<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>citu leader &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/citu-leader/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 29 Sep 2023 09:03:55 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>citu leader &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ബസുടമയെ മര്&#x200d;ദിച്ച സംഭവം; സിഐടിയു നേതാവ് മാപ്പുപറഞ്ഞു</title>
		<link>https://www.chandrikadaily.com/basutamas-beating-incident-the-citu-leader-apologized.html</link>
					<comments>https://www.chandrikadaily.com/basutamas-beating-incident-the-citu-leader-apologized.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 29 Sep 2023 09:03:55 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[beaten]]></category>
		<category><![CDATA[bus owner]]></category>
		<category><![CDATA[Case]]></category>
		<category><![CDATA[citu leader]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=276859</guid>

					<description><![CDATA[അജയന്റെ മാപ്പപേക്ഷ സ്വീകരിക്കരുതെന്ന് ബസുടമ രാജ്‌മോഹന്&#x200d; കോടതിയോട് ആവശ്യപ്പെട്ടിരുന്നു]]></description>
										<content:encoded><![CDATA[<p>കോട്ടയം തിരുവാര്&#x200d;പ്പില്&#x200d; ബസുടമയെ മര്&#x200d;ദ്ദിച്ച സംഭവത്തില്&#x200d; സിഐടിയു നേതാവ് മാപ്പ് പറഞ്ഞു. ആക്രമിക്കപ്പെട്ട ബസുടമയോടും കോടതിയോടുമാണ് സിഐടിയു നേതാവ് അജയന്&#x200d; മാപ്പ് അപേക്ഷിച്ചത്. തുറന്ന കോടതിയിലായിരുന്നു അജയന്റെ മാപ്പപേക്ഷ. ഇതേത്തുടര്&#x200d;ന്ന് കോടതിയലക്ഷ്യ ഹര്&#x200d;ജി ഹൈക്കോടതി തീര്&#x200d;പ്പാക്കി.</p>
<p>അജയന്റെ മാപ്പപേക്ഷ സ്വീകരിക്കരുതെന്ന് ബസുടമ രാജ്‌മോഹന്&#x200d; കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്&#x200d; ഈ ആവശ്യം അംഗീകരിക്കാതിരുന്ന കോടതി കേസ് തീര്&#x200d;പ്പാക്കുകയായിരുന്നു. ബസ് ഉടമയുമായി ബന്ധപ്പെട്ട ക്രിമിനല്&#x200d; കേസ് നിലവിലുണ്ടെന്നും അതിനാല്&#x200d; കോടതിയലക്ഷ്യ നടപടി ഒഴിവാക്കണമെന്നും സത്യവാങ്മൂലത്തിലൂടെ അജയന്&#x200d; ആവശ്യപ്പെട്ടിരുന്നു.</p>
<p>വേതനം നല്&#x200d;കുന്നതിലെ വിവേചനം അവസാനിപ്പിക്കണമെന്നും ജീവനക്കാര്&#x200d;ക്കെല്ലാം ഒരേപോലെ വേതന വര്&#x200d;ധനവ് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് വെട്ടിക്കുളങ്ങര ബസിന് മുന്നില്&#x200d; സിഐടിയു സമരം തുടങ്ങിയത്. സമരത്തെ തുടര്&#x200d;ന്ന് ആഴ്ചകളോളം ബസ് സര്&#x200d;വീസ് നിലച്ചു. തുടര്&#x200d;ന്ന് ബിജെപി അനുഭാവിയായ ബസുടമ രാജ്‌മോഹന്&#x200d; ബസിന് മുന്നില്&#x200d; ലോട്ടറി വില്&#x200d;പ്പന തുടങ്ങി.</p>
<p>പിന്നീട് കോടതിയെ സമീപിച്ച് ബസ് സര്&#x200d;വീസ് നടത്താന്&#x200d; അനുമതി നേടി. കോടതി ഉത്തരവിന്റെ പിന്&#x200d;ബലത്തില്&#x200d; ബസിന് മുന്നിലെ സിഐടിയുവിന്റെ കൊടിതോരണങ്ങള്&#x200d; അഴിക്കാന്&#x200d; രാജ്‌മോഹന്&#x200d; ശ്രമിച്ചതാണ് സംഘര്&#x200d;ഷത്തിന് ഇടയാക്കിയത്. കൊടി അഴിച്ചതിനെത്തുടര്&#x200d;ന്ന് അജയന്&#x200d; ബസുടമയെ ആക്രമിക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/basutamas-beating-incident-the-citu-leader-apologized.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോട്ടയം തിരുവാർപ്പിലെ ബസ് ഉടമയെ മർദ്ദിച്ച് സിപിഎം ജില്ലാ നേതാവ്</title>
		<link>https://www.chandrikadaily.com/kottayambusowner-citu-leader-beaten.html</link>
					<comments>https://www.chandrikadaily.com/kottayambusowner-citu-leader-beaten.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sun, 25 Jun 2023 06:54:48 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[busowner]]></category>
		<category><![CDATA[citu leader]]></category>
		<category><![CDATA[kottayam]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=261326</guid>

					<description><![CDATA[സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. അധികാരമുള്ളത് കൊണ്ട് എന്തും ചെയ്യാമെന്ന തോന്നലാണ് സിഐടിയു നേതാക്കൾക്കെന്നും അദ്ദേഹം വിമർശിച്ചു]]></description>
										<content:encoded><![CDATA[<p>കോട്ടയം തിരുവാർപ്പിൽ സ്വകാര്യ ബസിന് മുന്നിൽ സിഐടിയു കൊടി കുത്തിയ സംഭവത്തിൽ ബസ് ഉടമ രാജ്മോഹനെ സിഐടിയു നേതാവ് മർദ്ധിച്ചു .ബസിലെ സി ഐ ടി യു കൊടി തോരണങ്ങൾ അഴിച്ചു മാറ്റുമ്പോൾ പൊലീസിന് മുന്നിലാണ് മർദ്ദനമേറ്റത്. സിപിഎം ജില്ലാ കമ്മിറ്റി അംഗവും തിരുവാർപ്പ് പഞ്ചായത്ത് അംഗവുമായ കെആർ അജയാണ് മർദ്ദിച്ചത്. കൊടിതോരണങ്ങൾ അഴിച്ചു മാറ്റുന്നതിനിടെ സിഐടിയു നേതാവ് അജയൻ ബസ് ഉടമ രാജ് മോഹനെ അടിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു.മർദ്ദനമേറ്റ രാജ് മോഹൻ ആശുപത്രിയിൽ ചികിത്സ തേടി.</p>
<p>സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. അധികാരമുള്ളത് കൊണ്ട് എന്തും ചെയ്യാമെന്ന തോന്നലാണ് സിഐടിയു നേതാക്കൾക്കെന്നും അദ്ദേഹം വിമർശിച്ചു.കർഷകർക്ക് വേണ്ടി താൻ നടത്തിയ പോരാട്ടമാണ് തന്നെ സിപിഎമ്മിന്റെ നോട്ടപ്പുള്ളിയാക്കിയതെന്ന് ബസ് ഉടമ പിന്നീട് വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു. ഇതാണോ വ്യവസായ കേരളം, ഇങ്ങനെയാണോ നമ്പർ വൺ കേരളമെന്ന് പറയേണ്ടത്. തന്നെ പൊലീസുകാർ നോക്കിനിൽക്കെയാണ് ആക്രമിച്ചത്. ഇത് കോടതിയലക്ഷ്യമാണ്. അതിനാൽ നിയമപരമായി തന്നെ മുന്നോട്ട് പോകും. നാളെ കോടതിയലക്ഷ്യ ഹർജി നൽകും. കുമരകം പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് ബസുടമ പ്രതിഷേധം ആരംഭിച്ചതിന് പിന്നാലെ സിപിഎം നേതാവ് അജയിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.സി.പി.എം ജില്ലാ കമ്മിറ്റിയംഗമാണ് അജയൻ</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kottayambusowner-citu-leader-beaten.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മിനി കൂപ്പര്&#x200d; വിവാദം; സി.ഐ.ടിയു നേതാവ് അനില്&#x200d;കുമാറിനെ ചുമതലകളില്&#x200d; നിന്ന് നീക്കം ചെയ്തു</title>
		<link>https://www.chandrikadaily.com/the-mini-cooper-controversy-citu-leader-anil-kumar-was-removed-from-his-duties.html</link>
					<comments>https://www.chandrikadaily.com/the-mini-cooper-controversy-citu-leader-anil-kumar-was-removed-from-his-duties.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 15 Jun 2023 12:22:21 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[citu leader]]></category>
		<category><![CDATA[controversy]]></category>
		<category><![CDATA[minicooper]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=259508</guid>

					<description><![CDATA[അരക്കോടിയുടെ മിനി കൂപ്പര്&#x200d; കാര്&#x200d; വാങ്ങിയതിന്റെ പേരില്&#x200d; വിവാദത്തിലായ സിഐടിയു നേതാവ് പി. കെ. അനില്&#x200d;കുമാറിനെ ചുമതലകളില്&#x200d; നിന്ന് ഒഴിവാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തില്&#x200d; ചേര്&#x200d;ന്ന എറണാകുളം ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പെട്രോളിയം ആന്&#x200d;ഡ് ഗ്യാസ് വര്&#x200d;ക്കേഴ്‌സ് യൂണിയന്&#x200d; സംസ്ഥാന ജനറല്&#x200d; സെക്രട്ടറിയായിരുന്നു പി.കെ.അനില്&#x200d;കുമാര്&#x200d;. യൂണിയന്റെ പ്രസിഡന്റായ സിപിഎം ജില്ലാ സെക്രട്ടറി സി.എന്&#x200d;.മോഹനനെയും ചുമതലയില്&#x200d;നിന്നു നീക്കി. ഇരട്ടപദവി വഹിക്കുന്നതിനാലാണ് നടപടിയെന്നാണ് വിശദീകരണം. ബിപിസിഎല്&#x200d;, ഐഒസി, എച്ച്പിസിഎല്&#x200d; കമ്പനികളിലെ 4000 കരാര്&#x200d; തൊഴിലാളികള്&#x200d; ഉള്&#x200d;പ്പെടുന്ന [&#8230;]]]></description>
										<content:encoded><![CDATA[<p>അരക്കോടിയുടെ മിനി കൂപ്പര്&#x200d; കാര്&#x200d; വാങ്ങിയതിന്റെ പേരില്&#x200d; വിവാദത്തിലായ സിഐടിയു നേതാവ് പി. കെ. അനില്&#x200d;കുമാറിനെ ചുമതലകളില്&#x200d; നിന്ന് ഒഴിവാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തില്&#x200d; ചേര്&#x200d;ന്ന എറണാകുളം ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പെട്രോളിയം ആന്&#x200d;ഡ് ഗ്യാസ് വര്&#x200d;ക്കേഴ്‌സ് യൂണിയന്&#x200d; സംസ്ഥാന ജനറല്&#x200d; സെക്രട്ടറിയായിരുന്നു പി.കെ.അനില്&#x200d;കുമാര്&#x200d;.</p>
<p>യൂണിയന്റെ പ്രസിഡന്റായ സിപിഎം ജില്ലാ സെക്രട്ടറി സി.എന്&#x200d;.മോഹനനെയും ചുമതലയില്&#x200d;നിന്നു നീക്കി. ഇരട്ടപദവി വഹിക്കുന്നതിനാലാണ് നടപടിയെന്നാണ് വിശദീകരണം. ബിപിസിഎല്&#x200d;, ഐഒസി, എച്ച്പിസിഎല്&#x200d; കമ്പനികളിലെ 4000 കരാര്&#x200d; തൊഴിലാളികള്&#x200d; ഉള്&#x200d;പ്പെടുന്ന യൂണിയന്&#x200d; സിഐടിയു സംസ്ഥാന കമ്മിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്.</p>
<p>പുതിയ കാറുമായി കുടുംബത്തിനുമൊപ്പമുള്ള ഫോട്ടോ കഴിഞ്ഞമാസം അനില്&#x200d;കുമാര്&#x200d; സമൂഹമാധ്യമത്തില്&#x200d; പോസ്റ്റ് ചെയ്തതോടെയാണ് വിവാദമായത്. ഇന്നോവയടക്കമുള്ള ഉയര്&#x200d;ന്ന മോഡല്&#x200d; വാഹനം സ്വന്തമായുള്ളപ്പോഴാണു പുതിയ കാര്&#x200d; വീട്ടിലെത്തിയത്. 10,000 രൂപയില്&#x200d; കൂടുതല്&#x200d; വിലയുള്ള എന്തു വാങ്ങിയാലും അതു പാര്&#x200d;ട്ടിയെ അറിയിക്കണമെന്നാണു സിപിഎം അംഗങ്ങള്&#x200d;ക്കുള്ള നിര്&#x200d;ദേശം.</p>
<p>ഇന്ത്യന്&#x200d; ഓയില്&#x200d; കോര്&#x200d;പറേഷന്&#x200d; ഉദ്യോഗസ്ഥയായ ഭാര്യയാണു കാര്&#x200d; വാങ്ങിയതെന്നായിരുന്നു അനില്&#x200d;കുമാറിന്റെ വിശദീകരണം. ഐഒസിയില്&#x200d; കരാര്&#x200d; തൊഴിലാളിയായി തൊഴിലാളി പ്രവര്&#x200d;ത്തനം തുടങ്ങിയ അനില്&#x200d;കുമാര്&#x200d; പെട്രോളിയം ആന്&#x200d;ഡ് ഗ്യാസ് വര്&#x200d;ക്കേഴ്‌സ് യൂണിയന്&#x200d; ജോയിന്റ് സെക്രട്ടറിയായിരിക്കെയാണ് ജനറല്&#x200d; സെക്രട്ടറി സ്ഥാനത്ത് എത്തിയത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-mini-cooper-controversy-citu-leader-anil-kumar-was-removed-from-his-duties.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
