ക് ശേഷമാണ് ശിക്ഷ വിധിക്കുന്നത്. 2013 ജൂലൈ 15നാണ് ക്രൂരമായ മര്&#x200d;ദ്ദനത്തെ തുടര്&#x200d;ന്ന് കുഞ്ഞിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചത്. ദൃക്സാക്ഷികളില്ലാതിരുന്ന കേസില്&#x200d; മെഡിക്കല്&#x200d; തെളിവുകളുടെയും സാഹചര്യത്തെളിവുകളുടെയും സഹായത്തോടെയാണ് പ്രോസിക്യൂഷന്&#x200d; വാദം പൂര്&#x200d;ത്തിയാക്കിയത്. വര്&#x200d;ഷങ്ങള്&#x200d; നീണ്ട ചികിത്സക്കൊടുവില്&#x200d; ഷഫീഖ് ജീവിതത്തിലേക്ക് തിരികെയെത്തിയെങ്കിലും തലച്ചോറിനേറ്റ ക്ഷതം കുട്ടിയുടെ മാനസിക വളര്&#x200d;ച്ചയെ സാരമായി ബാധിച്ചു.</p>
<p>തിരുവനന്തപുരത്ത് ശിശുക്ഷേമ സമിതി ആസ്ഥാനത്ത് പിഞ്ചുകുഞ്ഞിനോട് ചില ആയമാര്&#x200d; കാണിച്ച ക്രുരത നടന്നിട്ട് ദിവസങ്ങളേ ആയിട്ടുള്ളു. കിടക്കയില്&#x200d; മൂത്രമൊഴിച്ചതിന്റെ പേരിലാണ് രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്&#x200d; മുറിവേല്&#x200d;പ്പിച്ചത്. ആയമാരായ അജിത, മഹേശ്വരി, സിന്ധു എന്നി വരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. മുവാറ്റുപുഴയില്&#x200d;നിന്ന് മനസാക്ഷിയെ നടുക്കിയ ക്രൂരകൃത്യത്തെപ്പറ്റി വാര്&#x200d;ത്ത വന്നിരുന്നു. നാല് വയസുള്ള അനിയന്&#x200d; കിടക്കയില്&#x200d; മൂത്രമൊഴിച്ചതിന് ഏഴു വയസുകാരനെ അമ്മയുടെ കൂട്ടുകാരന്&#x200d; ക്രൂരമായി മര്&#x200d;ദ്ദിച്ചു കൊലപ്പെടുത്തിയതായിരുന്നു വാര്&#x200d;ത്ത. അതിക്രൂരമായ പീഡനങ്ങളാണ് ആ ബാലന്&#x200d; നേരിട്ടത്. തലയോട്ടി പൊട്ടി തലച്ചോറിന് കാര്യമായ കേടുപാടുകള്&#x200d; വരുമാറ് ക്രൂരമായിരുന്നു ആ നരാധമന്റെ ചെയ്തികള്&#x200d;. കോഴിക്കോട്ട് അദിതി എന്ന കുട്ടി പീഡനങ്ങളേറ്റ് സ്വന്തം വീട്ടില്&#x200d; കൊല്ലപ്പെട്ട സംഭവവുമുണ്ടായി. പ്രായപൂര്&#x200d;ത്തിയാകാത്ത പെണ്&#x200d;കുട്ടികളെ പിതാവു തന്നെ ബലാത്സംഗം ചെയ്യുന്നത് നോക്കിനില്&#x200d;ക്കുന്ന അമ്മമാരും കേ രളത്തില്&#x200d;തന്നെയാണുള്ളത്.</p>
<p>കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നത് അവരുടെ സ്വഭാവരൂപീകരണത്തെയും വ്യക്തിത്വ വികസനത്തെയും ദോഷകരമായി ബാധിക്കുമെന്ന് നാഷണല്&#x200d; ചൈല്&#x200d;ഡ് റൈറ്റ്‌സ് കമ്മിഷന്&#x200d; നിരവധി പഠനങ്ങളുടെ അടിസ്ഥാനത്തില്&#x200d; കണ്ടെത്തിയിട്ടുണ്ട്. ബാല്യകാലത്ത് ശാരീരിക, മാനസിക പീഡനങ്ങള്&#x200d;ക്ക് സ്ഥിരമായി വിധേയരാകുന്ന കുട്ടികള്&#x200d; ഭാവിയില്&#x200d; അക്രമകാരികളായ സാമൂഹിക വിരുദ്ധരാകാനുള്ള സാധ്യത കൂടുതലാണെന്ന് കാലിക്കറ്റ് സര്&#x200d;വകലാശാല ജന്തുശാസ്ത്ര വകുപ്പ് നടത്തിയ പഠനത്തില്&#x200d; കണ്ടെത്തിയിട്ടുണ്ട്.</p>
<p>പാശ്ചാത്യ രാജ്യങ്ങളില്&#x200d; കുട്ടികളോടുള്ള ക്രൂരത, (ശാരീരി കം, മാനസികം, ലൈംഗികം) കുട്ടികളോടുള്ള ഉപേക്ഷ, (വേണ്ടത്ര ശ്രദ്ധിക്കാതിരിക്കുക, ഭക്ഷണം നിഷേധിക്കുക, ആരോഗ്യകാര്യത്തില്&#x200d; ഉപേക്ഷ, സ്‌കൂളില്&#x200d; വിടാതിരിക്കുക) ഇതെല്ലാം ഏറെ ഗുരുതരമായാണ് പരിഗണിക്കുന്നത്. എല്ലാ രാജ്യ ത്തും ചൈല്&#x200d;ഡ് പ്രൊട്ടക്ഷന്&#x200d; സര്&#x200d;വീസ് എന്ന ഗവണ്മെന്റ് ഏജന്&#x200d;സിക്ക് വിപുലമായ അവകാശങ്ങളുണ്ട്. കുട്ടികള്&#x200d; ക്രൂരതക്കോ ഉപേക്ഷക്കോ ഇരയാവുന്നു എന്ന് സംശയം തോന്നിയാല്&#x200d; കുടുംബങ്ങളില്&#x200d; കടന്നുചെല്ലാനും കുട്ടിയുടെ ക്ഷേമത്തിനും സംരക്ഷണത്തിനും വേണ്ടിവന്നാല്&#x200d; കുട്ടിയെ കുടും ബത്തില്&#x200d;നിന്നും മാറ്റി സംരക്ഷണം നല്&#x200d;കാനും വരെ അധികാരമുണ്ട്. കുട്ടികളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമുള്ള നിയമങ്ങള്&#x200d;ക്ക് നമ്മുടെ നാട്ടിലും കുറവൊന്നുമില്ല. 1890 ലെ ഗാര്&#x200d;ഡിയന്&#x200d;സ് ആന്റ് വാര്&#x200d;ഡ്സ് ആക്ട് മുതല്&#x200d; 2005 ലെ കുട്ടികള്&#x200d;ക്കു വേണ്ടിയുള്ള കമ്മിഷന്&#x200d; നിയമിക്കുന്ന നിയമം വരെ, പുരോഗമനപരമായ നിയമങ്ങളുടെ പരമ്പര തന്നെയുണ്ട്. 1959 ലെ കുട്ടികളുടെ അവകാശങ്ങളെപ്പറ്റിയുള്ള ഐക്യരാഷ്ട്ര പൊതുസഭയുടെ പ്രഖ്യാപനവും 1989 ലെ കുട്ടികളുടെ അവകാശത്തെപ്പറ്റിയുള്ള കണ്&#x200d;വെന്&#x200d;ഷനും ഇന്ത്യ അംഗീകരിച്ചിട്ടുള്ളതുമാണ്. കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്&#x200d;ച്ചക്ക് വേണ്ട നിര്&#x200d;ദ്ദേശങ്ങളും ശാരീരികവും മാനസികവും ലൈംഗികവുമായ പീഡനങ്ങള്&#x200d; ഒഴിവാക്കാനുള്ള നടപടികളും നിയമങ്ങളിലുണ്ട്. കുട്ടികള്&#x200d;ക്കുവേണ്ടി എന്ത് നിയമമുണ്ടാക്കാനും ഭരണഘടനയുടെ പിന്തുണയുണ്ട്. കേന്ദ്രത്തിലും സംസ്ഥാനത്തിലുമൊക്കെ കമ്മിഷനുകളുമുണ്ട്.</p>
<p>കുട്ടികളോടുള്ള കുറ്റകൃത്യങ്ങള്&#x200d; തടയുന്നതില്&#x200d; കേരളം മുന്നോട്ട്‌പോയിട്ടുണ്ടെന്നല്ലാതെ പൂര്&#x200d;ണമായും തടയാനായിട്ടില്ല. ഇരകളായ കുട്ടികളെ ദത്തെടുത്തും മാതാപിതാക്കളെ ജയിലിലടച്ചും തീര്&#x200d;ക്കാവുന്ന പ്രശ്നമല്ലിത്. കുട്ടികളെ ഉപദ്രവിക്കുന്നതിനോട് ഒരു വിട്ടുവീഴ്ച്ചയും പാടില്ല. ഏത് കുഞ്ഞിനോടും ആര് അക്രമം ചെയ്യുന്നത് കണ്ടാലും ഉടന്&#x200d; അധികാരികളെ അറിയിക്കാനുള്ള മനസുണ്ടാവണം. അവരെ നിയമത്തിന്റെ മുന്നിലെത്തിക്കാനും നിയമം അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷ ഏറ്റവും വേഗത്തില്&#x200d; നടപ്പാക്കാനും കഴിയണം. അക്രമത്തിന്റെ സാഹചര്യമുണ്ടെങ്കിലോ ഉണ്ടെന്ന് സംശയം തോന്നിയാലോ ഉടന്&#x200d; കുട്ടികളെ സുരക്ഷിതമാക്കി മാറ്റിപ്പാര്&#x200d;പ്പിക്കാന്&#x200d; സംവിധാനമുണ്ടാക്കണം. കുട്ടികളെ പീഡിപ്പിക്കുന്നതിനെപ്പറ്റി അറിവുലഭിക്കുന്ന ആയമാര്&#x200d;, അധ്യാപകര്&#x200d;, ഡോക്ടര്&#x200d;മാര്&#x200d; എന്നിവര്&#x200d; ഉടന്&#x200d; അധികൃതരെ അറിയിക്കാന്&#x200d; ബാധ്യസ്ഥരാണ്. പൊതുജനങ്ങള്&#x200d;ക്കും ഇതേ ബോധമുണ്ടാകണം. കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ ഇത്തരം ക്രൂരത അവസാനിപ്പിക്കാനാകു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cruelty-to-children-should-be-severely-punished.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആറാം ക്ലാസുകാരിക്കുനേരെ സ്‌കൂള്&#x200d; പ്രിന്&#x200d;സിപ്പലിന്റെ പീഢനം; ഒളിവില്&#x200d; പോയ പ്രതിയെ പോലീസ് പിടികൂടി</title>
		<link>https://www.chandrikadaily.com/89n3pdyzzakoh7w6n8zrjgddktjh8iwfg6ekrvi3kvpq-28.html</link>
					<comments>https://www.chandrikadaily.com/89n3pdyzzakoh7w6n8zrjgddktjh8iwfg6ekrvi3kvpq-28.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sun, 13 Nov 2022 06:56:56 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[child abuse]]></category>
		<category><![CDATA[up]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=221584</guid>

					<description><![CDATA[കുട്ടി ക്ഷീണവും അസ്വസ്ഥതയും പ്രകടിപ്പിച്ചിരുന്നു]]></description>
										<content:encoded><![CDATA[<p>യുപി: ഗാസിയാബാദിലെ സ്വകാര്യ സ്‌കുളില്&#x200d; ആറാം ക്ലാസുകാരിയെ ബലാത്സഗം ചെയ്‌തെന്ന കേസില്&#x200d; സ്‌കൂള്&#x200d; പ്രിന്&#x200d;സിപ്പല്&#x200d; അറസ്റ്റില്&#x200d;. കുട്ടിയുടെ അമ്മയാണ് പോലീസില്&#x200d; പാരാതി നല്&#x200d;കിയത്. പോലീസില്&#x200d; പരാതി കിട്ടിയതറിഞ്ഞ് പ്രതി ഒളിവില്&#x200d; പോയി. പിന്നീട് ശനിയാഴ്ച ദാസ്‌നയ്ക്കടുത്ത് നിന്നും പോലീസ് പിടികൂടുകയായിരുന്നു.</p>
<p>ദിവസങ്ങളായി കുട്ടി ക്ഷീണവും അസ്വസ്ഥതയും പ്രകടിപ്പിച്ചിരുന്നു. കാരണം അന്വേഷിച്ചപ്പോഴാണ് കുട്ടി അമ്മയോട് വിവരം പറഞ്ഞത്. കുട്ടി സ്‌കൂളില്&#x200d; പോകാന്&#x200d; തയ്യാറാവാത്തത് അസുഖം മൂലമാണെന്നായിരുന്നു ആദ്യം കരുതിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/89n3pdyzzakoh7w6n8zrjgddktjh8iwfg6ekrvi3kvpq-28.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പന്തെടുക്കാന്&#x200d; പോയ അഞ്ചു വയസുകാരിയെ ഏഴു വയസുകാരന്&#x200d; പീഡിപ്പിച്ചതായി പരാതി</title>
		<link>https://www.chandrikadaily.com/seven-year-old-boy-accused-of-raping-girl-5-in-up.html</link>
					<comments>https://www.chandrikadaily.com/seven-year-old-boy-accused-of-raping-girl-5-in-up.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 20 Oct 2020 13:54:23 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[child abuse]]></category>
		<category><![CDATA[child raped]]></category>
		<category><![CDATA[up gangrape]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=163078</guid>

					<description><![CDATA[കേസില്&#x200d; ഏഴു വയസുള്ള കുട്ടിക്കെതിരെ ഐപിസി, പോക്സോ വകുപ്പുകള്&#x200d; പ്രകാരം കേസ് രജിസ്റ്റര്&#x200d; ചെയ്തതായി പൊലീസ് പറയുന്നു. ഒക്ടോബര്&#x200d; പന്ത്രണ്ടിന് പെണ്&#x200d;കുട്ടിയെ തൊട്ടടുത്ത വീട്ടിലെ ആണ്&#x200d;കുട്ടി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നെന്നാണ് പൊലീസ് റിപ്പോര്&#x200d;ട്ട്.]]></description>
										<content:encoded><![CDATA[<p>ലക്‌നൗ: അഞ്ചര വയസുകാരിയെ പീഡിപ്പിച്ചതിന് ഏഴു വയസുകാരനെതിരെ കേസ്. ഉത്തര്&#x200d;പ്രദേശിലെ അലിഗ്ഢിലാണ് സംഭവം. വീടിന്റെ ടെറസില്&#x200d; കളിച്ചുകൊണ്ടിരിക്കെ ബാലിക അടുത്ത പറമ്പിലേക്കു വീണ പന്ത് എടുക്കാന്&#x200d; പോയപ്പോള്&#x200d; അടുത്ത വീട്ടിലെ കുട്ടി പീഡിപ്പിച്ചതായാണ് പരാതി.</p>
<p>കേസില്&#x200d; ഏഴു വയസുള്ള കുട്ടിക്കെതിരെ ഐപിസി, പോക്സോ വകുപ്പുകള്&#x200d; പ്രകാരം കേസ് രജിസ്റ്റര്&#x200d; ചെയ്തതായി പൊലീസ് പറയുന്നു. ഒക്ടോബര്&#x200d; പന്ത്രണ്ടിന് പെണ്&#x200d;കുട്ടിയെ തൊട്ടടുത്ത വീട്ടിലെ ആണ്&#x200d;കുട്ടി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നെന്നാണ് പൊലീസ് റിപ്പോര്&#x200d;ട്ട്.</p>
<p>ആണ്&#x200d;കുട്ടിയുടെ പ്രായം എഫ്‌ഐആറില്&#x200d; രേഖപ്പെടുത്തിയിരുന്നില്ല. എന്നാല്&#x200d; മെഡിക്കല്&#x200d; പരിശോധനയില്&#x200d; ഏഴു വയസ്സാണെന്നു കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. ആണ്&#x200d;കുട്ടി ഇപ്പോള്&#x200d; മാതാപിതാക്കള്&#x200d;ക്കൊപ്പമാണ് ഉള്ളത്. കേസ് വിചാരണക്കായി കു്ട്ടിയെ ജൂവനൈല്&#x200d; ജസ്റ്റിസ് ബോര്&#x200d;ഡിനു മുമ്പാകെ ഹാജരാക്കുമെന്ന പൊലീസ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/seven-year-old-boy-accused-of-raping-girl-5-in-up.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പൂപറിക്കാന്&#x200d; പോയ പതിമൂന്നുകാരിയെ പീഡിപ്പിക്കാന്&#x200d; ശ്രമം; ബിജെപി പ്രവര്&#x200d;ത്തകന്&#x200d; പിടിയില്&#x200d;</title>
		<link>https://www.chandrikadaily.com/child-abus-bjp-leader-arrest.html</link>
					<comments>https://www.chandrikadaily.com/child-abus-bjp-leader-arrest.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sat, 29 Aug 2020 05:54:38 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[child abuse]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=148693</guid>

					<description><![CDATA[ഓണപ്പൂക്കളമൊരുക്കാന്&#x200d; വീടിന് സമീപത്ത് പൂവ് പറിക്കുന്നതിനിടെയാണ് എട്ടാം ക്ലാസുകാരിയെ പ്രതി പീഡിപ്പിക്കാന്&#x200d; ശ്രമിച്ചത്]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് പ്രായപൂര്&#x200d;ത്തിയാകാത്ത പെണ്&#x200d;കുട്ടിയെ പീഡിപ്പിക്കാന്&#x200d; ശ്രമിച്ചയാള്&#x200d; അറസ്റ്റില്&#x200d;. ബിജെപി പ്രവര്&#x200d;ത്തകനായ ഇയ്യങ്കോട് പീറ്റപൊയില്&#x200d; സുമേഷിനെയാണ് (36) നാദാപുരം സി.ഐ അറസ്റ്റ് ചെയ്തത്.</p>
<p>ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ഓണപ്പൂക്കളമൊരുക്കാന്&#x200d; വീടിന് സമീപത്ത് പൂവ് പറിക്കുന്നതിനിടെയാണ് എട്ടാം ക്ലാസുകാരിയെ പ്രതി പീഡിപ്പിക്കാന്&#x200d; ശ്രമിച്ചത്. പെണ്&#x200d;കുട്ടി വിവരമറിയിച്ചതിനെ തുടര്&#x200d;ന്ന് മാതാപിതാക്കള്&#x200d; നാദാപുരം പൊലീസില്&#x200d; പരാതി നല്&#x200d;കി. തുടര്&#x200d;ന്നാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/child-abus-bjp-leader-arrest.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബാലപീഡനത്തിന്   തൂക്കുകയര്&#x200d;  പോക്‌സോ നിയമ ഭേദഗതി രാജ്യസഭ പാസാക്കി</title>
		<link>https://www.chandrikadaily.com/sexual-harrassment.html</link>
					<comments>https://www.chandrikadaily.com/sexual-harrassment.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Thu, 25 Jul 2019 04:50:06 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[child abuse]]></category>
		<category><![CDATA[CHILD SEX]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=134267</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: കുട്ടികള്&#x200d;ക്കെതിരായ ലൈംഗിക അതിക്രമങ്ങള്&#x200d;ക്കു വധശിക്ഷ വരെ വ്യവസ്ഥ ചെയ്ത് പോക്‌സോ (പ്രൊട്ടക്ഷന്&#x200d; ഓഫ് ചില്&#x200d;ഡ്രന്&#x200d; ഫ്രം സെക്ഷ്വല്&#x200d; ഒഫന്&#x200d;സസ്) നിയമ ഭേദഗതി ബില്&#x200d; രാജ്യസഭ പാസാക്കി. 2012ല്&#x200d; പാസാക്കിയ നിയമത്തിലെ 7 വ്യവസ്ഥകളാണ് ഭേദഗതി ചെയ്തത്. വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി അവതരിപ്പിച്ച ബില്&#x200d; ഇനി ലോക്‌സഭയുടെ അംഗീകാരത്തിന് അയക്കും. രാജ്യത്ത് കുട്ടികള്&#x200d;ക്കെതിരെ അക്രമങ്ങള്&#x200d; പെരുകി സാഹചര്യത്തിലാണ് നിയമം ഭേദഗതി ചെയ്യാന്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; തീരുമാനിച്ചത്. പ്രകൃതിദുരന്തങ്ങളും അപകടങ്ങളുമുണ്ടാകുമ്പോള്&#x200d; കുട്ടികള്&#x200d; ചൂഷണം ചെയ്യപ്പെടുന്നതും ലൈംഗികചൂഷണം [&#8230;]]]></description>
										<content:encoded><![CDATA[
<p><br> ന്യൂഡല്&#x200d;ഹി: കുട്ടികള്&#x200d;ക്കെതിരായ ലൈംഗിക അതിക്രമങ്ങള്&#x200d;ക്കു വധശിക്ഷ വരെ വ്യവസ്ഥ ചെയ്ത് പോക്‌സോ (പ്രൊട്ടക്ഷന്&#x200d; ഓഫ് ചില്&#x200d;ഡ്രന്&#x200d; ഫ്രം സെക്ഷ്വല്&#x200d; ഒഫന്&#x200d;സസ്) നിയമ ഭേദഗതി ബില്&#x200d; രാജ്യസഭ പാസാക്കി. 2012ല്&#x200d; പാസാക്കിയ നിയമത്തിലെ 7 വ്യവസ്ഥകളാണ് ഭേദഗതി ചെയ്തത്. വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി അവതരിപ്പിച്ച ബില്&#x200d; ഇനി ലോക്‌സഭയുടെ അംഗീകാരത്തിന് അയക്കും. <br> രാജ്യത്ത് കുട്ടികള്&#x200d;ക്കെതിരെ അക്രമങ്ങള്&#x200d; പെരുകി സാഹചര്യത്തിലാണ് നിയമം ഭേദഗതി ചെയ്യാന്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; തീരുമാനിച്ചത്. പ്രകൃതിദുരന്തങ്ങളും അപകടങ്ങളുമുണ്ടാകുമ്പോള്&#x200d; കുട്ടികള്&#x200d; ചൂഷണം ചെയ്യപ്പെടുന്നതും ലൈംഗികചൂഷണം ലക്ഷ്യമിട്ട് ഹോര്&#x200d;മോണ്&#x200d; നല്&#x200d;കി കുട്ടികളെ പെട്ടെന്നു മുതിര്&#x200d;ന്നവരാക്കുന്നതും തടയാനും പുതിയ വ്യവസ്ഥകള്&#x200d; ലക്ഷ്യമിടുന്നു. <br> കുട്ടികളുടെ അശ്ലീലചിത്ര, ദൃശ്യ പ്രചാരണം തടവും പിഴയും ഉള്&#x200d;പ്പെടെ കര്&#x200d;ശന ശിക്ഷയ്ക്കു കാരണമാകും.  ഇവ സൂക്ഷിക്കുന്നതും നശിപ്പിക്കാതിരിക്കുന്നതും ശ്രദ്ധയില്&#x200d;പെട്ടാലുടന്&#x200d; അധികൃതരെ അറിയിക്കാതിരിക്കുന്നതും കുറ്റകരമാവും. വാണിജ്യ ലക്ഷ്യത്തോടെ അശ്ലീല ദൃശ്യങ്ങള്&#x200d; പ്രചരിപ്പിക്കുന്നതിനും കര്&#x200d;ക്കശ ശിക്ഷയാണ് ബില്&#x200d; നിര്&#x200d;ദേശിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sexual-harrassment.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അലിഗഢില്&#x200d; രണ്ടര വയസുകാരിയുടെ കൊലപാതകം; കര്&#x200d;ശന നടപടി ആവശ്യപ്പെട്ട് രാഹുല്&#x200d; ഗാന്ധി</title>
		<link>https://www.chandrikadaily.com/rahul-gandhi-priyanka-gandhi-express-shock-over-killing-of-aligarh-child-demand-action.html</link>
					<comments>https://www.chandrikadaily.com/rahul-gandhi-priyanka-gandhi-express-shock-over-killing-of-aligarh-child-demand-action.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 07 Jun 2019 09:03:52 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[aligarh university]]></category>
		<category><![CDATA[child abuse]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[UTTARPRADESH]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=129452</guid>

					<description><![CDATA[അലിഗഢില്&#x200d; രണ്ടര വയസുകാരിയുടെ ക്രൂരമായ കൊലപാതകത്തില്&#x200d; കര്&#x200d;ശന നടപടി ആവശ്യപ്പെട്ട് കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി രംഗത്ത്. സംഭവം ഹീനവും അസ്വസ്ഥമാക്കുന്നതുമാണെന്ന് രാഹുല്&#x200d; പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഉത്തര്&#x200d; പ്രദേശിലെ അലിഗഢില്&#x200d; ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കണ്ണുകള്&#x200d; ചൂഴ്ന്നെടുത്ത നിലയില്&#x200d; രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. The horrific murder of a little girl in Aligarh, UP has shocked and disturbed me. How can any human being treat [&#8230;]]]></description>
										<content:encoded><![CDATA[
<p>അലിഗഢില്&#x200d; രണ്ടര വയസുകാരിയുടെ ക്രൂരമായ കൊലപാതകത്തില്&#x200d; കര്&#x200d;ശന നടപടി ആവശ്യപ്പെട്ട് കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി രംഗത്ത്. സംഭവം ഹീനവും അസ്വസ്ഥമാക്കുന്നതുമാണെന്ന് രാഹുല്&#x200d; പറഞ്ഞു.</p>



<p>കഴിഞ്ഞ ദിവസമാണ് ഉത്തര്&#x200d; പ്രദേശിലെ അലിഗഢില്&#x200d; ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കണ്ണുകള്&#x200d; ചൂഴ്ന്നെടുത്ത നിലയില്&#x200d; രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. </p>



<blockquote class="twitter-tweet" data-lang="en"><p lang="en" dir="ltr">The horrific murder of a little girl in Aligarh, UP has shocked and disturbed me. How can any human being treat a child with such brutality? This terrible crime must not go unpunished. The UP police must act swiftly to bring the killers to justice.</p>— Rahul Gandhi (@RahulGandhi) <a href="https://twitter.com/RahulGandhi/status/1136870662901919744?ref_src=twsrc%5Etfw">June 7, 2019</a></blockquote>
<script async="" src="https://platform.twitter.com/widgets.js" charset="utf-8"></script>



<p>ഒരു മനുഷ്യന്  ഒരു കുഞ്ഞിനോട് ഇത്രയും ക്രൂരമായി പെരുമാറാന്&#x200d; എങ്ങനെ  കഴിയുന്നുവെന്ന് ചോദിച്ച രാഹുല്&#x200d; ഇത്തരം ഹീനകൃത്യങ്ങള്&#x200d; ശിക്ഷിക്കപ്പെടാതെ പോകരുതെന്നും പറഞ്ഞു.   ഉത്തര്&#x200d;പ്രദേശ് പൊലീസ് എത്രയും പെട്ടെന്ന് കര്&#x200d;ശന നടപടി സ്വീകരിക്കണമെന്നും രാഹുല്&#x200d; ഗാന്ധി ആവശ്യപ്പെട്ടു.</p>



<p>സംഭവത്തില്&#x200d; പ്രിയങ്ക ഗാന്ധിയും പ്രതികരിച്ചു. മനുഷ്യത്വമില്ലാത്തതും ക്രൂരവുമായ സംഭവമാണ് അലിഗഡിലെ പിഞ്ചു കുഞ്ഞിന് നേരെ ഉണ്ടായ അക്രമമെന്നും അത് തന്നെ ആകെ ഉലച്ചുകളഞ്ഞുവെന്നും എഐസിസി ജനറല്&#x200d; സെക്രട്ടറി പ്രിയങ്ക ഗാന്ധി. കുറ്റക്കാര്&#x200d;ക്ക് അങ്ങേയറ്റം കടുത്ത ശിക്ഷ തന്നെ നല്&#x200d;കണമെന്നും പ്രിയങ്ക പറഞ്ഞു.</p>



<blockquote class="twitter-tweet" data-lang="en"><p lang="hi" dir="ltr">अलीगढ़ की मासूम बच्ची के साथ हुई अमानवीय और जघन्य घटना ने हिलाकर रख दिया है। हम ये कैसा समाज बना रहे हैं? बच्ची के माता-पिता पर क्या गुजर रही है ये सोचकर दिल दहल जाता है।अपराधियों को कड़ी से कड़ी सजा मिलनी चाहिए। <a href="https://t.co/2DUSCOm5qe">https://t.co/2DUSCOm5qe</a></p>— Priyanka Gandhi Vadra (@priyankagandhi) <a href="https://twitter.com/priyankagandhi/status/1136862841670160390?ref_src=twsrc%5Etfw">June 7, 2019</a></blockquote>
<script async="" src="https://platform.twitter.com/widgets.js" charset="utf-8"></script>



<p>സംഭവത്തില്&#x200d; പൊലീസ് അന്വേഷണം നടക്കുകയാണ്. കൊലപാതകത്തെ തുടര്&#x200d;ന്ന് രണ്ട് പേരെ പോലീസ് അറസ്റ്റു ചെയ്തു.  പ്രതി കുറ്റം സമ്മതിച്ചതായും പെണ്&#x200d;കുട്ടിയുടെ കുടുംബത്തോടുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് പറയുന്നു. മെയ് 31 ന് പെണ്&#x200d;കുട്ടിയെ തട്ടികൊണ്ടുപോയതായി പോലീസിന് പരാതി ലഭിച്ചിരുന്നു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rahul-gandhi-priyanka-gandhi-express-shock-over-killing-of-aligarh-child-demand-action.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്&#x200d; പ്രതിയെ സംരക്ഷിക്കുന്ന മന്ത്രി ജലീലിന്റെ നിലപാടിനെതിരെ രൂക്ഷ വിമര്&#x200d;ശനവുമായി എസ്. ശാരദക്കുട്ടി</title>
		<link>https://www.chandrikadaily.com/saradakutty-fb-post-against-kt-jaleel-in-shamsuddin-issues.html</link>
					<comments>https://www.chandrikadaily.com/saradakutty-fb-post-against-kt-jaleel-in-shamsuddin-issues.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 07 May 2019 08:33:25 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[child abuse]]></category>
		<category><![CDATA[Dr Kt Jaleel]]></category>
		<category><![CDATA[S Saradakkutty]]></category>
		<category><![CDATA[SHAMSUDDEEN]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=126517</guid>

					<description><![CDATA[വളാഞ്ചേരിയിലെ എല്&#x200d;ഡിഎഫ് കൗണ്&#x200d;സിലര്&#x200d; പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്&#x200d; പ്രതി ഷംസുദ്ദീനെ സംരക്ഷിക്കുന്ന മന്ത്രി കെടി ജലീലിന്റെ നിലപാടിനെ രൂക്ഷമായ ഭാഷയില്&#x200d; വിമര്&#x200d;ശിച്ച് എഴുത്തുകാരി എസ്. ശാരദക്കുട്ടി. പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്&#x200d; മന്ത്രി കെടി ജലീലിനെതിരെ പെണ്&#x200d;കുട്ടിയുടെ ബന്ധുക്കള്&#x200d; ആരോപണം ഉയര്&#x200d;ത്തിയിരുന്നു. പ്രതി ഷംസുദ്ദീനെ ജലീല്&#x200d; സംരക്ഷിക്കുകയാണെന്നും പ്രതിക്ക് രാജ്യം വിടാന്&#x200d; മന്ത്രി ഒത്താശ ചെയ്തന്നുമുള്ള ആരോപണം ശക്തമാണ്. ഇതിനിടെയാണ് ഇടതുപക്ഷ സഹയാത്രിക കൂടിയായ എഴുത്തുകാരി ശാരദക്കുട്ടി ടീച്ചറുടെ വിമര്&#x200d;ശനം വൈറലാവുന്നത്. ഫെയ്‌സ് ബുക്കിലൂടെയാണ് ടീച്ചറുടെ വിമര്&#x200d;ശനം. കെഎം [&#8230;]]]></description>
										<content:encoded><![CDATA[
<p>വളാഞ്ചേരിയിലെ എല്&#x200d;ഡിഎഫ് കൗണ്&#x200d;സിലര്&#x200d; പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്&#x200d; പ്രതി ഷംസുദ്ദീനെ സംരക്ഷിക്കുന്ന മന്ത്രി കെടി ജലീലിന്റെ നിലപാടിനെ രൂക്ഷമായ ഭാഷയില്&#x200d; വിമര്&#x200d;ശിച്ച് എഴുത്തുകാരി എസ്. ശാരദക്കുട്ടി. </p>



<p>പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്&#x200d; മന്ത്രി കെടി ജലീലിനെതിരെ പെണ്&#x200d;കുട്ടിയുടെ ബന്ധുക്കള്&#x200d; ആരോപണം ഉയര്&#x200d;ത്തിയിരുന്നു. പ്രതി ഷംസുദ്ദീനെ ജലീല്&#x200d; സംരക്ഷിക്കുകയാണെന്നും പ്രതിക്ക് രാജ്യം വിടാന്&#x200d; മന്ത്രി ഒത്താശ ചെയ്തന്നുമുള്ള ആരോപണം ശക്തമാണ്. ഇതിനിടെയാണ് ഇടതുപക്ഷ സഹയാത്രിക കൂടിയായ എഴുത്തുകാരി ശാരദക്കുട്ടി ടീച്ചറുടെ വിമര്&#x200d;ശനം വൈറലാവുന്നത്. ഫെയ്‌സ് ബുക്കിലൂടെയാണ് ടീച്ചറുടെ വിമര്&#x200d;ശനം. കെഎം ഷാജഹാന്റെ പോസ്റ്റിന് മറുപടിയുമായി സാഹചര്യ തെളിവും റഫറന്&#x200d;സുമായി പോസ്റ്റ തെളിവായി വെച്ചാണ് ശാരദക്കുട്ടിയുടെ  കുറിപ്പ്..</p>



<iframe loading="lazy" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpermalink.php%3Fstory_fbid%3D853982371602343%26id%3D100009717647830&#038;width=500" width="500" height="745" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allow="encrypted-media"></iframe>



<p>പ്രതിയ്‌ക്കൊപ്പം കെടി ജലീല്&#x200d; പ്രതിക്കൊപ്പം നടത്തിയ യാത്രകളും മന്ത്രിയുടെ ഔദ്യോഗിക യാത്രകളില്&#x200d; പോലും ഷംസുദ്ദീന്&#x200d; ഒപ്പം ചേര്&#x200d;ന്ന  ചിത്രങ്ങളും വിടി ബല്&#x200d;റാം എംഎല്&#x200d;എ ഉള്&#x200d;പ്പെടെയുള്ളവര്&#x200d; സോഷ്യല്&#x200d; മീഡിയയില്&#x200d; പങ്കുവെച്ചിരുന്നു. ഇത് ജലീലിനെ പ്രതിരോധത്തിലാക്കുകയും നിരവധി ന്യായീകരണങ്ങളുമായി മന്ത്രി രംഗത്തെത്തുകയും ചെയ്തിരുന്നു.</p>



<p>പ്രതിയെ സംരക്ഷിക്കുന്ന അധികാര നിലപാടിനെ രൂക്ഷമായ ഭാഷയില്&#x200d; വിമര്&#x200d;ശിക്കുകയാണ് എഴുത്തുകാരി. <br><strong>ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.</strong>..</p>



<p><em>ലൈംഗിക വൈകൃതം ബാധിച്ചവര്&#x200d; അധികാരത്തിന്റെ തണല്&#x200d; പറ്റി നടത്തുന്ന സ്ത്രീ പീഡനങ്ങള്&#x200d; ഇന്നും ഇന്നലെയും തുടങ്ങിയതല്ല.അക്രമാസക്തമായ ഉദ്ധൃത ലിംഗത്തിന് ഇടത് / വലത്/സംഘി, ജാതി മത ഭേദവുമില്ല. അധികാരപ്രമത്തതയുടെ ഉദ്ധൃതലിംഗങ്ങള്&#x200d;ക്ക് ഒന്നേ നിറമുള്ളു. കടുത്ത സ്ത്രീവിരുദ്ധതയുടെ നിറമാണത്.</em></p>



<p><em>പീഡനം നടത്തുന്നവരെ, അതിന് ഒത്താശ ചെയ്തു കൊടുക്കുന്നവരെ പക്ഷം നോക്കി സംരക്ഷിക്കുന്ന രീതിയാണ് ഏതു ഭരണകൂടവും എല്ലാക്കാലത്തും ചെയ്തു കൊണ്ടിരിക്കുന്നത്. സ്ത്രീ വര്&#x200d;ഗ്ഗത്തെ അപമാനിക്കാത്ത ഒരു ഭരണകക്ഷിയും പ്രതിപക്ഷ കക്ഷിയും ഇവിടെയില്ല. ഒന്നിനെത്തന്നെയാണ് രണ്ടായും മൂന്നായും ഒക്കെ നമ്മള്&#x200d; കണ്ടുകൊണ്ടിരിക്കുന്നത്. ആണ്&#x200d;ശരീരത്തിനുള്ളില്&#x200d; ആ ശത്രു കുടി കൊള്ളുന്നിടത്തോളം സ്ത്രീക്ക് ഈ യുദ്ധം തുടരുക തന്നെ വേണ്ടി വരും.</em></p>



<p><em>ഒരു പെണ്&#x200d;കുട്ടി പീഡിപ്പിക്കപ്പെടുമ്പോള്&#x200d;, മറ്റു കുറെ സ്ത്രീകളുടെ പേരെഴുതി അവരെവിടെ, അവരുടെ നാവെവിടെ എന്നു ചോദിച്ചു വരുന്നവരോടാണ് പറയുന്നത്. ഇതൊന്നും നിങ്ങളെ ബാധിക്കുന്ന വിഷയമല്ലേ? പെണ്&#x200d;കുട്ടികള്&#x200d;ക്കു വേണ്ടി, സ്ത്രീ നീതിക്കുവേണ്ടി തലതല്ലി പൊളിക്കേണ്ടത് &#8216;ചില &#8216;സ്ത്രീകളുടെ മാത്രം ബാധ്യതയാണെന്ന് കരുതുന്ന നിങ്ങളുടെ അലസതക്കും കുബുദ്ധിക്കും നീചരാഷ്ട്രീയ ലക്ഷ്യങ്ങള്&#x200d;ക്കും ഒരു പീഡകന് കൊടുക്കുന്ന അതേ മാന്യത മാത്രമേ നല്&#x200d;കാനാകൂ. നെഞ്ചില്&#x200d; കിഞ്ചില്&#x200d; കിടയ്ക്കും ആ കുടിലതക്കൊന്നു വേറേ തൊഴുന്നേന്&#x200d;.</em></p>



<p><em>സമഗ്രമായ ഒരു പൊതു ഇടപെടലിലൂടെയല്ലാതെ ഈ ദുരവസ്ഥ പരിഹരിക്കപ്പെടുകയില്ലെന്നറിഞ്ഞിട്ടും തലയിട്ടടിച്ചു ബഹളമുണ്ടാക്കേണ്ടി വരുന്നു സ്ത്രീകള്&#x200d;ക്ക്. അങ്ങനെ ഒച്ചവെച്ചു കൊണ്ടേയിരിക്കുന്ന സ്ത്രീകളെത്തന്നെയാണ്‌ല്ലോ പിന്നെയും പിന്നെയും നിങ്ങള്&#x200d; കുറ്റപ്പെടുത്തുന്നത്. നിങ്ങള്&#x200d; ആണുങ്ങളുടെ നീചമായ രാഷ്ട്രീയ വൈരം നിലനില്&#x200d;ക്കുന്നിടത്തോളം ഇവിടെ ഇരകളായ സ്ത്രീകളും അവര്&#x200d;ക്കൊപ്പം നിന്നു പ്രതികരിക്കുന്ന സത്രീകളും കൂടുതല്&#x200d; കൂടുതല്&#x200d; യുദ്ധസജ്ജരാവുകയാണ്.</em></p>



<p><em>ആത്യന്തികമായി നിങ്ങളാരും സ്ത്രീ സുരക്ഷ ആഗ്രഹിക്കുന്നില്ല. അടിസ്ഥാനപരമായിത്തന്നെ സ്ത്രീപീഡകരാണ് നിങ്ങളും. സ്ത്രീയുടെ ഛിന്നഭിന്നമാക്കപ്പെടുന്ന ആത്മാഭിമാനവും ലൈംഗികതയും രാഷ്ട്രീയായുധമാക്കുന്നവരെ ആരെയും ഞാന്&#x200d; വെറുക്കുന്നു, ഭയക്കുന്നു. നിങ്ങള്&#x200d;ക്കെതിരെ കൂടിയാണ് ഞങ്ങളുടെ യുദ്ധം.</em></p>



<p>Reference, സാഹചര്യം ഒക്കെ കമന്റ് ബോക്‌സിലുണ്ട് <br>എസ്.ശാരദക്കുട്ടി<br> 7.5.2019</p>



<iframe loading="lazy" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fsaradakutty.madhukumar%2Fposts%2F2481762901836954&#038;width=500" width="500" height="350" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allow="encrypted-media"></iframe>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/saradakutty-fb-post-against-kt-jaleel-in-shamsuddin-issues.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊച്ചിയില്&#x200d; മുന്നു വയസ്സുകാരന്&#x200d; ഗുരുതരാവസ്ഥയില്&#x200d; ; ബാലപീഡനമെന്ന് പ്രാഥമിക നിഗമനം !</title>
		<link>https://www.chandrikadaily.com/kochi-children-attacking.html</link>
					<comments>https://www.chandrikadaily.com/kochi-children-attacking.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 17 Apr 2019 14:23:21 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[attacks]]></category>
		<category><![CDATA[child abuse]]></category>
		<category><![CDATA[kochi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=124543</guid>

					<description><![CDATA[തൊടുപുഴയിലെ ഏഴ് വയസുകാരന്റെ മരണത്തിന്റെ വേദനമാറും മുന്&#x200d;പ് വീണ്ടും മറ്റൊരു സംഭവം കൊച്ചിയില്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു. ഗുരുതര പരിക്കുകളോടെ മൂന്ന് വയസ്സുള്ള ആണ്&#x200d;കുട്ടിയെ ആലുവയിലെ രാജഗിരി ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചിരിക്കുകയാണ്. എറണാകുളത്ത് താമസിക്കുന്ന പശ്ചിമബംഗാള്&#x200d; സ്വദേശിയായ മൂന്ന് വയസുകാരനെയാണ് ഗുരുതരാവസ്ഥയില്&#x200d; ആശുപത്രിയില്&#x200d; പ്രവേശിച്ചിരിക്കുന്നത്. തലയ്ക്ക് പരിക്കേറ്റിരിക്കുന്നു എന്നതാണ് പ്രാഥമിക വിവരം. ആശുപത്രിയിലെകുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും നിലവില്&#x200d; വെന്റിലേറ്റര്&#x200d; ഉപയോഗിച്ചാണ് ജീവന്&#x200d; നിലനിര്&#x200d;ത്തുന്നതെന്നും ആശുപത്രി വൃത്തങ്ങള്&#x200d; അറിയിച്ചു. വീടിന്റെ ടെറസില്&#x200d; നിന്നും വീണാണ് കുഞ്ഞിന് പരിക്കേറ്റതെന്നാണ് ആശുപത്രിയിലെത്തിച്ച മാതാപിതാക്കള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<pre class="wp-block-code"><code> </code></pre>



<p>തൊടുപുഴയിലെ ഏഴ് വയസുകാരന്റെ  മരണത്തിന്റെ വേദനമാറും മുന്&#x200d;പ്  വീണ്ടും   മറ്റൊരു സംഭവം കൊച്ചിയില്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു. ഗുരുതര പരിക്കുകളോടെ മൂന്ന് വയസ്സുള്ള ആണ്&#x200d;കുട്ടിയെ ആലുവയിലെ രാജഗിരി ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചിരിക്കുകയാണ്. എറണാകുളത്ത് താമസിക്കുന്ന പശ്ചിമബംഗാള്&#x200d; സ്വദേശിയായ മൂന്ന് വയസുകാരനെയാണ് ഗുരുതരാവസ്ഥയില്&#x200d; ആശുപത്രിയില്&#x200d; പ്രവേശിച്ചിരിക്കുന്നത്.  തലയ്ക്ക് പരിക്കേറ്റിരിക്കുന്നു എന്നതാണ് പ്രാഥമിക വിവരം. ആശുപത്രിയിലെകുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും നിലവില്&#x200d; വെന്റിലേറ്റര്&#x200d; ഉപയോഗിച്ചാണ് ജീവന്&#x200d; നിലനിര്&#x200d;ത്തുന്നതെന്നും ആശുപത്രി വൃത്തങ്ങള്&#x200d; അറിയിച്ചു.<br>
 വീടിന്റെ ടെറസില്&#x200d; നിന്നും വീണാണ് കുഞ്ഞിന് പരിക്കേറ്റതെന്നാണ് ആശുപത്രിയിലെത്തിച്ച മാതാപിതാക്കള്&#x200d; പറയുന്നത്. എന്നാല്&#x200d; പരിശോധനയില്&#x200d; കുട്ടിക്ക് ക്രൂരമായ പീഡനമേറ്റതായി കണ്ടെത്തിയിട്ടുണ്ട്.  കുഞ്ഞിന്റെ് ശരീരത്തില്&#x200d; പൊള്ളലേറ്റ പാടുകളുണ്ട്. കാലുകളില്&#x200d; മുറിവേറ്റ പാടുകളുമുണ്ടായിരുന്നു.  കുട്ടിയുടെ പരിക്കും മാതാപിതാക്കളുടെ വിശദീകരണവും ഒത്തു പോകാത്തതിനാല്&#x200d; ആശുപത്രി അധികൃതര്&#x200d; പൊലീസിനേയും ചൈല്&#x200d;ഡ് ലൈന്&#x200d; ഉദ്യോഗസ്ഥരേയും വിളിച്ചു വരുത്തുകയായിരുന്നു.<br>
 കുട്ടിയുടെ നില അതീവ ഗുരുതരമായിട്ടും വേറെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാന്&#x200d; മാതാപിതാക്കള്&#x200d; നിര്&#x200d;ബന്ധിക്കുന്നുണ്ടെന്നും  ആശുപത്രി അധികൃതര്&#x200d; പോലീസിനെ അറിയിച്ചു.<br>
 മാതാപിതാക്കള്&#x200d; ഇപ്പോള്&#x200d; പൊലീസ് നിരീക്ഷണത്തിലാണ് എന്നാണ് വിവരം. ഏലൂര്&#x200d; സിഐ അല്&#x200d;പസമയത്തിനകം ആശുപത്രിയില്&#x200d; എത്തി കുട്ടിയുടെ മാതാപിതാക്കളെ കാണും. കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നും അടിയന്തര ശസ്ത്രക്രിയ വേണ്ടി വരുമെന്നും ഡോക്ടര്&#x200d;മാര്&#x200d; മാതാപിതാക്കളെ അറിയിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kochi-children-attacking.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നേരം വൈകി എത്തിയതിന് നഗ്‌നരാക്കി നിര്&#x200d;ത്തി സ്‌കൂള്&#x200d; അധികൃതരുടെ ശിക്ഷാനടപടി</title>
		<link>https://www.chandrikadaily.com/four-students-in-andhra-made-to-strip-for-coming-late-to-school.html</link>
					<comments>https://www.chandrikadaily.com/four-students-in-andhra-made-to-strip-for-coming-late-to-school.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 27 Dec 2018 15:31:17 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[child abuse]]></category>
		<category><![CDATA[school case]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=114805</guid>

					<description><![CDATA[ചിറ്റൂര്&#x200d;: സ്‌കൂളില്&#x200d; നേരം വൈകി എത്തിയ കുട്ടികളെ നഗ്‌നരാക്കി നിര്&#x200d;ത്തി അധികൃതരുടെ ശിക്ഷാനടപടി. ആന്ധ്രാപ്രദേശിലെ ചിറ്റൂര്&#x200d; ജില്ലയില്&#x200d; പുന്&#x200d;ഗാനൂരിലെ ചൈതന്യ ഭാരതി സ്‌കൂളിലെ മൂന്ന്-നാല് ക്ലാസുകളില്&#x200d; പഠിക്കുന്ന ആറ് കുട്ടികളെയാണ് പൊരിവെയിലില്&#x200d; നിര്&#x200d;ത്തി ശിക്ഷ നടപ്പാക്കിയത്. ക്ലാസ്സിന് പുറത്ത് കൈകള്&#x200d; പൊക്കിയും പാന്റ് അഴിച്ചും നില്&#x200d;ക്കുന്ന കുട്ടികളുടെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ പ്രതിഷേധവുമായി നിരവധി പേര്&#x200d; രംഗത്ത് എത്തി. ചിറ്റൂരില്&#x200d; ഉള്&#x200d;ഭാഗത്തായി സ്ഥിതി ചെയ്യുന്ന സ്വകാര്യ സ്‌കൂളിന്റെ നടത്തിപ്പുകാരന്&#x200d; പ്രിന്&#x200d;സിപ്പളായ മഹാരാജ നായിഡു തന്നെയാണ്. താമസിച്ചെത്തിയതിന് വസ്ത്രമഴിച്ച് [&#8230;]]]></description>
										<content:encoded><![CDATA[<p>ചിറ്റൂര്&#x200d;: സ്‌കൂളില്&#x200d; നേരം വൈകി എത്തിയ കുട്ടികളെ നഗ്‌നരാക്കി നിര്&#x200d;ത്തി അധികൃതരുടെ ശിക്ഷാനടപടി. ആന്ധ്രാപ്രദേശിലെ ചിറ്റൂര്&#x200d; ജില്ലയില്&#x200d; പുന്&#x200d;ഗാനൂരിലെ ചൈതന്യ ഭാരതി സ്‌കൂളിലെ മൂന്ന്-നാല് ക്ലാസുകളില്&#x200d; പഠിക്കുന്ന ആറ് കുട്ടികളെയാണ് പൊരിവെയിലില്&#x200d; നിര്&#x200d;ത്തി ശിക്ഷ നടപ്പാക്കിയത്. ക്ലാസ്സിന് പുറത്ത് കൈകള്&#x200d; പൊക്കിയും പാന്റ് അഴിച്ചും നില്&#x200d;ക്കുന്ന കുട്ടികളുടെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ പ്രതിഷേധവുമായി നിരവധി പേര്&#x200d; രംഗത്ത് എത്തി.</p>
<p>ചിറ്റൂരില്&#x200d; ഉള്&#x200d;ഭാഗത്തായി സ്ഥിതി ചെയ്യുന്ന സ്വകാര്യ സ്‌കൂളിന്റെ നടത്തിപ്പുകാരന്&#x200d; പ്രിന്&#x200d;സിപ്പളായ മഹാരാജ നായിഡു തന്നെയാണ്. താമസിച്ചെത്തിയതിന് വസ്ത്രമഴിച്ച് ക്ലാസ്മുറിക്ക് പുറത്ത് കൈകള്&#x200d; പൊക്കി നില്&#x200d;ക്കാന്&#x200d; പ്രിന്&#x200d;സിപ്പളാണ് പറഞ്ഞതെന്ന് മാതാപിതാക്കള്&#x200d; ആരോപിക്കുന്നു. ഗൃഹപാഠങ്ങള്&#x200d; ചെയ്തുവരാത്ത കുട്ടികള്&#x200d;ക്ക് നേരെയും ഇത്തരം ശിക്ഷാനടപടികളുണ്ടെന്ന് മാതാപിതാക്കള്&#x200d; പറയുന്നു. സംഭവത്തെ തുടര്&#x200d;ന്ന് സ്‌കൂളിന് മുന്നില്&#x200d; മാതാപിതാക്കള്&#x200d; പ്രതിഷേധ പ്രകടനം നടത്തി.</p>
<p>നഗ്‌നരാക്കി അപമാനിച്ചതായി വിദ്യാര്&#x200d;ത്ഥികള്&#x200d; അവരുടെ മാതാപിതാക്കളോട് പറഞ്ഞു. മാതാപിതാക്കള്&#x200d; പൊലീസില്&#x200d; പരാതി നല്&#x200d;കിയിട്ടുണ്ട്. ജില്ലാ വിദ്യാഭ്യാസ ഓഫീസറും റീജിയനല്&#x200d; ജോയിന്റ് ഡയറക്ടറും സ്‌കൂളിലെത്തി ഇരകളുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്&#x200d; സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കി. സ്‌കൂള്&#x200d; കറസ്‌പോണ്ടന്റ് നാഗരാജു നായിഡുവിനെ പോലീസ് അറസ്റ്റ് ചെയ്തു.</p>
<p>കുറ്റക്കാര്&#x200d;ക്കെതിരെ എത്രയും വേഗം നടപടിയുണ്ടാവുമെന്ന് സ്‌കൂളില്&#x200d; അന്വേഷണം നടത്താനെത്തിയ വിദ്യാഭ്യാസ ഓഫീസര്&#x200d; ലീല റാണി പറഞ്ഞു.</p>
<p>അതേസമയം വിദ്യാഭ്യാസ ഓഫീസറും സ്‌കൂള്&#x200d; അധികൃതരുമായി ചേര്&#x200d;ന്ന് സംഭവം ഒതുക്കിതീര്&#x200d;ക്കാന്&#x200d; ശ്രമിക്കുകയാണെന്നും ആരോപണമുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/four-students-in-andhra-made-to-strip-for-coming-late-to-school.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
