<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>CITU &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/citu/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 10 Jan 2026 11:50:55 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>CITU &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സി.ഐ.ടി.യു പ്രവർത്തകരെ സ്ഥിരപ്പെടുത്തിയാൽ ശക്തമായ പ്രക്ഷോഭം: പി.കെ ഫിറോസ്</title>
		<link>https://www.chandrikadaily.com/1strong-agitation-if-citu-workers-are-stabilized-pk-firoz.html</link>
					<comments>https://www.chandrikadaily.com/1strong-agitation-if-citu-workers-are-stabilized-pk-firoz.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 10 Jan 2026 11:48:19 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CITU]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[myl]]></category>
		<category><![CDATA[news]]></category>
		<category><![CDATA[PK Firoz]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=373385</guid>

					<description><![CDATA[കോഴിക്കോട്: കഴിഞ്ഞ പത്ത് വർഷമായി തദ്ദേശസ്ഥാപനങ്ങളിൽ കരാർ നിയമനം വഴി ജോലി നേടിയ സി.ഐ.ടി.യു പ്രവർത്തകരെ സ്ഥിരപ്പെടുത്തിയാൽ ശക്തമായ പ്രക്ഷോഭത്തിന് മുസ്‌ലിം യൂത്ത് ലീഗ് നേതൃത്വം നൽകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയോടെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർഭരണം ഉണ്ടാവില്ലെന്ന തിരിച്ചറിവിൽ പിണറായി സർക്കാർ വ്യാപകമായ രീതിയിൽ പിൻവാതിൽ നിയമനങ്ങൾ നടത്തുകയാണെന്നും ഫിറോസ് കൂട്ടിച്ചേർത്തു. പി.എസ്.സി വഴി ജോലിക്ക് കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികളെ വഞ്ചിക്കുന്ന നിലപാടാണിത്. പാർട്ടി പ്രവർത്തകരും ദേശാഭിമാനി [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: കഴിഞ്ഞ പത്ത് വർഷമായി തദ്ദേശസ്ഥാപനങ്ങളിൽ കരാർ നിയമനം വഴി ജോലി നേടിയ സി.ഐ.ടി.യു പ്രവർത്തകരെ സ്ഥിരപ്പെടുത്തിയാൽ ശക്തമായ പ്രക്ഷോഭത്തിന് മുസ്‌ലിം യൂത്ത് ലീഗ് നേതൃത്വം നൽകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയോടെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർഭരണം ഉണ്ടാവില്ലെന്ന തിരിച്ചറിവിൽ പിണറായി സർക്കാർ വ്യാപകമായ രീതിയിൽ പിൻവാതിൽ നിയമനങ്ങൾ നടത്തുകയാണെന്നും ഫിറോസ് കൂട്ടിച്ചേർത്തു.</p>
<p><img loading="lazy" class="alignnone size-full wp-image-373386" src="https://www.chandrikadaily.com/wp-content/uploads/2026/01/Untitled-1-20.jpg" alt="" width="800" height="600" srcset="https://www.chandrikadaily.com/wp-content/uploads/2026/01/Untitled-1-20.jpg 800w, https://www.chandrikadaily.com/wp-content/uploads/2026/01/Untitled-1-20-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2026/01/Untitled-1-20-768x576.jpg 768w" sizes="(max-width: 800px) 100vw, 800px" /></p>
<p>പി.എസ്.സി വഴി ജോലിക്ക് കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികളെ വഞ്ചിക്കുന്ന നിലപാടാണിത്. പാർട്ടി പ്രവർത്തകരും ദേശാഭിമാനി വരിക്കാരുമായവരെ തദ്ദേശസ്ഥാപനങ്ങളിലെ ടെക്നിക്കൽ അസിസ്റ്റൻ്റുമാരായി നിയമിക്കണമെന്നാണ് സി.പി.എമ്മിൻ്റെ തൊഴിലാളി സംഘടനയായ സി.ഐ.ടി.യു ആവശ്യപ്പെടുന്നത്. 900 ടെക്നിക്കൽ അസിസ്റ്റൻ്റുമാരിൽ 872 പേരും സി.ഐ.ടി.യു അംഗങ്ങളാണെന്നും ദേശാഭിമാനി പത്രത്തിൻ്റെ വരിക്കാരാണെന്നും വ്യക്തമാക്കുന്ന കത്താണ് സി.ഐ.ടി.യു കേരള ഗ്രാമപഞ്ചായത്ത് ടെക്നിക്കൽ അസിസ്റ്റൻ്റ് ഓർഗനൈസേഷൻ സംസ്ഥാന കമ്മറ്റി എളമരം കരീമിന് നൽകിയത്. ഒരു സംവരണ മാനദണ്ഡങ്ങളും പാലിക്കാതെയുള്ള താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം കേരളീയ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും ഫിറോസ് വ്യക്തമാക്കി.</p>
<p><img loading="lazy" class="alignnone size-full wp-image-373387" src="https://www.chandrikadaily.com/wp-content/uploads/2026/01/Untitled-1-21.jpg" alt="" width="800" height="600" srcset="https://www.chandrikadaily.com/wp-content/uploads/2026/01/Untitled-1-21.jpg 800w, https://www.chandrikadaily.com/wp-content/uploads/2026/01/Untitled-1-21-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2026/01/Untitled-1-21-768x576.jpg 768w" sizes="(max-width: 800px) 100vw, 800px" /></p>
<p>ഇതോടൊപ്പം അംഗനവാടികളിലും പബ്ലിക് ലൈബ്രറികളിലും നടത്തിയ പാർട്ടി നിയമനങ്ങളെ സ്ഥിരപ്പെടുത്താനും കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനിച്ചതായറിയുന്നു. സംവരണ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് താൽക്കാലിക നിയമനങ്ങൾ നടത്തിയത്. അതിനാൽ തന്നെ പി.എസ്.സി നിയമനം കാത്ത് നിൽക്കുന്ന ഉദ്യോഗാർത്ഥികളെയും സംവരണ സമുദായങ്ങളെയും ബാധിക്കുന്നതിനാൽ പി.എസ്.സി യെ നോക്കുകുത്തിയാക്കി നടത്തുന്ന നീക്കത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1strong-agitation-if-citu-workers-are-stabilized-pk-firoz.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മഹാരാഷ്ട്രയില്&#x200d; ആശാ സമരത്തെ പിന്തുണച്ചും കേരളത്തില്&#x200d; വിമര്&#x200d;ശിച്ചും സിഐടിയു</title>
		<link>https://www.chandrikadaily.com/citu-supporting-the-asha-strike-in-maharashtra-and-criticizing-it-in-kerala.html</link>
					<comments>https://www.chandrikadaily.com/citu-supporting-the-asha-strike-in-maharashtra-and-criticizing-it-in-kerala.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 04 Mar 2025 10:28:21 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Aasha workers strike]]></category>
		<category><![CDATA[CITU]]></category>
		<category><![CDATA[maharashtra]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=332433</guid>

					<description><![CDATA[മഹാരാഷ്ട്രയില്&#x200d; ഓണറേറിയം കുറഞ്ഞതില്&#x200d; സമരം ചെയ്ത ആശാവര്&#x200d;ക്കര്&#x200d;മാരെ പിന്തുണച്ച് സിഐടിയു]]></description>
										<content:encoded><![CDATA[<p>മഹാരാഷ്ട്രയില്&#x200d; ഓണറേറിയം കുറഞ്ഞതില്&#x200d; സമരം ചെയ്ത ആശാവര്&#x200d;ക്കര്&#x200d;മാരെ പിന്തുണച്ച് സിഐടിയു. കേരളത്തില്&#x200d; സമരം ചെയ്യുന്ന ആശാവര്&#x200d;ക്കര്&#x200d;മാര്&#x200d; കേന്ദ്രസര്&#x200d;ക്കാറിനെതിരെയാണ് സമരം ചെയ്യേണ്ടതെന്ന് നിരന്തരം വാദിക്കുമ്പോഴാണ് മഹാരാഷ്ട്രയില്&#x200d; സംസ്ഥാന സര്&#x200d;ക്കാറിനെ സമരം ചെയ്തപ്പോള്&#x200d; സിഐടിയു പിന്തുണച്ചത്.</p>
<p>ഏക്‌നാഥ് ഷിന്&#x200d;ഡെ സര്&#x200d;ക്കാര്&#x200d; ആശ വര്&#x200d;ക്കാര്&#x200d;മാര്&#x200d;ക്ക് 5000 രൂപ വര്&#x200d;ധിപ്പിക്കാന്&#x200d; തീരുമാനിച്ചെങ്കിലും തുക കുറവാണെന്നും കോവിഡ് പടര്&#x200d;ന്നുപിടിച്ച സമയത്ത് ഭയരഹിതമായി ഇടപെടുകയും മികച്ച സേവനം നടത്തുകയും ചെയ്ത ആശമാരെ അവഹേളിക്കുന്നത് ശരിയല്ലെന്നുമായിരുന്നു അന്നത്തെ സിഐടിയുവിന്റെ നിലപാട്. കടുത്ത പ്രതിഷേധങ്ങള്&#x200d;ക്കൊടുവില്&#x200d; ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത് നില്&#x200d;ക്കെയാണ് ആശ വര്&#x200d;ക്കര്&#x200d;മാര്&#x200d;ക്ക് 5000 രൂപയും പ്രൊമോട്ടര്&#x200d;മാര്&#x200d;ക്ക് 1000 രൂപയും വര്&#x200d;ധിപ്പിക്കാന്&#x200d; തീരുമാനിച്ചത്.</p>
<p>ആശ വര്&#x200d;ക്കര്&#x200d;മാര്&#x200d;ക്ക് കുറഞ്ഞ തുക അനുവദിച്ചുള്ള സംസ്ഥാന മന്ത്രിസഭാ തീരുമാനം നീതീകരിക്കാനാവില്ലെന്നും സിഐടിയു വ്യക്തമാക്കുന്നു. 2024 ഓഗസ്റ്റില്&#x200d; പോസ്റ്റ് ചെയ്ത കുറിപ്പ് ഇപ്പോഴും ഫേസ്ബുക്കിലുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/citu-supporting-the-asha-strike-in-maharashtra-and-criticizing-it-in-kerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആശവര്&#x200d;ക്കര്&#x200d;മാര്&#x200d;ക്കെതിരായ അധിക്ഷേപ പരാമര്&#x200d;ശം; കെ.എന്&#x200d;. ഗോപിനാഥിനെ തള്ളി കേന്ദ്രനേതൃത്വം</title>
		<link>https://www.chandrikadaily.com/1abusive-remarks-against-asha-workers-k-n-central-leadership-rejected-gopinath.html</link>
					<comments>https://www.chandrikadaily.com/1abusive-remarks-against-asha-workers-k-n-central-leadership-rejected-gopinath.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 04 Mar 2025 04:39:01 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Aasha workers strike]]></category>
		<category><![CDATA[CITU]]></category>
		<category><![CDATA[K.N Gopinath]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=332376</guid>

					<description><![CDATA[കെ.എന്&#x200d;. ഗോപിനാഥിന്റെ പരാമര്&#x200d;ശം സി.ഐ.ടി.യു.വിന്റെ നയമല്ലെന്ന് ദേശീയ സെക്രട്ടറി എ.ആര്&#x200d; സിന്ധു പറഞ്ഞു]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്&#x200d; രാപ്പകല്&#x200d; സമരം നടത്തുന്ന ആശവര്&#x200d;ക്കര്&#x200d;മാരെ അധിക്ഷേപിച്ച സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എന്&#x200d;. ഗോപിനാഥിനെ തള്ളി കേന്ദ്രനേതൃത്വം.</p>
<p>ഓണറേറിയം വര്&#x200d;ധിപ്പിക്കണം എന്നതടക്കമുള്ള സുപ്രധാന ആവശ്യങ്ങള്&#x200d; ഉന്നയിച്ച് സമരം നടത്തുന്ന ആശാവര്&#x200d;ക്കര്&#x200d;മാരെ അധിക്ഷേപിച്ച കെ.എന്&#x200d;. ഗോപിനാഥിന്റെ പരാമര്&#x200d;ശം സി.ഐ.ടി.യു.വിന്റെ നയമല്ലെന്ന് ദേശീയ സെക്രട്ടറി എ.ആര്&#x200d; സിന്ധു പറഞ്ഞു. &#8216;സുരേഷ് ഗോപി എല്ലാവര്&#x200d;ക്കും കുട കൊടുക്കുന്നു. കുട മാത്രമാണോ ഇനി ഉമ്മ കൂടി കൊടുത്തോ എന്നറിയില്ല&#8217; എന്നിങ്ങനെയായിരുന്നു കൊച്ചിയില്&#x200d; കെ.എന്&#x200d;. ഗോപിനാഥിന്റെ അധിക്ഷേപ പരാമര്&#x200d;ശം. എന്നാല്&#x200d;, രാഷ്ട്രീയ ലക്ഷ്യങ്ങളാണ് ആശ വര്&#x200d;ക്കര്&#x200d;മാരുടെ സമരത്തിനുള്ളതെന്ന് എ.ആര്&#x200d; സിന്ധു പറഞ്ഞു.</p>
<p>സമരം ചെയ്യുന്നത് സ്ത്രീകള്&#x200d; ആകുമ്പോള്&#x200d; ബഹുമാനത്തോടെയല്ലാതെ വാക്കുകള്&#x200d; ഉപയോഗിക്കുന്നത് സി.ഐ.ടി.യു നയം അല്ലെന്നും കേന്ദ്രസര്&#x200d;ക്കാറിന്റെ ചുമതല മറച്ചുവെച്ചുകൊണ്ടാണ് സമരം കൊണ്ടുപോകുന്നതെന്നും അവര്&#x200d; പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും ഇന്&#x200d;സെന്റിവുകള്&#x200d; മുടങ്ങി കിടക്കുകയാണ്. സംസ്ഥാന വിഹിതങ്ങള്&#x200d; ഒരു കാരണവുമില്ലാതെ കേന്ദ്രം തടഞ്ഞു വെക്കുന്നു.</p>
<p>അടിസ്ഥാന പ്രശ്‌നങ്ങള്&#x200d; മറച്ചു വച്ചാണ് സമരം. സമരം കളങ്കമറ്റതല്ലെന്നും രാഷ്ട്രീയ ലക്ഷ്യങ്ങള്&#x200d; വച്ചുള്ളതാണെന്നും കേരളത്തിലും തമിഴ്‌നാട്ടിലും മാത്രമാണ് അംഗണവാടി ജീവനക്കാര്&#x200d;ക്ക് പെന്&#x200d;ഷന്&#x200d; പദ്ധതി നടപ്പാക്കിയിട്ടുള്ളതെന്നും സിന്ധു പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1abusive-remarks-against-asha-workers-k-n-central-leadership-rejected-gopinath.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിപിഎം, സിഐടിയു നേതാക്കള്&#x200d; വീട് കയറി ഭീഷണിപ്പെടുത്തുന്നു; പരാതിയുമായി ആശാവര്&#x200d;ക്കര്&#x200d;മാര്&#x200d;</title>
		<link>https://www.chandrikadaily.com/cpm-citu-leaders-enter-house-and-threaten-asha-workers-with-complaint.html</link>
					<comments>https://www.chandrikadaily.com/cpm-citu-leaders-enter-house-and-threaten-asha-workers-with-complaint.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 27 Feb 2025 05:57:51 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Aasha workers strike]]></category>
		<category><![CDATA[CITU]]></category>
		<category><![CDATA[CPM]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=331696</guid>

					<description><![CDATA[സംസ്ഥാനത്ത് വ്യാപകമായി ആശവര്&#x200d;ക്കര്&#x200d;മാര്&#x200d; ഫോണിലൂടെയടക്കം ഭീഷണി നേരിടുന്നുവെന്നും സമരം സമിതി അംഗങ്ങള്&#x200d; പരാതിപ്പെട്ടു]]></description>
										<content:encoded><![CDATA[<p>സിപിഎം, സിഐടിയു നേതാക്കള്&#x200d; വീട്ടില്&#x200d; അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയതായി ആശാ വര്&#x200d;ക്കര്&#x200d;മാരുടെ പരാതി. തിരുവനന്തപുരം, വക്കം ചിറയന്&#x200d;കീഴ് മേഘലയിലാണ് ഇന്നലെ വീട് കയറി ആശവര്&#x200d;ക്കര്&#x200d;മാരെ പ്രവര്&#x200d;ത്തകര്&#x200d; ഭീഷണിപ്പെടുത്തിയത്. സംസ്ഥാനത്ത് വ്യാപകമായി ആശവര്&#x200d;ക്കര്&#x200d;മാര്&#x200d; ഫോണിലൂടെയടക്കം ഭീഷണി നേരിടുന്നുവെന്നും സമരം സമിതി അംഗങ്ങള്&#x200d; പരാതിപ്പെട്ടു.</p>
<p>സെക്രട്ടേറിയേറ്റ് പടിക്കല്&#x200d; നടക്കുന്ന ആശാവര്&#x200d;ക്കര്&#x200d;മാരുടെ സമരം പതിനെട്ടാം ദിവസത്തിലേക്ക് കടന്നു. അതേസമയം, സംസ്ഥാന വ്യാപകമായി സമരം കടുപ്പിക്കാനൊരുങ്ങുകയാണ് ആശാവര്&#x200d;ക്കര്&#x200d;മാരുടെ സംഘടനയായ കേരള ആശ ഹെല്&#x200d;ത്ത് വര്&#x200d;ക്ക് അസോസിയേഷന്&#x200d;. ഇതിന്റെ ഭാഗമായി ഇന്ന് ആലപ്പുഴ , മലപ്പുറം കലക്ടറേറ്റുകളിലേക്ക് മാര്&#x200d;ച്ച് നടത്തും.</p>
<p>കോണ്&#x200d;ഗ്രസും പോഷകസംഘടനകളും സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും. സര്&#x200d;ക്കാര്&#x200d; സമരത്തെ കൈകാര്യം ചെയ്യുന്ന രീതിയോട് സിപിഐക്കുള്ളില്&#x200d; എതിര്&#x200d;പ്പുണ്ട്. സര്&#x200d;ക്കാരിനെതിരെയുള്ള ആശവര്&#x200d;ക്കര്&#x200d;മാരുടെ സമരത്തിന് ബദലായി സിഐടിയു ആശമാരെ അണിനിരത്തി നാളെ തിരുവനന്തപുരത്ത് സമരം നടത്തും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-citu-leaders-enter-house-and-threaten-asha-workers-with-complaint.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>15 വര്&#x200d;ഷം കഴിഞ്ഞ വാഹനങ്ങളേ ഓടിക്കാന്&#x200d; കഴിയില്ല, പിന്നെയാണ് 22 വര്&#x200d;ഷമായത് ;സി.ഐ.ടി.യുവിനെ പരിഹസിച്ച് ഗണേഷ് കുമാര്&#x200d;</title>
		<link>https://www.chandrikadaily.com/15-years-old-vehicles-cant-be-driven-its-only-been-22-years-ganesh-kumar-mocks-citu.html</link>
					<comments>https://www.chandrikadaily.com/15-years-old-vehicles-cant-be-driven-its-only-been-22-years-ganesh-kumar-mocks-citu.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 27 Jun 2024 13:06:00 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[CITU]]></category>
		<category><![CDATA[ganesh kumar]]></category>
		<category><![CDATA[ldf]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=301165</guid>

					<description><![CDATA[ഹൈക്കോടതി ഇത് അംഗീകരിക്കുമോ എന്ന സംശയമുണ്ടെന്നും ഹൈക്കോടതിയില്&#x200d; നിന്ന് എന്ത് തീരുമാനം വന്നാലും അത് ശിരസ്സാവഹിക്കുമെന്നും മന്ത്രി പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ഡ്രൈവിങ് ടെസ്റ്റ് വാഹനങ്ങളുടെ കാലപരിധി 22 വര്&#x200d;ഷമാക്കിയ നടപടിയില്&#x200d; സി.ഐ.ടി.യുവിനെ പരിഹസിച്ച് മന്ത്രി ഗണേഷ് കുമാര്&#x200d;. &#8217;15 വര്&#x200d;ഷം കഴിഞ്ഞ വാഹനങ്ങളേ ഓടിക്കാന്&#x200d; കഴിയില്ല പിന്നെയാണ് ഡ്രൈവിംഗ് സ്‌കൂള്&#x200d; വാഹനം &#8221;ജനാധിപത്യം അല്ലേ അതുകൊണ്ട് അംഗീകരിച്ചു&#8217; മന്ത്രി പറഞ്ഞു.</p>
<p>ഹൈക്കോടതി ഇത് അംഗീകരിക്കുമോ എന്ന സംശയമുണ്ടെന്നും ഹൈക്കോടതിയില്&#x200d; നിന്ന് എന്ത് തീരുമാനം വന്നാലും അത് ശിരസ്സാവഹിക്കുമെന്നും മന്ത്രി പറഞ്ഞു.</p>
<p>ഡ്രൈവിംഗ് സ്‌കൂള്&#x200d; വാഹനങ്ങളുടെ കാലപരിധി 18ല്&#x200d;നിന്ന് 22 വര്&#x200d;ഷമായി ഉയര്&#x200d;ത്തണമെന്ന് ആവശ്യപ്പെട്ട് 15 ദിവസമായി സി.ഐ.ടി.യു സെക്രട്ടറിയേറ്റിന് മുന്നില്&#x200d; സമരത്തിലായിരുന്നു. ഇതിനു പിന്നാലെയാണ് സര്&#x200d;ക്കാര്&#x200d; ടെസ്റ്റ് പരിഷ്‌ക്കരണത്തില്&#x200d; വീണ്ടും മാറ്റം വരുത്തിയത്.</p>
<p>3000 അപേക്ഷകളില്&#x200d; കൂടുതല്&#x200d; കെട്ടിക്കിടക്കുന്നയിടങ്ങളില്&#x200d; 40 ടെസ്റ്റുകള്&#x200d; അധികമായി നടത്താനും ഡ്രൈവിംഗ് ഇന്&#x200d;സ്ട്രക്ടര്&#x200d; ഗ്രൗണ്ടില്&#x200d; ഹാജരാവുന്നതില്&#x200d; ഇളവുകള്&#x200d; നല്&#x200d;കാനും നേരത്തേ തീരുമാനമായിരുന്നു. ഗതാഗത കമ്മീഷണറാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/15-years-old-vehicles-cant-be-driven-its-only-been-22-years-ganesh-kumar-mocks-citu.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘ഡ്രൈവിംഗ് പരിഷ്കരണ ഉത്തരവ് തിരുത്തിയില്ലെങ്കിൽ ഗതാഗത മന്ത്രി പുറത്തിറങ്ങില്ല’; സിഐടിയു</title>
		<link>https://www.chandrikadaily.com/transport-minister-will-not-go-out-unless-driving-reform-order-revised-citu.html</link>
					<comments>https://www.chandrikadaily.com/transport-minister-will-not-go-out-unless-driving-reform-order-revised-citu.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 10 Jun 2024 14:47:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[CITU]]></category>
		<category><![CDATA[Driving Reform Order]]></category>
		<category><![CDATA[transport minister]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=299816</guid>

					<description><![CDATA[മാന്യമായാണ് മന്ത്രി ആന്&#x200d;റണി രാജു തൊഴിലാളി സംഘടനകളോട് പെരുമാറിയിരുന്നത്. താൻ മാത്രമാണു ശരി, തനിക്കു മാത്രമാണു വിവരമുള്ളതെന്നാണു ഗണേഷ് ചിന്തിക്കുന്നത്]]></description>
										<content:encoded><![CDATA[<p>ഡ്രൈവിംഗ് സ്കൂൾ വിഷയത്തിൽ തൊഴിലാളികളുമായി അടിയന്തരമായി ചർച്ച നടത്തി പ്രശ്നങ്ങൾക്കു പരിഹാരം കണ്ടില്ലെങ്കിൽ മന്ത്രി ഗണേഷ് കുമാറിനെ വഴി നടക്കാൻ അനുവദിക്കില്ലെന്നു സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്&#x200d;റ് കെ.കെ.ദിവാകരൻ. ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ സെക്രട്ടേറിയറ്റിനു മുന്നിൽ ആരംഭിച്ച അനിശ്ചിതകാല ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.</p>
<p>ഗണേഷിന്&#x200d;റെ പിതാവ് ആർ.ബാലകൃഷ്ണപിള്ള തൊഴിലാളികളുടെ അഭിപ്രായങ്ങൾ കേട്ട് തിരുത്തലുകൾ നടത്തിയിരുന്ന നേതാവാണ്. ആ പാരമ്പര്യം ഗണേഷ് കുമാർ കാണിക്കണം. ഗണേഷിനെ എന്താണ് സിഐടിയു, എന്താണ് തൊഴിലാളി പ്രസ്ഥാനമെന്നു പഠിപ്പിക്കും.</p>
<p>മാന്യമായാണ് മന്ത്രി ആന്&#x200d;റണി രാജു തൊഴിലാളി സംഘടനകളോട് പെരുമാറിയിരുന്നത്. താൻ മാത്രമാണു ശരി, തനിക്കു മാത്രമാണു വിവരമുള്ളതെന്നാണു ഗണേഷ് ചിന്തിക്കുന്നത്. കോർപറേറ്റുകളെ സഹായിക്കാനാണു തൊഴിലാളി വിരുദ്ധ നടപടി സ്വീകരിച്ചിരിക്കുന്നത്. ആയിരക്കണക്കിന് തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലാണെന്നും ദിവാകരൻ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/transport-minister-will-not-go-out-unless-driving-reform-order-revised-citu.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;മലപ്പുറം എന്ന് കേട്ടാല്&#x200d; രോഷം കൊള്ളുന്നത് വേറെ സൂക്കേട്&#8217;; ഗണേഷ് കുമാറിനെതിരെ സിഐടിയു</title>
		<link>https://www.chandrikadaily.com/when-you-hear-malappuram-you-get-angry-its-another-sookedu-citu-vs-ganesh-kumar.html</link>
					<comments>https://www.chandrikadaily.com/when-you-hear-malappuram-you-get-angry-its-another-sookedu-citu-vs-ganesh-kumar.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 02 May 2024 07:29:38 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[CITU]]></category>
		<category><![CDATA[gameshkumar]]></category>
		<category><![CDATA[malappuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=296627</guid>

					<description><![CDATA[മലപ്പുറം എന്ന് കേള്&#x200d;ക്കുമ്പോള്&#x200d; രോഷം കൊള്ളുന്നത് മന്ത്രിയുടെ വേറെ സൂക്കേടാണ്. കേരളത്തിലെ 86 ഇടങ്ങളിലും സമരം ഉണ്ട്. സമരം നടത്തുന്നത് തൊഴിലാളികളാണ്. മാഫിയകള്&#x200d; അല്ല. ഗതാഗത മന്ത്രിയുടെത് അധിക്ഷേപ പരാമര്&#x200d;ശമാണെന്നും പാരമാര്&#x200d;ശം പിന്&#x200d;വലിച്ച് മന്ത്രി മാപ്പ് പറയണമെന്നും സിഐടിയു ആവശ്യപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>ഗതാഗത വകുപ്പ് മന്ത്രിക്കെതിരെ രൂക്ഷ പ്രതികരണവുമായി സിഐടിയു. മലപ്പുറത്തെ മാഫിയ എന്ന മന്ത്രിയുടെ പരാമര്&#x200d;ശത്തിനെതിരെയാണ് സിഐടിയു രംഗത്തുവന്നത്. മലപ്പുറം എന്ന് കേള്&#x200d;ക്കുമ്പോള്&#x200d; രോഷം കൊള്ളുന്നത് മന്ത്രിയുടെ വേറെ സൂക്കേടാണ്. കേരളത്തിലെ 86 ഇടങ്ങളിലും സമരം ഉണ്ട്. സമരം നടത്തുന്നത് തൊഴിലാളികളാണ്. മാഫിയകള്&#x200d; അല്ല. ഗതാഗത മന്ത്രിയുടെത് അധിക്ഷേപ പരാമര്&#x200d;ശമാണെന്നും പാരമാര്&#x200d;ശം പിന്&#x200d;വലിച്ച് മന്ത്രി മാപ്പ് പറയണമെന്നും സിഐടിയു ആവശ്യപ്പെട്ടു.</p>
<p>തൊപ്പിയും തലേക്കെട്ടും കാണുമ്പോഴുള്ള പ്രതിഷേധമാണ്. സമര മാര്&#x200d;ഗത്തെയാണ് മന്ത്രി അധിക്ഷേപിച്ചത്. ആര്&#x200d;ടിഒ ഓഫീസിലെ അഴിമതിക്ക് ഉത്തരവാദികള്&#x200d; മന്ത്രിക്ക് കീഴിലെ ഉദ്യോഗസ്ഥരാണ്. സംസ്ഥാനത്ത് ഉടനീളം പ്രതിഷേധമുണ്ട്. തിരുവനന്തപുരത്ത് സമരമുണ്ട്. അതൊന്നും മാഫിയ അല്ലേ. അതില്&#x200d; മലപ്പുറത്തെ മാത്രം എന്തിനാണ് അധിക്ഷേപിക്കുന്നത്. കേരളത്തിലെ ഒരു ജില്ല തന്നെ അല്ലേ മലപ്പുറവും. മന്ത്രിക്ക് വേറെ ഉദ്ദേശങ്ങള്&#x200d; ഉണ്ടാകുമെന്നും ഡ്രൈവിങ് സ്‌കൂള്&#x200d; വര്&#x200d;ക്കേഴ്സ് യൂണിയന്&#x200d; (സിഐടിയു)ജില്ലാ സെക്രട്ടറി അബ്ദുല്&#x200d; ഗഫൂര്&#x200d; പറഞ്ഞു.</p>
<p>മലപ്പുറത്ത് ഒരു മാഫിയ ഉണ്ട്. അവരാണ് പരിഷ്‌കാരങ്ങള്&#x200d;ക്കെതിരെ പ്രതിഷേധിക്കുന്നത്. അത് വിലപ്പോകില്ല. എന്നായിരുന്നു മന്ത്രി ഗണേഷ് കുമാറിന്റെ പരാമര്&#x200d;ശം. ഡ്രൈവിങ് സ്‌കൂള്&#x200d; ഉടമകളുടെ കച്ചവട താത്പര്യത്തിന് വേണ്ടി ആളുകളുടെ ജീവന്&#x200d; ബലികൊടുക്കാനാകില്ല. ലൈസന്&#x200d;സ് നിസ്സാരമായി നല്&#x200d;കാന്&#x200d; ബുദ്ധിമുട്ടുണ്ടെന്നും റോഡ് സുരക്ഷ ഉറപ്പാക്കാന്&#x200d; വേണ്ടിയാണ് പരിഷ്‌കാരങ്ങളെന്നും അദ്ദേഹം റിപ്പോര്&#x200d;ട്ടറിനോട് പറഞ്ഞു</p>
<p>ജനങ്ങള്&#x200d;ക്ക് വേണ്ടിയാണ് പരിഷ്‌കാരങ്ങള്&#x200d; നടപ്പാക്കുന്നത്. അത് മനസ്സിലാക്കണമെന്നും ഗണേഷ് കുമാര്&#x200d; വ്യക്തമാക്കി. പ്രതിദിന ടെസ്റ്റുകളുടെ എണ്ണം കൂടിയതും ലൈസന്&#x200d;സ് അനുവദിച്ചതും അത്ഭുതപ്പെടുത്തി. ടെസ്റ്റിന് സര്&#x200d;ക്കാര്&#x200d; സംവിധാനം ഉണ്ടാക്കും. മലപ്പുറം ആര്&#x200d; ടി ഓഫീസില്&#x200d; വലിയ വെട്ടിപ്പിന് ശ്രമം നടന്നു. അത് സര്&#x200d;ക്കാര്&#x200d; അനുവദിക്കില്ല. ക്രമക്കേട് കാണിക്കുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടുമെന്നും മന്ത്രി കൂട്ടിച്ചേര്&#x200d;ത്തു. ഡ്രൈവിങ് സ്‌കൂളുകളുടെ ഗ്രൗണ്ടില്&#x200d; ടെസ്റ്റ് വേണ്ടെന്നും സര്&#x200d;ക്കാര്&#x200d; സ്ഥലം വാടകയ്ക്കെടുത്ത് ടെസ്റ്റ് നടത്തുമെന്നും വ്യക്തമാക്കിയ മന്ത്രി ഗുണ്ടായിസം സര്&#x200d;ക്കാരിനോട് നടക്കില്ലെന്നും മലപ്പുറത്തെ വേല കയ്യില്&#x200d; വെച്ചാല്&#x200d; മതിയെന്നും പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/when-you-hear-malappuram-you-get-angry-its-another-sookedu-citu-vs-ganesh-kumar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡ്രൈവിങ് സ്‌കൂള്&#x200d; പരിഷ്‌കാരം; കെബി ഗണേഷ്‌കുമാറിനെ വഴിയില്&#x200d; തടയുമെന്ന് സിഐടിയു</title>
		<link>https://www.chandrikadaily.com/1driving-school-reform-citu-will-stop-kb-ganeshkumar-on-the-way.html</link>
					<comments>https://www.chandrikadaily.com/1driving-school-reform-citu-will-stop-kb-ganeshkumar-on-the-way.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 27 Mar 2024 08:55:56 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CITU]]></category>
		<category><![CDATA[kb ganesh kumar]]></category>
		<category><![CDATA[protest]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293786</guid>

					<description><![CDATA[സെക്രട്ടേറിയേറ്റിനുമുന്നിലും സമരത്തിന് ആഹ്വാനം
]]></description>
										<content:encoded><![CDATA[<p>ഡ്രൈവിങ് സ്കൂള്&#x200d; പരിഷ്കാരങ്ങളില്&#x200d; ഗതാഗതമന്ത്രി കെ.ബി.ഗണേഷ്കുമാറിനെതിരെ സി.ഐ.ടി.യു. പരിഷ്‌കാരങ്ങൾ അനുവദിക്കില്ല. ഇടത് മന്ത്രിസഭയിലെ അംഗമെന്ന് ഓർക്കണം. സർക്കുലർ പിൻവലിക്കണമെന്നും സിഐടിയു ആവശ്യപ്പെട്ടു.</p>
<p>എല്&#x200d;ഡിഎഫിന്&#x200d;റെ മന്ത്രിയാണെന്ന് ഓര്&#x200d;മ വേണമെന്നും മന്ത്രിയെ നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടാണ് സെക്രട്ടേറിയറ്റിന് മുന്നില്&#x200d; സി.ഐ.ടി.യുവിന്&#x200d;റെ സമരം. മന്ത്രിയെ നിയന്ത്രിച്ചില്ലെങ്കില്&#x200d; തൊഴിലാളികള്&#x200d; വിചാരിച്ചാല്&#x200d; നിയന്ത്രിക്കാനാകുമെന്നും സംഘടന മുന്നറിയിപ്പ് നല്&#x200d;കി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1driving-school-reform-citu-will-stop-kb-ganeshkumar-on-the-way.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇടതുതൊഴിലാളി സംഗമത്തിന് കൂട്ട അവധി; ചോദ്യംചെയ്ത കെഎസ്ഇബി എൻജിനീയർക്ക് മർദനം</title>
		<link>https://www.chandrikadaily.com/mass-leave-for-left-workers-union-questioned-kseb-engineer-beaten-up.html</link>
					<comments>https://www.chandrikadaily.com/mass-leave-for-left-workers-union-questioned-kseb-engineer-beaten-up.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 17 Mar 2024 07:30:34 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[beaten]]></category>
		<category><![CDATA[CITU]]></category>
		<category><![CDATA[crimne]]></category>
		<category><![CDATA[mass leave]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293020</guid>

					<description><![CDATA[എസ്എൽ പുരത്തെ സബ് ഡിവിഷൻ ഓഫിസിൽ ഇന്നലെ വൈകിട്ട് മൂന്നോടെയാണു സംഭവം.]]></description>
										<content:encoded><![CDATA[<p>വൈദ്യുതി ബോർഡിലെ സിഐടിയു യൂണിയനിൽപെട്ട ജീവനക്കാർ കൂട്ട അവധിയെടുത്ത് തൊഴിലാളി സംഗമത്തിനു പോയതു ചോദ്യം ചെയ്ത അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് മർദനമേറ്റു. എസ്എൽ പുരത്തെ സബ് ഡിവിഷൻ ഓഫിസിൽ ഇന്നലെ വൈകിട്ട് മൂന്നോടെയാണു സംഭവം. പരുക്കേറ്റ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ.രാജേഷ് മോനെ (48) ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.</p>
<p>ചേർത്തലയിൽ നടന്ന കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷന്റെ പരിപാടിയിൽ പങ്കെടുക്കാൻ കലവൂർ സെക്‌ഷൻ ഓഫിസിലെ 17 ജീവനക്കാർ അവധി ചോദിച്ചിരുന്നെന്നു പറയുന്നു.</p>
<p>എന്നാൽ, പരീക്ഷക്കാലമായതിനാൽ കൂട്ടമായി അവധിയെടുക്കുന്നതു ശരിയല്ലെന്നും നാലുപേരെങ്കിലും ജോലി ചെയ്തിട്ടു ബാക്കിയുള്ളവർ പോയാൽ മതിയെന്നും രാജേഷ് മോൻ നിർദേശിച്ചതാണു തർക്കത്തിനു കാരണമായത്. പരിപാടിക്കു ശേഷം എസ്എൽ പുരത്തെ ഓഫിസിലെത്തിയ സംഘടനാ ഭാരവാഹികളും രാജേഷ് മോനുമായി തർക്കവും തുടർന്നു സംഘർഷവുമുണ്ടായി. വിവരമറിഞ്ഞ് മാരാരിക്കുളം പൊലീസും എത്തി.</p>
<div id="advt-pos-0" class="advt-pos-wrap">
<div id="inarticle">അതേസമയം, അവധിക്കായി മുൻകൂട്ടി നോട്ടിസ് നൽകിയിട്ടും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അനുവദിക്കാതെ ഭീഷണിപ്പെടുത്തിയെന്നാണു സംഘടനാ നേതാക്കൾ ആരോപിക്കുന്നത്. ഇക്കാര്യം സംസാരിക്കാൻ സംഘടനാ നേതാക്കൾ എത്തിയപ്പോൾ അവരോടു രാജേഷ് മോൻ മോശമായി സംസാരിച്ചെന്നും തള്ളിവീഴ്ത്തിയെന്നും അസോസിയേഷൻ ഡിവിഷൻ സെക്രട്ടറി സഞ്ജയ് നാഥ് ആരോപിച്ചു.</div>
<div></div>
<div>സംഘർഷത്തിൽ പരുക്കേറ്റ സംഘടന നേതാക്കളായ കെ.കെ.ചന്ദ്രൻ, കെ.ആർ.ഷീജ എന്നിവർ ചേർത്തല ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണെന്നും പറഞ്ഞു. മാരാരിക്കുളം പൊലീസിൽ പരാതി നൽകി.</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mass-leave-for-left-workers-union-questioned-kseb-engineer-beaten-up.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നവകേരള സദസിൽ പങ്കെടുത്തില്ല;  വനിതാ ഓട്ടോ ഡ്രൈവറെ ഓട്ടോ ഓടിക്കാൻ അനുവദിക്കില്ലെന്ന് സി.ഐ.ടി.യു പ്രവർത്തകർ</title>
		<link>https://www.chandrikadaily.com/navakerala-did-not-attend-the-meeting-citu-workers-will-not-allow-women-auto-drivers-to-drive-autos.html</link>
					<comments>https://www.chandrikadaily.com/navakerala-did-not-attend-the-meeting-citu-workers-will-not-allow-women-auto-drivers-to-drive-autos.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 24 Dec 2023 11:05:20 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[CITU]]></category>
		<category><![CDATA[navakerala sadass]]></category>
		<category><![CDATA[threat]]></category>
		<category><![CDATA[women auto driver]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=286556</guid>

					<description><![CDATA[കാട്ടായിക്കോണം സ്വദേശിനിയായ രജനിയെയാണ് ഓട്ടോ ഓടിക്കാന്&#x200d; അനുവദിക്കില്ലെന്ന് പറഞ്ഞ് വിലക്കിയത്.]]></description>
										<content:encoded><![CDATA[<p>നവകേരള സദസില്&#x200d; പങ്കെടുക്കാത്തതിനാല്&#x200d; വനിതാ ഓട്ടോ ഡ്രൈവര്&#x200d;ക്ക് വിലക്ക് ഏര്&#x200d;പ്പെടുത്തി സിഐടിയു പ്രവര്&#x200d;ത്തകര്&#x200d;. കാട്ടായിക്കോണം സ്വദേശിനിയായ രജനിയെയാണ് ഓട്ടോ ഓടിക്കാന്&#x200d; അനുവദിക്കില്ലെന്ന് പറഞ്ഞ് വിലക്കിയത്.<br />
കാട്ടായിക്കോണം സ്റ്റാന്&#x200d;ഡില്&#x200d; ഇനി ഓട്ടോ ഓടിക്കേണ്ടെന്നാണ് സിഐടിയു പ്രവര്&#x200d;ത്തകരുടെ ഭീഷണി. ചുമട്ടുതൊഴിലാളിയായ സഹോദരന്&#x200d; രാജേഷ് നാളെ മുതല്&#x200d; ജോലിക്ക് കയറേണ്ടെന്നും ഭീഷണിയുണ്ട്.</p>
<p>അതേസമയം കേരളം പൊലീസ് ഗുണ്ടാ രാജ് സംസ്ഥാനമായി മാറിയതിന്റെ ഉത്തരവാദി പിണറായി വിജയനാണെന്ന് എഐസിസി ജനറല്&#x200d; സെക്രട്ടറി കെ.സി. വേണുഗോപാല്&#x200d; പ്രതികരിച്ചു. മുഖ്യമന്ത്രി ഇത് ആസ്വദിക്കുകയാണ്. മുഖ്യമന്ത്രിക്ക് സാഡിസ്റ്റ് മുഖമാണ്. ഭീകര താണ്ഡവമടാന്&#x200d; പൊലീസിന് നിര്&#x200d;ദേശം കൊടുത്ത മുഖ്യമന്ത്രി കേരളത്തിന് അപമാനമാണ്. പൊലീസ് പിടിച്ച് വെച്ച കുട്ടികളെ തല്ലാന്&#x200d; വരുന്ന ഗണ്&#x200d;മാന്&#x200d; എന്ത് സന്ദേശമാണ് നല്&#x200d;കുന്നതെന്നും കോണ്&#x200d;ഗ്രസ് രാഷ്ട്രീയ നിയമ പോരാട്ടവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>കോണ്&#x200d;ഗ്രസ് മാര്&#x200d;ച്ചില്&#x200d; കേരള പൊലീസിന്റെ ഭാഗത്ത് നിന്ന് ഇന്നലെയുണ്ടായത് അസാധാരണ നീക്കമാണ്. എഫ്.ഐ.ആറില്&#x200d; ഉള്ള ഉദ്യോഗസ്ഥനെ സുരക്ഷാ ഡ്യൂട്ടിയില്&#x200d; നിയോഗിക്കാന്&#x200d; പാടില്ല. സംസ്ഥാന പൊലീസ് മേധാവി എന്ത് ചെയ്യുകയാണ് കേരളത്തില്&#x200d;?. ഗണ്&#x200d;മാന്&#x200d; ഇപ്പോള്&#x200d; വി.ഐ.പി ആണ്, പൂര്&#x200d;ണ സംരക്ഷണം നല്&#x200d;കുകയാണ് സര്&#x200d;ക്കാര്&#x200d;.</p>
<p>പ്രതിഷേധം റിപ്പോര്&#x200d;ട്ട് ചെയ്ത മാധ്യമ പ്രവര്&#x200d;ത്തകര്&#x200d;ക്കെതിരെ വരെ കേസ് എടുത്തിരിക്കുകയാണ്. ദില്ലിയില്&#x200d; മോദി കേസ് എടുക്കുന്നു, കേരളത്തില്&#x200d; പിണറായി കേസ് എടുക്കുന്നു. മോദിയുടെ കേരള പതിപ്പാണ് പിണറായി വിജയനെന്നും അക്രമത്തിന് ആഹ്വാനം ചെയ്തത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>മുഖ്യമന്ത്രിയുടെ ഗണ്&#x200d;മാനെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തണമെന്നും ജാമ്യം ലഭിക്കുന്ന വകുപ്പ് ചുമത്തിയത് രക്ഷിക്കാന്&#x200d; തന്നെയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്&#x200d; ആരോപിച്ചു. ബഹിഷ്‌കരണം രാഷ്ട്രീയത്തിന്റെ ഭാഗമാണ്.</p>
<p>എല്&#x200d;.ഡി.എഫ് നേതാക്കള്&#x200d;ക്ക്‌പോലും നവകേരള സദസില്&#x200d; സംസാരിക്കാന്&#x200d; അവസരം ലഭിച്ചില്ല. തോമസ് ചാഴിക്കാടന്&#x200d;, ശൈലജ ടീച്ചര്&#x200d; എന്നിവര്&#x200d; അപമാനിക്കപ്പെട്ടത് കേരളം കണ്ടു. മുഹമ്മദ് റിയാസ് തനിക്കെതിരെ സംസാരിക്കുന്നത് ശ്രദ്ധ ലഭിക്കാന്&#x200d; വേണ്ടി മാത്രമാണ്. മുഖ്യമന്ത്രിയേ മറ്റുമന്ത്രിമാര്&#x200d; സംരക്ഷിക്കുന്നില്ലെന്നും മരുമകന്&#x200d; എങ്കിലും സംരക്ഷിക്കട്ടെയെന്നും അദ്ദേഹം പരിഹസിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/navakerala-did-not-attend-the-meeting-citu-workers-will-not-allow-women-auto-drivers-to-drive-autos.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
