<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>cinima &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/cinima/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 16 Feb 2018 16:02:22 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>cinima &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പ്രേക്ഷക മനസ്സുകളില്&#x200d; ഗോളടിച്ച് ക്യാപ്റ്റന്&#x200d;; ധൈര്യമായി ടിക്കറ്റെടുക്കാം</title>
		<link>https://www.chandrikadaily.com/captain-review-jayasurya.html</link>
					<comments>https://www.chandrikadaily.com/captain-review-jayasurya.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 16 Feb 2018 15:32:09 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[alihyder]]></category>
		<category><![CDATA[cinima]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=70292</guid>

					<description><![CDATA[അലിഹൈദര്&#x200d; മുന്&#x200d; ഇന്ത്യന്&#x200d; ഫുട്‌ബോള്&#x200d; ടീം ക്യാപ്റ്റനും രാജ്യം കണ്ട മികച്ച ഫുട്‌ബോളറുമായിരുന്ന വി.പി സത്യന്റെ ജീവിതം ആസ്പദമാക്കി നവാഗതനായ പ്രജേഷ് സെന്&#x200d; ഒരുക്കിയ &#8216;ക്യാപ്റ്റന്&#x200d;&#8217; എന്ന ചിത്രത്തിന് നിറഞ്ഞ കയ്യടി. ഫുട്‌ബോള്&#x200d; ഒരു വികാരമായി കൊണ്ട് നടന്ന സത്യന്റെ ജീവിതം അതേപടി സക്രീനില്&#x200d; പകര്&#x200d;ത്തി പ്രജേഷ് സെന്&#x200d; ഞെട്ടിച്ചുകളഞ്ഞു. പ്രണയം, മത്സരം, വാശി, പോരാട്ടം, വികാരം, സ്‌നേഹം, സന്തോഷം തുടങ്ങി എല്ലാ ചേരുവകളും ഇള്&#x200d;കൊള്ളിച്ച മലയാളത്തിലെ ആദ്യത്തെ സ്‌പോര്&#x200d;ട്‌സ് ബയോപിക്. കാല്&#x200d;പന്തുകളിയെ നെഞ്ചോടു ചേര്&#x200d;ത്ത സത്യന്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p><strong>അലിഹൈദര്&#x200d;</strong></p>
<p>മുന്&#x200d; ഇന്ത്യന്&#x200d; ഫുട്‌ബോള്&#x200d; ടീം ക്യാപ്റ്റനും രാജ്യം കണ്ട മികച്ച ഫുട്‌ബോളറുമായിരുന്ന വി.പി സത്യന്റെ ജീവിതം ആസ്പദമാക്കി നവാഗതനായ പ്രജേഷ് സെന്&#x200d; ഒരുക്കിയ &#8216;ക്യാപ്റ്റന്&#x200d;&#8217; എന്ന ചിത്രത്തിന് നിറഞ്ഞ കയ്യടി. ഫുട്‌ബോള്&#x200d; ഒരു വികാരമായി കൊണ്ട് നടന്ന സത്യന്റെ ജീവിതം അതേപടി സക്രീനില്&#x200d; പകര്&#x200d;ത്തി പ്രജേഷ് സെന്&#x200d; ഞെട്ടിച്ചുകളഞ്ഞു. പ്രണയം, മത്സരം, വാശി, പോരാട്ടം, വികാരം, സ്‌നേഹം, സന്തോഷം തുടങ്ങി എല്ലാ ചേരുവകളും ഇള്&#x200d;കൊള്ളിച്ച മലയാളത്തിലെ ആദ്യത്തെ സ്‌പോര്&#x200d;ട്‌സ് ബയോപിക്. കാല്&#x200d;പന്തുകളിയെ നെഞ്ചോടു ചേര്&#x200d;ത്ത സത്യന്&#x200d; എന്ന പ്രതിഭയുടെ സംഭവ ബഹുലമായ ജീവിതം ചുരുങ്ങിയ സമയത്തിനുള്ളില്&#x200d; പറഞ്ഞു തീര്&#x200d;ക്കുകയെന്ന വലിയ വെല്ലുവിളി ഏറ്റെടുത്ത് അതിമനോഹരമായി, വിജയകരമായി പ്രജേഷ് സെന്ന് ദൃശ്യവിഷ്‌ക്കരിച്ചു. പത്രപ്രവര്&#x200d;ത്തകനായ ജി. പ്രജേഷ്‌സെന്&#x200d; അഞ്ച് വര്&#x200d;ഷം കൊണ്ട് റിസര്&#x200d;ച്ച് നടത്തിയാണ് വി.പി. സത്യന്റെ കഥ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്.</p>
<p><img src="https://static.toiimg.com/photo/msid-57974104/57974104.jpg?307754" alt="Image result for captain malayalam movie" /></p>
<p>സത്യനായി അഭിനയിച്ച ജയസൂര്യ ഒരിക്കല്&#x200d; കൂടി മികവ് തെളിയിച്ചു. മൂന്നു ഗെറ്റപ്പുകളിലായി സത്യന്റെ ജീവിതത്തിലെ മൂന്നു ഘട്ടങ്ങള്&#x200d; ജയസൂര്യ മനോഹരമാക്കി. വിപി സത്യന് പോലീസ് ടീമിലെക്കുള്ള സെലക്ഷന്&#x200d; ലഭിക്കുന്നതും തുടര്&#x200d;ന്നുള്ള അദ്ദേഹത്തിന്റെ സംഘര്&#x200d;ഷഭരിതവും ഉദ്യേഗജനകവുമായ ജീവിതമാണ് ചിത്രം തുറന്നു കാണിക്കുന്നത്. കേരള പൊലീസിന്റെ ഫുട്‌ബോള്&#x200d; ടീമിലേക്ക് നാട്ടിന്&#x200d;പുറത്തുകാരനായ വി പി സത്യന്&#x200d; എത്തുന്നതും രാജ്യത്തിന്റെ നായകനായി വളരുന്നുതുമെല്ലാം ആ ജീവിതത്തോട് സത്യസന്ധത പുലര്&#x200d;ത്തിത്തന്നെ അവതരിപ്പിച്ചിരിക്കുന്നു. കാല്&#x200d;പന്ത് കളിയോടുള്ള സത്യന്റെ ഒടുങ്ങാത്ത അഭിനിവേശം ഒരോ രംഗങ്ങളിലും പ്രകടമാകുന്നുണ്ട്.</p>
<p><img src="http://www.kerala9.com/movie_still/captain/captain-malayalam-new-movie-photos-22332.jpg" alt="Related image" /></p>
<p>ഇന്ത്യയില്&#x200d; ജനങ്ങളും ഭരണകൂടവും ക്രിക്കറ്റിനെ ആവോളം നെഞ്ചിലേറ്റുമ്പോളും ഫുട്‌ബോളിനോടുള്ള അവഗണനപലകുറിയായി ചിത്രം വരച്ചു കാട്ടുന്നു. ഇന്ത്യന്&#x200d; ക്യാപ്റ്റനായിട്ട് പോലും ആരും അറിയില്ലെന്ന ഭാര്യയുടെ തമാശയും സത്യനോട് പേനവാങ്ങി രവിശാസ്ത്രയോട് ഓട്ടോഗ്രാഫ് വാങ്ങുന്ന പെണ്&#x200d;കുട്ടികളുമെല്ലാം സത്യന്&#x200d; നേരിട്ട അവഗണന തുറന്ന് കാട്ടുന്നു. എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച ഒരു കളിക്കാരന്റെ, ഒരു അച്ഛന്റെ, ഒരു ഭര്&#x200d;ത്താവിന്റെ കഥ ഭാവപകര്&#x200d;ച്ചകളില്ലാതെ ജയസൂര്യ മനോഹമാക്കി. പരിക്ക് സത്യനെ വിടാതെ പിന്തുടരുമ്പോഴും വേദന കടിച്ചമര്&#x200d;ത്തി അയാള്&#x200d; കളിക്കളത്തിലിറങ്ങി ടീമിനെ നയിച്ചു വിജയയങ്ങള്&#x200d; സമ്മാനിച്ചു. എല്ലാവരും കളിക്കരുതെന്നും വിശ്രമിക്കണമെന്നും പറയുമ്പോഴും എനിക്ക് കളിക്കണമെന്ന് അലറിക്കൊണ്ട് കളിക്കളത്തില്&#x200d; ഇന്ദ്രജാലം തീര്&#x200d;ത്ത, തോല്&#x200d;വികളിലും വിഷാദങ്ങളിലും കളിയെ കൈവിടാതെ ഹൃദയത്തില്&#x200d; കൊണ്ടുനടന്ന കളിക്കാരനുള്ള സമര്&#x200d;പ്പണം തന്നെയാണ് &#8216;ക്യാപറ്റന്&#x200d;&#8217;</p>
<p><img src="https://static.toiimg.com/photo/msid-59000750/59000750.jpg?143009" alt="Image result for captain malayalam movie" /></p>
<p>വി പി സത്യന്റെ ഭാര്യ അനിതയുടെ വേഷത്തില്&#x200d; എത്തിയ അനു സിത്താരയും ആ കഥാപാത്രത്തോട് സത്യസന്ധത പുലര്&#x200d;ത്തുന്നുണ്ട്. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം സത്യന് താങ്ങായി നില്&#x200d;ക്കുന്ന അനിത മികവാര്&#x200d;ന്ന അഭിനയമാണ് കാഴ്ച്ച വെക്കുന്നത്. ഫിറ്റല്ലെന്ന് പറഞ്ഞ് അപ്രതീക്ഷിതമായി ക്യാപ്റ്റന്&#x200d;സിയില്&#x200d; നിന്നും ടീമില്&#x200d; നിന്നും പുറന്തള്ളപ്പെട്ടതിന് ശേഷം ഒറ്റപ്പെട്ട് സമനില തെറ്റിയവനെ പോലെ ജീവിക്കുന്ന ഭര്&#x200d;ത്താവിനെ ചേര്&#x200d;ത്തുപിടിക്കുന്നുണ്ട് അനിത. വൈകാരികതയ്ക്ക് അത്രമേല്&#x200d; പ്രാധാന്യമുള്ള ക്യാപ്റ്റന്റെ ജീവിതം തുടര്&#x200d;ച്ച നഷ്ടപ്പെടാതെ ഒരു വിങ്ങലായി പ്രേക്ഷകന്&#x200d; അനുഭവിപ്പിക്കാന്&#x200d; സിനിമയ്ക്ക് കഴിയുന്നു. അത് കൊണ്ട് തന്നെ ഒരിറ്റ് കണ്ണുനനയാതെ ഈ ചിത്രം കണ്ടുതീര്&#x200d;ക്കാനാവില്ല.</p>
<p>സിദ്ദിഖ്, രഞ്ജി പണിക്കര്&#x200d;, ദീപക് പറമ്പോള്&#x200d;, സൈജു കുറുപ്പ്, ലക്ഷ്മി ശര്&#x200d;മ്മ, ജനാര്&#x200d;ദ്ധനന്&#x200d; തുടങ്ങിയവരാണ് സിനിമയിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ധീഖ് വീണ്ടും അല്&#x200d;ഭുതപ്പെടുത്തി. സസ്പന്&#x200d;സായി കടന്നു വന്ന മമ്മൂട്ടിയുടെ ഗസ്റ്റ് റോളും ചിത്രത്തിന് മാറ്റ്കൂട്ടി. ചിത്രവുമായി ഇഴചേരും വിധത്തില്&#x200d; ഗോപി സുന്ദര്&#x200d; സംഗീതവിഭാഗം കൈകാര്യം ചെയ്തിട്ടുണ്ട്. റോബി വര്&#x200d;ഗ്ഗീസ് രാജിന്റെ ഛായാഗ്രഹണവും ബിജിത് ബാലയുടെ എഡിറ്റിംഗും അഭിനന്ദനം അര്&#x200d;ഹിക്കുന്നു. ഏതായാലും ഇന്ത്യന്&#x200d; ഫുട്‌ബോളിന്റെ നഷ്ടവസന്തം,  2006 ജൂലായ് 18ന് ചെന്നൈയിലെ പല്ലാവരം റെയില്&#x200d;വെസ്‌റ്റേഷനില്&#x200d;വെച്ച് മരണം ചുവപ്പുകൊടി കാണിച്ച വി.പി സത്യന്റെ ജീവിതകഥ പറയുന്ന ക്യാപറ്റന് ധൈര്യമായി ടിക്കറ്റെടുക്കാം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/captain-review-jayasurya.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്ത്രീയെ അപമാനിക്കുന്ന വേഷം ചെയ്യില്ലെന്ന് ബാബു ആന്റണി</title>
		<link>https://www.chandrikadaily.com/cinima-kerala-babu-antony.html</link>
					<comments>https://www.chandrikadaily.com/cinima-kerala-babu-antony.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 13 Feb 2018 17:20:01 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[babu antony]]></category>
		<category><![CDATA[cinima]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=69863</guid>

					<description><![CDATA[വില്ലനായാലും സ്ത്രീയെ അപമാനിക്കുന്ന വേഷം ചെയ്യില്ലെന്ന് ബാബു ആന്റണി. അക്കാര്യത്തില്&#x200d; താന്&#x200d; അതീവ ശ്രദ്ധാലുവാണ്. വില്ലന്മാരാണെങ്കിലും അവര്&#x200d;ക്കും ഒരു സ്വഭാവവിശേഷം ഉണ്ടാകണമെന്നാണ് താന്&#x200d; കരുതുന്നതെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്&#x200d;കിയ അഭിമുഖത്തില്&#x200d; ബാബൂ ആന്റണി പറഞ്ഞു. വില്ലനായും നായകനായും മലയാളത്തിന് മികച്ച ആക്ഷന്&#x200d; രംഗങ്ങള്&#x200d; സമ്മാനിച്ച താരമാണ് ബാബൂ ആന്റണി. എന്നാല്&#x200d; കഴിഞ്ഞ 10 വര്&#x200d;ഷത്തോളമായി മലയാളത്തില്&#x200d; ആക്ഷന്&#x200d; സിനിമ ചെയ്തിട്ടില്ല. നിവിന്&#x200d; പോളിയെ നായകനാക്കി റോഷന്&#x200d; ആന്&#x200d;ഡ്രൂസ് ഒരുക്കുന്ന കായംകുളം കൊച്ചുണ്ണിയില്&#x200d; ഇത്തക്കര തങ്ങല്&#x200d; എന്ന [&#8230;]]]></description>
										<content:encoded><![CDATA[<p>വില്ലനായാലും സ്ത്രീയെ അപമാനിക്കുന്ന വേഷം ചെയ്യില്ലെന്ന് ബാബു ആന്റണി. അക്കാര്യത്തില്&#x200d; താന്&#x200d; അതീവ ശ്രദ്ധാലുവാണ്. വില്ലന്മാരാണെങ്കിലും അവര്&#x200d;ക്കും ഒരു സ്വഭാവവിശേഷം ഉണ്ടാകണമെന്നാണ് താന്&#x200d; കരുതുന്നതെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്&#x200d;കിയ അഭിമുഖത്തില്&#x200d; ബാബൂ ആന്റണി പറഞ്ഞു.</p>
<p>വില്ലനായും നായകനായും മലയാളത്തിന് മികച്ച ആക്ഷന്&#x200d; രംഗങ്ങള്&#x200d; സമ്മാനിച്ച താരമാണ് ബാബൂ ആന്റണി. എന്നാല്&#x200d; കഴിഞ്ഞ 10 വര്&#x200d;ഷത്തോളമായി മലയാളത്തില്&#x200d; ആക്ഷന്&#x200d; സിനിമ ചെയ്തിട്ടില്ല. നിവിന്&#x200d; പോളിയെ നായകനാക്കി റോഷന്&#x200d; ആന്&#x200d;ഡ്രൂസ് ഒരുക്കുന്ന കായംകുളം കൊച്ചുണ്ണിയില്&#x200d; ഇത്തക്കര തങ്ങല്&#x200d; എന്ന കളരി അഭ്യാസിയെയാണ് ബാബു ആന്റണി അവതരിപ്പിക്കുന്നത്.</p>
<p>കൂടാതെ ആക്ഷന്&#x200d; പ്രാധാന്യം നല്&#x200d;കി ഒരുക്കുന്ന ഒരു ഹോളിവുഡ് ചിത്രത്തിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. അമേരിക്കയിലെ ഹൂസ്റ്റണില്&#x200d; സ്ഥിരതാമസമാക്കിയ ബാബു ആന്റണി യു.എസിലും ബഹ്‌റൈനിലും ദുബായിലും മിക്‌സഡ് മാര്&#x200d;ഷല്&#x200d; ആര്&#x200d;ട്‌സ് അക്കാദമി നടത്തുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cinima-kerala-babu-antony.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മമ്മുട്ടിക്ക് നേരെയുള്ള വ്യാജപ്രചരണം; പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ</title>
		<link>https://www.chandrikadaily.com/mammuty-social-media-cinima-fake-news-smaglar.html</link>
					<comments>https://www.chandrikadaily.com/mammuty-social-media-cinima-fake-news-smaglar.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 22 Jul 2017 15:49:57 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cinima]]></category>
		<category><![CDATA[fake news]]></category>
		<category><![CDATA[mammuty]]></category>
		<category><![CDATA[smaglar]]></category>
		<category><![CDATA[social media]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=36790</guid>

					<description><![CDATA[കള്ളക്കടത്ത് നടത്തുന്നതിനിടെ സിനിമാ താരം മമ്മുട്ടി പിടിക്കപ്പെട്ടു എന്ന രീതിയില്‍ പ്രചരിപ്പിച്ച വാര്‍ത്ത വ്യാജം. ഡ്യൂട്ടിയടക്കാതെ ടിവി കടത്താന്‍ ശ്രമിച്ച മമ്മൂട്ടിയെ പിടികൂടി എന്ന സോഷ്യല്‍മീഡിയ വ്യാജപ്രചരണമാണ് മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയ മാനേജര്‍ അബ്ദുള്‍ മനാഫ് പൊളിച്ചടുക്കിയത്. കഴിഞ്ഞ ഒരാഴ്ചയായി സിംഗപ്പൂരിലുളള മമ്മൂട്ടി എങ്ങനെയാണ് ഇന്നലെ വൈകീട്ട് കൊച്ചി എയര്‍പ്പോര്‍ട്ടില്‍ എത്തുന്നതെന്നാണ് മനാഫിന്റെ ചോദ്യം. &#8216;കഴിഞ്ഞ ഒരാഴ്ച്ചയായി മമ്മുക്ക സിംഗപ്പൂരിലാണ്. ഇന്ന് വൈകീട്ടത്തെ ഫ്ലൈറ്റില്‍ അവിടെ നിന്ന് കയറുന്നേയുള്ളൂ&#8230; .പിന്നെ എങ്ങനെയാ ദാസപ്പാ ഇന്നലെ വൈകീട്ട് മമ്മുക്ക [&#8230;]]]></description>
										<content:encoded><![CDATA[<p>കള്ളക്കടത്ത് നടത്തുന്നതിനിടെ സിനിമാ താരം മമ്മുട്ടി പിടിക്കപ്പെട്ടു എന്ന രീതിയില്&#x200d; പ്രചരിപ്പിച്ച വാര്&#x200d;ത്ത വ്യാജം. ഡ്യൂട്ടിയടക്കാതെ ടിവി കടത്താന്&#x200d; ശ്രമിച്ച മമ്മൂട്ടിയെ പിടികൂടി എന്ന സോഷ്യല്&#x200d;മീഡിയ വ്യാജപ്രചരണമാണ് മമ്മൂട്ടിയുടെ സോഷ്യല്&#x200d; മീഡിയ മാനേജര്&#x200d; അബ്ദുള്&#x200d; മനാഫ് പൊളിച്ചടുക്കിയത്. കഴിഞ്ഞ ഒരാഴ്ചയായി സിംഗപ്പൂരിലുളള മമ്മൂട്ടി എങ്ങനെയാണ് ഇന്നലെ വൈകീട്ട് കൊച്ചി എയര്&#x200d;പ്പോര്&#x200d;ട്ടില്&#x200d; എത്തുന്നതെന്നാണ് മനാഫിന്റെ ചോദ്യം.</p>
<p><em>&#8216;കഴിഞ്ഞ ഒരാഴ്ച്ചയായി മമ്മുക്ക സിംഗപ്പൂരിലാണ്. ഇന്ന് വൈകീട്ടത്തെ ഫ്ലൈറ്റില്&#x200d; അവിടെ നിന്ന് കയറുന്നേയുള്ളൂ&#8230; .പിന്നെ എങ്ങനെയാ ദാസപ്പാ ഇന്നലെ വൈകീട്ട് മമ്മുക്ക കൊച്ചി എയര്&#x200d;പ്പോര്&#x200d;ട്ടില്&#x200d; എത്തുന്നേ.. ഫേക്ക് വാര്&#x200d;ത്തകള്&#x200d; ഉണ്ടാക്കുമ്പോ ടൈമിംഗ് കൂടി ഒന്ന് ശ്രദ്ധിക്കണമെന്ന് ചെറിയ ഒരു അപേക്ഷ.</em>&#8216; മമ്മുട്ടിയോടൊപ്പമുള്ള ചിത്രം ഷെയര്&#x200d; ചെയ്ത് കൊണ്ട് മനാഫ് ഫേസ്ബുക്കല്&#x200d; കുറിച്ചു.</p>
<p>രാവിലെ മുതലാണ് വ്യാജവാര്&#x200d;ത്ത സോഷ്യല്&#x200d;മീഡിയയില്&#x200d; പ്രചരിച്ചുതുടങ്ങിയത്. ഫേസ്ബുക്കിലെ പലഗ്രൂപ്പുകളിലും വാര്&#x200d;ത്ത പ്രചരിച്ചിരുന്നു. സത്യാവസ്ഥ അറിയാതെ ചില ഓണ്&#x200d;ലൈന്&#x200d; മാധ്യമങ്ങളും വാര്&#x200d;ത്ത ഏറ്റുപിടിച്ചതിന് പിന്നാലെയാണ് പ്രതികരണവുമായി മനാഫ് രംഗത്തെത്തിയത്.</p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fmanaftvr%2Fposts%2F10211140074072545&amp;width=500" width="500" height="703" frameborder="0" scrolling="no"></iframe></p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FBasil.P.Elias%2Fposts%2F10155621563634106&amp;width=500" width="500" height="665" frameborder="0" scrolling="no"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mammuty-social-media-cinima-fake-news-smaglar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജയിലില്‍ സിനിമ കാണാനും ദിലീപിന് വിലക്ക്; കൂടിക്കാഴ്ച തടയാനെന്ന് സൂചന</title>
		<link>https://www.chandrikadaily.com/doleeep-cinima-sub-jail-aluva-actoress-attack.html</link>
					<comments>https://www.chandrikadaily.com/doleeep-cinima-sub-jail-aluva-actoress-attack.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 17 Jul 2017 04:10:40 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ACTORESS ATTACK]]></category>
		<category><![CDATA[aluva]]></category>
		<category><![CDATA[cinima]]></category>
		<category><![CDATA[doleeep]]></category>
		<category><![CDATA[sub jail]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=36011</guid>

					<description><![CDATA[കൊച്ചി: ഞായറാഴ്ചകളില്‍ ആലുവ സബ്ജയിലില്‍ നടന്ന ചലച്ചിത്ര പ്രദര്‍ശനത്തില്‍ നിന്ന് നടിയെ ആക്രമിച്ച കേസിലെ പ്രതികളായ ദിലീപ് അടക്കമുളള നാല് പ്രതികളെ അധികൃതര്‍ മാറ്റിനിര്‍ത്തി. പ്രദര്‍ശനം നടക്കുമ്പോള്‍ തടവുകാര്‍ തമ്മില്‍ കാണാനും സംസാരിക്കാനും സാധ്യതയുണ്ടെന്നതിനെ തുടര്‍ന്നാണ് ഇവരെ സെല്ലില്‍ നിന്നും പുറത്തിറക്കാതിരുന്നത്. അവധി ദിനമായ ഞായറാഴ്ച സബ്ജയിലിലെ തടവുകാര്‍ക്കായി പ്രദര്‍ശിപ്പിച്ചത് മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദര്‍ എന്ന സിനിമയായിരുന്നു. രാവിലത്തെ കുളിയും പ്രഭാതഭക്ഷണവും കഴിഞ്ഞശേഷമായിരുന്നു ജയിലിലെ സിനിമാപ്രദര്‍ശനം. ദിലീപ് കഴിയുന്ന രണ്ടാംസെല്ലിനോട് ചേര്‍ന്നുളള വരാന്തയിലാണ് ടിവി വെച്ചിരുന്നത്. സെല്ലിലെ [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: ഞായറാഴ്ചകളില്&#x200d; ആലുവ സബ്ജയിലില്&#x200d; നടന്ന ചലച്ചിത്ര പ്രദര്&#x200d;ശനത്തില്&#x200d; നിന്ന് നടിയെ ആക്രമിച്ച കേസിലെ പ്രതികളായ ദിലീപ് അടക്കമുളള നാല് പ്രതികളെ അധികൃതര്&#x200d; മാറ്റിനിര്&#x200d;ത്തി.</p>
<p>പ്രദര്&#x200d;ശനം നടക്കുമ്പോള്&#x200d; തടവുകാര്&#x200d; തമ്മില്&#x200d; കാണാനും സംസാരിക്കാനും സാധ്യതയുണ്ടെന്നതിനെ തുടര്&#x200d;ന്നാണ് ഇവരെ സെല്ലില്&#x200d; നിന്നും പുറത്തിറക്കാതിരുന്നത്.</p>
<p>അവധി ദിനമായ ഞായറാഴ്ച സബ്ജയിലിലെ തടവുകാര്&#x200d;ക്കായി പ്രദര്&#x200d;ശിപ്പിച്ചത് മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദര്&#x200d; എന്ന സിനിമയായിരുന്നു. രാവിലത്തെ കുളിയും പ്രഭാതഭക്ഷണവും കഴിഞ്ഞശേഷമായിരുന്നു ജയിലിലെ സിനിമാപ്രദര്&#x200d;ശനം. ദിലീപ് കഴിയുന്ന രണ്ടാംസെല്ലിനോട് ചേര്&#x200d;ന്നുളള വരാന്തയിലാണ് ടിവി വെച്ചിരുന്നത്.</p>
<p>സെല്ലിലെ ദിലീപിന്റെ സഹതടവുകാര്&#x200d; ഉള്&#x200d;പ്പെടെയുളളവര്&#x200d; സിനിമ കാണാന്&#x200d; പോയിരുന്നു. ശനിയാഴ്ച വൈകിട്ട് ജയിലിലെത്തിയ ദിലീപ് രാത്രിയും ഞായറാഴ്ച പകലുമായി ഉറക്കത്തിലായിരുന്നു. അവധിദിനമായിരുന്നെങ്കിലും ജയില്&#x200d; സൂപ്രണ്ട് പി.ബാബുരാജ് ഇന്നലെയും ജയിലില്&#x200d; എത്തിയിരുന്നു.</p>
<p>അതേസമയം നടന്&#x200d; ദിലീപ് ജാമ്യം തേടി ഇന്ന് ഹൈക്കോടതിയെ സമീപിക്കും. കഴിഞ്ഞ ദിവസം ആലുവ മജിസ്‌ട്രേറ്റ് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തളളിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/doleeep-cinima-sub-jail-aluva-actoress-attack.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉയര്‍ച്ചയുടെ പടവുകളില്‍ കാല്‍വഴുതിയ മിമിക്രിക്കാരന്‍</title>
		<link>https://www.chandrikadaily.com/dileep-cinima-attack-khihb-gggg.html</link>
					<comments>https://www.chandrikadaily.com/dileep-cinima-attack-khihb-gggg.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 11 Jul 2017 17:59:37 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ACTOR ATTACK]]></category>
		<category><![CDATA[cinima]]></category>
		<category><![CDATA[dileep]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=35381</guid>

					<description><![CDATA[ആലുവക്കാരനായ പയ്യന്‍ സിനിമാലോകത്തെ മുടിചൂടാമന്നനായി വളര്‍ന്നതിന് പിന്നില്‍ കൃത്യമായ കണക്കുകൂട്ടലും തെറ്റാത്ത അടവുകളുമായിരുന്നു. എന്നാല്‍ കുടുംബ ശത്രുവെന്ന് കരുതി സഹപ്രവര്‍ത്തകയെ ഒതുക്കാന്‍ കാട്ടിയ അടവുകള്‍ പക്ഷേ പിഴക്കുകയായിരുന്നു. അത്രയൊന്നും സൗന്ദര്യമോ ആകാരമോ ഇല്ലാതിരുന്ന മെലിഞ്ഞുണങ്ങിയ ഗോപാല കൃഷ്ണന്‍ എന്ന ദിലീപിന് മിമിക്രിയോടായിരുന്നു ചെറുപ്പം മുതല്‍ കമ്പം. ആലുവ യുസി കോളജിലും എറണാകുളം മഹാരാജാസിലും പഠിക്കുന്ന കാലത്ത് കാമ്പസുകളില്‍ മിമിക്രി വേദികളില്‍ തിളങ്ങി. എക്കണോമിക്‌സില്‍ ബിരുദമെടുത്ത ശേഷം എറണാകുളം നഗരത്തില്‍ കൂട്ടുകാരോടൊപ്പം ചുറ്റിത്തിരിയലായിരുന്നു പതിവ്. ഇതിനിടെ അബിയുടെ നേതൃത്വത്തില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ആലുവക്കാരനായ പയ്യന്&#x200d; സിനിമാലോകത്തെ മുടിചൂടാമന്നനായി വളര്&#x200d;ന്നതിന് പിന്നില്&#x200d; കൃത്യമായ കണക്കുകൂട്ടലും തെറ്റാത്ത അടവുകളുമായിരുന്നു. എന്നാല്&#x200d; കുടുംബ ശത്രുവെന്ന് കരുതി സഹപ്രവര്&#x200d;ത്തകയെ ഒതുക്കാന്&#x200d; കാട്ടിയ അടവുകള്&#x200d; പക്ഷേ പിഴക്കുകയായിരുന്നു. അത്രയൊന്നും സൗന്ദര്യമോ ആകാരമോ ഇല്ലാതിരുന്ന മെലിഞ്ഞുണങ്ങിയ ഗോപാല കൃഷ്ണന്&#x200d; എന്ന ദിലീപിന് മിമിക്രിയോടായിരുന്നു ചെറുപ്പം മുതല്&#x200d; കമ്പം. ആലുവ യുസി കോളജിലും എറണാകുളം മഹാരാജാസിലും പഠിക്കുന്ന കാലത്ത് കാമ്പസുകളില്&#x200d; മിമിക്രി വേദികളില്&#x200d; തിളങ്ങി.</p>
<p>എക്കണോമിക്‌സില്&#x200d; ബിരുദമെടുത്ത ശേഷം എറണാകുളം നഗരത്തില്&#x200d; കൂട്ടുകാരോടൊപ്പം ചുറ്റിത്തിരിയലായിരുന്നു പതിവ്. ഇതിനിടെ അബിയുടെ നേതൃത്വത്തില്&#x200d; രൂപീകരിച്ച സാഗര്&#x200d; എന്ന മിമിക്രി ട്രൂപ്പില്&#x200d; സജീവമായി. അന്ന് മലയാള നടന്റെ പ്രത്യേകിച്ച് ഇന്നസെന്റിന്റെ ശബ്ദം അനുകരിച്ചായിരുന്നു വേദികയ്യടക്കിയത്. എറണാകുളം ലീഗോഫീസിലായിരുന്നു സാഗര്&#x200d; ട്രുപ്പിന്റെ ഓഫീസ് പ്രവര്&#x200d;ത്തിച്ചിരുന്നത്. കാര്യമായ പ്രോഗ്രാമുകളൊന്നും ലഭിക്കാതിരുന്ന ഈ കാലത്ത് കട്ടന്&#x200d; ചായയും ഉണ്ടംപൊരിയും കഴിക്കാന്&#x200d; പോലും കാശില്ലാതിരുന്നപ്പോള്&#x200d; സഹായമായത് പലപ്പോഴും അവിടത്തെ അന്തേവാസിയായ എംഎസ്എഫ് പ്രവര്&#x200d;ത്തകന്&#x200d; കൂടിയായ കെ എം നാസറാണ്.</p>
<p>അതിനിടെയാണ്<br />
നാദിര്&#x200d;ഷയുടെ നേതൃത്വത്തില്&#x200d; പാരഡി രംഗത്തേക്ക് തിരിയുന്നത്. &#8216;ദേ മാവേലി കൊമ്പത്ത്&#8217; എന്ന കാസറ്റിന്റെ പ്രധാന ആകര്&#x200d;ഷണമായി മാറാന്&#x200d; ദിലീപിന് അധികം സമയം വേണ്ടിവന്നില്ല. തുടര്&#x200d;ന്ന് ടെലിവിഷന്&#x200d; രംഗത്തെ ഹാസ്യാവതരണം കയ്യടി നേടിക്കൊടുത്തു. അഭിനയ മോഹം തലക്കുപിടിച്ച ദിലീപിടിച്ചപ്പോള്&#x200d; നടന്&#x200d; ജയറാമിനെ കൊണ്ട് സംവിധായകന്&#x200d; കമലിനോട് ശുപാര്&#x200d;ശ ചെയ്യിച്ചു. എന്നാല്&#x200d; ക്യാമറക്ക് പിന്നിലായിരുന്നു സ്ഥാനം. സംവിധാന സഹായി എന്ന റോളില്&#x200d;. ഇടക്ക് ചെറിയ വേഷങ്ങളില്&#x200d; തലകാണിക്കാനായി.</p>
<p><img loading="lazy" class="aligncenter" src="https://i.ytimg.com/vi/52OHTi97MjA/hqdefault.jpg" alt="Image result for de maveli kombathu" width="480" height="360" /></p>
<p>മാനത്തെ കൊട്ടാരം എന്ന ചിത്രത്തിലൂടെയാണ് ഗോപാലകൃഷ്ണന്റെ നേര്&#x200d;രേഖ തെളിയുന്നതും ദിലീപായി മാറുന്നതും. എറണാകുളം കേന്ദ്രീകരിച്ച് കുറഞ്ഞ ചെലവിലുള്ള സിനിമകള്&#x200d;ക്കൊപ്പമായിരുന്നു പിന്നീടുള്ള നാളുകള്&#x200d;. ലോഹിതദാസിന്റെ മനസില്&#x200d; കയറിക്കുടാന്&#x200d; കഴിഞ്ഞ ദിലീപിനെ കാത്തിരുന്നത് സല്ലാപത്തിലെ ജൂനിയര്&#x200d; യേശുദാസ് എന്ന കഥാപാത്രം. ഇതോടെയാണ് ദിലീപിന്റെ നേര്&#x200d;രേഖ തെളിഞ്ഞത്. പിന്നീട് പ്രമുഖരുടെയെല്ലാം ചിത്രങ്ങളില്&#x200d; ഒന്നിനൊന്ന് മെച്ചപ്പെട്ട കഥാപാത്രങ്ങളായി തിളങ്ങി മലയാളിയുടെ ഹൃദയത്തില്&#x200d; കയറിക്കൂടി. ഇതിനിടെ സിനിമയില്&#x200d; താരമായി തിളങ്ങി നിന്ന മഞ്ജുവാര്യരെ ജീവിത സഖിയാക്കി.</p>
<p><img loading="lazy" class="aligncenter" src="https://i.ytimg.com/vi/pLqphwF-DP0/0.jpg" alt="Image result for manathe kottaram" width="480" height="360" /></p>
<p>മീശമാധവന്&#x200d;, പറക്കും തളിക, മിസ്റ്റര്&#x200d; ബട്‌ലര്&#x200d;, കൊച്ചി രാജാവ്, പഞ്ചാബി ഹൗസ്, കുഞ്ഞിക്കൂനന്&#x200d;, കല്യാണ രാമന്&#x200d;, കുബരന്&#x200d;, സിഐഡി മുസ, തിളക്കം, പെരുമഴക്കാലം, ചാന്ദ്‌പൊട്ട്, മുല്ല, ക്രെയ്‌സി ഗോപാലന്&#x200d;, കര്യസ്ഥന്&#x200d;, പാപ്പി അപ്പച്ചന്&#x200d;, മായാമോഹിനി തുടങ്ങിയ ഒട്ടേറെ സിനിമകളിലൂടെ ജനപ്രിയ താരമായി വളര്&#x200d;ന്നു. തുടര്&#x200d;ച്ചയായ വലിയ വിജയങ്ങള്&#x200d;ക്കൊപ്പം സിഐഡി മൂസയുടെ നിര്&#x200d;മാണത്തലൂടെ സ്വന്തമായി നിര്&#x200d;മാണ കമ്പനി ആരംഭിച്ചു.</p>
<p><img src="http://www.filmibeat.com/img/2016/05/08-1462705907-cidmoosa.jpg" alt="Image result for cid moosa" /><br />
താരസംഘടനയായ അമ്മയുടെ ചലച്ചിത്ര നിര്&#x200d;മാണം പ്രതിസന്ധി നേരിട്ടപ്പോള്&#x200d; രക്ഷകന്റെ റോളില്&#x200d; എത്തുകയും ട്വന്റി ട്വന്റി ചിത്രം വന്&#x200d; ലാഭം നേടിക്കൊടുക്കുകയും ചെയ്തു. ഇതോടെ താരസംഘടനയില്&#x200d; മേല്&#x200d;കൈനേടാന്&#x200d; ദിലീപിനായി. ദിലീപ് സിനിമകള്&#x200d;ക്ക് ഫോര്&#x200d;മുല സിനിമകള്&#x200d; എന്ന പഴികേട്ട് തുടങ്ങിയതോടെ വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കി ഇമേജ് വര്&#x200d;ധിപ്പിക്കാനായി. ഇതിനിടെയാണ് വിവാഹ മോചനമെന്ന കിംവദന്തി ദിലീപിനെ വേട്ടയാടാന്&#x200d; തുടങ്ങിയത്. ആദ്യമെല്ലാം ദിലീപ് ഇത് നിഷേധിച്ചെങ്കിലും പിന്നീട് സമ്മതിക്കേണ്ടിവന്നു. പിന്നെ ഊഹാപോഹങ്ങളുടെ കാലമായിരുന്നു.</p>
<p>മലയാളികളുടെ സംശയങ്ങള്&#x200d;ക്ക് വിരാമമിട്ട് കഴിഞ്ഞ വര്&#x200d;ഷം മലയാളികളുടെ പ്രിയപ്പെട്ട നായിക കാവ്യമാധവന്&#x200d; ദിലീപിന്റെ ജീവിത സഖിയായി. വിവാഹ ശേഷം ദിലീപിന് ശനിദശയായിരുന്നു. പിന്നീടുള്ള സിനിമകളുടെ പരാജയത്തിനിടെയാണ് തന്റെ കുടുംബ ജീവിതത്തില്&#x200d; പ്രശ്‌നങ്ങള്&#x200d; സൃഷ്ടിച്ചതായി സംശയിച്ച് നഹപ്രവര്&#x200d;ത്തകക്കെതിരെ തിരിയുന്നത്. ആദ്യമെല്ലാം ആരോപണങ്ങളില്&#x200d; നിന്നും ഒഴിഞ്ഞുമാറിയെങ്കിലും മലയാളികളെയും സിനിമാ ലോകത്തേയും ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു വീര നായകന്റെ പതനം. ഫീനിക്‌സ് പക്ഷിയെ പോലെ കുരുക്കില്&#x200d; നിന്നും രക്ഷപെട്ട് തിരികെ വരുമെന്ന് പ്രതീക്ഷിക്കുന്നവരും കുറവല്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dileep-cinima-attack-khihb-gggg.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
