<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>cococola &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/cococola/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 17 Jul 2025 09:51:49 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>cococola &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കൃത്രിമ മധുരത്തിന് പകരം കൊക്കകോളയില്‍ ഇനി കരിമ്പ് പഞ്ചസാര ഉപയോഗിക്കും; ട്രംപ്</title>
		<link>https://www.chandrikadaily.com/coca-cola-will-now-use-cane-sugar-instead-of-artificial-sweeteners-trump.html</link>
					<comments>https://www.chandrikadaily.com/coca-cola-will-now-use-cane-sugar-instead-of-artificial-sweeteners-trump.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 17 Jul 2025 09:51:49 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[cococola]]></category>
		<category><![CDATA[sugar]]></category>
		<category><![CDATA[trump]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347731</guid>

					<description><![CDATA[യുഎസില്‍ വില്‍ക്കുന്ന പാനീയങ്ങളില്‍ യഥാര്‍ത്ഥ കരിമ്പ് പഞ്ചസാര ഉപയോഗിക്കാന്‍ കൊക്കകോള സമ്മതിച്ചതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
]]></description>
										<content:encoded><![CDATA[<p>യുഎസില്&#x200d; വില്&#x200d;ക്കുന്ന പാനീയങ്ങളില്&#x200d; യഥാര്&#x200d;ത്ഥ കരിമ്പ് പഞ്ചസാര ഉപയോഗിക്കാന്&#x200d; കൊക്കകോള സമ്മതിച്ചതായി പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ്.</p>
<p>&#8216;യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ കോക്കില്&#x200d; റിയല്&#x200d; കാന്&#x200d; ഷുഗര്&#x200d; ഉപയോഗിക്കുന്നതിനെക്കുറിച്ച് ഞാന്&#x200d; കൊക്കകോളയോട് സംസാരിച്ചു, അവര്&#x200d; അങ്ങനെ ചെയ്യാന്&#x200d; സമ്മതിച്ചു,&#8217; ട്രംപ് ബുധനാഴ്ച ട്രൂത്ത് സോഷ്യല്&#x200d; എന്ന പോസ്റ്റില്&#x200d; പറഞ്ഞു.</p>
<p>&#8216;കൊക്കകോളയില്&#x200d; അധികാരമുള്ള എല്ലാവരോടും നന്ദി പറയാന്&#x200d; ഞാന്&#x200d; ആഗ്രഹിക്കുന്നു.&#8217;</p>
<p>ട്രംപിന്റെ പ്രഖ്യാപനം കൊക്കകോള സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല, എന്നാല്&#x200d; &#8221;ഞങ്ങളുടെ ഐക്കണിക് കൊക്കകോള ബ്രാന്&#x200d;ഡിനോടുള്ള പ്രസിഡന്റിന്റെ ആവേശം&#8221; അഭിനന്ദിക്കുന്നതായി പറഞ്ഞു.</p>
<p>&#8221;ഞങ്ങളുടെ കൊക്കകോള ഉല്&#x200d;പ്പന്ന ശ്രേണിയിലെ പുതിയ നൂതനമായ ഓഫറുകളെക്കുറിച്ചുള്ള കൂടുതല്&#x200d; വിശദാംശങ്ങള്&#x200d; ഉടന്&#x200d; പങ്കിടും,&#8221; ജോര്&#x200d;ജിയ ആസ്ഥാനമായുള്ള കമ്പനിയായ അറ്റ്‌ലാന്റ ഒരു ഹ്രസ്വ പ്രസ്താവനയില്&#x200d; പറഞ്ഞു.</p>
<p>ഡയറ്റ് കോക്കിനോടുള്ള ഇഷ്ടത്തിന് പേരുകേട്ട ട്രംപ്, ശീതളപാനീയത്തിന്റെ ചേരുവകളുടെ യഥാര്&#x200d;ത്ഥ പതിപ്പ് മാറ്റാനുള്ള തന്റെ ശ്രമത്തെക്കുറിച്ച് വിശദീകരിച്ചില്ല, എന്നാല്&#x200d; അദ്ദേഹത്തിന്റെ ആരോഗ്യ സെക്രട്ടറി റോബര്&#x200d;ട്ട് എഫ് കെന്നഡി ജൂനിയര്&#x200d; അമേരിക്കന്&#x200d; ഭക്ഷണത്തില്&#x200d; ഉയര്&#x200d;ന്ന ഫ്രക്ടോസ് കോണ്&#x200d; സിറപ്പിന്റെ വ്യാപനത്തെ രൂക്ഷമായി വിമര്&#x200d;ശിച്ചു.</p>
<p>കോണ്&#x200d; സ്റ്റാര്&#x200d;ച്ചില്&#x200d; നിന്ന് ഉരുത്തിരിഞ്ഞ ഹൈ-ഫ്രക്ടോസ് കോണ്&#x200d; സിറപ്പ് പല യുഎസ് നിര്&#x200d;മ്മാതാക്കളും ഇഷ്ടപ്പെടുന്നു, കാരണം ഇത് പഞ്ചസാരയേക്കാള്&#x200d; വിലകുറഞ്ഞതാണ്, ധാന്യത്തിനുള്ള സര്&#x200d;ക്കാര്&#x200d; സബ്സിഡിയും പഞ്ചസാര ഇറക്കുമതിക്കുള്ള താരിഫും കാരണം.</p>
<p>1980-കളില്&#x200d; കൊക്കകോള യുഎസിലെ ഉല്&#x200d;പ്പാദനത്തില്&#x200d; ഉയര്&#x200d;ന്ന ഫ്രക്ടോസ് കോണ്&#x200d; സിറപ്പ് ഉപയോഗിച്ചു തുടങ്ങിയിരുന്നു, എന്നാല്&#x200d; മെക്‌സിക്കോ ഉള്&#x200d;പ്പെടെയുള്ള വിദേശങ്ങളില്&#x200d; നിര്&#x200d;മ്മിച്ച സിഗ്‌നേച്ചര്&#x200d; പാനീയത്തിന്റെ പല പതിപ്പുകളിലും ഇപ്പോഴും കരിമ്പ് പഞ്ചസാര ഉപയോഗിക്കുന്നു, പാനീയത്തിന്റെ പതിപ്പ് അതിന്റെ മികച്ച രുചിക്ക് ആരാധന പോലെയുള്ള ഫോളോവേഴ്സ് വികസിപ്പിച്ചെടുത്തിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/coca-cola-will-now-use-cane-sugar-instead-of-artificial-sweeteners-trump.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്ലാച്ചിമടയിലെ കൊക്കോകോള കമ്പനിയുടെ കൈവശമുള്ള 35 ഏക്കർ ഭൂമി സർക്കാരിന് തിരിച്ച് നൽകും</title>
		<link>https://www.chandrikadaily.com/cococolaplachimadalandbacktogov.html</link>
					<comments>https://www.chandrikadaily.com/cococolaplachimadalandbacktogov.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Fri, 21 Apr 2023 04:51:04 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cococola]]></category>
		<category><![CDATA[keralagoverntment]]></category>
		<category><![CDATA[plachimada]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=249216</guid>

					<description><![CDATA[മുഖ്യമന്ത്രിക്ക് കൊക്കോകോള കമ്പനി കത്ത് നൽകി]]></description>
										<content:encoded><![CDATA[<p>പാലക്കാട് ജില്ലയിലെ പ്ലാച്ചിമടയിൽ കൊക്കോകോള കമ്പനി കൈവശം വെച്ചിരിക്കുന്ന 35 ഏക്കർ ഭൂമിയും കെട്ടിടവും സംസ്ഥാന സർക്കാരിന് കൈമാറാൻ കൊക്കോകോള കമ്പനി തീരുമാനിച്ചു. ഭൂമിയും കെട്ടിടവും കൈമാറാൻ തയ്യാറാണെന്ന് ഹിന്ദുസ്ഥാൻ കൊക്കോകോള ബിവറേജ് ലിമിറ്റഡ് സി.ഇ. ഒഹ്വാൻ പാബ്ലോ റോഡ്രീഗസ് കത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.കർഷകർക്ക് വേണ്ടി ഒരുക്കുന്ന ഡെമോ ഫാമിൻ്റെ നിർമ്മാണത്തിന് വേണ്ടി വരുന്ന സാങ്കേതിക സഹായം നൽകാൻ ഒരുക്കമാണെന്നും കൊക്കോകോള കമ്പനി അറിയിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cococolaplachimadalandbacktogov.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊക്കകോള കടുത്ത പ്രതിസന്ധിയില്&#x200d;; ആയിരക്കണക്കിന് ആളുകളെ പിരിച്ചുവിടുന്നു</title>
		<link>https://www.chandrikadaily.com/ompanies-coca-cola-financial-crisis.html</link>
					<comments>https://www.chandrikadaily.com/ompanies-coca-cola-financial-crisis.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sun, 30 Aug 2020 07:42:23 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[cococola]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=148997</guid>

					<description><![CDATA[ബിസിനസ് യൂണിറ്റുകളുടെ എണ്ണം കുറയ്ക്കാനും ശീതളപാനീയ വിപണിയിലെ ഭീമന്&#x200d; കമ്പനി തീരുമാനിച്ചു]]></description>
										<content:encoded><![CDATA[<p>ന്യൂയോര്&#x200d;ക്ക്: കോവിഡ് മഹാമാരി വില്&#x200d;പ്പനയെ ബാധിച്ചതോടെ കൊക്കക്കോള കമ്പനി ആയിരക്കണക്കിന് ആളുകളെ പിരിച്ചുവിടാന്&#x200d; ആലോചിക്കുന്നു. ബിസിനസ് യൂണിറ്റുകളുടെ എണ്ണം കുറയ്ക്കാനും ശീതളപാനീയ വിപണിയിലെ ഭീമന്&#x200d; കമ്പനി തീരുമാനിച്ചു.</p>
<p>അമേരിക്ക, കാനഡ, പോര്&#x200d;ട്ടോ റിക്കോ എന്നിവിടങ്ങളിലെ നാലായിരം പേര്&#x200d;ക്ക് ബയ്ഔട്ട് ഓഫര്&#x200d; നല്&#x200d;കും. പിന്നാലെ മറ്റ് രാജ്യങ്ങളിലും ഈ നടപടി ഉണ്ടാകും. ഇത് സ്വീകരിക്കുന്നവരുടെ എണ്ണം പിരിച്ചുവിടപ്പെടുന്നവരുടെ എണ്ണം കുറയ്ക്കും.</p>
<p>ആകെ 86200 ജീവനക്കാരാണ് 2019 ഡിസംബര്&#x200d; 31 ലെ കണക്ക് പ്രകാരം കമ്പനിയില്&#x200d; ജോലി ചെയ്തത്. ഇതില്&#x200d; 10100 പേരും അമേരിക്കയിലാണ് ജോലി ചെയ്തത്. നിലവില്&#x200d; 17 ഓപ്പറേറ്റിങ് യൂണിറ്റുകളാണ് കമ്പനിക്ക് ലോകമാകെ ഉള്ളത്. ഇത് ഒന്&#x200d;പതാക്കി കുറയ്ക്കാനും തീരുമാനമുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ompanies-coca-cola-financial-crisis.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുടിക്കല്ലേ.. സോഫ്റ്റ് ഡ്രിങ്ക് ബോട്ടിലുകളില്‍ മാരക വിഷാംശം</title>
		<link>https://www.chandrikadaily.com/poison-in-soft-drinks.html</link>
					<comments>https://www.chandrikadaily.com/poison-in-soft-drinks.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 06 Oct 2016 17:13:15 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[cococola]]></category>
		<category><![CDATA[soft drinks]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=1647</guid>

					<description><![CDATA[ന്യൂഡല്‍ഹി: മള്‍ട്ടി നാഷണല്‍ കമ്പനികളായ കൊക്കോകോളയും പെപ്‌സിയും ഉല്‍പാദിപ്പിച്ച് പെറ്റ് ബോട്ടിലുകളില്‍ വിതരണം ചെയ്യുന്ന അഞ്ച് ഇനം പാനിയങ്ങളില്‍ വിഷാംശം അടങ്ങിയതായി കണ്ടെത്തല്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ഡ്രഗ്‌സ് ടെക്‌നിക്കല്‍ അഡൈ്വസറി ബോര്‍ഡ്(ഡി.ടി.എ.ബി) നടത്തിയ പഠനമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. പെപ്‌സി, കൊക്കോകോള, മൗണ്ടൈന്‍ ഡ്യൂ, സ്‌പ്രൈറ്റ്, 7അപ് എന്നിവയുടെ പെറ്റ് (പോളിത്തീന്‍ ടെറാപ്തലേറ്റ്) ബോട്ടില്‍ സാമ്പിളുകള്‍ ശേഖരിച്ചാണ് പഠന വിധേയമാക്കിയത്. പ്രഥാമിക പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി ഇവ വീണ്ടും [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: മള്&#x200d;ട്ടി നാഷണല്&#x200d; കമ്പനികളായ കൊക്കോകോളയും പെപ്‌സിയും ഉല്&#x200d;പാദിപ്പിച്ച് പെറ്റ് ബോട്ടിലുകളില്&#x200d; വിതരണം ചെയ്യുന്ന അഞ്ച് ഇനം പാനിയങ്ങളില്&#x200d; വിഷാംശം അടങ്ങിയതായി കണ്ടെത്തല്&#x200d;. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ഡ്രഗ്‌സ് ടെക്‌നിക്കല്&#x200d; അഡൈ്വസറി ബോര്&#x200d;ഡ്(ഡി.ടി.എ.ബി) നടത്തിയ പഠനമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.<br />
പെപ്‌സി, കൊക്കോകോള, മൗണ്ടൈന്&#x200d; ഡ്യൂ, സ്‌പ്രൈറ്റ്, 7അപ് എന്നിവയുടെ പെറ്റ് (പോളിത്തീന്&#x200d; ടെറാപ്തലേറ്റ്) ബോട്ടില്&#x200d; സാമ്പിളുകള്&#x200d; ശേഖരിച്ചാണ് പഠന വിധേയമാക്കിയത്. പ്രഥാമിക പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്&#x200d; ഈ വര്&#x200d;ഷം ഫെബ്രുവരി, മാര്&#x200d;ച്ച് മാസങ്ങളിലായി ഇവ വീണ്ടും പരിശോധനക്ക് വിധേയമാക്കി. ഡി.ടി.എ.ബി നിര്&#x200d;ദേശം അനുസരിച്ച് കൊല്&#x200d;ക്കത്തയിലെ ആള്&#x200d; ഇന്ത്യാ ഇന്&#x200d;സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജീന്&#x200d; ആന്റ് പബ്ലിക് ഹെല്&#x200d;ത്തില്&#x200d; ആണ് സാമ്പിളുകള്&#x200d; പരിശോധിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ളതാണ് ഈ ഇന്&#x200d;സ്റ്റിറ്റ്യൂട്ടും. ഏതാനും ദിവസം മുമ്പാണ് ആരോഗ്യ വകുപ്പ് ഡയരക്ടര്&#x200d; ജനറലും ഡി.ടി.എ.ബി ചെയര്&#x200d;മാനുമായ ജഗദീഷ് പ്രസാദിന് പരിശോധനാ റിപ്പോര്&#x200d;ട്ട് കൈമാറിയത്.<br />
റിപ്പോര്&#x200d;ട്ട് പ്രകാരം പെസ്പിയില്&#x200d; അടങ്ങിയിരിക്കുന്ന വിഷാംശത്തിന്റെ അളവ് ഇപ്രകാരമാണ്. ആന്റിമണി (നീലാഞ്ജനം)- 0.029 മില്ലിഗ്രാം/ലിറ്റര്&#x200d;, ഈയം- 0.011 മില്ലിഗ്രാം, കാഡ്മിയം- 0.002 മില്ലി, ക്രോമിയം- 0.017 മില്ലി, ഡി.ഇ.എച്ച്.പി(പ്ലാസ്റ്റിക് മാലിന്യം)- 0.028മില്ലി. കൊക്കോകോളയില്&#x200d; ഇവയുടെ അളവ് യഥാക്രമം 0.009 മില്ലി, 0.011 മില്ലി, 0.026 മില്ലി, 0.026 മില്ലി എന്നിങ്ങനെയാണ്.<br />
സമാനമായ ഫലങ്ങള്&#x200d; തന്നെയാണ് സ്‌പ്രൈറ്റ്, മൗണ്ടന്&#x200d; ഡ്യൂ, 7 അപ് എന്നിവ പരിശോധിച്ചതിലും ലഭ്യമായതെന്ന് റിപ്പോര്&#x200d;ട്ട് വ്യക്തമാക്കുന്നു. അന്തരീക്ഷ താപനിലയിലെ വ്യത്യാസത്തിന് അനുസരിച്ച് വിഷാംശത്തിന്റെ അളവ് കൂടി വരുന്നതായും പരിശോധനയില്&#x200d; കണ്ടെത്തി.<br />
സാധാരണ താപനിലയില്&#x200d; 0.004 മില്ലി ഗ്രാം ആണ് ഈയത്തിന്റെ അളവെങ്കില്&#x200d; 40 ഡിഗ്രി താപനിലയില്&#x200d; 10 ദിവസം സൂക്ഷിക്കുമ്പോള്&#x200d; 0.007 മില്ലിയായി ഈയത്തിന്റെ അളവ് വര്&#x200d;ധിക്കുന്നതായാണ് കണ്ടെത്തല്&#x200d;. ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് പ്രകാരം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്&#x200d; സൃഷ്ടിക്കുന്ന മാരക വിഷപദാര്&#x200d;ത്ഥങ്ങളാണ് ഈയവും(ലെഡ്) കാഡ്മിയവും. പ്രത്യേകിച്ച് കുട്ടികളുടെ ശരീരത്തില്&#x200d; ഇവ അമിതമായി പ്രവേശിക്കുന്നത് വലിയ പ്രശ്‌നങ്ങളുണ്ടാക്കും.<br />
തലച്ചോറ്, നാഡീവ്യൂഹം എന്നിവയുടെ പ്രവര്&#x200d;ത്തനത്തെ തകരാറിലാക്കാനും കോമ പോലുള്ള സാഹചര്യത്തിലേക്ക് എത്തിക്കാനും മരണം വരെ സംഭവിക്കാനും ഇടയാക്കുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ലെഡിന്റെ സാന്നിധ്യം ശരീരത്തില്&#x200d; വര്&#x200d;ധിക്കുന്നത് കുട്ടികളെ മാനസിക വൈകല്യങ്ങളും സ്വഭാവ പ്രശ്‌നങ്ങളും ഉള്ളവരാക്കി മാറ്റുമെന്നും ഡബ്ല്യു.എച്ച്.ഒ പറയുന്നു.<br />
കാഡ്മിയത്തിന്റെ സാന്നിധ്യം കിഡ്‌നിയുടെയും ശ്വാസകോശത്തിന്റെയും പ്രവര്&#x200d;ത്തനങ്ങളെ തകരാറിലാക്കുമെന്നും റിപ്പോര്&#x200d;ട്ട് പറയുന്നു. അതേസമയം ഫുഡ് സേഫ്റ്റി സ്റ്റാന്റേര്&#x200d;ഡ്‌സ് റഗുലേഷന്&#x200d; ചട്ടങ്ങള്&#x200d; പൂര്&#x200d;ണമായും പാലിച്ചാണ് പാനിയങ്ങള്&#x200d; ഉത്പാദിപ്പിക്കുന്നതെന്ന് പെപ്‌സി കമ്പനി പ്രതികരിച്ചു. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഉല്&#x200d;പാദനം.<br />
അനുവദിക്കപ്പെട്ടതിലും കൂടുതല്&#x200d; രാസപദാര്&#x200d;ത്ഥങ്ങള്&#x200d; ഒന്നിലും ചേരുന്നില്ലെന്ന് ഉറപ്പു വരുത്തിയാണ് ഉല്&#x200d;പന്നം വിപണിയില്&#x200d; എത്തിക്കുന്നതെന്നും പുതിയ പഠന റിപ്പോര്&#x200d;ട്ടിന്റെ വിശദാംശങ്ങള്&#x200d; ലഭ്യമായിട്ടില്ലെന്നും കമ്പനി വൃത്തങ്ങള്&#x200d; പറഞ്ഞു. കൊക്കോകോള കമ്പനിക്ക് വിശദീകരണം ആവശ്യപ്പെട്ട് ഇ മെയില്&#x200d; സന്ദേശം അയച്ചെങ്കിലും പ്രതികരണം ലഭിച്ചില്ലെന്ന് റിപ്പോര്&#x200d;ട്ട് പറയുന്നു. പെറ്റ് ബോട്ടില്&#x200d; നിര്&#x200d;മാതാക്കളുടെ അസോസിയേഷനുമായി ബന്ധപ്പെട്ടെങ്കിലും ഇവരും പ്രതികരിക്കാന്&#x200d; കൂട്ടാക്കിയില്ല.<br />
ഡി.ടി.എ.ബി ചെയര്&#x200d;മാനായി ജഗദീഷ് പ്രസാദ് ചുമതലയേറ്റ ഉടന്&#x200d;, 2015 ഏപ്രിലിലാണ് പെറ്റ് ബോട്ടിലുകളില്&#x200d; പുറത്തിറങ്ങുന്ന പാനിയങ്ങള്&#x200d; പരിശോധനക്ക് വിധേയമാക്കാന്&#x200d; നിര്&#x200d;ദേശിച്ചത്. പെറ്റ് ബോട്ടിലുകളില്&#x200d; വിപണിയില്&#x200d; എത്തുന്ന ശീതള പാനിയങ്ങള്&#x200d;, മരുന്നുകള്&#x200d;, ആല്&#x200d;ക്കഹോള്&#x200d;, വിവിധ ഇനം ജ്യൂസുകള്&#x200d;, മറ്റ് ബിവറേജസ് ഉല്&#x200d;പന്നങ്ങള്&#x200d; എന്നിവ പരിശോധിക്കാനായിരുന്നു നിര്&#x200d;ദേശം.<br />
മരുന്നകളാണ് ആദ്യം പരിശോധനക്ക് വിധേയമാക്കിയത്. ഇവയിലും കാഡ്മിയത്തിന്റെയും ഈയത്തിന്റെയും അളവ് കണ്ടെത്തിയിരുന്നു. 2015 ഓഗസ്റ്റിലാണ് ഇതിന്റെ റിപ്പോര്&#x200d;ട്ട് ലഭിച്ചത്.<br />
ഡി.ടി.എ.ബി നിര്&#x200d;ദേശപ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്&#x200d; ബയോടെക്‌നോളജി വകുപ്പ് സെക്രട്ടറി എം.കെ ബാനിന്റെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചു. എന്നാല്&#x200d; വിവിധ ലാബുകളില്&#x200d; നടത്തിയ പഠനങ്ങളുടെ ഫലം വിവിധ രീതിയിലാണെന്നും പെറ്റ് ബോട്ടിലുകളില്&#x200d;നിന്ന് വിശാംശം കലരുന്നുണ്ടെന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കാനായിട്ടില്ലെന്നുമായിരുന്നു എം.കെ ബാന്&#x200d; അധ്യക്ഷനായ സമിതിയുടെ നിഗമനം.<br />
അതേസമയം പെറ്റ്‌ബോട്ടില്&#x200d; നിര്&#x200d;മാണത്തിന് യു.എസിലേതുപോലെ ഇന്ത്യയില്&#x200d; കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളില്ലെന്നും ബാന്&#x200d; സമിതി ചൂണ്ടിക്കാട്ടിയിരുന്നു. റിപ്പോര്&#x200d;ട്ട് കണക്കിലെടുത്ത് കുട്ടികള്&#x200d;, സ്ത്രീകള്&#x200d;, മുതിര്&#x200d;ന്നവര്&#x200d; എന്നിവര്&#x200d;ക്കുള്ള മരുന്നുകള്&#x200d; പെറ്റ്‌ബോട്ടിലുകളില്&#x200d; വിതരണം ചെയ്യരുതെന്ന് ഫാര്&#x200d;മസ്യൂട്ടിക്കല്&#x200d; കമ്പനികള്&#x200d;ക്ക് കര്&#x200d;ശന നിര്&#x200d;ദേശം നല്&#x200d;കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/poison-in-soft-drinks.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
