<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>cinema &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/cinema/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 27 Sep 2025 08:21:32 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>cinema &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കര്‍ണാടകയില്‍ സിനിമാ ടിക്കറ്റുകളും വിനോദ ചാനല്‍ വരിസംഖ്യയും വീണ്ടും വര്‍ധിക്കും</title>
		<link>https://www.chandrikadaily.com/1movie-tickets-and-entertainment-channel-subscriptions-will-increase-again-in-karnataka.html</link>
					<comments>https://www.chandrikadaily.com/1movie-tickets-and-entertainment-channel-subscriptions-will-increase-again-in-karnataka.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 27 Sep 2025 08:19:36 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cinema]]></category>
		<category><![CDATA[KARNADAKA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355781</guid>

					<description><![CDATA[ഉപഭോക്താക്കള്‍ക്കും അധിക സാമ്പത്തിക ബാധ്യതയാകും.]]></description>
										<content:encoded><![CDATA[<p>കര്&#x200d;ണാടക സര്&#x200d;ക്കാര്&#x200d; സംസ്ഥാനത്തെ സിനിമ ടിക്കറ്റുകള്&#x200d;ക്കും വിനോദ ചാനലുകളുടെ വരിസംഖ്യക്കും 2% പുതിയ സെസ്സ് ഏര്&#x200d;പ്പെടുത്താന്&#x200d; തീരുമാനിച്ചു. ഇത് സിനിമാപ്രേമികള്&#x200d;ക്കും കേബിള്&#x200d;/ഡി.ടി.എച്ച്. ഉപഭോക്താക്കള്&#x200d;ക്കും അധിക സാമ്പത്തിക ബാധ്യതയാകും. സെസ്സ് പണം സിനിമാസാംസ്‌കാരിക മേഖലാ തൊഴിലാളികളുടെ ക്ഷേമനിധിയിലേക്ക് എത്തിക്കുന്നതിനാണ്.</p>
<p>തൊഴില്&#x200d; വകുപ്പ് പുതിയ കരടുവിജ്ഞാപനം പുറത്തിറക്കി. സെസ്സ് നടപ്പിലാവുന്നതോടെ മള്&#x200d;ട്ടിപ്ലക്‌സുകള്&#x200d; ഉള്&#x200d;പ്പെടെ സംസ്ഥാനത്തെ എല്ലാ തിയേറ്ററുകളിലെയും ടിക്കറ്റ് നിരക്കില്&#x200d; വര്&#x200d;ധന പ്രതീക്ഷിക്കാം. ഇതിന് പുറമെ, സംസ്ഥാനത്ത് പ്രവര്&#x200d;ത്തിക്കുന്ന വിനോദ ചാനലുകളുടെ ആകെ വരിസംഖ്യയുടെ 2% ഈടാക്കും.</p>
<p>കഴിഞ്ഞ വര്&#x200d;ഷം കൊണ്ടുവന്ന നിയമപ്രകാരം, ഒരു ശതമാനം മുതല്&#x200d; 2% വരെ സെസ് ഈടാക്കാമെന്ന് നിര്&#x200d;ദ്ദേശമുണ്ടായിരുന്നു. നിലവില്&#x200d; ഏകദേശം 70,000 പേര്&#x200d; സിനിമാസാംസ്‌കാരിക മേഖലയില്&#x200d; ജോലി ചെയ്യുന്നതായി കണക്കുണ്ട്, പ്രത്യേക രജിസ്‌ട്രേഷന്&#x200d; വഴി ഇവരെ ക്ഷേമനിധിയിലേക്ക് ചേര്&#x200d;ക്കും.</p>
<p>സര്&#x200d;ക്കാര്&#x200d; നേരത്തെ സിനിമാ ടിക്കറ്റുകളുടെ പരമാവധി നിരക്ക് 200 രൂപയായി നിശ്ചയിച്ചിരുന്നെങ്കിലും, മള്&#x200d;ട്ടിപ്ലക്‌സ് അസോസിയേഷന്&#x200d; നല്&#x200d;കിയ ഹര്&#x200d;ജിയെത്തുടര്&#x200d;ന്ന് ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്തു. പല തിയേറ്ററുകളിലും ടിക്കറ്റ് നിരക്ക് ഇതിനോടകം 200 രൂപ മുകളിലേയ്ക്ക് ഉയരുകയായിരുന്നുവെന്നും, പുതിയ 2% സെസ് ഏര്&#x200d;പ്പെടുത്തുന്നതോടെ വില ഇനിയും വര്&#x200d;ധിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ഇത് സിനിമാപ്രേമികള്&#x200d;ക്കും വിനോദ ചാനല്&#x200d; ഉപഭോക്താക്കള്&#x200d;ക്കും സാമ്പത്തിക ഭാരം കൂട്ടും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1movie-tickets-and-entertainment-channel-subscriptions-will-increase-again-in-karnataka.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിനിമാ തിയേറ്ററിൽ മോശം പെരുമാറ്റം ചോദ്യം ചെയ്ത  ദമ്പതികൾക്ക് മര്&#x200d;ദനം</title>
		<link>https://www.chandrikadaily.com/cinm-theater-attack-couples-injured.html</link>
					<comments>https://www.chandrikadaily.com/cinm-theater-attack-couples-injured.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Mon, 09 Oct 2023 10:26:37 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cinema]]></category>
		<category><![CDATA[paravur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=278516</guid>

					<description><![CDATA[.ആക്രമണത്തിൽ തലയ്ക്ക് പരിക്കേറ്റ ജിബിനും പൂജയും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പറവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.]]></description>
										<content:encoded><![CDATA[<p>പറവൂരിലെ സിനിമാ തിയേറ്ററിൽ മോശം പെരുമാറ്റം ചോദ്യം ചെയ്ത ദമ്പതികൾക്ക് മര്&#x200d;ദനം. പറവൂർ സ്വദേശികളായ ജിബിനും പൂജയ്ക്കുമാണ് മർദനമേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇടവേള സമയത്ത് പുറത്തേക്കിറങ്ങിയ ദമ്പതികളോട് ഒരാൾ മോശമായി പെരുമാറിയത് ചോദ്യം ചെയ്തതോടെ ഒരു സംഘം ആളുകൾ ജിബിനെ മർദിച്ചവശനാക്കി എന്നാണ് പരാതി .ആക്രമണത്തിൽ തലയ്ക്ക് പരിക്കേറ്റ ജിബിനും പൂജയും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പറവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cinm-theater-attack-couples-injured.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹോളിവുഡ് സിനിമയിലെ രംഗങ്ങള്&#x200d; മലയാള സൂപ്പര്&#x200d;താരങ്ങളെ വെച്ച് വീഡിയോയിലാക്കിയ യുവാവ് ഇനി ഈ പണിക്കില്ലെന്ന്</title>
		<link>https://www.chandrikadaily.com/godfather-malayalam.html</link>
					<comments>https://www.chandrikadaily.com/godfather-malayalam.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Wed, 28 Jun 2023 15:59:03 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cinema]]></category>
		<category><![CDATA[video]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=261966</guid>

					<description><![CDATA[25ലക്ഷം പേരാണ് 
ഈ വീഡിയോ കണ്ടിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>ഗോഡ് ഫാദര്&#x200d; എന്ന വിഖ്യാത ഹോളിവുഡ് സിനിമയിലെ രംഗങ്ങള്&#x200d; മലയാളത്തിലെ സൂപ്പര്&#x200d;താരങ്ങളെ വെച്ച് വീഡിയോയിലാക്കിയ യുവാവ് ഇനി ഈ പണിക്കില്ലെന്ന്<br />
വ്യക്തമാക്കി രംഗത്തെത്തി. തനിക്ക് ഇത് ഇത്ര വൈറലാകുമെന്ന ്കരുതാനായില്ല. ആരോ ഒരാളാണ് ഇത് പങ്കുവെച്ചത് . ഇത് എങ്ങനെ ഉണ്ടാക്കിയെന്ന് അറിയാനായി പലരും വിളിക്കുകയാണെന്നും തനിക്ക് ഭയമാകുന്നുവെന്നും വീഡിയോയുടെ സ്രഷ്ടാവ് ടോം ആന്റണി പറയുന്നു. സിനിമയിലെ മുഖ്യകഥാപാത്രങ്ങളെ മമ്മൂട്ടിയുടെയും മോഹന്&#x200d;ലാലിന്റെയും ഫഹദ് ഫാസിലിന്റെയും രൂപത്തില്&#x200d; പുനരവതരിപ്പിക്കുകയായിരുന്നു യുവാവ്. ഏതൊരാള്&#x200d;ക്കും എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇത് ചെയ്യാനാകുമെന്ന് ടോം പറയുന്നു. അഞ്ചുവര്&#x200d;ഷം മുമ്പുതന്നെ ഇത് കഴിയുമായിരുന്നു. ഇപ്പോഴാണ് ചെയ്തത്. ഒരാളുടെ ഫോട്ടോ വെച്ച് എങ്ങനെ വേണമെങ്കിലും രൂപമാറ്റം വരുത്താനും വാക്കുകള്&#x200d; സംസാരിപ്പിക്കാനും കഴിയും .ടോം ആന്റണി പറയുന്നു. 25ലക്ഷം പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.</p>
<p>വീഡിയോ&#8212;:</p>
<p>https://twitter.com/i/status/1672634184718753793</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/godfather-malayalam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മമതയെ ജിന്നയെന്ന് വിശേഷിപ്പിച്ച് ബി.ജെ.പി</title>
		<link>https://www.chandrikadaily.com/amamatha-kerala.html</link>
					<comments>https://www.chandrikadaily.com/amamatha-kerala.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Tue, 09 May 2023 07:03:39 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cinema]]></category>
		<category><![CDATA[MAMATHA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=252619</guid>

					<description><![CDATA[ഹിന്ദുപെണ്&#x200d;കുട്ടികളെ മതംമാറ്റി തീവ്രവാദത്തിനയക്കുന്നതാണ് പ്രമേയം.]]></description>
										<content:encoded><![CDATA[<p>ദ കേരളസ്റ്റോറി സിനിമ നിരോധിച്ചതിനെതിരെ മുഖ്യമന്ത്രി മമത ബാനര്&#x200d;ജിയെ മുഹമ്മദലി ജിന്നയോട് ഉപമിച്ച് ബി.ജെ.പി. രാജ്യത്തെ എല്ലാ നല്ല കാര്യങ്ങള്&#x200d;ക്കും മമത എതിരുനില്&#x200d;ക്കുകയാണെന്നാണ് തരുണ്&#x200d; ചുഗ് ആരോപിച്ചത്. കഴിഞ്ഞദിവസമാണ് പശ്ചിമബംഗാളില്&#x200d; കേരളത്തെ അപമാനിക്കുന്നതെന്ന് കാട്ടി സിനിമ നിരോധിച്ചത്. എന്നാല്&#x200d; കേരളം ഇനിയും സിനിമ നിരോധിച്ചിട്ടില്ല. ഹൈക്കോടതി സിനിമക്ക് അനുമതി നല്&#x200d;കിയതിനെതിരെ ഇന്ന് സുപ്രീംകോടതിയില്&#x200d; ഹര്&#x200d;ജിയും ഫയല്&#x200d;ചെയ്യപ്പെട്ടിട്ടുണ്ട്. യു.പിയും മധ്യപ്രദേശും പക്ഷേ സിനിമയെ പ്രോല്&#x200d;സാഹിപ്പിക്കാനായി നികുതി ഒഴിവാക്കിയിരിക്കുകയാണ്. പ്രധാനമന്ത്രിയും സിനിമയെ പ്രോല്&#x200d;സാഹിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഹിന്ദുപെണ്&#x200d;കുട്ടികളെ മതംമാറ്റി തീവ്രവാദത്തിനയക്കുന്നതാണ് പ്രമേയം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/amamatha-kerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരളസ്റ്റോറി സിനിമക്ക് കേരളവുമായി ബന്ധമില്ലെന്ന് ബി.ജെ.പി അധ്യക്ഷന്&#x200d;</title>
		<link>https://www.chandrikadaily.com/keralastory-2.html</link>
					<comments>https://www.chandrikadaily.com/keralastory-2.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Mon, 08 May 2023 09:21:43 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cinema]]></category>
		<category><![CDATA[NADDA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=252393</guid>

					<description><![CDATA[ദി കേരളസ്റ്റോറി സിനിമക്ക് കേരളവുമായി ബന്ധമില്ലെന്ന് ബി.ജെ.പി അധ്യക്ഷന്&#x200d; ജെ.പി നദ്ദ. ഇതിന് സംസ്ഥാനവുമായി ബന്ധമില്ല. പുതിയ തരം ഭീകരതയാണതില്&#x200d; പറയുന്നത്. ബി.ജെ.പി പ്രവര്&#x200d;ത്തകര്&#x200d;ക്കൊപ്പം സിനിമ കണ്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ അപമാനിക്കുകയാണ് സിനിമയിലൂടെ സംഘപരിവാറെന്ന് ആരോപണം ഉയര്&#x200d;ന്നിരുന്നു.]]></description>
										<content:encoded><![CDATA[<p>ദി കേരളസ്റ്റോറി സിനിമക്ക് കേരളവുമായി ബന്ധമില്ലെന്ന് ബി.ജെ.പി അധ്യക്ഷന്&#x200d; ജെ.പി നദ്ദ. ഇതിന് സംസ്ഥാനവുമായി ബന്ധമില്ല. പുതിയ തരം ഭീകരതയാണതില്&#x200d; പറയുന്നത്. ബി.ജെ.പി പ്രവര്&#x200d;ത്തകര്&#x200d;ക്കൊപ്പം സിനിമ കണ്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ അപമാനിക്കുകയാണ് സിനിമയിലൂടെ സംഘപരിവാറെന്ന് ആരോപണം ഉയര്&#x200d;ന്നിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/keralastory-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദ കേരള സ്‌റ്റോറി സിനിമയുടെ തിരക്കഥ തന്റേതെന്ന് യദുവിജയകൃഷ്ണന്&#x200d; ; സുദീപ്‌തോ സെന്&#x200d; വഞ്ചിച്ചു</title>
		<link>https://www.chandrikadaily.com/skerlastory-controversuy.html</link>
					<comments>https://www.chandrikadaily.com/skerlastory-controversuy.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Sun, 07 May 2023 05:52:55 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cinema]]></category>
		<category><![CDATA[thekeralastory]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=252043</guid>

					<description><![CDATA[സുദീപ്‌തോയുമായി നടത്തിയ വാട്‌സാപ്പിന്റെ സ്‌ക്രീന്&#x200d;ഷോട്ട് യദു പങ്കുവെച്ചു.]]></description>
										<content:encoded><![CDATA[<p>ദ കേരളസ്‌റ്റോറി സിനിമ തന്റേതെന്ന അവകാശവാദവുമായി മലയാളി. 2021ല്&#x200d; തന്നോട് കേരളത്തിലെ മുസ്്‌ലിം തീവ്രവാദത്തെക്കുറിച്ച് കഥയെഴുതി നല്&#x200d;കാമോ എന്ന് ചോദിച്ച് സംവിധായകന്&#x200d; സുദീപ്‌തോ സെന്&#x200d; വാട്‌സാപ്പിലൂടെ ബന്ധപ്പെട്ടിരുന്നു. അത് നല്&#x200d;കിയപ്പോള്&#x200d; തിരക്കഥ എഴുതാമോ എന്നായി. ഹിന്ദിക്കും ഇംഗ്ലീഷിനും തിരക്കഥ എഴുതിനല്&#x200d;കിയെങ്കിലും തുച്ഛമായ തുകയാണ് തന്നത്.</p>
<p>പിന്നീട് തന്റെ പേരുപോലും ചിത്രത്തില്&#x200d;നിന്ന് ഒഴിവാക്കി ചതിക്കുകയായിരുന്നു സംവിധായകനും നിര്&#x200d;മാതാവുമെന്ന യദു കൃഷ്ണന്&#x200d; പറഞ്ഞു. സുദീപ്‌തോയുമായി നടത്തിയ വാട്‌സാപ്പിന്റെ സ്‌ക്രീന്&#x200d;ഷോട്ട് യദു പങ്കുവെച്ചു. ദ സ്റ്റോറി ഓഫ് അയോധ്യയുടെ രചയിതാവ്കൂടിയാണ് യദുവിജയകൃഷ്ണന്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/skerlastory-controversuy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ദ കേരള സ്റ്റോറി&#8217;  കേരളത്തിലെ ഭൂരിപക്ഷം തിയേറ്ററുകളും  പ്രദർശിപ്പിക്കില്ല ; പിന്മാറിയത് മുപ്പതോളം തിയേറ്ററുകൾ</title>
		<link>https://www.chandrikadaily.com/thekeralastoryreleasetoday.html</link>
					<comments>https://www.chandrikadaily.com/thekeralastoryreleasetoday.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Fri, 05 May 2023 04:17:28 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cinema]]></category>
		<category><![CDATA[keralastory]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=251650</guid>

					<description><![CDATA[ഇതിനിടെ 'ദി കേരള സ്റ്റോറി' യുടെ പ്രദർശനം തടയണം എന്ന് ആവശ്യപ്പെട്ടുള്ള വിവിധ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും]]></description>
										<content:encoded><![CDATA[<p>പ്രതിഷേധങ്ങൾ വകവയ്ക്കാതെ പ്രദർശിപ്പിക്കാൻ ഒരുങ്ങുന്ന കേരളത്തിനെതിരെയുള്ള സംഘപരിവാർ ഗൂഢാലോചനാ ചിത്രം &#8216;ദി കേരള സ്റ്റോറി&#8217; യുടെ പ്രദർശനത്തിൽ നിന്ന് കേരളത്തിലെ ഭൂരിപക്ഷം തിയേറ്ററുകൾ പിന്മാറിയതായി സൂചന.കേരളത്തിൽ 50 സ്‌ക്രീനുകളിൽ ചിത്രം പ്രദർശിപ്പിക്കാൻ തിയേറ്ററുകൾ വിതരണക്കാരുമായി കരാറിലെത്തിയെങ്കിലും റിലീസിന്റെ തൊട്ടുതലേന്ന് പലരും പിന്മാറി. 17 സ്‌ക്രീനുകളിൽ മാത്രമാണ് സിനിമ പ്രദർശനത്തിനെത്തുന്നതെന്നാണ് ഒടുവിലത്തെ വിവരം. ഇതിൽത്തന്നെ എത്ര തിയേറ്ററുകളിൽ അവസാന നിമിഷം പ്രദർശനമുണ്ടാകുമെന്നതിൽ ഉറപ്പില്ല. പിവിആർ ഉൾപ്പെടെയുള്ള പ്രമുഖ മൾട്ടിപ്ലെക്സുകൾ പിന്മാറിയതായി  ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന പലരും സോഷ്യൽ മീഡിയയിൽ വിവരം പങ്കുവെച്ചിട്ടുണ്ട്.</p>
<p>ഇതിനിടെ &#8216;ദി കേരള സ്റ്റോറി&#8217; യുടെ പ്രദർശനം തടയണം എന്ന് ആവശ്യപ്പെട്ടുള്ള വിവിധ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും.ഇസ്ലാമിക് ഗേൾസ് ഓർഗനൈസേഷന്&#x200d;റേതടക്കം വിവിധ ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. നേരത്തെ കേസ് പരിഗണിച്ചപ്പോൾ സെന്&#x200d;റർ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനോട് കോടതി വിശദീകരണം തേടിയിരുന്നു. സിനിമയുടെ റിലീസ് തടയണമെന്ന ഹർജിയിൽ സിബിഎഫ്സി ഇന്ന് കോടതിയിൽ നിലപാട് അറിയിക്കും</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/thekeralastoryreleasetoday.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അച്യുതാനന്ദന്റെ അഭിമുഖം സിനിമയില്&#x200d;നിന്ന് പൂര്&#x200d;ണമായി ഒഴിവാക്കുമെന്ന് സംവിധായകന്&#x200d;</title>
		<link>https://www.chandrikadaily.com/vs-keralastory.html</link>
					<comments>https://www.chandrikadaily.com/vs-keralastory.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Tue, 02 May 2023 07:34:20 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cinema]]></category>
		<category><![CDATA[keralastory]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=251154</guid>

					<description><![CDATA[കേരളത്തില്&#x200d;നിന്ന് തീവ്രവാദത്തിലേക്കും മതംമാറ്റത്തിലേക്കും 32000 പേര്&#x200d; പോയെന്ന് സിനിമയിലുണ്ടെന്നാണ് വിവാദം.]]></description>
										<content:encoded><![CDATA[<p>വി.എസ് അച്യുതാനന്ദന്റെ അഭിമുഖം ദ കേരളസ്റ്റോറി സിനിമയില്&#x200d;നിന്ന് പൂര്&#x200d;ണമായി ഒഴിവാക്കുമെന്ന് സംവിധായകന്&#x200d; സുദീപ്‌തോ സെന്&#x200d;. താനൊരു നിര്&#x200d;മാതാവ് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. 20കൊല്ലംകൊണ്ട് കേരളം മുസ്‌ലിം രാജ്യമാകുമെന്ന മുന്&#x200d;മുഖ്യമന്ത്രിയുടെ പ്രസ്താവന സിനിമയില്&#x200d; ഉള്&#x200d;പെടുത്തിയത് വിവാദമായിരുന്നു. ഇതിന് പകരം അദ്ദേഹത്തിന്റെ ചെറിയൊരു പ്രസംഗഭാഗം മാത്രം ഉള്&#x200d;പെടുത്തും.സിനിമ പുറത്തിറങ്ങിയാല്&#x200d; വിവാദം തീരുമെന്നും സുദീപ്‌തോ പറഞ്ഞു. വെള്ളിയാഴ്ചയാണ് സിനിമയുടെ റിലീസ്. കേരളത്തില്&#x200d;നിന്ന് തീവ്രവാദത്തിലേക്കും മതംമാറ്റത്തിലേക്കും 32000 പേര്&#x200d; പോയെന്ന് സിനിമയിലുണ്ടെന്നാണ് വിവാദം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vs-keralastory.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദ കേരള സ്റ്റോറി സിനിമക്കെതിരെ   ഹൈക്കോടതിയെ സമീപിച്ചുകൂടേ : സുപ്രീംകോടതി</title>
		<link>https://www.chandrikadaily.com/sckerlastory-2.html</link>
					<comments>https://www.chandrikadaily.com/sckerlastory-2.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Tue, 02 May 2023 06:47:59 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cinema]]></category>
		<category><![CDATA[KERLASTORY]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=251135</guid>

					<description><![CDATA[വ്യാജമായ വിവരങ്ങളുടെ അടിസ്ഥാനത്തില്&#x200d; തയ്യാറാക്കിയ സിനിമ വിദ്വേഷം പടര്&#x200d;ത്തുമെന്ന് കാട്ടി മുസ്്‌ലിം ലീഗ് കേരളഹൈക്കോടതിയെ സമീപിക്കാനിരിക്കുകയാണ്.]]></description>
										<content:encoded><![CDATA[<p>ദ കേരള സ്റ്റോറി സിനിമക്കെതിരെ സുപ്രീംകോടതിയില്&#x200d; ഹര്&#x200d;ജി നല്&#x200d;കിയതിനെതിരെ കോടതി. ഹൈക്കോടതിയെ സമീപിച്ചുകൂടേ എന്ന് ജസ്റ്റിസ് കെ.എം ജോസഫും ജസ്റ്റിസ് നാഗരത്‌നയും അടങ്ങിയ ബെഞ്ച് ചോദിച്ചു. വിദ്വേഷപ്രസംഗക്കേസിലാണ് നിസാം ഷാ എന്നയാള്&#x200d; സുപ്രീംകോടതിയില്&#x200d; ഹര്&#x200d;ജി നല്&#x200d;കിയത്. അതേസമയം സെന്&#x200d;സര്&#x200d; ബോര്&#x200d;ഡ് അനുമതി നല്&#x200d;കിയതാണെന്ന വാദമാണ് കേന്ദ്രസര്&#x200d;ക്കാര്&#x200d; അഭിഭാഷകന്&#x200d; വാദിച്ചത.് വ്യാജമായ വിവരങ്ങളുടെ അടിസ്ഥാനത്തില്&#x200d; തയ്യാറാക്കിയ സിനിമ വിദ്വേഷം പടര്&#x200d;ത്തുമെന്ന് കാട്ടി മുസ്്‌ലിം ലീഗ് കേരളഹൈക്കോടതിയെ സമീപിക്കാനിരിക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sckerlastory-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലയാളികളെ അറിയാത്ത സിനിമാസംഘം: ദ കേരള സ്റ്റോറി കേരളത്തെ അറിയാത്തവരുടെ കഥ !</title>
		<link>https://www.chandrikadaily.com/kerlastory.html</link>
					<comments>https://www.chandrikadaily.com/kerlastory.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Sat, 29 Apr 2023 07:26:15 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cinema]]></category>
		<category><![CDATA[kerla]]></category>
		<category><![CDATA[the kerlastory]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=250623</guid>

					<description><![CDATA[ലവ് ജിഹാദും മലപ്പുറത്തെ വര്&#x200d;ഗീയതയുമെല്ലാം പോലെ മറ്റൊരു ആയുധമാണ് ദ കേരള സ്‌റ്റോറി എന്ന കേരളമറിയാത്ത സ്റ്റോറി !
]]></description>
										<content:encoded><![CDATA[<p><strong>കെ.പി ജലീല്&#x200d;</strong></p>
<p>കേരളത്തെക്കുറിച്ച് കേട്ടുകേള്&#x200d;വി മാത്രമുള്ള ഏതാനും പേര്&#x200d; ചേര്&#x200d;ന്ന് നിര്&#x200d;മിച്ചെടുത്ത സിനിമയാണ് ദ കേരള സ്റ്റോറി. ഇതിലെ കഥാകൃത്തുക്കള്&#x200d; മുതല്&#x200d; സംവിധായകനും നിര്&#x200d;മാതാവും അഭിനേതാക്കളുമൊന്നും മലയാളികളോ കേരളത്തെ ശരിക്കും മനസ്സിലാക്കിയവരോ അല്ല. ഏതോ നാഗ്പൂരിലെ വര്&#x200d;ഗീയ പരീക്ഷണശാലയില്&#x200d; നിര്&#x200d;മിച്ചെടുത്ത കെട്ടുകഥകളുടെ ആകത്തുകയാണ് ഈ സിനിമ.<br />
മെയ് അഞ്ചിന് തീയേറ്ററുകളിലെത്തിക്കുന്ന സിനിമ പ്രധാനമായും ഉന്നം വെക്കുന്നത് സംഘപരിവാര്&#x200d; രാഷ്ട്രീയം തന്നെ. കേരളത്തില്&#x200d;നിന്ന് 32000 സ്ത്രീകളെ ഐ.എസിലേക്ക് തട്ടിക്കൊണ്ടുപോയി ഇസ്്‌ലാമിലേക്ക് മതം മാറ്റിയെന്ന് സിനിമയില്&#x200d; പറയുന്നതുതന്നെയാണ് സിനിമയുടെ വര്&#x200d;ഗീയരാഷ്ട്രീയം വ്യക്തമാക്കുന്നത്. കഥയല്ലേ എന്ന് പറഞ്ഞ് തള്ളിക്കളയാനാകാത്ത വിധം ഒറ്റപ്പെട്ട സംഭവങ്ങളെ പര്&#x200d;വതീകരിക്കാനും മുന്&#x200d;മുഖ്യമന്ത്രിയുടെ അടക്കം പ്രസംഗങ്ങള്&#x200d; കൊടുക്കാനും തയ്യാറായതിലൂടെ ഇതിന്റെ ഡോക്യുമെന്ററി ശൈലി പുറത്തുവരുന്നു.<br />
മുമ്പ് കശ്മീര്&#x200d; ഫയല്&#x200d;സ് എന്ന പേരില്&#x200d; ഇറക്കിയ സിനിമ ലക്ഷ്യം വെച്ചതും കശ്മീരിലെ പണ്ഡിറ്റുകളുടെ ദൈന്യതയുടെ പേരില്&#x200d; പടച്ചുവിട്ട വര്&#x200d;ഗീയഅജണ്ടതന്നെയാണിതിനും.<br />
ദ കേരള സ്റ്റോറിയുടെ കഥയെഴുതിയത് മൂന്നുപേര്&#x200d; ചേര്&#x200d;ന്നാണെന്നാണ് പറയുന്നത്. സെന്നും ഷായും സൂര്യപാല്&#x200d; സിംഗും. സംവിധായകന്&#x200d; സുദീപ്‌തോ സെന്&#x200d;. നിര്&#x200d;മാതാവ് വിപുല്&#x200d;അമൃത്‌ലാല്&#x200d; ഷാ. ആദാ ശര്&#x200d;മ, യോഗിത ബിഹാനി, സോണിയാ ബലാനി, സിദ്ദി ഇദ്‌നാനി എന്നിവരാണ് നടിമാര്&#x200d;. ഇവരാണ് കേരളീയരായ മതംമാറ്റപ്പെട്ടവരായി വേഷമിട്ടിരിക്കുന്നത്. ഇതേ സംവിധായകന്&#x200d; മുമ്പ് സ്‌നേഹത്തിന്റെ പേരില്&#x200d; എന്ന ഡോക്യുമെന്ററിയും നിര്&#x200d;മിച്ചിരുന്നു. അതില്&#x200d; 33000 ഹിന്ദുക്കളായ കേരളീയ വനിതകളെ ഐ.എസ്സിലേക്ക് തീവ്രവാദത്തിനായി കൊണ്ടുപോയെന്ന് പറഞ്ഞിരുന്നു. സിനിമയിലെത്തിയപ്പോള്&#x200d; അത് 32000 ആയെന്ന വ്യത്യാസം മാത്രം. നാല് ഹിന്ദുസ്ത്രീകള്&#x200d; മതംമാറിയതും അഫ്ഗാനിസ്ഥാനില്&#x200d;നിന്ന് രക്ഷപ്പെട്ട് വന്ന് സംസാരിക്കുന്നതുമായ രംഗങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇവരിലൊരാളാണ് 32000 സ്ത്രീകളെ മതംമാറ്റിയെന്ന് പറയുന്നത്. ഇതിന് തക്ക യാതൊരു തെളിവും പുറത്തോ സിനിമക്കകത്തോ പറയുന്നില്ല എന്നതാണ് കൗതുകകരം. ഇത് വിശ്വസിച്ച് ഇസ്്‌ലാമോഫോബിയ പ്രചരിപ്പിക്കല്&#x200d; മാത്രമാണ് സിനിമക്കുപിന്നിലുള്ളവരുടെ ലക്ഷ്യമെന്ന ്‌വ്യക്തം. 32000 ഇല്ലെങ്കിലും അതില്&#x200d; കുറച്ചെങ്കിലുമുണ്ടാകില്ലേ എന്ന് വരുത്തലാണ് ഗൂഢാലോചനക്കാര്&#x200d;. ജോസഫ് മാഷിന്റെ കൈവെട്ടിമാറ്റിയ തീവ്രവാദികളുടെ ഒറ്റപ്പെട്ട സംഭവം ഒരുസ്വകാര്യചാനലിലൂടെ ഇപ്പോള്&#x200d; ഇസ്്‌ലാമോഫോബിയപോലെ പ്രചരിപ്പിക്കുകയാണ്. ഇതിനെല്ലാം പിന്നിലെ അജണ്ടയാണ് ചോദ്യംചെയ്യപ്പെടുന്നത.്പക്ഷേ കാര്യമായ പ്രതിഷേധം മുസ്്‌ലിം പക്ഷത്തുനിന്നല്ലാതെ മതേതരപക്ഷത്തുനിന്നോ സര്&#x200d;ക്കാരുകളുടെ ഭാഗത്തുനിന്നോ ഉയര്&#x200d;ന്നുവരുന്നില്ലെന്നതാണ് ഖേദകരം. ലവ് ജിഹാദും മലപ്പുറത്തെ വര്&#x200d;ഗീയതയുമെല്ലാം പോലെ മറ്റൊരു ആയുധമാണ് ദ കേരള സ്‌റ്റോറി എന്ന കേരളമറിയാത്ത സ്റ്റോറി !</p>
<p>അതേസമയം സിനിമ നിരോധിക്കപ്പെട്ടില്ലെങ്കില്&#x200d; അത് കാണുന്ന മലയാളികള്&#x200d; തങ്ങള്&#x200d; കേട്ടിട്ടില്ലാത്ത മതംമാറ്റ ഭീകരവാദ കഥ കണ്ട് ഊറിച്ചിരിക്കും. പക്ഷേ ഇത് കേരളത്തെ പുറംലോകത്ത് ബോധപൂര്&#x200d;വം ഇകഴ്ത്തിക്കാട്ടുമെന്ന വസ്തുതയാണ് മറക്കാനാകാത്തത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerlastory.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
