<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Collectorate &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/collectorate/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 21 Aug 2025 05:57:22 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Collectorate &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഇന്ന് ഉച്ചക്ക് 1.30 ന് ബോംബ് പൊട്ടും, ജീവനക്കാരെ ഒഴിപ്പിക്കണം; കോട്ടയം കലക്ടറേറ്റിന് ബോംബ് ഭീഷണി സന്ദേശം</title>
		<link>https://www.chandrikadaily.com/bomb-will-go-offf-at-1-30pm-today-crews-to-evacuate-bomb-threat-message-to-kottayam-collectorate.html</link>
					<comments>https://www.chandrikadaily.com/bomb-will-go-offf-at-1-30pm-today-crews-to-evacuate-bomb-threat-message-to-kottayam-collectorate.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 21 Aug 2025 05:56:46 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bombthreat]]></category>
		<category><![CDATA[Collectorate]]></category>
		<category><![CDATA[kottayam]]></category>
		<category><![CDATA[mail]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=351100</guid>

					<description><![CDATA[സംഭവത്തില്‍ പൊലീസ് പരിശോധന ആരംഭിച്ചു.]]></description>
										<content:encoded><![CDATA[<p>കോട്ടയം കലക്ടറേറ്റില്&#x200d; ബോംബ് ഭീഷണി. ഇന്ന് ഉച്ചക്ക് 1.30 ന് ബോംബ് പൊട്ടുമെന്നും ജീവനക്കാരെ ഒഴിപ്പിക്കണമെന്നുമാണ് ഇ.മെയില്&#x200d; സന്ദേശം ലഭിച്ചത്. സംഭവത്തില്&#x200d; പൊലീസ് പരിശോധന ആരംഭിച്ചു. കലക്ടറേറ്റിലെ വനിതാ ശിശുക്ഷേമ വകുപ്പിലാണ് ഭീഷണി ഇമെയില്&#x200d; സന്ദേശം ലഭിച്ചത്.</p>
<p>സന്ദേശം ലഭിച്ചതിനു പിന്നാലെ കോട്ടയം ജില്ലാ പൊലീസിന്റെ ബോംബ് സ്‌ക്വാഡും ഗോഡ് സ്‌ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി.</p>
<p>ജില്ലാ പൊലീസ് മേധാവി ഷാഹുല്&#x200d; ഹമീദ്, കോട്ടയം ഡി.വൈ.എസ്.പി കെ.ജി. അനീഷ്, കോട്ടയം ഈസ്റ്റ് സ്റ്റേഷന്&#x200d; ഹൗസ് ഓഫിസര്&#x200d; ഇന്&#x200d;സ്പെക്ടര്&#x200d; യു. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bomb-will-go-offf-at-1-30pm-today-crews-to-evacuate-bomb-threat-message-to-kottayam-collectorate.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊല്ലം കലക്ടറേറ്റ് ബോംബ് സ്‌ഫോടനം; വിധി ഇന്ന്</title>
		<link>https://www.chandrikadaily.com/kollam-collectorate-bomb-blast-judgment-is-today.html</link>
					<comments>https://www.chandrikadaily.com/kollam-collectorate-bomb-blast-judgment-is-today.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 04 Nov 2024 01:44:00 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[blast]]></category>
		<category><![CDATA[Collectorate]]></category>
		<category><![CDATA[kollam]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=316095</guid>

					<description><![CDATA[കലക്ടറേറ്റ് വളപ്പില്&#x200d; സ്‌ഫോടനം നടന്ന് എട്ട് വര്&#x200d;ഷങ്ങള്&#x200d;ക്ക് ശേഷമാണ് വിധി.]]></description>
										<content:encoded><![CDATA[<p>കൊല്ലം കലക്ടറേറ്റ് ബോംബ് സ്‌ഫോടന കേസില്&#x200d; വിധി ഇന്ന്. കൊല്ലം ജില്ലാ പ്രിന്&#x200d;സിപ്പല്&#x200d; സെഷന്&#x200d;സ് കോടതിയാണ് വിധി പറയുക. കലക്ടറേറ്റ് വളപ്പില്&#x200d; സ്‌ഫോടനം നടന്ന് എട്ട് വര്&#x200d;ഷങ്ങള്&#x200d;ക്ക് ശേഷമാണ് വിധി. നിരോധിത സംഘടനയായ ബേസ് മൂവ്‌മെന്റിന്റെ നാല് പ്രവര്&#x200d;ത്തകരാണ് കേസിലെ പ്രതികള്&#x200d;. അബ്ബാസ് അലി , ദാവൂദ് സുലൈമാന്&#x200d; , ശംസൂണ്&#x200d; കരീം രാജ, ഷംസുദ്ദീന്&#x200d;, മുഹമ്മദ് അയൂബ് എന്നിവരെ കോടതിയില്&#x200d; നേരിട്ട് ഹാജരാക്കും. പൊലീസ് കോടതി വളപ്പില്&#x200d; കൂടുതല്&#x200d; സുരക്ഷ ഒരുക്കും.</p>
<p>2016 ജൂണ്&#x200d; 15നാണ് കൊല്ലം കലക്ടറേറ്റില്&#x200d; ബോംബ് സ്‌ഫോടനമുണ്ടാകുന്നത്. മുന്&#x200d;സിഫ് കോടതിക്കും സബ് ട്രഷറിക്കുമിടയില്&#x200d; നിര്&#x200d;ത്തിയിട്ടിരുന്ന ജീപ്പിന് സമീപത്തായിരുന്നു സ്ഫോടനം. രണ്ട് ചോറ്റുപാത്രങ്ങള്&#x200d;ക്കുള്ളില്&#x200d; ഡിറ്റണേറ്ററുകളും ബാറ്ററിയും വെടിമരുന്നും നിറച്ചാണ് പ്രതികള്&#x200d; സ്ഫോടനം നടത്തിയത്. സംഭവത്തില്&#x200d; ഒരാള്&#x200d;ക്ക് പരിക്കേറ്റിരുന്നു.</p>
<p>ആന്ധ്രാപ്രദേശിലെ ചിറ്റൂര്&#x200d;, നെല്ലൂര്&#x200d;, മൈസൂരു എന്നിവിടങ്ങളിലെ കോടതിവളപ്പില്&#x200d; അതേ വര്&#x200d;ഷം സ്ഫോടനമുണ്ടായിരുന്നു. ഷംസൂണ്&#x200d; കരിം രാജയാണ് എല്ലായിടത്തും ബോംബ് സ്ഥാപിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്&#x200d;.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kollam-collectorate-bomb-blast-judgment-is-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്ലസ് വണ്&#x200d; പ്രതിസന്ധി; കലക്ടറേറ്റുകള്&#x200d;ക്ക് മുമ്പില്&#x200d; മുസ്‌ലിം ലീഗ് ധര്&#x200d;ണ്ണ 29ന്‌</title>
		<link>https://www.chandrikadaily.com/plus-one-crisis-muslim-league-dharna-in-front-of-collectorate-on-29th.html</link>
					<comments>https://www.chandrikadaily.com/plus-one-crisis-muslim-league-dharna-in-front-of-collectorate-on-29th.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 19 May 2024 04:57:58 +0000</pubDate>
				<category><![CDATA[Education]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Collectorate]]></category>
		<category><![CDATA[msulimleague]]></category>
		<category><![CDATA[Plus One Crisis]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=298087</guid>

					<description><![CDATA[പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് കലക്ടറേറ്റുകൾക്ക് മുന്നിൽ ധർണ്ണ നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് സമരത്തിന്. പ്രക്ഷോഭങ്ങളുടെ ഭാഗമായി ആദ്യ ഘട്ടത്തിൽ ഈ മാസം 29ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് കലക്ടറേറ്റുകൾക്ക് മുന്നിൽ ധർണ്ണ നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.</p>
<p>മലബാറിൽ അമ്പതിനായിരത്തോളം കുട്ടികൾക്ക് പഠനാവസരം നിഷേധിക്കപ്പെടുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞ എട്ട് വർഷമായി പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ നടപടി സ്വീകരിക്കുന്നില്ല. പ്രതിസന്ധി പരിഹരിക്കാൻ പുതിയ ബാച്ചുകൾ അനുവദിക്കുകയാണ് വേണ്ടത്. എന്നാൽ സീറ്റുകളുടെ എണ്ണം കൂട്ടി പ്രതിസന്ധി പരിഹരിക്കാമെന്നാണ് വിദ്യഭ്യാസ മന്ത്രി പറയുന്നത്. വാഗൺട്രാജഡി ക്ലാസ് റൂമുകൾ സൃഷ്ടിക്കുകയാണ് വിദ്യഭ്യാസ വകുപ്പ്.</p>
<p>ഒരു ക്ലാസ് റൂമിൽ പരമാവധി 50 വിദ്യാർഥികൾ മാത്രമെ ഉണ്ടാകാവൂ എന്ന് ദേശീയ വിദ്യഭ്യാസ നയം കർശനമായി പറയുന്നു. എന്നാൽ ഇതിനെയൊക്കെ അട്ടിമറിച്ച് ഒരു ക്ലാസിൽ 65 വിദ്യാർഥികളെ വരെ കുത്തി നിറക്കുകയാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. പ്രതിസന്ധി ശാശ്വതമായി പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. അല്ലെങ്കിൽ തുടർ പ്രക്ഷോഭങ്ങൾക്ക് മുസ്്ലിംലീഗ് മുന്നിൽ നിൽക്കുമെന്നും പി.എം.എ സലാം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/plus-one-crisis-muslim-league-dharna-in-front-of-collectorate-on-29th.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇടത് സർക്കാരിന്റെ സംവരണ അട്ടിമറിക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് കലക്ട്രേറ്റ് മാർച്ച് ഫെബ്രുവരി 6 ന്</title>
		<link>https://www.chandrikadaily.com/muslim-youth-league-collectorate-march-on-february-6-against-the-protectionist-coup-of-the-left-government.html</link>
					<comments>https://www.chandrikadaily.com/muslim-youth-league-collectorate-march-on-february-6-against-the-protectionist-coup-of-the-left-government.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 22 Jan 2024 12:38:36 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Collectorate]]></category>
		<category><![CDATA[left government]]></category>
		<category><![CDATA[muslim youth league]]></category>
		<category><![CDATA[protectionist]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288643</guid>

					<description><![CDATA[വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ ക്യാമ്പയിൻ സമാപനമായി കോഴിക്കോട് നടത്തിയ മഹാറാലിയിലാണ് സമര പ്രഖ്യാപനം നടത്തിയത്.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് : സർക്കാർ ഉദ്യോഗങ്ങളിൽ മുസ്‌ലിം സംവരണം അട്ടിമറിക്കാനുള്ള ഇടത് സർക്കാർ നീക്കത്തിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് ഫിബ്രുവരി 6 ന് കലക്ട്രേറ്റ് മാർച്ച് നടത്തും. വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ ക്യാമ്പയിൻ സമാപനമായി കോഴിക്കോട് നടത്തിയ മഹാറാലിയിലാണ് സമര പ്രഖ്യാപനം നടത്തിയത്. ഭിന്നശേഷിക്കാർക്ക് നാല് ശതമാനം സംവരണം നടപ്പിലാക്കാനാണെന്ന വാദം ഉയർത്തിയാണ് രണ്ട് ശതമാനം മുസ്‌ലിം സംവരണം വെട്ടിക്കുറക്കാൻ സർക്കാർ ശ്രമിക്കുന്നത്.</p>
<p>2019 ഒക്ടോബറിൽ ഇത്തരത്തിലുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കിയപ്പോൾ നിയമസഭയിൽ തന്നെ പ്രതിഷേധം ഉയർത്തി ഉത്തരവ് പിൻവലിക്കണമെന്ന് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഉത്തരവ് പുന:പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്ന് അന്നത്തെ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഉറപ്പ് നൽകുകയും ചെയ്തു. എന്നാൽ ഒരു മാറ്റവും വരുത്താതെ ഇപ്പോൾ പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നു. ഇത് മുസ്‌ലിം ഉദ്യോഗാർത്ഥികളോടുള്ള വെല്ലുവിളിയാണ്.</p>
<p>ഭിന്നശേഷിക്കാർക്ക് അർഹതപ്പെട്ട സംവരണം നൽകണം എന്ന് തന്നെയാണ് യൂത്ത് ലീഗ് നിലപാട്. അതിന് ഒരു വിഭാഗത്തിൻ്റെ സംവരണം മാത്രം വെട്ടിക്കുറക്കുന്നത് അംഗീകരിക്കാനാവില്ല. കേന്ദ്ര-കേരള സർക്കാറുകൾക്കെതിരെ യൂത്ത് ലീഗ് നടത്തുന്ന സമരങ്ങളുടെ തുടർച്ചയായാണ് സംവരണ വിഷയത്തിൽ കലക്ട്രേറ്റ് മാർച്ച് പ്രഖ്യാപിച്ചത്.</p>
<p>ഫിബ്രുവരി 6 ന് കേരളത്തിലെ എല്ലാ കലക്ട്രേറ്റുകളിലേക്കും നടത്തുന്ന മാർച്ച് വൻ വിജയമാക്കാൻ പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ ഫിറോസും ആഹ്വാനം ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslim-youth-league-collectorate-march-on-february-6-against-the-protectionist-coup-of-the-left-government.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അരിക്കൊമ്പനെ തിരികെ ചിന്നക്കനാലില്&#x200d; എത്തിക്കണം; ഇടുക്കി കളക്ടറേറ്റിന് മുന്നില്&#x200d; മൃഗസ്നേഹികളുടെ പ്രതിഷേധം</title>
		<link>https://www.chandrikadaily.com/rice-stalks-should-be-brought-back-to-chinnakanal-animal-lovers-protest-in-front-of-idukki-collectorate.html</link>
					<comments>https://www.chandrikadaily.com/rice-stalks-should-be-brought-back-to-chinnakanal-animal-lovers-protest-in-front-of-idukki-collectorate.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 15 Sep 2023 09:57:00 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[arikomban]]></category>
		<category><![CDATA[Collectorate]]></category>
		<category><![CDATA[idukki]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=274674</guid>

					<description><![CDATA[അരിക്കൊമ്പനെ തിരികെ ചിന്നക്കനാലില്&#x200d; എത്തിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി കളക്ടറേറ്റിന് മുന്നില്&#x200d; മൃഗസ്നേഹികളുടെ പ്രതിഷേധം. റേഡിയോ കോളര്&#x200d; ഉണ്ടായിട്ടും ആനയുടെ ഇപ്പോഴുള്ള ഫോട്ടോയോ ചിത്രങ്ങളോ തമിഴ്നാട് സര്&#x200d;ക്കാര്&#x200d; പുറത്ത് വിടാത്തതില്&#x200d; ദുരൂഹത ഉണ്ടെന്ന് ഇവര്&#x200d; ആരോപിക്കുന്നു. ആനയെ തിരികെ കൊണ്ടുവരുന്നത് വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്&#x200d; ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്.ഏപ്രില്&#x200d; 30ന് ചിന്നക്കനാലില്&#x200d; നിന്ന് ഏറെ പരിശ്രമത്തിനൊടുവില്&#x200d; പിടികൂടിയ അരിക്കൊമ്പനെ പെരിയാര്&#x200d; വന്യജീവി സങ്കേതത്തിലാണ് തുറന്നുവിട്ടത്. 11 മണിക്കൂറോളം നീണ്ട ദൗത്യത്തിന് ഒടുവിലാണ് ഇന്നലെ അരിക്കൊമ്പനെ വനംവകുപ്പ് [&#8230;]]]></description>
										<content:encoded><![CDATA[<p>അരിക്കൊമ്പനെ തിരികെ ചിന്നക്കനാലില്&#x200d; എത്തിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി കളക്ടറേറ്റിന് മുന്നില്&#x200d; മൃഗസ്നേഹികളുടെ പ്രതിഷേധം. റേഡിയോ കോളര്&#x200d; ഉണ്ടായിട്ടും ആനയുടെ ഇപ്പോഴുള്ള ഫോട്ടോയോ ചിത്രങ്ങളോ തമിഴ്നാട് സര്&#x200d;ക്കാര്&#x200d; പുറത്ത് വിടാത്തതില്&#x200d; ദുരൂഹത ഉണ്ടെന്ന് ഇവര്&#x200d; ആരോപിക്കുന്നു.</p>
<p>ആനയെ തിരികെ കൊണ്ടുവരുന്നത് വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്&#x200d; ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്.ഏപ്രില്&#x200d; 30ന് ചിന്നക്കനാലില്&#x200d; നിന്ന് ഏറെ പരിശ്രമത്തിനൊടുവില്&#x200d; പിടികൂടിയ അരിക്കൊമ്പനെ പെരിയാര്&#x200d; വന്യജീവി സങ്കേതത്തിലാണ് തുറന്നുവിട്ടത്.</p>
<p>11 മണിക്കൂറോളം നീണ്ട ദൗത്യത്തിന് ഒടുവിലാണ് ഇന്നലെ അരിക്കൊമ്പനെ വനംവകുപ്പ് തളച്ചത്. കോന്നി സുരേന്ദ്രന്&#x200d;, സൂര്യന്&#x200d;, വിക്രം, കുഞ്ചു എന്നീ കുങ്കിയാനകളാണ് ഏറെ പണിപ്പെട്ട് കൊമ്പനെ ലോറിയിലേക്ക് കയറ്റിയത്. അപ്രതീക്ഷിതമായി കോടമഞ്ഞും കനത്ത മഴയും കാറ്റും വന്നത് ദൗത്യത്തിന് തിരിച്ചടി സൃഷ്ടിച്ചിരുന്നു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rice-stalks-should-be-brought-back-to-chinnakanal-animal-lovers-protest-in-front-of-idukki-collectorate.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
