<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>citizenship &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/citizenship/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 24 Jan 2025 03:08:06 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>citizenship &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ട്രംപിന് തിരിച്ചടി; ജന്മാവകാശ പൗരത്വം റദ്ദാക്കുന്ന ഉത്തരവിന് സ്റ്റേ</title>
		<link>https://www.chandrikadaily.com/backlash-to-trump-stay-on-order-revoking-birthright-citizenship.html</link>
					<comments>https://www.chandrikadaily.com/backlash-to-trump-stay-on-order-revoking-birthright-citizenship.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 24 Jan 2025 03:08:06 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Backlash]]></category>
		<category><![CDATA[citizenship]]></category>
		<category><![CDATA[news]]></category>
		<category><![CDATA[trump]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327122</guid>

					<description><![CDATA[ഉത്തരവിന്റെ തുടർ നടപടികളാണ് മരവിപ്പിച്ചത്.]]></description>
										<content:encoded><![CDATA[<p>അമേരിക്കയിൽ ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവിനു സ്റ്റേ. സിയാറ്റിലിലെ ഫെഡറൽ ജഡ്ജാണ് ഉത്തരവ് 14 ദിവസത്തേക്ക് സ്റ്റേ ചെയ്തത്. ഉത്തരവിന്റെ തുടർ നടപടികളാണ് മരവിപ്പിച്ചത്.</p>
<p>ജന്മാവകാശ പൗരത്വം നിർത്തലാക്കുന്നത് ന​ഗ്നമായ ഭരണഘടനാ ലംഘനമാണെന്നു ജഡ്ജ് ജോൺ കോ​ഗ്നർ അഭിപ്രായപ്പെട്ടു. വ്യാഴാഴ്ച ഇതു സംബന്ധിച്ച കേസ് പരി​ഗണിക്കവേയാണ് കോടതിയുടെ താത്കാലിക സ്റ്റേ. ഇതിനെതിരെ അപ്പീൽ പോകുമെന്നാണ് ട്രംപിന്റെ നിലപാട്.</p>
<p>നിലവിൽ അമേരിക്കയിൽ ജനിക്കുന്ന കുട്ടികൾക്ക് ജന്മാവകാശമായി പൗരത്വം ലഭിക്കും. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാ​ഗമായാണ് ജന്മാവകാശ പൗരത്വത്തിനു നിരോധനം ഏർപ്പെടുത്തിയത്.</p>
<p>പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റതിനു പിന്നാലെ പൗരത്വം നിർത്തലാക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവ് ട്രംപ് പുറപ്പെടുവിച്ചിരുന്നു. ഇന്ത്യക്കാർ ഉൾപ്പെടെ യുഎസിലുള്ള വലിയ വിഭാ​ഗ വിദേശികളെ ആശങ്കയിലാക്കുന്ന ഉത്തരവ് ഫെബ്രുവരി 20നു പ്രാബല്യത്തിൽ വരുമെന്നു ഉത്തരവിൽ പറഞ്ഞിരുന്നു.</p>
<p>ട്രംപിന്റെ ഉത്തരവനുസരിച്ച് അമേരിക്കൻ പൗരൻമാരുടേയും നിയമാനുസൃതം സ്ഥിര താമസ അനുമതി ലഭിച്ചവരുടേയും മക്കൾക്കു മാത്രമേ പൗരത്വം ലഭിക്കുകയുള്ളു. വർഷത്തിൽഏതാണ്ട് രണ്ടര ലക്ഷത്തോളം കുട്ടികളെ നിയമം ബാധിക്കുമെന്നാണ് കണക്ക്.</p>
<p>ട്രംപിന്റെ ഉത്തരവിനെതിരെ വിവിധ സംസ്ഥാനങ്ങൾ ഇതിനകം നിയമ നടപടികൾക്കു തുടക്കമിട്ടിരുന്നു. ഉത്തരവ് നിയമവിരുദ്ധമാണെന്നു കാണിച്ചു വിവിധ വ്യക്തികളും സംഘടനകളും കോടതികളെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/backlash-to-trump-stay-on-order-revoking-birthright-citizenship.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;രാഹുല്&#x200d; ഗാന്ധിയുടെ പൗരത്വം റദ്ദാക്കണം&#8217;; കോടതിയെ സമീപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി</title>
		<link>https://www.chandrikadaily.com/rahul-gandhis-citizenship-should-be-revoked-bjp-leader-subramaniam-swamy-approached-the-court.html</link>
					<comments>https://www.chandrikadaily.com/rahul-gandhis-citizenship-should-be-revoked-bjp-leader-subramaniam-swamy-approached-the-court.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 17 Aug 2024 06:08:40 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP LEADER]]></category>
		<category><![CDATA[citizenship]]></category>
		<category><![CDATA[rahulgandhi]]></category>
		<category><![CDATA[revoked]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=306505</guid>

					<description><![CDATA[ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്ന് രാഹുല്&#x200d; ഗാന്ധി സ്വയം വ്യക്തമാക്കിയിട്ടുള്ളതിനാല്&#x200d; അദ്ദേഹത്തിന്റെ ഇന്ത്യന്&#x200d; പൗരത്വം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്വാമി ആഭ്യന്തര മന്ത്രാലയത്തിന് 2019ല്&#x200d; കത്തെഴുതിയിരുന്നു.]]></description>
										<content:encoded><![CDATA[<p>പ്രതിപക്ഷ നേതാവും കോണ്&#x200d;ഗ്രസ് നേതാവുമായ രാഹുല്&#x200d; ഗാന്ധിയുടെ ഇന്ത്യന്&#x200d; പൗരത്വം റദ്ദാക്കണമെന്ന തന്റെ അപേക്ഷയില്&#x200d; തീരുമാനമെടുക്കന്&#x200d; ആഭ്യന്തര മന്ത്രാലയത്തോട് നിര്&#x200d;ദേശിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്&#x200d; സ്വാമി ഡല്&#x200d;ഹി ഹൈക്കോടതിയെ സമീപിച്ചു. ഹരജി അടുത്തയാഴ്ച ഹൈക്കോടതി പരിഗണിക്കുമെന്നാണ് കരുതുന്നത്. അഭിഭാഷകനായ സത്യ സബര്&#x200d;വാളാണ് സുബ്രഹ്മണ്യന്&#x200d; സ്വാമിക്ക് വേണ്ടി ഹരജി സമര്&#x200d;പ്പിച്ചത്.</p>
<p>ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്ന് രാഹുല്&#x200d; ഗാന്ധി സ്വയം വ്യക്തമാക്കിയിട്ടുള്ളതിനാല്&#x200d; അദ്ദേഹത്തിന്റെ ഇന്ത്യന്&#x200d; പൗരത്വം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്വാമി ആഭ്യന്തര മന്ത്രാലയത്തിന് 2019ല്&#x200d; കത്തെഴുതിയിരുന്നു. രാഹുല്&#x200d; ഗാന്ധി 2003ല്&#x200d; ബ്രിട്ടനില്&#x200d; രജിസ്റ്റര്&#x200d; ചെയ്ത ബാക്കോപ്സ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടര്&#x200d;മാരില്&#x200d; ഒരാളും സെക്രട്ടറിയുമായിരുന്നെന്ന് അദ്ദേഹം കത്തില്&#x200d; പറഞ്ഞു.</p>
<p>2005 ഒക്ടോബര്&#x200d; 10 നും 2006 ഒക്ടോബര്&#x200d; 31 നും സമര്&#x200d;പ്പിച്ച കമ്പനിയുടെ വാര്&#x200d;ഷിക റിട്ടേണില്&#x200d; രാഹുല്&#x200d; ഗാന്ധി തന്റെ പൗരത്വം ബ്രിട്ടീഷുകാരനാണെന്ന് പ്രഖ്യാപിച്ചിരുന്നതായും അദ്ദേഹം അവകാശപ്പെട്ടു. കൂടാതെ, 2009 ഫെബ്രുവരി 17 ന് കമ്പനി പിരിച്ചുവിടല്&#x200d; അപേക്ഷയില്&#x200d; രാഹുല്&#x200d; ഗാന്ധിയുടെ ദേശീയത ബ്രിട്ടീഷുകാരാണെന്ന് സൂചിപ്പിച്ചിരുന്നു. ഇത് ഇന്ത്യന്&#x200d; ഭരണഘടനയുടെ ആര്&#x200d;ട്ടിക്കിള്&#x200d; 9ന്റെയും 1955ലെ ഇന്ത്യന്&#x200d; പൗരത്വ നിയമത്തിന്റെയും ലംഘനമാണെന്നും സ്വാമി പറയുകയുണ്ടായി. എന്നാല്&#x200d; ആഭ്യന്തര മന്ത്രാലയത്തിനയച്ച കത്തില്&#x200d; പുരോഗതി ഒന്നും ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.</p>
<p>പിന്നാലെ രാഹുല്&#x200d; ഗാന്ധിയുടെ ഇന്ത്യന്&#x200d; പൗരത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് ദല്&#x200d;ഹി ഹൈക്കോടതിയില്&#x200d; ഹരജി നല്&#x200d;കുകയായിരുന്നു. തന്റെ പരാതിയുടെ അപ്ഡേറ്റും സ്റ്റാറ്റസും ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന് നിരവധി നിവേദനങ്ങള്&#x200d; അയച്ചെങ്കിലും നടപടിയെടുക്കുകയോ അതേ കുറിച്ച് തന്നെ അറിയിക്കുകയോ ചെയ്തിട്ടില്ലെന്ന് സ്വാമി തന്റെ ഹരജിയില്&#x200d; പറഞ്ഞു.</p>
<p>&#8216;രാഹുല്&#x200d; ഗാന്ധിയെ പ്രോസിക്യൂട്ട് ചെയ്യുന്നതില്&#x200d; ആഭ്യന്തര മന്ത്രാലയം പരാജയപ്പെട്ടിരിക്കുകയാണ്. അതിനാല്&#x200d; എന്റെ അസോസിയേറ്റ് അഭിഭാഷകന്&#x200d; സത്യ സബര്&#x200d;വാള്&#x200d; ഒരു പൊതുതാത്പര്യ ഹരജി സമര്&#x200d;പ്പിച്ചു. എന്തുകൊണ്ടാണ് രാഹുലിന്റെ ഇന്ത്യന്&#x200d; പൗരത്വം എടുത്തുകളയാത്തത്,&#8217; ഹരജി സമര്&#x200d;പ്പിച്ചതിന് പിന്നാലെ സുബ്രഹ്മണ്യന്&#x200d; സ്വാമി തന്റെ എക്‌സ് പോസ്റ്റില്&#x200d; കുറിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rahul-gandhis-citizenship-should-be-revoked-bjp-leader-subramaniam-swamy-approached-the-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പൗരത്വ നിയമത്തില്&#x200d; നിന്ന് മുസ്ലിംകളെ ഒഴിവാക്കിയത് ശരിയായ തീരുമാനം, വിവാദ പരാമര്&#x200d;ശവുമായി ഇ. ശ്രീധരന്&#x200d;</title>
		<link>https://www.chandrikadaily.com/excluding-muslims-from-the-citizenship-act-was-the-right-decision-with-controversial-comments-sreedharan.html</link>
					<comments>https://www.chandrikadaily.com/excluding-muslims-from-the-citizenship-act-was-the-right-decision-with-controversial-comments-sreedharan.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 23 Mar 2024 09:01:55 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[citizenship]]></category>
		<category><![CDATA[controversial comments]]></category>
		<category><![CDATA[e sreedharan]]></category>
		<category><![CDATA[Excluding Muslims]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293446</guid>

					<description><![CDATA[പാകിസ്ഥാനില്&#x200d; നിന്ന് അഹമ്മദിയ മുസ്ലിംകള്&#x200d; അഭയാര്&#x200d;ത്ഥികളായ ഇന്ത്യയിലേക്ക് വരുന്നുണ്ടെന്നും അങ്ങനെയുള്ളവര്&#x200d;ക്ക് പൗരത്വം നല്&#x200d;കേണ്ടതില്ലേ എന്ന ചോദ്യത്തിന് അങ്ങനെ ആരും ഇന്ത്യയിലേക്ക് വരുന്നില്ലെന്നാണ് ഇ ശ്രീധരന്&#x200d; പറഞ്ഞത്.]]></description>
										<content:encoded><![CDATA[<p>പൗരത്വ ഭേദഗതി നിയമത്തില്&#x200d; നിന്ന് മുസ്ലിംകളെ ഒഴിവാക്കിയത് ശരിയായ തീരുമാനമാണെന്ന് ബി.ജെ.പി നേതാവ് ഇ. ശ്രീധരന്&#x200d;. സി.എ.എ പിന്തുണക്കുന്നു എന്നും എന്തിനാണ് മുസ്ലിംകള്&#x200d;ക്ക് പൗരത്വം നല്&#x200d;കേണ്ടതെന്നും പാകിസ്ഥാനിലും ബംഗ്ലാദേശിലും അവര്&#x200d; സ്വന്തം ഇഷ്ടപ്രകാരം നല്ല രീതിയിലാണ് ജീവിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. മീഡിയ വണ്&#x200d; ചാനലിന്റെ ദേശീയ പാത എന്ന പരിപാടിയില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>&#8216;മുസ്ലിം രാജ്യങ്ങളില്&#x200d; നിന്നും വരുന്ന അവിടുത്തെ ന്യൂനപക്ഷങ്ങള്&#x200d;ക്കാണ് പൗരത്വം നല്&#x200d;കുന്നത്. അവര്&#x200d;ക്ക് അവരുടെ രാജ്യങ്ങളില്&#x200d; നില്&#x200d;ക്കാന്&#x200d; പറ്റാത്തതു കൊണ്ടാണ് ഇവിടേക്ക് വന്നത്. അവര്&#x200d;ക്ക് നല്&#x200d;കിയിട്ടില്ലെങ്കില്&#x200d; പിന്നെ ആര്&#x200d;ക്കാണ് നല്&#x200d;കേണ്ടത്. പൗരത്വം നല്&#x200d;കുന്നതില്&#x200d; നിന്ന് മുസ്ലിംകളെ ഒഴിവാക്കിയത് ശരിയായ തീരുമാനമാണ്. പാകിസ്ഥാനിലും ബംഗ്ലാദേശിലും അവര്&#x200d; നല്ല രീതിയിലാണ് ജീവിക്കുന്നത്. അവരെ ആരും അവിടെ നിന്നും ഓടിക്കുന്നില്ല,&#8217; ഇ. ശ്രീധരന്&#x200d; പറഞ്ഞു.</p>
<p>പാകിസ്ഥാനില്&#x200d; നിന്ന് അഹമ്മദിയ മുസ്ലിംകള്&#x200d; അഭയാര്&#x200d;ത്ഥികളായ ഇന്ത്യയിലേക്ക് വരുന്നുണ്ടെന്നും അങ്ങനെയുള്ളവര്&#x200d;ക്ക് പൗരത്വം നല്&#x200d;കേണ്ടതില്ലേ എന്ന ചോദ്യത്തിന് അങ്ങനെ ആരും ഇന്ത്യയിലേക്ക് വരുന്നില്ലെന്നാണ് ഇ ശ്രീധരന്&#x200d; പറഞ്ഞത്. അസം ഉള്&#x200d;പ്പടെയുള്ള സംസ്ഥാനങ്ങളില്&#x200d; അത്തരത്തിലുള്ള അഭയാര്&#x200d;ത്ഥികളുണ്ടെന്ന് ആവര്&#x200d;ത്തിച്ച ഓര്&#x200d;മപ്പെടുത്തിയെങ്കിലും അദ്ദേഹം ഉള്&#x200d;ക്കൊള്ളാന്&#x200d; തയ്യാറായില്ല.</p>
<p>ഇനിയൊരു തെരഞ്ഞെടുപ്പില്&#x200d; മത്സരിക്കാനില്ലെന്നും ഇ. ശ്രീധരന്&#x200d; പറഞ്ഞു. ഷാഫി പറമ്പില്&#x200d; വടകരയില്&#x200d; മത്സരിക്കുന്നുണ്ടെന്നും അദ്ദേഹം വടകരയില്&#x200d; ജയിച്ചാല്&#x200d; പിന്നീട് നടക്കുന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പില്&#x200d; മത്സരിക്കുമോ എന്നായിരുന്നു ചോദ്യം. ഈ ചോദ്യത്തിന്, പ്രായം 94 ആകാറായെന്നും ഇനി മത്സരത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു. ജയിച്ചാല്&#x200d; തന്നെ ഇനി ജനങ്ങള്&#x200d;ക്ക് വേണ്ടി ഒന്നും ചെയ്യാന്&#x200d; കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/excluding-muslims-from-the-citizenship-act-was-the-right-decision-with-controversial-comments-sreedharan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പൗരത്വ രജിസ്റ്ററില്&#x200d; പെടാത്തവര്&#x200d;ക്ക് സംഭവിക്കാനിരിക്കുന്നത്; ഞെട്ടിക്കുന്ന വിവരങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/nrc-register-news.html</link>
					<comments>https://www.chandrikadaily.com/nrc-register-news.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 07 Sep 2019 07:37:09 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[citizenship]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=138421</guid>

					<description><![CDATA[ഗുവാഹതി: അസം പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പുറത്ത് വന്നപ്പോള്&#x200d; ഏറ്റവും കൂടുതല്&#x200d; ഉയര്&#x200d;ന്ന ചോദ്യം പട്ടികയില്&#x200d; പെടാത്ത 19 ലക്ഷം ആളുകളെ എന്ത് ചെയ്യുമെന്നായിരുന്നു. ഇത്രയും ആളുകളെ ഒന്നും ചെയ്യാനാവില്ലെന്നും അതുകൊണ്ട് പ്രത്യേകിച്ച് ഒന്നും സംഭവിക്കാനിടയില്ലെന്നും ആശ്വസിച്ചവരുമുണ്ടായിരുന്നു. എന്നാല്&#x200d; പൗരത്വ രജിസ്റ്ററില്&#x200d; പെടാത്തവരുടെ ഭാവിയെ സംബന്ധിച്ച് ഞെട്ടിക്കുന്ന വാര്&#x200d;ത്തകളാണ് ഇപ്പോള്&#x200d; പുറത്തുവരുന്നത്. ഇവര്&#x200d;ക്കായി അസമിലെ ഗോല്&#x200d;പാറയില്&#x200d; പണി പൂര്&#x200d;ത്തിയാക്കുന്നത് കൂറ്റന്&#x200d; തടങ്കല്&#x200d; പാളയമാണ്. അസമിലെ 11 ജില്ലകളില്&#x200d; പണി പൂര്&#x200d;ത്തിയാവുന്ന ഇത്തരം ക്യാമ്പുകളില്&#x200d; ഓരോന്നിലും 1000 [&#8230;]]]></description>
										<content:encoded><![CDATA[
<p>ഗുവാഹതി: അസം പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പുറത്ത് വന്നപ്പോള്&#x200d; ഏറ്റവും കൂടുതല്&#x200d; ഉയര്&#x200d;ന്ന ചോദ്യം പട്ടികയില്&#x200d; പെടാത്ത 19 ലക്ഷം ആളുകളെ എന്ത് ചെയ്യുമെന്നായിരുന്നു. ഇത്രയും ആളുകളെ ഒന്നും ചെയ്യാനാവില്ലെന്നും അതുകൊണ്ട് പ്രത്യേകിച്ച് ഒന്നും സംഭവിക്കാനിടയില്ലെന്നും ആശ്വസിച്ചവരുമുണ്ടായിരുന്നു. എന്നാല്&#x200d; പൗരത്വ രജിസ്റ്ററില്&#x200d; പെടാത്തവരുടെ ഭാവിയെ സംബന്ധിച്ച് ഞെട്ടിക്കുന്ന വാര്&#x200d;ത്തകളാണ് ഇപ്പോള്&#x200d; പുറത്തുവരുന്നത്.</p>



<p>ഇവര്&#x200d;ക്കായി അസമിലെ ഗോല്&#x200d;പാറയില്&#x200d; പണി പൂര്&#x200d;ത്തിയാക്കുന്നത് കൂറ്റന്&#x200d; തടങ്കല്&#x200d; പാളയമാണ്. അസമിലെ 11 ജില്ലകളില്&#x200d; പണി പൂര്&#x200d;ത്തിയാവുന്ന ഇത്തരം ക്യാമ്പുകളില്&#x200d; ഓരോന്നിലും 1000 മുതല്&#x200d; 3000 പേരെ തടവിലാക്കുമെന്നാണ് സര്&#x200d;ക്കാര്&#x200d; പറയുന്നത്. ഒരാള്&#x200d;ക്ക് കിടക്കാന്&#x200d; ഒന്നരയടി വീതി. ഒരു സെല്ലില്&#x200d; 50 പേര്&#x200d;. പുറം ലോകം കാണാനാവാത്ത വിധം 20 അടി പൊക്കമുള്ള ചുറ്റുമതില്&#x200d;. സ്ത്രീകള്&#x200d;ക്കുള്ള സെല്ലുകള്&#x200d; പ്രത്യേകം വേര്&#x200d;തിരിച്ച മതില്&#x200d;കെട്ടിനകത്തായിരിക്കും. </p>



<p>മനുഷ്യത്വത്തിന്റെ നേരിയ കണിക പോലും കാണാനില്ലാത്ത ഈ തടങ്കല്&#x200d; പാളയങ്ങള്&#x200d;ക്കകത്ത് എത്തിപ്പെടുന്നവര്&#x200d;ക്ക് ജീവിതകാലത്തൊരിക്കലും സ്വന്തം കുടുംബത്തെപ്പോലും കാണാന്&#x200d; അവസരമുണ്ടാവില്ലെന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;. 1000 കോടി ബജറ്റില്&#x200d; ബാര്&#x200d;പേട്ട, ദിമാ, ഹസൗ, കാംരൂപ്, കരംഗഞ്ച്, ലഖിംപൂര്&#x200d; തുടങ്ങിയ 11 ജില്ലകളിലാണ് ക്യാമ്പുകളുടെ പണി പൂര്&#x200d;ത്തിയാവുന്നത്. ഇക്കൂട്ടത്തില്&#x200d; 3000 പേരെ ഉള്&#x200d;ക്കൊള്ളാന്&#x200d; ശേഷിയുള്ള ഏറ്റവും വലിയ തടങ്കല്&#x200d;പാളയമാണ് ഗോല്&#x200d;പാറയിലേത്. 19 ലക്ഷത്തിലധികം പേര്&#x200d; പൗരത്വ പട്ടികയില്&#x200d; നിന്ന് പുറത്തായ അസമില്&#x200d; സര്&#x200d;ക്കാര്&#x200d; കണക്കുകളനുസരിച്ച് തന്നെ ഈ 11 ക്യാമ്പുകളില്&#x200d; പരമാവധി താമസിപ്പിക്കാനാവുക 30,000 പേരെയാണ്.  ശേഷിച്ചവരെ അസമിലെയും കേന്ദ്രത്തിലെയും സര്&#x200d;ക്കാര്&#x200d; എന്ത് ചെയ്യുമെന്ന ചോദ്യവും ഈ തടങ്കല്&#x200d; പാളയങ്ങള്&#x200d; ബാക്കിയാക്കുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nrc-register-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാഹുല്&#x200d; ഗാന്ധി ജനിച്ചതും വളര്&#x200d;ന്നതും നേതാവായി ഉയര്&#x200d;ന്നതുമെല്ലാം ഇന്ത്യക്കാരുടെ കണ്&#x200d;വെട്ടത്ത് പൗരത്വ വിഷയത്തില്&#x200d; മറുപടിയുമായി പ്രിയങ്ക</title>
		<link>https://www.chandrikadaily.com/priyanka-about-rahul.html</link>
					<comments>https://www.chandrikadaily.com/priyanka-about-rahul.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Tue, 30 Apr 2019 14:30:22 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[citizenship]]></category>
		<category><![CDATA[priyanka gandhi]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=125804</guid>

					<description><![CDATA[ലഖ്‌നൗ: കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധിയുമായി ബന്ധപ്പെട്ട പൗരത്വം സംബന്ധിച്ച വിവാദങ്ങളില്&#x200d; കഴമ്പില്ലെന്ന് എ.ഐ.സി.സി ജനറല്&#x200d; സെക്രട്ടറി പ്രിയങ്കാ ഗാന്ധി. രാഹുല്&#x200d; ഗാന്ധി ജനിച്ചത് ഇന്ത്യയിലാണെന്ന കാര്യം ഇവിടത്തെ എല്ലാവര്&#x200d;ക്കും അറിയാവുന്ന കാര്യമാണ്. ഇക്കാര്യത്തില്&#x200d; ഉയരുന്ന ആരോപണങ്ങള്&#x200d; സത്യവിരുദ്ധമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. വിദേശ പൗരത്വ വിഷയത്തില്&#x200d; നോട്ടീസ് അയച്ച കേന്ദ്രസര്&#x200d;ക്കാര്&#x200d; നടപടിയോട് പ്രതികരിക്കുകയായിരുന്നു പ്രിയങ്കാ. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്&#x200d; സ്വാമിയുടെ പരാതിയില്&#x200d; 15 ദിവസത്തിനകം മറുപടി നല്&#x200d;കണമെന്നാണ് രാഹുല്&#x200d; ഗാന്ധിയോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്&#x200d;ദേശിച്ചിരിക്കുന്നത്. [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>ലഖ്‌നൗ: കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധിയുമായി ബന്ധപ്പെട്ട പൗരത്വം സംബന്ധിച്ച വിവാദങ്ങളില്&#x200d; കഴമ്പില്ലെന്ന് എ.ഐ.സി.സി ജനറല്&#x200d; സെക്രട്ടറി പ്രിയങ്കാ ഗാന്ധി.  രാഹുല്&#x200d; ഗാന്ധി ജനിച്ചത് ഇന്ത്യയിലാണെന്ന കാര്യം ഇവിടത്തെ എല്ലാവര്&#x200d;ക്കും അറിയാവുന്ന കാര്യമാണ്. ഇക്കാര്യത്തില്&#x200d; ഉയരുന്ന ആരോപണങ്ങള്&#x200d; സത്യവിരുദ്ധമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. വിദേശ പൗരത്വ വിഷയത്തില്&#x200d; നോട്ടീസ് അയച്ച കേന്ദ്രസര്&#x200d;ക്കാര്&#x200d; നടപടിയോട് പ്രതികരിക്കുകയായിരുന്നു പ്രിയങ്കാ. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്&#x200d; സ്വാമിയുടെ പരാതിയില്&#x200d; 15 ദിവസത്തിനകം മറുപടി നല്&#x200d;കണമെന്നാണ് രാഹുല്&#x200d; ഗാന്ധിയോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്&#x200d;ദേശിച്ചിരിക്കുന്നത്.</p>



<p>&#8216;രാഹുല്&#x200d; ഗാന്ധി ഇന്ത്യക്കാരനാണെന്ന് രാജ്യത്തെ മുഴുവന്&#x200d; ജനങ്ങള്&#x200d;ക്കും അറിയാം. അദ്ദേഹം ജനിച്ചതും വളര്&#x200d;ന്നതും നേതാവായി ഉയര്&#x200d;ന്നതുമെല്ലാം രാജ്യത്തെ ജനങ്ങളുടെ കണ്&#x200d;മുന്നിലാണ്. ഇത് എല്ലാവര്&#x200d;ക്കും വ്യക്തമായി അറിയാവുന്നതാണ്. ഇക്കാര്യത്തിലെ വിവാദങ്ങള്&#x200d; എന്ത് അസംബന്ധമാണ്? &#8211; പ്രിയങ്കാ ഗാന്ധി ചോദിച്ചു. അമേത്തിയില്&#x200d; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമപ്രവര്&#x200d;ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പ്രിയങ്കാ ഗാന്ധി.</p>



<p>രാഹുല്&#x200d; ഗാന്ധിയുടെയും കോണ്&#x200d;ഗ്രസിന്റെയും വളര്&#x200d;ച്ചയില്&#x200d; വിറളി പൂണ്ട ബി.ജെ.പി രാഷ്ട്രീയ പകപോക്കലിനായി എന്ത് തന്ത്രവും സ്വീകരിക്കുന്നതിന്റെ ഭാഗമാണ് നിലവില്&#x200d; ഉയര്&#x200d;ത്തുന്ന വ്യാജ ആരോപണങ്ങളെന്നാണ് പൊതുസമൂഹം വിലയിരുത്തുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/priyanka-about-rahul.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പൗരത്വബില്&#x200d; പാസാക്കിയാല്&#x200d; പാര്&#x200d;ട്ടിവിടും; ബില്ലിനെതിരെ ബി.ജെ.പി എം.എല്&#x200d;.എ</title>
		<link>https://www.chandrikadaily.com/bjp-mla-sanbor-shullai-against-citizenship-bill-news.html</link>
					<comments>https://www.chandrikadaily.com/bjp-mla-sanbor-shullai-against-citizenship-bill-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 01 Feb 2019 05:43:32 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[citizenship]]></category>
		<category><![CDATA[citizenship bill]]></category>
		<category><![CDATA[sanbor shullai]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=118046</guid>

					<description><![CDATA[ഷില്ലോംങ്: പൗരത്വബില്ലിനെതിരെ വടക്കുകിഴക്കന്&#x200d; സംസ്ഥാനങ്ങളില്&#x200d; പ്രതിഷേധം കനക്കുന്നതിനിടെ വിമര്&#x200d;ശനവുമായി ബി.ജെ.പി എം.എല്&#x200d;.എ രംഗത്ത്. പൗരത്വബില്ല് രാജ്യസഭയില്&#x200d; പാസായാല്&#x200d; പാര്&#x200d;ട്ടി വിടുമെന്ന് മേഘാലയിലെ ബി.ജെ.പി എം.എല്&#x200d;.എ സന്&#x200d;ബോര്&#x200d; ഷുല്ലൈ പറഞ്ഞു. ബില്ലിനെതിരെ നടന്ന വിദ്യാര്&#x200d;ഥി പ്രതിഷേധ റാലിയില്&#x200d; പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ഷുല്ലൈ നയം വ്യക്തമാക്കിയത്. ആയിരങ്ങള്&#x200d; പങ്കെടുത്ത റാലിയില്&#x200d; മുന്&#x200d;കേന്ദ്രമന്ത്രി പോള്&#x200d; ലിംഗ്‌ദോയും എത്തിയിരുന്നു. ബില്ലുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്&#x200d; ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് താന്&#x200d; ജനുവരി 11ന് നിവേദനം സമര്&#x200d;പ്പിച്ചിരുന്നു. എന്നാല്&#x200d; അതിന് ഇതുവരെ മറുപടി ലഭിച്ചില്ലെന്ന് [&#8230;]]]></description>
										<content:encoded><![CDATA[
<p>ഷില്ലോംങ്: പൗരത്വബില്ലിനെതിരെ വടക്കുകിഴക്കന്&#x200d; സംസ്ഥാനങ്ങളില്&#x200d; പ്രതിഷേധം കനക്കുന്നതിനിടെ വിമര്&#x200d;ശനവുമായി ബി.ജെ.പി എം.എല്&#x200d;.എ രംഗത്ത്. പൗരത്വബില്ല് രാജ്യസഭയില്&#x200d; പാസായാല്&#x200d; പാര്&#x200d;ട്ടി വിടുമെന്ന് മേഘാലയിലെ ബി.ജെ.പി എം.എല്&#x200d;.എ സന്&#x200d;ബോര്&#x200d; ഷുല്ലൈ പറഞ്ഞു. ബില്ലിനെതിരെ നടന്ന വിദ്യാര്&#x200d;ഥി പ്രതിഷേധ റാലിയില്&#x200d; പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ഷുല്ലൈ നയം വ്യക്തമാക്കിയത്. </p>



<p>ആയിരങ്ങള്&#x200d; പങ്കെടുത്ത റാലിയില്&#x200d; മുന്&#x200d;കേന്ദ്രമന്ത്രി പോള്&#x200d; ലിംഗ്‌ദോയും എത്തിയിരുന്നു. ബില്ലുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്&#x200d; ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് താന്&#x200d; ജനുവരി 11ന് നിവേദനം സമര്&#x200d;പ്പിച്ചിരുന്നു. എന്നാല്&#x200d; അതിന് ഇതുവരെ മറുപടി ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. </p>



<p>ഇന്ത്യയില്&#x200d; ആറുവര്&#x200d;ഷം സ്ഥിരതാമസക്കാരായ ബംഗ്ലാദേശ്, പാക്കിസ്താന്&#x200d;, അഫ്ഗാനിസ്താന്&#x200d; എന്നീ രാജ്യങ്ങളില്&#x200d; നിന്നുള്ള മുസ്‌ലിം ഇതരവിഭാഗങ്ങള്&#x200d;ക്കു പൗരത്വം നല്&#x200d;കാന്&#x200d; വ്യവസ്ഥ ചെയ്യുന്നതാണ് ഭേദഗതി ബില്&#x200d;. ബില്ലിനെതിരെ ബി.ജെ.പിയുടെ സഖ്യകക്ഷിക്കള്&#x200d;ക്കിടയില്&#x200d; അസ്വാരസ്വം പുറത്തുവന്നുകഴിഞ്ഞു. </p>



<p>ബില്ലില്&#x200d; ആശങ്ക പ്രകടിപ്പിച്ച് മേഘാലയ നിയമസഭ മുമ്പു തന്നെ പ്രമേയം പാസാക്കിയിരുന്നു. ബില്ല് മുന്നോട്ട് വെക്കുന്ന പല വ്യവസ്ഥയിലും ആശങ്കയുണ്ടെന്നും അവയെ പിന്തുണക്കാനാവില്ലെന്നും മേഘാലയ മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-mla-sanbor-shullai-against-citizenship-bill-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അസം പൗരത്വ പട്ടിക വിവാദം: നടപടികളുമായി മുന്നോട്ടുപോകുമെന്ന് പ്രധാനമന്ത്രി</title>
		<link>https://www.chandrikadaily.com/prime-minister-narendra-modi-assures-assam-no-indian-will-be-left-out-of-citizens-register.html</link>
					<comments>https://www.chandrikadaily.com/prime-minister-narendra-modi-assures-assam-no-indian-will-be-left-out-of-citizens-register.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 04 Jan 2019 14:19:21 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[anti modi]]></category>
		<category><![CDATA[assam]]></category>
		<category><![CDATA[citizenship]]></category>
		<category><![CDATA[modi]]></category>
		<category><![CDATA[National Register of Citizens]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=115365</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: അസം പൗരത്വ പട്ടിക നടപടികളുമായി സര്&#x200d;ക്കാര്&#x200d; മുന്നോട്ടുപോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട് ചിലര്&#x200d; പല പ്രശ്‌നങ്ങളും അഭിമുഖീകരിക്കുന്നുണ്ട്. പക്ഷേ, സത്യസന്ധരായ ഇന്ത്യന്&#x200d; പൗരന്മാര്&#x200d; ഭയപ്പെടേണ്ടതില്ലെന്നും ഒരു ഇന്ത്യന്&#x200d; പൗരനും പട്ടികയില്&#x200d; നിന്നും പുറത്താവില്ലെന്നും മോദി പറഞ്ഞു. അസമിലെ സില്&#x200d;ചറില്&#x200d; പൊതുപരിപാടിയില്&#x200d; സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പൗരത്വ പട്ടികയുമായി സര്&#x200d;ക്കാര്&#x200d; മുന്നോട്ട് പോകുമെന്നും പാര്&#x200d;ലമെന്റില്&#x200d; ബില്&#x200d; ഉടന്&#x200d; പാസാക്കുമെന്നും അദ്ദേഹം പറഞ്ഞു. PM Modi addressing a rally in Silchar, Assam: Our [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: അസം പൗരത്വ പട്ടിക നടപടികളുമായി സര്&#x200d;ക്കാര്&#x200d; മുന്നോട്ടുപോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട് ചിലര്&#x200d; പല പ്രശ്‌നങ്ങളും അഭിമുഖീകരിക്കുന്നുണ്ട്. പക്ഷേ, സത്യസന്ധരായ ഇന്ത്യന്&#x200d; പൗരന്മാര്&#x200d; ഭയപ്പെടേണ്ടതില്ലെന്നും ഒരു ഇന്ത്യന്&#x200d; പൗരനും പട്ടികയില്&#x200d; നിന്നും പുറത്താവില്ലെന്നും മോദി പറഞ്ഞു. അസമിലെ സില്&#x200d;ചറില്&#x200d; പൊതുപരിപാടിയില്&#x200d; സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പൗരത്വ പട്ടികയുമായി സര്&#x200d;ക്കാര്&#x200d; മുന്നോട്ട് പോകുമെന്നും പാര്&#x200d;ലമെന്റില്&#x200d; ബില്&#x200d; ഉടന്&#x200d; പാസാക്കുമെന്നും അദ്ദേഹം പറഞ്ഞു.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">PM Modi addressing a rally in Silchar, Assam: Our govt is also working to get the Citizen Amendment Bill passed in the Parliament. <a href="https://t.co/GF2WdSBlBD">pic.twitter.com/GF2WdSBlBD</a></p>
<p>— ANI (@ANI) <a href="https://twitter.com/ANI/status/1081134449427771392?ref_src=twsrc%5Etfw">January 4, 2019</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>പട്ടികയില്&#x200d; നിന്നും പുറത്താക്കപ്പെട്ടവരെ ഉള്&#x200d;പ്പെടുത്താനുള്ള അവസാനഘട്ട നടപടിക്രമങ്ങളും കഴിഞ്ഞ സമയത്താണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ഡിസംബര്&#x200d; 31 വരെയാണ് അപേക്ഷിക്കാനുള്ള സമയം. 40 ലക്ഷം പേരാണ് പട്ടികയില്&#x200d; നിന്നും ഒഴിവാക്കപ്പെട്ടിരുന്നത്. ഇതില്&#x200d; 30 ലക്ഷം പേര്&#x200d; വീണ്ടും നടപടിക്രമങ്ങള്&#x200d; പൂര്&#x200d;ത്തിയാക്കിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/prime-minister-narendra-modi-assures-assam-no-indian-will-be-left-out-of-citizens-register.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>30 വര്&#x200d;ഷം അതിര്&#x200d;ത്തി കാത്ത സൈനികനെയും ഇന്ത്യന്&#x200d; പൗരത്വ പട്ടികയില്&#x200d; നിന്ന് പുറത്താക്കി</title>
		<link>https://www.chandrikadaily.com/served-indian-army-for-30-years-retired-soldier-lost-citizenship-news.html</link>
					<comments>https://www.chandrikadaily.com/served-indian-army-for-30-years-retired-soldier-lost-citizenship-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 31 Jul 2018 05:09:55 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[40 lakhs]]></category>
		<category><![CDATA[assam]]></category>
		<category><![CDATA[citizenship]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=96853</guid>

					<description><![CDATA[ഗുവാഹത്തി: അസമില്&#x200d; ഇന്നലെ പ്രഖ്യാപിച്ച പൗരത്വ പട്ടികയില്&#x200d; നിന്ന് സൈനികനും പുറത്തായി. 30 വര്&#x200d;ഷത്തോളം രാജ്യാതിര്&#x200d;ത്തി കാത്ത അസം സ്വദേശി മുഹമ്മദ് അസ്മല്&#x200d; ഹഖിനാണ് ഇന്ത്യന്&#x200d; പൗരത്വം നഷ്ടമായത്. രജിസ്റ്ററില്&#x200d; രേഖപ്പെടുത്തിയിരിക്കുന്ന് ഹഖ് ഇന്ത്യയിലെത്തിയത് 1972 മാര്&#x200d;ച്ച് 21നു ശേഷമാണെന്നാണ്. കഴിഞ്ഞ സെപ്തംബറിലാണ് ഫോറിന്&#x200d; ട്രിബ്യൂണല്&#x200d; പൗരത്വം തെളിയിക്കാന്&#x200d; സൈന്യത്തില്&#x200d; ജൂനിയര്&#x200d; കമ്മീഷന്&#x200d;ഡ് ഓഫീസറായ ഹഖിനോട് ആവശ്യപ്പെട്ടത്. രണ്ടാമത്തെ കരട് പട്ടികയില്&#x200d; പേരില്ലാത്തതിനെത്തുടര്&#x200d;ന്നായിരുന്നു ഇത്. സംശയിക്കപ്പെടുന്ന വോട്ടര്&#x200d; എന്ന വിഭാഗത്തിലാണ് ഹഖിനെ അസം അനധികൃത കുടിയേറ്റ ട്രൈബ്യൂണല്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ഗുവാഹത്തി: അസമില്&#x200d; ഇന്നലെ പ്രഖ്യാപിച്ച പൗരത്വ പട്ടികയില്&#x200d; നിന്ന് സൈനികനും പുറത്തായി. 30 വര്&#x200d;ഷത്തോളം രാജ്യാതിര്&#x200d;ത്തി കാത്ത അസം സ്വദേശി മുഹമ്മദ് അസ്മല്&#x200d; ഹഖിനാണ് ഇന്ത്യന്&#x200d; പൗരത്വം നഷ്ടമായത്. രജിസ്റ്ററില്&#x200d; രേഖപ്പെടുത്തിയിരിക്കുന്ന് ഹഖ് ഇന്ത്യയിലെത്തിയത് 1972 മാര്&#x200d;ച്ച് 21നു ശേഷമാണെന്നാണ്.</p>
<p>കഴിഞ്ഞ സെപ്തംബറിലാണ് ഫോറിന്&#x200d; ട്രിബ്യൂണല്&#x200d; പൗരത്വം തെളിയിക്കാന്&#x200d; സൈന്യത്തില്&#x200d; ജൂനിയര്&#x200d; കമ്മീഷന്&#x200d;ഡ് ഓഫീസറായ ഹഖിനോട് ആവശ്യപ്പെട്ടത്. രണ്ടാമത്തെ കരട് പട്ടികയില്&#x200d; പേരില്ലാത്തതിനെത്തുടര്&#x200d;ന്നായിരുന്നു ഇത്. സംശയിക്കപ്പെടുന്ന വോട്ടര്&#x200d; എന്ന വിഭാഗത്തിലാണ് ഹഖിനെ അസം അനധികൃത കുടിയേറ്റ ട്രൈബ്യൂണല്&#x200d; ഉള്&#x200d;പ്പെടുത്തിയത്. എന്നാല്&#x200d; താന്&#x200d; അസമീസ് വംശജനാണെന്നും തന്റെ പൗരത്വം പരിശോധിക്കപ്പെട്ടതാണെന്നും ഹഖ് ട്രൈബ്യൂണലിനെ അറിയിച്ചു.</p>
<p><img loading="lazy" class="alignnone size-full wp-image-96862" src="https://www.chandrikadaily.com/wp-content/uploads/2018/07/2_haque_1506850846_725x725.jpg" alt="" width="725" height="452" srcset="https://www.chandrikadaily.com/wp-content/uploads/2018/07/2_haque_1506850846_725x725.jpg 725w, https://www.chandrikadaily.com/wp-content/uploads/2018/07/2_haque_1506850846_725x725-300x187.jpg 300w, https://www.chandrikadaily.com/wp-content/uploads/2018/07/2_haque_1506850846_725x725-696x434.jpg 696w, https://www.chandrikadaily.com/wp-content/uploads/2018/07/2_haque_1506850846_725x725-674x420.jpg 674w" sizes="(max-width: 725px) 100vw, 725px" /></p>
<p>2012ല്&#x200d; സംശയിക്കപ്പെട്ടവരുടെ പട്ടികയില്&#x200d; ഉള്&#x200d;പ്പെടുത്തിയതിനെത്തുടര്&#x200d;ന്ന് രേഖകള്&#x200d; സമര്&#x200d;പ്പിച്ച് താന്&#x200d; ഇന്ത്യന്&#x200d; പൗരത്വം തെളിയിച്ചിട്ടുണ്ട്. തന്നെ നിരന്തരമായി അപമാനിക്കുകയാണെന്നും വിഷയത്തില്&#x200d; പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങും അടിയന്തരമായി ഇടപെടണമെന്ന് ഹഖ് ആവശ്യപ്പെട്ടു. കൂടാതെ 1966ലെ വോട്ടര്&#x200d;പട്ടികയില്&#x200d; തന്റെ പിതാവിന്റേയും 1951ലെ പൗരത്വപട്ടികയില്&#x200d; മാതാവിന്റേയും പേരുള്&#x200d;പ്പെട്ടത് ഹഖ് ട്രൈബ്യൂണലിനോട് ചൂണ്ടിക്കാട്ടി.</p>
<p>ആറു മാസം നീണ്ട പരിശീലനത്തിനു ശേഷം രാജ്യത്തെ ഒട്ടേറെ പ്രദേശങ്ങളില്&#x200d; താന്&#x200d; കരസേന സാങ്കേതിക വിഭാഗത്തില്&#x200d; ജോലി ചെയ്തിട്ടുണ്ടെന്നും ഹഖ് പറഞ്ഞു.<br />
കരസേനയുടെ കമ്പ്യൂട്ടര്&#x200d;, നെറ്റ് വര്&#x200d;ക്കിങ് സംഘങ്ങളിലാണ് സര്&#x200d;വീസിലുടനീളം ഹഖ് ജോലി ചെയ്തത്. ഇതിനാവശ്യമായ രേഖകള്&#x200d; ഓണ്&#x200d;ലൈനില്&#x200d; ലഭ്യമാകവെയാണ് ഹഖ് പട്ടികയില്&#x200d; നിന്ന് പുറത്തായത്.</p>
<p>നാഷണല്&#x200d; രജിസ്റ്ററി ഓഫ് സിറ്റിസണ്&#x200d; ഇന്നലെ പുറത്തിറക്കിയ അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പട്ടികയില്&#x200d; നിന്ന് 40 ലക്ഷം പേര്&#x200d; പുറത്തായിരുന്നു. 2.89 കോടി ആളുകള്&#x200d;ക്ക് മാത്രമാണ് പൗരത്വം നല്&#x200d;കിയത്. സംസ്ഥാനത്തെ മുസ്‌ലിംകളെ ലക്ഷ്യമിട്ടാണ് ഇത്തരമൊരു പുതിയ പട്ടിക പുറത്തിറക്കിയതെന്നാണ് വിദഗ്ധര്&#x200d; പറയുന്നത്.<br />
അതിര്&#x200d;ത്തി രാജ്യമായ ബംഗ്ലാദേശില്&#x200d; നിന്നുള്ള കുടിയേറ്റക്കാരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്രയും ആളുകളെ പട്ടികയില്&#x200d; നിന്ന് പുറത്താക്കിയത്. തെളിവിനുവേണ്ടി ഹാജരാക്കേണ്ട രേഖകള്&#x200d; ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തങ്ങളെ പട്ടികയില്&#x200d; നിന്ന് പുറത്താക്കിയെന്ന് അസ്സം സ്വദേശികള്&#x200d; പറഞ്ഞു. പലരുടെയും താല്&#x200d;ക്കാലിക മേല്&#x200d;വിലാസത്തിലേക്കാണ് പൗരത്വ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട രേഖകള്&#x200d; അധികൃതര്&#x200d; അയച്ചത്.</p>
<p>3.29 കോടി ആളുകളില്&#x200d; 2.89 കോടി ആളുകള്&#x200d; മാത്രമാണ് ഇടം നേടിയത്. ഇതിന്റെ പേരുവിവരങ്ങള്&#x200d; ഇന്നലെ പത്തു മണിയോടെ പുറത്തുവിട്ടപ്പോഴാണ് 40 ലക്ഷം പേര്&#x200d; ഉള്&#x200d;പ്പെട്ടിട്ടില്ലെന്ന് കണ്ടെത്തിയത്. എന്നാല്&#x200d; പട്ടികയില്&#x200d; ഉള്&#x200d;പ്പെടാത്തവര്&#x200d;ക്കെതിരെ നിലവില്&#x200d; നാടുകടത്തല്&#x200d; നടപടിയൊന്നും സ്വീകരിക്കില്ലെന്ന് നാഷണല്&#x200d; രജിസ്റ്ററി ഓഫ് സിറ്റിസണ്&#x200d; അധികാരികള്&#x200d; പറഞ്ഞു.</p>
<p>1971ന് ശേഷം ബംഗ്ലാദേശില്&#x200d; നിന്നും കുടിയേറിയവര്&#x200d;ക്കാണ് പൗരത്വ രജിസ്‌ട്രേഷന്&#x200d; പട്ടിക പ്രതികൂലമായി ബാധിക്കുകയെന്ന് ആഭ്യന്തരവകുപ്പിലെ വടക്കുകിഴക്കന്&#x200d; സംസ്ഥാനങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്&#x200d; സത്യേന്ദ്ര ഗാര്&#x200d;ഗ് പറഞ്ഞു. 2017 ഡിസംബര്&#x200d; 31നാണ് അസമിലെ ദേശീയ പൗരത്വ രജിസ്‌ട്രേഷന്റെ ആദ്യ കരട് പട്ടിക പുറത്തുവിട്ടിരുന്നത്. ഈ പട്ടികയില്&#x200d; സംസ്ഥാനത്ത് ആകെയുള്ള 3.29 കോടി ജനങ്ങളില്&#x200d; 1.9 കോടി പേര്&#x200d; മാത്രമാണ് ഇടം പിടിച്ചത്.</p>
<p>അവശേഷിക്കുന്ന ഒന്നര കോടിയില്&#x200d; 40 ലക്ഷം രണ്ടാംഘട്ടത്തില്&#x200d; പുറത്താവുകയായിരുന്നു.<br />
സംഘര്&#x200d;ഷ സാധ്യത കണക്കിലെടുത്ത് സ്ഥിതി നിയന്ത്രിക്കുന്നതിന് സംസ്ഥാനത്ത് 22,000ത്തോളം പാരാമിലിട്ടറി ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ചിട്ടുണ്ട്. ഉയര്&#x200d;ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ കീഴില്&#x200d; വ്യത്യസ്ത മേഖലകളായി തിരിച്ച് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കൂടാതെ സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ സന്ദേശം പ്രചരിക്കാതിരിക്കുന്നതിന് പ്രത്യേകമായി നിരീക്ഷണം ഏര്&#x200d;പ്പെടുത്തിയിട്ടുണ്ട്.</p>
<p>അയല്&#x200d; സംസ്ഥാനങ്ങളായ അരുണാചല്&#x200d;പ്രദേശിലും നാഗാലാന്റിലും സുരക്ഷ കര്&#x200d;ശനമാക്കിയിട്ടുണ്ട്. അതേസമയം, പട്ടിക അന്തിമമല്ലെന്നും രൂപരേഖ മാത്രമാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/served-indian-army-for-30-years-retired-soldier-lost-citizenship-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>40 ലക്ഷം പേരെ ഇന്ത്യക്കാരല്ലാതാക്കി അസമിലെ പൗരന്മാരുടെ പട്ടിക പുറത്ത്</title>
		<link>https://www.chandrikadaily.com/40-lacs-asam-citizenship.html</link>
					<comments>https://www.chandrikadaily.com/40-lacs-asam-citizenship.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 30 Jul 2018 15:10:31 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[40 Lacs]]></category>
		<category><![CDATA[asam]]></category>
		<category><![CDATA[citizenship]]></category>
		<category><![CDATA[population]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=96788</guid>

					<description><![CDATA[അസമിലെ 40 ലക്ഷം പേരെ പുറത്താക്കി കേന്ദ്രസര്&#x200d;ക്കാരിന്റെ പൗരത്വ പട്ടിക. കേന്ദ്ര സര്&#x200d;ക്കാര്&#x200d; ഇന്ന് പുറത്തിറക്കിയ അസമിലെ പൗരന്മാരുടെ ദേശീയ രജിസ്റ്ററിലാണ് (എന്&#x200d; ആര്&#x200d; സി )4041 ലക്ഷം പേര്&#x200d; സാങ്കേതികമായി ഇന്ത്യക്കാരല്ലാതായത്. എന്നാല്&#x200d; ഇത് ഒരു കരട് മാത്രമാണെന്നും അന്തിമ ലിസ്റ്റ് പിന്നീട് പുറത്തിറക്കുമെന്നും എന്&#x200d; ആര്&#x200d; സി കോ-ഓര്&#x200d;ഡിനേറ്റര്&#x200d; സൈലേഷ് പറഞ്ഞു. പട്ടികയില്&#x200d;നിന്ന് ഒഴിവാക്കപ്പെട്ടവര്&#x200d;ക്ക് പിന്നീട് തടസവാദങ്ങളുന്നയിക്കാനവസരം നല്&#x200d;കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഓഗസ്റ്റ് 30 മുതല്&#x200d; സപ്തംബര്&#x200d; 28 വരെ ഇതിനുള്ള സമയമായിരിക്കുമെന്നും സൈലേഷ് [&#8230;]]]></description>
										<content:encoded><![CDATA[<p>അസമിലെ 40 ലക്ഷം പേരെ പുറത്താക്കി കേന്ദ്രസര്&#x200d;ക്കാരിന്റെ പൗരത്വ പട്ടിക. കേന്ദ്ര സര്&#x200d;ക്കാര്&#x200d; ഇന്ന് പുറത്തിറക്കിയ അസമിലെ പൗരന്മാരുടെ ദേശീയ രജിസ്റ്ററിലാണ് (എന്&#x200d; ആര്&#x200d; സി )4041 ലക്ഷം പേര്&#x200d; സാങ്കേതികമായി ഇന്ത്യക്കാരല്ലാതായത്. എന്നാല്&#x200d; ഇത് ഒരു കരട് മാത്രമാണെന്നും അന്തിമ ലിസ്റ്റ് പിന്നീട് പുറത്തിറക്കുമെന്നും എന്&#x200d; ആര്&#x200d; സി കോ-ഓര്&#x200d;ഡിനേറ്റര്&#x200d; സൈലേഷ് പറഞ്ഞു.</p>
<p>പട്ടികയില്&#x200d;നിന്ന് ഒഴിവാക്കപ്പെട്ടവര്&#x200d;ക്ക് പിന്നീട് തടസവാദങ്ങളുന്നയിക്കാനവസരം നല്&#x200d;കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഓഗസ്റ്റ് 30 മുതല്&#x200d; സപ്തംബര്&#x200d; 28 വരെ ഇതിനുള്ള സമയമായിരിക്കുമെന്നും സൈലേഷ് പറഞ്ഞു.</p>
<p>അതിര്&#x200d;ത്തി സംസ്ഥാനമായ അസമില്&#x200d; ബംഗ്ലാദേശില്&#x200d; നിന്നും മറ്റ് അയല്&#x200d;രാജ്യങ്ങളില്&#x200d; നിന്നും വ്യാപകമായ അനധികൃത കുടിയേറ്റങ്ങളുണ്ടെന്നും ഇത് വന്&#x200d; പ്രത്യാഘാദങ്ങളുണ്ടാക്കുന്നുണ്ടെന്നുമാണ് കേന്ദ്ര സര്&#x200d;ക്കാര്&#x200d; പറയുന്നത്. ഇത്തരം അനധികൃത കുടിയേറ്റം തടയുന്നതിന് നിലവിലെ പൗരന്മാരുടെ കൃത്യമായ കണക്കുകള്&#x200d; വേണമെന്നാണ് സര്&#x200d;ക്കാര്&#x200d; നിലപാട്.</p>
<p>കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്&#x200d; ബിജെപിയുടെ പ്രകടനപത്രികയിലും ഇത് വ്യക്തമാക്കിയിരുന്നു. 3.2 കോടിയാണ് അസമിലെ ജനസഖ്യ എന്നു പറയുന്ന പട്ടിക 2.89 കോടി പേര്&#x200d; മാത്രമാണ് ഇന്ത്യന്&#x200d; പൗരത്വത്തിന് അര്&#x200d;ഹതയുള്ളവര്&#x200d; എന്ന് വ്യക്തമാക്കുന്നു. പൗരന്&#x200d;മാരുടെ രജിസ്റ്റര്&#x200d; സൂക്ഷിക്കുന്ന ഇന്ത്യയിലെ ഒരേ ഒരു സംസ്ഥാനമാണ് അസം. തൊട്ടടുത്ത രാജ്യമായ ബംഗ്ലാദേശില്&#x200d; നിന്നും മുസ്ലീങ്ങള്&#x200d; അനധികൃതമായി കുടിയേറി തിരഞ്ഞെടുപ്പില്&#x200d; വോട്ടവകാശം വിനിയോഗിക്കുന്നുവെന്നും ഇത് ജനസംഖ്യാ സംതുലിതാവസ്ഥയെ തന്നെ അട്ടിമറിക്കുന്നുവെന്നുമാണ് ആരോപണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/40-lacs-asam-citizenship.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആസ്സാമില്&#x200d; 3.29 കോടി ജനങ്ങളുടെ പൗരത്വം ആശങ്കയില്&#x200d;;  ദേശീയ പൗരത്വ പട്ടികയുടെ ആദ്യഘട്ടം പ്രസിദ്ധീകരിച്ചു</title>
		<link>https://www.chandrikadaily.com/article-north-east-india-assam-assam-nrc-recognises-1-9-crore-legal-citizens-in-first-draft.html</link>
					<comments>https://www.chandrikadaily.com/article-north-east-india-assam-assam-nrc-recognises-1-9-crore-legal-citizens-in-first-draft.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 01 Jan 2018 08:59:38 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[assam]]></category>
		<category><![CDATA[citizenship]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=62456</guid>

					<description><![CDATA[ദേശീയ പൗരത്വ പട്ടികയുടെ അദ്യഘട്ടം ആസ്സാം സര്&#x200d;ക്കാര്&#x200d; പ്രസിദ്ധീകരിച്ചു. 3.29 കോടി ജനങ്ങളില്&#x200d; നിന്ന് 1.9 കോടി പേരെ ഉള്&#x200d;ക്കൊള്ളിച്ച പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ഇത്രയും പേരെയാണ് ആദ്യഘട്ടത്തില്&#x200d; ഇന്ത്യന്&#x200d; പൗരന്മാരായി അംഗീകരിച്ചിട്ടുള്ളത്. ബാക്കിയുള്ളവര്&#x200d; വിവിധ ഘട്ടങ്ങളായുള്ള വെരിഫിക്കേഷന്&#x200d; പ്രക്രിയകള്&#x200d; കടന്നു വേണം മറ്റുള്ളവരുടെ പൗരത്വം ഉറപ്പാക്കാന്&#x200d;. നിലവില്&#x200d; ഞങ്ങള്&#x200d; പ്രസിദ്ധീകരിച്ചിരിക്കുന്നത് 1.9 കോടി ജനങ്ങളെ ഉള്&#x200d;ക്കൊള്ളിച്ചുകൊണ്ടുള്ള ഡ്രാഫ്റ്റാണ്. ഇത്രയു പേരുടെ പൗരത്വം ഇതുവരേക്കും തിരിച്ചറിഞ്ഞു കഴിഞ്ഞു. ബാക്കിയുള്ളവരുടെ പൗരത്വം വിവിധ പ്രക്രിയകള്&#x200d;ക്ക് ശേഷമായിരിക്കും തിരിച്ചറിയപ്പെടുക. അടുത്തു തന്നെ [&#8230;]]]></description>
										<content:encoded><![CDATA[<p>ദേശീയ പൗരത്വ പട്ടികയുടെ അദ്യഘട്ടം ആസ്സാം സര്&#x200d;ക്കാര്&#x200d; പ്രസിദ്ധീകരിച്ചു. 3.29 കോടി ജനങ്ങളില്&#x200d; നിന്ന് 1.9 കോടി പേരെ ഉള്&#x200d;ക്കൊള്ളിച്ച പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ഇത്രയും പേരെയാണ് ആദ്യഘട്ടത്തില്&#x200d; ഇന്ത്യന്&#x200d; പൗരന്മാരായി അംഗീകരിച്ചിട്ടുള്ളത്. ബാക്കിയുള്ളവര്&#x200d; വിവിധ ഘട്ടങ്ങളായുള്ള വെരിഫിക്കേഷന്&#x200d; പ്രക്രിയകള്&#x200d; കടന്നു വേണം മറ്റുള്ളവരുടെ പൗരത്വം ഉറപ്പാക്കാന്&#x200d;.</p>
<p>നിലവില്&#x200d; ഞങ്ങള്&#x200d; പ്രസിദ്ധീകരിച്ചിരിക്കുന്നത് 1.9 കോടി ജനങ്ങളെ ഉള്&#x200d;ക്കൊള്ളിച്ചുകൊണ്ടുള്ള ഡ്രാഫ്റ്റാണ്. ഇത്രയു പേരുടെ പൗരത്വം ഇതുവരേക്കും തിരിച്ചറിഞ്ഞു കഴിഞ്ഞു. ബാക്കിയുള്ളവരുടെ പൗരത്വം വിവിധ പ്രക്രിയകള്&#x200d;ക്ക് ശേഷമായിരിക്കും തിരിച്ചറിയപ്പെടുക. അടുത്തു തന്നെ വെരിഫിക്കേഷന്&#x200d; പൂര്&#x200d;ത്തിയാക്കും. നമ്മള്&#x200d; മറ്റൊരു ഡ്രാഫ്റ്റ് പുറത്തിറക്കുകയും ചെയ്യും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/article-north-east-india-assam-assam-nrc-recognises-1-9-crore-legal-citizens-in-first-draft.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
