<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>cochi &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/cochi/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 22 Dec 2022 15:59:32 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>cochi &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മകളെ കടന്നുപിടിച്ച് ബേക്കറിയുടമ; കട കത്തിച്ച് പിതാവ്</title>
		<link>https://www.chandrikadaily.com/bakery-owner-holding-daughter-the-father-burned-down-the-sho.html</link>
					<comments>https://www.chandrikadaily.com/bakery-owner-holding-daughter-the-father-burned-down-the-sho.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 22 Dec 2022 15:59:32 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Bakery shop]]></category>
		<category><![CDATA[burne]]></category>
		<category><![CDATA[cochi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=228205</guid>

					<description><![CDATA[ചൊവ്വാഴ്ച ബേക്കറിയില്&#x200d; സാധനം വാങ്ങാനെത്തിയ പെണ്&#x200d;കുട്ടിയെ ഉടമ കയറിപ്പിടിക്കുകയായിരുന്നു]]></description>
										<content:encoded><![CDATA[<p>കൊച്ചി: കടയില്&#x200d; എത്തിയ 13കാരിയായ കുട്ടിയെ കടന്നുപിടിച്ച് ബേക്കറി ഉടമ. സംഭവത്തെ തുടര്&#x200d;ന്ന് പെണ്&#x200d;കുട്ടിയുടെ പിതാവെത്തി ബേക്കറിക്ക് തീകൊളുത്തി. കേസുമായി ബന്ധപ്പെട്ട് ചേരാനെല്ലൂര്&#x200d; സ്വദേശി ബാബുരാജ്(57), പെണ്&#x200d;കുട്ടിയുടെ പിതാവായ ചേരാനെല്ലൂര്&#x200d; സ്വദേശി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.</p>
<p>ചൊവ്വാഴ്ച ബേക്കറിയില്&#x200d; സാധനം വാങ്ങാനെത്തിയ പെണ്&#x200d;കുട്ടിയെ ബാബുരാജ് കയറിപ്പിടിക്കുകയായിരുന്നു. പെണ്&#x200d;കുട്ടി വിവരം വീട്ടില്&#x200d; അറിയിച്ചു. പിന്നാലെ രാത്രി പെണ്&#x200d;കുട്ടിയുടെ പിതാവ് പെട്രോളിച്ച് ബേക്കറി കത്തിക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bakery-owner-holding-daughter-the-father-burned-down-the-sho.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാണികളുടെ എണ്ണത്തില്&#x200d; കൃത്രിമ കണക്ക്; ആശങ്ക പ്രകടിപ്പിച്ച് അണ്ടര്&#x200d; 17 ലോകകപ്പ് ഡയറക്ടര്&#x200d;</title>
		<link>https://www.chandrikadaily.com/indian-super-leag-foodball-cochi-blasters-hom-ground.html</link>
					<comments>https://www.chandrikadaily.com/indian-super-leag-foodball-cochi-blasters-hom-ground.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 25 Nov 2017 18:00:20 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cochi]]></category>
		<category><![CDATA[isl 2017]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=56170</guid>

					<description><![CDATA[സ്വന്തം ലേഖകന്&#x200d; കൊച്ചി ഐ.എസ്.എലില്&#x200d; കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ കലൂര്&#x200d; ജവഹര്&#x200d;ലാല്&#x200d; നെഹ്‌റു സ്റ്റേഡിയത്തില്&#x200d; കാണികളെ പ്രവേശിപ്പിക്കുന്നതില്&#x200d; വന്&#x200d; സുരക്ഷ വീഴ്ച്ച സംഭവിക്കുന്നതായി വിലയിരുത്തല്&#x200d;. അനുവദനീയമായതിലും അധികം കാണികളെ സ്റ്റേഡിയത്തില്&#x200d; പ്രവേശിപ്പിക്കുന്നത് വഴി വലിയ അപകടത്തിനുള്ള സാധ്യതയാണ് ഐ.എസ്.എല്&#x200d; സംഘാടകര്&#x200d; തുറന്നിടുന്നത്. 17ന് ഉദ്ഘാടന മത്സരം കഴിഞ്ഞപ്പോള്&#x200d; തന്നെ ഇക്കാര്യം ചര്&#x200d;ച്ചയായിരുന്നു. അമ്പതിനായിരത്തിലേറെ പേര്&#x200d; കളി കാണാനെത്തിയപ്പോള്&#x200d; കള്ളത്തരം ചേര്&#x200d;ത്തായിരുന്നു സംഘാടകരുടെ കണക്ക്. 38,000 താഴെ കാണികള്&#x200d; മാത്രം സ്റ്റേഡിയത്തില്&#x200d; എത്തിയെന്നായിരുന്നു ഔദ്യോഗിക കണക്ക്. ബ്ലാസ്റ്റേഴ്‌സ്-ജംഷെഡ്പൂര്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p><strong>സ്വന്തം ലേഖകന്&#x200d;</strong><br />
<strong>കൊച്ചി</strong></p>
<p>ഐ.എസ്.എലില്&#x200d; കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ കലൂര്&#x200d; ജവഹര്&#x200d;ലാല്&#x200d; നെഹ്‌റു സ്റ്റേഡിയത്തില്&#x200d; കാണികളെ പ്രവേശിപ്പിക്കുന്നതില്&#x200d; വന്&#x200d; സുരക്ഷ വീഴ്ച്ച സംഭവിക്കുന്നതായി വിലയിരുത്തല്&#x200d;. അനുവദനീയമായതിലും അധികം കാണികളെ സ്റ്റേഡിയത്തില്&#x200d; പ്രവേശിപ്പിക്കുന്നത് വഴി വലിയ അപകടത്തിനുള്ള സാധ്യതയാണ് ഐ.എസ്.എല്&#x200d; സംഘാടകര്&#x200d; തുറന്നിടുന്നത്. 17ന് ഉദ്ഘാടന മത്സരം കഴിഞ്ഞപ്പോള്&#x200d; തന്നെ ഇക്കാര്യം ചര്&#x200d;ച്ചയായിരുന്നു. അമ്പതിനായിരത്തിലേറെ പേര്&#x200d; കളി കാണാനെത്തിയപ്പോള്&#x200d; കള്ളത്തരം ചേര്&#x200d;ത്തായിരുന്നു സംഘാടകരുടെ കണക്ക്.</p>
<p>38,000 താഴെ കാണികള്&#x200d; മാത്രം സ്റ്റേഡിയത്തില്&#x200d; എത്തിയെന്നായിരുന്നു ഔദ്യോഗിക കണക്ക്. ബ്ലാസ്റ്റേഴ്‌സ്-ജംഷെഡ്പൂര്&#x200d; മത്സരത്തിലും ഈ കള്ളക്കണക്ക് ആവര്&#x200d;ത്തിച്ചു. സ്റ്റേഡിയത്തിലെ ഭൂരിഭാഗം കസേരകളിലും കാണികളെത്തിയപ്പോള്&#x200d; ഐ.എസ്.എല്&#x200d; സംഘാടകര്&#x200d; നല്&#x200d;കിയത് 37,000ന് താഴെയുള്ള കണക്ക്. ബ്ലാസ്റ്റേഴ്‌സിന്റെ ഓണ്&#x200d;ലൈന്&#x200d; ടിക്കറ്റ് ബുക്കിങ് സൈറ്റായ ബുക്ക്‌മൈഷോയിലെ കണക്ക് പ്രകാരം 41,000 പേര്&#x200d;ക്ക് കളി കാണാനുള്ള സൗകര്യമുണ്ട് സ്റ്റേഡിയത്തില്&#x200d;. ഫിഫ അണ്ടര്&#x200d;-17 ലോകകപ്പ് മത്സരങ്ങള്&#x200d;ക്കായി നവീകരിച്ച സ്റ്റേഡിയത്തില്&#x200d; സീറ്റുകളുടെ കുറയുകയും ലോകകപ്പ് മത്സരങ്ങള്&#x200d; നടക്കുമ്പോള്&#x200d; സുരക്ഷ കാരണങ്ങള്&#x200d; മുന്&#x200d;നിര്&#x200d;ത്തി 29,000 പേര്&#x200d;ക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു.</p>
<p>സ്‌റ്റേഡിയത്തിന്റെ മൊത്തം ശേഷി, അടിയന്തിര ഘട്ടത്തില്&#x200d; വാതിലുകളിലൂടെ പുറത്തേക്ക് പോകാന്&#x200d; കഴിയാവുന്നവര്&#x200d; എത്ര, അത്യാഹിതം സംഭവിച്ചാല്&#x200d; ഒഴിപ്പിക്കാനുള്ള സംവിധാനം എന്നിവ കണക്കിലെടുത്താണ് സീറ്റ് എണ്ണം പരിമിതപ്പെടുത്തിയത്. ഇതനുസരിച്ച് ഗാലറിയിലെ ഏറ്റവും മുകളിലുള്ള സ്റ്റാന്&#x200d;ഡില്&#x200d; ആര്&#x200d;ക്കും പ്രവേശനം അനുവദിച്ചിരുന്നില്ല. എന്നാല്&#x200d; ഐ.എസ്.എല്&#x200d; മത്സരങ്ങള്&#x200d; നടക്കുമ്പോള്&#x200d; ഇതൊന്നും പരിഗണിക്കാതെ സംഘാടകര്&#x200d;ക്ക് തോന്നിയ പോലെയാണ് കാണികളെ സ്റ്റേഡിയത്തിലേക്ക് കയറ്റിവിടുന്നത്. സ്‌റ്റേഡിയം സംബന്ധിച്ച ഫിഫയുടെ നിര്&#x200d;ദേശങ്ങള്&#x200d; ഐ.എസ്.എല്&#x200d; സംഘാടകര്&#x200d; പാലിക്കുന്നില്ലെന്ന് പകല്&#x200d; പോലെ വ്യക്തമാണ്. നിശ്ചിത ടി ക്കറ്റിനുമേല്&#x200d; കാണികളെത്തുന്ന മത്സരത്തില്&#x200d; എന്തെങ്കിലും അത്യാഹിതം സംഹന്ധിച്ചാല്&#x200d; ഇന്&#x200d;ഷുറന്&#x200d;സ് പരിരക്ഷ ലഭിക്കാനുള്ള സാധ്യതയുമില്ല.</p>
<p>അത്യാഹിതങ്ങള്&#x200d; സംഭവിച്ചാല്&#x200d; ആളുകളെ ഒഴിപ്പിക്കാന്&#x200d; യാതൊരു നിര്&#x200d;വാഹവുമില്ലാത്ത ഏറ്റവും മുകളിലത്തെ സ്റ്റാന്&#x200d;ഡില്&#x200d; കാണികളെ അനുവദിച്ചതില്&#x200d; ഫിഫ അണ്ടര്&#x200d;-17 ലോകകപ്പിന്റെ ടൂര്&#x200d;ണമെന്റ് ഡയറക്ടറായിരുന്ന ഹാവിയര്&#x200d; സെപ്പി ട്വിറ്ററില്&#x200d; ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ബ്ലാസ്‌റ്റേഴ്‌സ്-ജംഷെഡ്പൂര്&#x200d; എഫ്.സി മത്സരത്തിലെ ഗാലറി കണ്ട ശേഷമായിരുന്നു സെപ്പിയുടെ പ്രതികരണം. ഒന്നും സംഭവിക്കില്ലെന്ന ശുഭ പ്രതീക്ഷയോടെ സെപ്പി തന്റെ ട്വീറ്റ് അവസാനിപ്പിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/indian-super-leag-foodball-cochi-blasters-hom-ground.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മഞ്ഞപ്പടക്കു വേണ്ടത് കൊച്ചിയുടെ പിന്തുണ</title>
		<link>https://www.chandrikadaily.com/u17-world-cup-brazil-coach-carlos-amadeu.html</link>
					<comments>https://www.chandrikadaily.com/u17-world-cup-brazil-coach-carlos-amadeu.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 15 Oct 2017 15:48:48 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[brazil]]></category>
		<category><![CDATA[cochi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=48012</guid>

					<description><![CDATA[സ്വന്തം നാട്ടില്‍ കളിക്കുന്നത് പോലെ&#8217;- കൊച്ചിയില്‍ അണ്ടര്‍-17 ലോകകപ്പിന്റെ ഗ്രൂപ്പ് മത്സരങ്ങള്‍ കളിച്ചപ്പോള്‍ ബ്രസീല്‍ താരങ്ങളും കോച്ചും ഒരുപോലെ പറഞ്ഞ വാക്കിങ്ങനെ. കൊച്ചിയുടെ സ്‌നേഹ തണലിലേക്ക് കാനറികള്‍ വീണ്ടുമെത്തി, 18ന് രാത്രി എട്ടിന് നടക്കുന്ന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഹോണ്ടുറാസാണ് എതിരാളികള്‍. ലോസ് കത്രാച്ചോസ് എന്ന് വിളിപ്പേരുള്ള ഹോണ്ടുറാസിന്റെ പോരാളികളും ഇന്നലെ രാവിലെയോടെ കൊച്ചിയില്‍ വിമാനമിറങ്ങി. ബുധനാഴ്ച്ച ദീപാവലി നാളില്‍ പ്രീക്വാര്‍ട്ടര്‍ മത്സരത്തിനിറങ്ങുമ്പോള്‍ ശക്തമായി ഗ്രൗണ്ട് സപ്പോര്‍ട്ടാണ് ബ്രസീല്‍ പ്രതീക്ഷിക്കുന്നത്. ബ്രസീല്‍ ടീമിന് കൊച്ചിയോട് ഇഷ്ടം തോന്നാന്‍ കാരണങ്ങളേറെയുണ്ട്. [&#8230;]]]></description>
										<content:encoded><![CDATA[<p>സ്വന്തം നാട്ടില്&#x200d; കളിക്കുന്നത് പോലെ&#8217;- കൊച്ചിയില്&#x200d; അണ്ടര്&#x200d;-17 ലോകകപ്പിന്റെ ഗ്രൂപ്പ് മത്സരങ്ങള്&#x200d; കളിച്ചപ്പോള്&#x200d; ബ്രസീല്&#x200d; താരങ്ങളും കോച്ചും ഒരുപോലെ പറഞ്ഞ വാക്കിങ്ങനെ. കൊച്ചിയുടെ സ്‌നേഹ തണലിലേക്ക് കാനറികള്&#x200d; വീണ്ടുമെത്തി, 18ന് രാത്രി എട്ടിന് നടക്കുന്ന പ്രീക്വാര്&#x200d;ട്ടര്&#x200d; മത്സരത്തില്&#x200d; ഹോണ്ടുറാസാണ് എതിരാളികള്&#x200d;. ലോസ് കത്രാച്ചോസ് എന്ന് വിളിപ്പേരുള്ള ഹോണ്ടുറാസിന്റെ പോരാളികളും ഇന്നലെ രാവിലെയോടെ കൊച്ചിയില്&#x200d; വിമാനമിറങ്ങി. ബുധനാഴ്ച്ച ദീപാവലി നാളില്&#x200d; പ്രീക്വാര്&#x200d;ട്ടര്&#x200d; മത്സരത്തിനിറങ്ങുമ്പോള്&#x200d; ശക്തമായി ഗ്രൗണ്ട് സപ്പോര്&#x200d;ട്ടാണ് ബ്രസീല്&#x200d; പ്രതീക്ഷിക്കുന്നത്. ബ്രസീല്&#x200d; ടീമിന് കൊച്ചിയോട് ഇഷ്ടം തോന്നാന്&#x200d; കാരണങ്ങളേറെയുണ്ട്. ഒന്ന് ബ്രസീലിലേതിന് സമാനമായ കലാവാസ്ഥ.</p>
<p>കൊച്ചിയിലെ ഉഷ്ണവുമായി പൊരുത്തപ്പെടാനാണ് ടീം അല്&#x200d;പ്പമെങ്കിലും ബുദ്ധിമുട്ടിയത്. കൊച്ചിയെ കുറിച്ചുള്ള ഏക പരാതിയും ഇതുമാത്രം. ആരാധകരുടെ പിന്തുണയാണ് ബ്രസീലിനെ കൊച്ചിയെ പ്രിയപ്പെട്ടതാക്കുന്ന മറ്റൊരു ഘടകം. മറ്റു വേദികളുമായി താരതമ്യം ചെയ്യുമ്പോള്&#x200d; കൊച്ചിയില്&#x200d; ലോകകപ്പ് മത്സരങ്ങള്&#x200d; കാണാനെത്തിയ കാണികളുടെ എണ്ണം ഏറെ കുറവാണ്. എന്നിട്ടും ബ്രസീലിന്റെ മത്സരങ്ങള്&#x200d; കാണാന്&#x200d; മഞ്ഞ ജഴ്‌സിയുമണിഞ്ഞ് കാണികള്&#x200d; ഒഴുകിയെത്തി. ലിങ്കണിന്റെയും ബ്രന്നറിന്റെയും പൊളീഞ്ഞോയുടെയും ഓരോ നീക്കങ്ങളെയും കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. എതിര്&#x200d;വല കുലുങ്ങിയപ്പോള്&#x200d; സ്റ്റേഡിയം പ്രകമ്പനം കൊണ്ടു. കാനറി കുഞ്ഞു്യൂങ്ങളെ കൊച്ചിയും അത്രമേല്&#x200d; സ്‌നേഹിക്കുന്നുണ്ട്. ഗോവയില്&#x200d; അവസാന ഗ്രൂപ്പ് മത്സരം കളിച്ച് ശനിയാഴ്ച്ച രാത്രിയോടെയാണ് ടീം കൊച്ചിയിലേക്ക് മടങ്ങിയെത്തിയത്. ഇന്നലെ പകല്&#x200d; മുഴുവന്&#x200d; വിശ്രമിച്ചു. വൈകിട്ട് ആറു മുതല്&#x200d; എട്ടു വരെ മഹാരാജാസ് കോളജ് ഗ്രൗണ്ടില്&#x200d; പരിശീലിച്ചു. പൊതുവെ ദുര്&#x200d;ബലരാണെങ്കിലും ഹോണ്ടുറാസിനെ ശക്തരായ എതിരാളികളായി തന്നെയാണ് ബ്രസീല്&#x200d; കാണുന്നത്. കഴിഞ്ഞ മത്സരങ്ങളിലെ ന്യൂനതകളെല്ലാം തിരുത്തി മികച്ച വിജയവുമായി ക്വാര്&#x200d;ട്ടര്&#x200d; ഫൈനലാണ് ലക്ഷ്യം.</p>
<p>ജയിച്ചാല്&#x200d; 22ന് കൊല്&#x200d;ക്കത്തയില്&#x200d; ജര്&#x200d;മ്മനി-കൊളംബിയ മത്സര വിജയികളെയാണ് ബ്രസീലിന് നേരിടേണ്ടി വരിക. ബ്രസീല്&#x200d;-ജര്&#x200d;മ്മനി പോരാട്ടം യാഥാര്&#x200d;ഥ്യമായാല്&#x200d; കളിയാരാധകര്&#x200d;ക്ക് ആവേശം കൂടും. കൗമാര കപ്പില്&#x200d; മൂന്നു വട്ടം ചാമ്പ്യന്&#x200d;മാരായ ബ്രസീലിന് 2003ന് ശേഷം കിരീടത്തില്&#x200d; മുത്തമിടാനായിട്ടില്ല. ഇത്തവണ കപ്പിലേക്കുള്ള ആദ്യ കടമ്പ വലിയ വെല്ലുവിളികളില്ലാതെ തന്നെ മറികടന്നു. പ്രാഥമിക റൗണ്ടില്&#x200d; മൂന്നു മത്സരങ്ങളും ജയിച്ചാണ് ബ്രസീല്&#x200d; ഡി ഗ്രൂപ്പ് ചാമ്പ്യന്&#x200d;മാരായത്. ആദ്യ മത്സരത്തില്&#x200d; സ്‌പെയിനിനോട് പിന്നില്&#x200d; നിന്ന ശേഷം ഒന്നിനെതിരെ രണ്ടു ഗോളുകള്&#x200d;ക്ക് ജയിച്ചു കയറി. തുടര്&#x200d;ന്നുള്ള മത്സരങ്ങളില്&#x200d; പ്രകടനം മെച്ചപ്പെടുത്തി. നൈജറിനെയും നോര്&#x200d;ത്ത് കൊറിയയെയും മറുപടിയില്ലാത്ത രണ്ടു ഗോളുകള്&#x200d;ക്കാണ് വീഴ്ത്തിയത്. ഓരോ ഗ്രൂപ്പിലും മൂന്നാം സ്ഥാനത്തെത്തിയ ടീമുകളില്&#x200d; മികച്ച നാലു ടീമുകളില്&#x200d; ഉള്&#x200d;പ്പെട്ടാണ് ഹോണ്ടുറാസ് ഇ ഗ്രൂപ്പില്&#x200d; നിന്ന് പ്രീക്വാര്&#x200d;ട്ടറിലേക്ക് യോഗ്യത നേടിയത്. ഗുവാഹത്തിയില്&#x200d; ഗ്രൂപ്പ് മത്സരങ്ങള്&#x200d; കളിച്ച ടീം ആദ്യ മത്സരത്തില്&#x200d; ജപ്പാനോട് ഒന്നിനെതിരെ ആറു ഗോളുകള്&#x200d;ക്ക് തോറ്റിരുന്നു.</p>
<p>ഈ തോല്&#x200d;വിക്ക് രണ്ടാം മത്സരത്തില്&#x200d; ന്യൂകാലിഡോണിയയോട് കലിപ്പ് തീര്&#x200d;ത്ത ടീം അവരെ തോല്&#x200d;പ്പിച്ചത് മറുപടിയില്ലാത്ത അഞ്ചു ഗോളുകള്&#x200d;ക്ക്. ഈ വിജയമാണ് ശനിയാഴ്ച്ച ഫ്രാന്&#x200d;സിനോട് 5-1ന് തോറ്റിട്ടും പ്രീക്വാര്&#x200d;ട്ടര്&#x200d; ഉറപ്പിക്കാന്&#x200d; ടീമിന് വഴിയൊരുക്കിയത്. ഹോണ്ടുറാസ് ഇന്നലെ പരിശീലനത്തിനിറങ്ങിയില്ല. ടീം താമസിക്കുന്ന ഹോട്ടലിലെ ജിംനേഷ്യത്തിലായിരുന്നു താരങ്ങള്&#x200d; ചെലവഴിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/u17-world-cup-brazil-coach-carlos-amadeu.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊച്ചിയില്‍ രണ്ടു കോടി മുപ്പത് ലക്ഷം രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി</title>
		<link>https://www.chandrikadaily.com/black-money-cochi-5-crore-poliec.html</link>
					<comments>https://www.chandrikadaily.com/black-money-cochi-5-crore-poliec.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 22 Jul 2017 18:22:55 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[5 crore]]></category>
		<category><![CDATA[arrasted]]></category>
		<category><![CDATA[Black money]]></category>
		<category><![CDATA[cochi]]></category>
		<category><![CDATA[POLIEC]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=36807</guid>

					<description><![CDATA[കൊച്ചി: കൊച്ചിയില്‍ രണ്ടു കോടി മുപ്പത് ലക്ഷം രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നിരോധിച്ച 500, 1000 രൂപ നോട്ടുകളാണ് പിടികൂടിയത്. പനങ്ങാട് സ്റ്റേഷന്‍ പരിധിയില്‍ വച്ചാണ് സംഭവം. പഴയ നോട്ടുകള്‍ മാറിയെടുക്കാനായി ഒരു സംഘം കൊച്ചിയിലേക്ക് വരുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. ഇവരെ പനങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സംഘം എത്തുന്ന വിവരം ആദ്യം നല്‍കിയത് തൃപ്പൂണിത്തുറ സ്വദേശിയാണ്. [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: കൊച്ചിയില്&#x200d; രണ്ടു കോടി മുപ്പത് ലക്ഷം രൂപയുടെ അസാധു നോട്ടുകള്&#x200d; പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നിരോധിച്ച 500, 1000 രൂപ നോട്ടുകളാണ് പിടികൂടിയത്. പനങ്ങാട് സ്റ്റേഷന്&#x200d; പരിധിയില്&#x200d; വച്ചാണ് സംഭവം. പഴയ നോട്ടുകള്&#x200d; മാറിയെടുക്കാനായി ഒരു സംഘം കൊച്ചിയിലേക്ക് വരുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്&#x200d;ന്ന് നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. ഇവരെ പനങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.</p>
<p>സംഘം എത്തുന്ന വിവരം ആദ്യം നല്&#x200d;കിയത് തൃപ്പൂണിത്തുറ സ്വദേശിയാണ്. ഇയാളെ പിന്തുടര്&#x200d;ന്ന് നടത്തിയ നീക്കത്തിലാണ് മറ്റു നാലുപേരെ കൂടി അറസ്റ്റ് ചെയ്തത്. തൃശൂര്&#x200d;, മൂവാറ്റുപുഴ, ഇരിങ്ങാലക്കുട, കോഴിക്കോട് സ്വദേശികളാണ് പിടിയിലായത് എന്നാണ് വിവരം. കൊച്ചിയിലെ ഷാഡോ പൊലീസ് ആണ് സംഘത്തെ പിടികൂടിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്&#x200d; സ്ഥലത്തെത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/black-money-cochi-5-crore-poliec.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
