<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>child trafficking &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/child-trafficking/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 20 Jul 2017 14:35:05 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>child trafficking &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കുട്ടിക്കടത്ത്: ബി.ജെ.പി എം.പി രൂപ ഗാംഗുലിക്ക് നോട്ടീസയച്ചു</title>
		<link>https://www.chandrikadaily.com/bengal-cid-sends-notice-to-roopa-ganguly.html</link>
					<comments>https://www.chandrikadaily.com/bengal-cid-sends-notice-to-roopa-ganguly.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 20 Jul 2017 14:35:05 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bengal]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[child trafficking]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=36488</guid>

					<description><![CDATA[കൊല്‍ക്കത്ത: കുട്ടികളെ കടത്തിയ കേസില്‍ ബി.ജെ.പി എം.പിയും മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡണ്ടുമായ രൂപ ഗാംഗുലിക്ക് പശ്ചിമ ബംഗാള്‍ ക്രിമിനല്‍ അന്വേഷണ വകുപ്പ് (സി.ഐ.ഡി) നോട്ടീസയച്ചു. കേസിലെ പ്രധാന പ്രതിയായ ചന്ദന ചക്രബൊര്‍ത്തിയാണ് ദത്തെടുക്കലിന്റെ മറവില്‍ കുട്ടികളെ വില്‍ക്കുന്ന സംഭവത്തില്‍ രൂപ ഗാംഗുലിക്കും ബി.ജെ.പി സംസ്ഥാന ഇന്‍ചാര്‍ജ് കൈലാഷ് വിജയവര്‍ഗീയക്കും പങ്കുണ്ടെന്ന് വെളിപ്പെടുത്തിയത്. ബിമല ശിശു ഗൃഹോ എന്ന എന്‍.ജി.ഒയുടെ അധ്യക്ഷയായ ചന്ദന ചക്രബൊര്‍ത്തി, ദത്തെടുക്കലിന്റെ മറവില്‍ കുട്ടികളെ പണത്തിന് വില്‍ക്കുന്ന സംഭവം വെളിച്ചത്തായതിനെ തുടര്‍ന്നാണ് അറസ്റ്റിലായത്. [&#8230;]]]></description>
										<content:encoded><![CDATA[<p>കൊല്&#x200d;ക്കത്ത: കുട്ടികളെ കടത്തിയ കേസില്&#x200d; ബി.ജെ.പി എം.പിയും മഹിളാ മോര്&#x200d;ച്ച സംസ്ഥാന പ്രസിഡണ്ടുമായ രൂപ ഗാംഗുലിക്ക് പശ്ചിമ ബംഗാള്&#x200d; ക്രിമിനല്&#x200d; അന്വേഷണ വകുപ്പ് (സി.ഐ.ഡി) നോട്ടീസയച്ചു. കേസിലെ പ്രധാന പ്രതിയായ ചന്ദന ചക്രബൊര്&#x200d;ത്തിയാണ് ദത്തെടുക്കലിന്റെ മറവില്&#x200d; കുട്ടികളെ വില്&#x200d;ക്കുന്ന സംഭവത്തില്&#x200d; രൂപ ഗാംഗുലിക്കും ബി.ജെ.പി സംസ്ഥാന ഇന്&#x200d;ചാര്&#x200d;ജ് കൈലാഷ് വിജയവര്&#x200d;ഗീയക്കും പങ്കുണ്ടെന്ന് വെളിപ്പെടുത്തിയത്.</p>
<p>ബിമല ശിശു ഗൃഹോ എന്ന എന്&#x200d;.ജി.ഒയുടെ അധ്യക്ഷയായ ചന്ദന ചക്രബൊര്&#x200d;ത്തി, ദത്തെടുക്കലിന്റെ മറവില്&#x200d; കുട്ടികളെ പണത്തിന് വില്&#x200d;ക്കുന്ന സംഭവം വെളിച്ചത്തായതിനെ തുടര്&#x200d;ന്നാണ് അറസ്റ്റിലായത്. തന്റെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് എന്&#x200d;.ജി.ഒക്ക് ലൈസന്&#x200d;സും ഫണ്ടും എത്തിച്ചതിന് ബംഗാള്&#x200d; ബി.ജെ.പി വനിതാ വിഭാഗം നേടാവ് ജൂഹി ചൗധരിയും അറസ്റ്റിലായിരുന്നു. രൂപ ഗാംഗുലിയുടെയും കൈലാഷ് വിജയവര്&#x200d;ഗീയയുടെയും സഹായത്തോടെയാണ് ജൂഹി ചൗധരി പ്രവര്&#x200d;ത്തിച്ചത് എന്ന് ചന്ദന ചക്രബൊര്&#x200d;ത്തി അന്വേഷണ സംഘത്തിന് മൊഴി നല്&#x200d;കി. കുട്ടിക്കടത്ത് റാക്കറ്റിനെപ്പറ്റി രൂപക്കും കൈലാഷിനും അറിവുണ്ടെന്നും സി.ഐ.ഡി വ്യക്തമാക്കി.</p>
<p>ജൂഹി ചൗധരിയും രൂപ ഗാംഗുലിയും കൊല്&#x200d;ക്കത്തയില്&#x200d; വെച്ച് പരസ്പരം കണ്ടതിന്റെ തെളിവുകള്&#x200d; തങ്ങളുടെ കൈവശമുണ്ടെന്ന് സി.ഐ.ഡി പറയുന്നു. എന്&#x200d;.ജി.ഒയുടെ ആവശ്യത്തിനായി ഇരുവരും ഡല്&#x200d;ഹിയിലെ വനിതാ ശിശുക്ഷേമ മന്ത്രാലയം രണ്ടു തവണ സന്ദര്&#x200d;ശിച്ചിരുന്നു. റെയ്ഡിനിടെ ഇരുവരും നോര്&#x200d;ത്ത് ബ്ലോക്ക് സന്ദര്&#x200d;ശിച്ചതിന്റെ റസീറ്റുകള്&#x200d; ലഭിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്&#x200d; വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bengal-cid-sends-notice-to-roopa-ganguly.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒന്നര വയസുകാരന് ഡേ കെയറില്‍ മര്‍ദ്ദനം സ്ഥാപന നടത്തിപ്പുകാരി അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/child-rape-at-child-care.html</link>
					<comments>https://www.chandrikadaily.com/child-rape-at-child-care.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 23 May 2017 16:39:43 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[child trafficking]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=29751</guid>

					<description><![CDATA[കൊച്ചി: ഒന്നര വയസുകാരന് ഡേ കെയറില്‍ മര്‍ദ്ദനം. സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപന നടത്തിപ്പുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. പാലാരിവട്ടം പി.ജെ. ആന്റണി റോഡില്‍ പ്രശാന്തി ലൈനില്‍ &#8216;കളിവീട്&#8217; എന്ന പേരില്‍ ഡേ കെയര്‍ നടത്തുന്ന കോട്ടയം വടവാതൂര്‍ സ്വദേശി ആലുവ കോമ്പാറ നൊച്ചിമ ഇന്ദിരാ റോഡില്‍ താമസിക്കുന്ന മിനി മാത്യു(49)വിനെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത.് രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. സ്ഥാപനം പോലീസ് അടച്ചുപൂട്ടി. അഞ്ചുമനയില്‍ താമസിക്കുന്ന തിരുവല്ല സ്വദേശികളായ രക്ഷിതാക്കള്‍ നോക്കാന്‍ ഏല്‍പിച്ച ഒന്നര [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: ഒന്നര വയസുകാരന് ഡേ കെയറില്&#x200d; മര്&#x200d;ദ്ദനം. സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപന നടത്തിപ്പുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. പാലാരിവട്ടം പി.ജെ. ആന്റണി റോഡില്&#x200d; പ്രശാന്തി ലൈനില്&#x200d; &#8216;കളിവീട്&#8217; എന്ന പേരില്&#x200d; ഡേ കെയര്&#x200d; നടത്തുന്ന കോട്ടയം വടവാതൂര്&#x200d; സ്വദേശി ആലുവ കോമ്പാറ നൊച്ചിമ ഇന്ദിരാ റോഡില്&#x200d; താമസിക്കുന്ന മിനി മാത്യു(49)വിനെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത.് രക്ഷിതാക്കളുടെ പരാതിയെ തുടര്&#x200d;ന്നായിരുന്നു നടപടി. സ്ഥാപനം പോലീസ് അടച്ചുപൂട്ടി. അഞ്ചുമനയില്&#x200d; താമസിക്കുന്ന തിരുവല്ല സ്വദേശികളായ രക്ഷിതാക്കള്&#x200d; നോക്കാന്&#x200d; ഏല്&#x200d;പിച്ച ഒന്നര വയസുകാരനായ മകനെ മിനി മാത്യു അടിക്കുകയും നുള്ളുകയും ചീത്തവിളിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്&#x200d; മാധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. സ്ഥാപനത്തിലെ ജീവനക്കാരി തന്നെ പകര്&#x200d;ത്തിയ രംഗങ്ങളാണ് ദൃശ്യമാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. വിവരം അറിഞ്ഞ് കുട്ടിയുടെ രക്ഷിതാക്കള്&#x200d; സ്ഥാപനത്തിലെത്തി ബഹളമുണ്ടാക്കി. തുടര്&#x200d;ന്ന് പോലീസ് സ്ഥലത്തെത്തി കുട്ടികളെ രക്ഷിതാക്കള്&#x200d;ക്കൊപ്പം പറഞ്ഞയച്ച ശേഷം സ്ഥാപനത്തിന്റെ നടത്തിപ്പുകാരിയായ മിനിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഡേകെയറിലേക്ക് യൂത്ത് കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകര്&#x200d; നടത്തിയ മാര്&#x200d;ച്ച് സംഘര്&#x200d;ഷം സൃഷ്ടിച്ചു. സ്ഥാപനത്തിന്റെ ബോര്&#x200d;ഡും ചെടിച്ചട്ടികളും പ്രവര്&#x200d;ത്തകര്&#x200d; തകര്&#x200d;ത്തു. മേയറുടെ നേതൃത്വത്തില്&#x200d; കോര്&#x200d;പറേഷന്&#x200d; അധികൃതരും ചൈല്&#x200d;ഡ് ലെയിന്&#x200d; പ്രവര്&#x200d;ത്തകരും സ്ഥാപനത്തിലെത്തി പരിശോധന നടത്തി. ഡേ കെയര്&#x200d; നടത്താന്&#x200d; ആവശ്യമായ ലൈസന്&#x200d;സ് മിനി മാത്യുവിന് ഉണ്ടോയെന്നത് സംബന്ധിച്ച് പരിശോധന നടത്തിവരികയാണെന്നും ഇല്ലെങ്കില്&#x200d; കര്&#x200d;ശന നടപടി സ്വീകരിക്കുമെന്നും സ്ഥലത്തെത്തിയ കൊച്ചി മേയര്&#x200d; സൗമിനി ജെയിന്&#x200d; മാധ്യമ പ്രവര്&#x200d;ത്തകരോട് പറഞ്ഞു.വീടുപോല തന്നെ കുട്ടികളെ പരിചരിക്കേണ്ട സ്ഥലാണ് ഡെ കെയറുകള്&#x200d;. അവിടങ്ങളില്&#x200d; കുട്ടികള്&#x200d; ഇത്തരത്തില്&#x200d; പീഡനം നേരിടുന്നത് ഒരിക്കലും അനുവദിക്കാന്&#x200d; പാടില്ലെന്നും മേയര്&#x200d; പറഞ്ഞു.ഈ സ്ഥാപനമുള്&#x200d;പെടെ നഗരത്തിലെ മുഴുവന്&#x200d; ഡേകെയറുകളുടേയും ലൈസന്&#x200d;സുകള്&#x200d; പരിശോധിക്കുമെന്നും ആവശ്യമായ നടപടിയെടുക്കുമെന്നും മേയര്&#x200d; പറഞ്ഞു. 17 കുട്ടികളാണ് ഇന്നലെ ഡേ കെയറില്&#x200d; ഉണ്ടായിരുന്നത്. ഇതില്&#x200d; കൂടുതല്&#x200d; കുട്ടികള്&#x200d; സാധാരണ ഉണ്ടാകാറുള്ളതാണ്. കുട്ടികളെ ടീച്ചര്&#x200d; മര്&#x200d;ദ്ദിക്കുന്നതായി നേരത്തെ മുതല്&#x200d; ആരോപണമുള്ളതിനാല്&#x200d; പലരും കുട്ടികളെ ഇവിടേക്ക് അയക്കാറുണ്ടായിരുന്നില്ലെന്ന് രക്ഷിതാക്കള്&#x200d; പറഞ്ഞു. പലപ്പോഴായി കുട്ടിയുടെ ദേഹത്ത് മര്&#x200d;ദ്ദനമേറ്റതിന്റെ പാടുകള്&#x200d; കണ്ടതോടെ ഇത് സംബന്ധിച്ച് രക്ഷിതാവ് മിനിയോട് ചോദിച്ചുവെങ്കിലും കൃത്യമായ മറുപടി ഇവര്&#x200d; നല്&#x200d;കാറില്ലായിരുന്നു. സംശയം തോന്നിയ രക്ഷിതാവ് ഇവിടുത്തെ ആയയുടെ സഹായത്താല്&#x200d; നടത്തിപ്പുകാരി കുട്ടിയെ മര്&#x200d;ദിക്കുന്ന ദൃശ്യങ്ങള്&#x200d; പകര്&#x200d;ത്തി മാധ്യമങ്ങള്&#x200d;ക്ക് നല്&#x200d;കുകയായിരുന്നു. ദൃശ്യങ്ങള്&#x200d; മൊബൈലില്&#x200d; പകര്&#x200d;ത്തിയ ആയ മൂന്ന് ദിവസം മുമ്പ് ഇവിടെ നിന്നും പിരിഞ്ഞുപോകുകയും ചെയ്തു. ജുവനൈല്&#x200d; ജസ്റ്റിസ് ആക്ട് 75, ഇന്ത്യന്&#x200d; ശിക്ഷ നിയമം 323 വകുപ്പുകള്&#x200d; ചുമത്തിയാണ് മിനി മാത്യുവിനെതിരെ കേസെടുത്തിരിക്കുന്നത്. കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്&#x200d; സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്&#x200d; അടിയന്തിര റിപോര്&#x200d;ട്ട് തേടി. എറണാകുളം ജില്ലാ കലക്ടര്&#x200d;, സിറ്റി പോലീസ് മേധാവി, കൊച്ചി കോര്&#x200d;പറേഷന്&#x200d; സെക്രട്ടറി, ജില്ലാ ശിശുസംരക്ഷണ ഓഫീസര്&#x200d; എന്നിവരോടാണ് കമ്മീഷന്&#x200d; റിപോര്&#x200d;ട്ട്് ആവശ്യപ്പെട്ടിരിക്കുന്നത്.പത്തുദിവസത്തിനകം റിപ്പോര്&#x200d;ട് നല്&#x200d;കണമെന്നാണ് നിര്&#x200d;ദേശിച്ചിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/child-rape-at-child-care.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പതിനാറുകാരി അമ്മയായ സംഭവം; പിതാവ് പന്ത്രണ്ടുകാരനെന്ന് തെളിഞ്ഞു</title>
		<link>https://www.chandrikadaily.com/kerala-12-years-old-boy-becomes-father-with-the-result-dna-test.html</link>
					<comments>https://www.chandrikadaily.com/kerala-12-years-old-boy-becomes-father-with-the-result-dna-test.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 23 Mar 2017 14:16:00 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[baby changed]]></category>
		<category><![CDATA[baby missing]]></category>
		<category><![CDATA[child trafficking]]></category>
		<category><![CDATA[children]]></category>
		<category><![CDATA[rape attempt]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=23783</guid>

					<description><![CDATA[കൊച്ചി: പീഡന വാര്‍ത്തകള്‍ തുടര്‍ക്കഥകയാകുന്ന കേരളത്തില്‍ മലയാളിയെ ഞെട്ടിച്ച് ഒരു വാര്‍ത്തകൂടി പുറത്തുവന്നിരിന്നു. രാജ്യത്തെ തന്നെ ഏറ്റവും ചെറിയ പ്രായമുള്ള അച്ഛന്‍ ഇനി കേരളത്തിന് സ്വന്തം. അടുത്തിടെ എറണാകുളത്ത് പതിനാറുകാരി പ്രസവിച്ച സംഭവത്തെ തുടര്‍ന്നുണ്ടായ അന്വേഷണമാണ് ഏറ്റവും പ്രായം കുറഞ്ഞ അച്ഛനിലേക്കെത്തിച്ചത്. ഡിഎന്‍എ പരിശോധനയ്ക്കു ശേഷമാണ് നവജാത ശിശുവിന്റെ പിതാവ് പന്ത്രണ്ടുകാരനാണെന്ന് ഉറപ്പായത്. നവജാത ശിശുവിന്റേയും കേസില്‍ ആരോപണ വിധേയനായ ആണ്‍കുട്ടിയുടേയും ഡിഎന്‍എ പരിശോധിച്ചതില്‍ നിന്നാണ് പന്ത്രണ്ടുകാരന്റെ പിതൃത്വം തെളിഞ്ഞത്. കുഞ്ഞ് ജനിച്ച് മൂന്നാഴ്ച കഴിഞ്ഞാണ് പിതാവ് [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: പീഡന വാര്&#x200d;ത്തകള്&#x200d; തുടര്&#x200d;ക്കഥകയാകുന്ന കേരളത്തില്&#x200d; മലയാളിയെ ഞെട്ടിച്ച് ഒരു വാര്&#x200d;ത്തകൂടി പുറത്തുവന്നിരിന്നു. രാജ്യത്തെ തന്നെ ഏറ്റവും ചെറിയ പ്രായമുള്ള അച്ഛന്&#x200d; ഇനി കേരളത്തിന് സ്വന്തം. അടുത്തിടെ എറണാകുളത്ത് പതിനാറുകാരി പ്രസവിച്ച സംഭവത്തെ തുടര്&#x200d;ന്നുണ്ടായ അന്വേഷണമാണ് ഏറ്റവും പ്രായം കുറഞ്ഞ അച്ഛനിലേക്കെത്തിച്ചത്. ഡിഎന്&#x200d;എ പരിശോധനയ്ക്കു ശേഷമാണ് നവജാത ശിശുവിന്റെ പിതാവ് പന്ത്രണ്ടുകാരനാണെന്ന് ഉറപ്പായത്.</p>
<p>നവജാത ശിശുവിന്റേയും കേസില്&#x200d; ആരോപണ വിധേയനായ ആണ്&#x200d;കുട്ടിയുടേയും ഡിഎന്&#x200d;എ പരിശോധിച്ചതില്&#x200d; നിന്നാണ് പന്ത്രണ്ടുകാരന്റെ പിതൃത്വം തെളിഞ്ഞത്.</p>
<p>കുഞ്ഞ് ജനിച്ച് മൂന്നാഴ്ച കഴിഞ്ഞാണ് പിതാവ് പന്ത്രണ്ടുകാരനായ അയല്&#x200d;വാസിയാണെന്ന് വ്യക്തമായത്. എന്നാല്&#x200d; ആണ്&#x200d;കുട്ടിയെ സംബന്ധിച്ചുള്ള കൂടുതല്&#x200d; വിവരങ്ങള്&#x200d; രഹസ്യമാക്കി വച്ചിരിക്കുകയാണ്. കൂടുതല്&#x200d; വിവരം പുറത്തുവന്നിട്ടില്ല. ആണ്&#x200d;കുട്ടിക്കെതിരേ പോക്‌സോ നിയമം ചുമത്തി പോലീസ് കേസ് രജിസ്റ്റര്&#x200d; ചെയ്തിട്ടുണ്ട്.<br />
എന്നാല്&#x200d; കുഞ്ഞിനു ജന്മം കൊടുത്ത പെണ്&#x200d;കുട്ടിയും കാരണക്കാരനായ പന്ത്രണ്ടുകാരനും പ്രായപൂര്&#x200d;ത്തിയാവാത്ത പശ്ചാത്തലത്തില്&#x200d; കേസ് നിയമപരമായി എങ്ങനെ മുന്നോട്ട് കൊണ്ടു പോവണമെന്ന സംശയത്തിലാണ് പൊലീസ്.</p>
<p>വളരെ ചെറിയ പ്രായത്തില്&#x200d; തന്നെ കുട്ടികളുണ്ടാവുന്ന തരത്തില്&#x200d; വളര്&#x200d;ച്ചയെത്തുന്ന പ്രികോഷ്യസ് പ്യൂബെര്&#x200d;ട്ടി എന്ന അവസ്ഥയാവാം കുട്ടിക്കെന്നും ഇത് സ്വാഭാവികമാണെന്നും തിരുവനന്തപുരം മെഡിക്കല്&#x200d; കോളേജ് ആശുപത്രിയിലെ ഡോക്ടര്&#x200d; പികെ ജബ്ബാര്&#x200d; പറയുന്നു. അതേസമയം പാശ്ചാത്യ രാജ്യങ്ങളില്&#x200d; ഇത്തരം സമാനമായ നിരവധി വാര്&#x200d;ത്തകളുണ്ടാവാറുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-12-years-old-boy-becomes-father-with-the-result-dna-test.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുട്ടിക്കടത്ത് മാഫിയയെ നിയന്ത്രിച്ചത് ബി.ജെ.പി ദേശീയ നേതാക്കള്‍</title>
		<link>https://www.chandrikadaily.com/west-bengal-bjp-leaders-roopa-ganguly-and-kailash-vijayvargiya-named-in-child-trafficking-case.html</link>
					<comments>https://www.chandrikadaily.com/west-bengal-bjp-leaders-roopa-ganguly-and-kailash-vijayvargiya-named-in-child-trafficking-case.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 01 Mar 2017 14:52:13 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bengal]]></category>
		<category><![CDATA[bjp leaders]]></category>
		<category><![CDATA[child trafficking]]></category>
		<category><![CDATA[children]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=21334</guid>

					<description><![CDATA[ജല്‍പൈഗുരി: പശ്ചിമ ബംഗാളിലെ കുട്ടിക്കടത്ത് മാഫിയയെ നിയന്ത്രിച്ചിരുന്നത് ബി.ജെ.പി ദേശീയ നേതാക്കളായ രൂപ ഗാംഗുലിയും കൈലാഷ് വിജയ്‌വര്‍ഗീയയുമാണെന്ന് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ബി.ജെ.പി വനിതാ വിഭാഗം നേതാവ് ജൂഹി ചൗധരി അറസ്റ്റിലായതിന് പിന്നാലെയാണ് ബി.ജെ.പി ദേശീയ നേതാക്കളുടെ പങ്ക് പുറത്തുവരുന്നത്. ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിയായ കൈലാഷ് വിജയ്വര്‍ഗീയയ്ക്കും പാര്‍ട്ടി വനിത വിഭാഗം പ്രസിഡന്റ് രൂപ ഗാംഗുലിക്കുമെതിരെ ഗുരുതര ആരോപണമുയര്‍ന്നത് കേന്ദ്രസര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കുട്ടികളെ സംരക്ഷിക്കുന്ന സന്നദ്ധ സംഘടനകളായ ബിമല ശിശു ഗ്രിഹോ, നോര്‍ത്ത് ബംഗാള്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ജല്&#x200d;പൈഗുരി: പശ്ചിമ ബംഗാളിലെ കുട്ടിക്കടത്ത് മാഫിയയെ നിയന്ത്രിച്ചിരുന്നത് ബി.ജെ.പി ദേശീയ നേതാക്കളായ രൂപ ഗാംഗുലിയും കൈലാഷ് വിജയ്‌വര്&#x200d;ഗീയയുമാണെന്ന് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ബി.ജെ.പി വനിതാ വിഭാഗം നേതാവ് ജൂഹി ചൗധരി അറസ്റ്റിലായതിന് പിന്നാലെയാണ് ബി.ജെ.പി ദേശീയ നേതാക്കളുടെ പങ്ക് പുറത്തുവരുന്നത്. ബി.ജെ.പി ദേശീയ ജനറല്&#x200d; സെക്രട്ടറിയായ കൈലാഷ് വിജയ്വര്&#x200d;ഗീയയ്ക്കും പാര്&#x200d;ട്ടി വനിത വിഭാഗം പ്രസിഡന്റ് രൂപ ഗാംഗുലിക്കുമെതിരെ ഗുരുതര ആരോപണമുയര്&#x200d;ന്നത് കേന്ദ്രസര്&#x200d;ക്കാരിനെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കുട്ടികളെ സംരക്ഷിക്കുന്ന സന്നദ്ധ സംഘടനകളായ ബിമല ശിശു ഗ്രിഹോ, നോര്&#x200d;ത്ത് ബംഗാള്&#x200d; പീപ്പിള്&#x200d;സ് ഡെവലപ്മെന്റ് സെന്റര്&#x200d;, ആശ്രയ് എന്നിവയുടെ മറവിലായിരുന്നു രാജ്യാന്തര ബന്ധമുള്ള മാഫിയയുടെ പ്രവര്&#x200d;ത്തനം. ഇരുനേതാക്കളും ബിമല ശിശു ഗ്രിഹോയില്&#x200d; സജീവ അംഗങ്ങളാണ്. രാഷ്ട്രീയ ബന്ധം മുതലെടുത്ത് കേന്ദ്ര സര്&#x200d;ക്കാരിന്റെ ഫണ്ടും ലൈസന്&#x200d;സും സംഘടനകള്&#x200d; കൈക്കലാക്കിയിരുന്നു. വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെതടക്കം കോടിക്കണക്കിന് രൂപയുടെ ആനുകൂല്യവും ഇവര്&#x200d; ക്ക് ലഭിച്ചു. വനിതാ ശിശുക്ഷേമ മന്ത്രാലയത്തിനു കീഴിലെ സെന്&#x200d;ട്രല്&#x200d; അഡോപ്ഷന്&#x200d; റിസോഴ്‌സ് അതോറിറ്റി 22.5 ലക്ഷം രൂപയാണ് അടുത്തിടെ ആശ്രയക്ക് ഗ്രാന്റ് നല്&#x200d;കിയത്. രൂപ ഗാംഗുലിയുടെയും വിജയ് വര്&#x200d;ഗീയയുടെയും ഇടപെടല്&#x200d; മൂലമാണ് ഇത് സാധ്യമായതെന്നും പ്രത്യുപകാരമായി ഇരുവര്&#x200d;ക്കും പണവും വിലപിടിപ്പുള്ള സമ്മാനങ്ങളും നല്&#x200d;കിയിരുന്നതായും ജൂഹി ചൗധരി ചോദ്യംചെയ്യലില്&#x200d; സമ്മതിച്ചിട്ടുണ്ട്. ഇരുനേതാക്കളുമായി ചൗധരി നടത്തിയ ഫോണ്&#x200d; സംഭാഷണങ്ങള്&#x200d; കണ്ടെത്താനുള്ള ശ്രമത്തിലാണ് പശ്ചിമബംഗാള്&#x200d; കുറ്റാന്വേഷണ വിഭാഗം (സി.ഐ.ഡി). വ്യക്തമായ തെളിവു ലഭിച്ചാല്&#x200d; നേതാക്കളെ അറസ്റ്റ് ചെയ്യാനാണ് നീക്കം. അതേസമയം രാജ്യത്തിനകത്തും പുറത്തുമായി 17 കുട്ടികളെ സംഘം വിറ്റതായി സി.ഐ.ഡി കണ്ടെത്തി. ഒരു വയസിനും 14 വയസിനുമിടയില്&#x200d; പ്രായമുള്ള കുട്ടികള്&#x200d; ഇതില്&#x200d;പ്പെടും. നിയമാനുസൃത ചട്ടങ്ങള്&#x200d; പാലിച്ചുള്ള ദത്തു നല്&#x200d;കലാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു വിദേശികള്&#x200d;ക്കടക്കം സംഘം കുട്ടികളെ കൈമാറിയിരുന്നത്. കുട്ടികളെ കടത്തുന്നതിന് വ്യാജ രേഖകള്&#x200d; നിര്&#x200d;മിച്ചത് ജൂഹിയുടെ സഹായത്തോടെയാണെന്ന് നേരത്തെ അറസ്റ്റിലായ ചന്ദന ചക്രബര്&#x200d;ത്തി മൊഴി നല്&#x200d;കിയിരുന്നു. ഇതിന് വനിതാ ശിശുക്ഷേമ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്&#x200d; ഒത്താശ ചെയ്തിരുന്നോ എന്നതും അന്വേഷിക്കുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/west-bengal-bjp-leaders-roopa-ganguly-and-kailash-vijayvargiya-named-in-child-trafficking-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
