<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>colleges &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/colleges/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 25 Jun 2025 08:51:17 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>colleges &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കോളേജ് പ്രവേശനത്തിന് ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നിര്‍ബന്ധം</title>
		<link>https://www.chandrikadaily.com/an-affidavit-of-non-intoxication-is-mandatory-for-college-admission.html</link>
					<comments>https://www.chandrikadaily.com/an-affidavit-of-non-intoxication-is-mandatory-for-college-admission.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 25 Jun 2025 08:51:17 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[colleges]]></category>
		<category><![CDATA[Drugs]]></category>
		<category><![CDATA[Students]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=345741</guid>

					<description><![CDATA[മലപ്പുറം: ലഹരിവസ്തുക്കള്‍ ഉപയോഗിക്കില്ലെന്നും ലഹരിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടില്ലെന്നും കോളേജ് പ്രവേശന സമയത്ത് വിദ്യാര്‍ഥികളില്‍നിന്ന് സത്യവാങ്മൂലം എഴുതി വാങ്ങാന്‍ തീരുമാനം. വിദ്യാര്‍ഥിയുടെയും രക്ഷിതാവിന്റേയും ഒപ്പ് രേഖപ്പെടുത്തിയ സത്യവാങ്മൂലം കോളേജില്‍ സൂക്ഷിക്കുമെന്നും മന്ത്രി ഡോ. ആര്‍. ബിന്ദു വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. സീനിയര്‍ വിദ്യാര്‍ഥികളില്‍നിന്ന് സത്യവാങ്മൂലം വാങ്ങി രക്ഷിതാക്കളുടെയും ഒപ്പ് രേഖപ്പെടുത്തും. എക്സൈസ് വകുപ്പ് സഹായത്തോടെ എല്ലാ കാമ്പസിലും വിമുക്തി ക്ലബ് സ്ഥാപിക്കും. ശ്രദ്ധ, നേര്‍ക്കൂട്ടം എന്നീ പരിപാടികള്‍ സര്‍വകലാശാലകള്‍, പ്രഫഷനല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും കോളേജുകളിലും ആരംഭിക്കും. ഹോസ്റ്റലുകളില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>മലപ്പുറം: ലഹരിവസ്തുക്കള്&#x200d; ഉപയോഗിക്കില്ലെന്നും ലഹരിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്&#x200d; ഏര്&#x200d;പ്പെടില്ലെന്നും കോളേജ് പ്രവേശന സമയത്ത് വിദ്യാര്&#x200d;ഥികളില്&#x200d;നിന്ന് സത്യവാങ്മൂലം എഴുതി വാങ്ങാന്&#x200d; തീരുമാനം. വിദ്യാര്&#x200d;ഥിയുടെയും രക്ഷിതാവിന്റേയും ഒപ്പ് രേഖപ്പെടുത്തിയ സത്യവാങ്മൂലം കോളേജില്&#x200d; സൂക്ഷിക്കുമെന്നും മന്ത്രി ഡോ. ആര്&#x200d;. ബിന്ദു വാര്&#x200d;ത്തസമ്മേളനത്തില്&#x200d; അറിയിച്ചു.</p>
<p>സീനിയര്&#x200d; വിദ്യാര്&#x200d;ഥികളില്&#x200d;നിന്ന് സത്യവാങ്മൂലം വാങ്ങി രക്ഷിതാക്കളുടെയും ഒപ്പ് രേഖപ്പെടുത്തും. എക്സൈസ് വകുപ്പ് സഹായത്തോടെ എല്ലാ കാമ്പസിലും വിമുക്തി ക്ലബ് സ്ഥാപിക്കും. ശ്രദ്ധ, നേര്&#x200d;ക്കൂട്ടം എന്നീ പരിപാടികള്&#x200d; സര്&#x200d;വകലാശാലകള്&#x200d;, പ്രഫഷനല്&#x200d; വിദ്യാഭ്യാസ സ്ഥാപനങ്ങള്&#x200d; എന്നിവിടങ്ങളിലും കോളേജുകളിലും ആരംഭിക്കും. ഹോസ്റ്റലുകളില്&#x200d; വാര്&#x200d;ഡന്&#x200d; ചെയര്&#x200d;പേഴ്‌സനായി ലഹരിവിരുദ്ധ ക്ലബുകള്&#x200d; രൂപവത്കരിക്കും. ബോധപൂര്&#x200d;ണിമ സംസ്ഥാനതല കര്&#x200d;മ പദ്ധതിക്ക് കീഴില്&#x200d; നാളെ ലഹരിവിരുദ്ധ ദിനത്തിന്റെ ആചരണവും കലാലയങ്ങളില്&#x200d; വിവിധ കര്&#x200d;മപരിപാടികളും ഒരുക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/an-affidavit-of-non-intoxication-is-mandatory-for-college-admission.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരുകളില്‍നിന്ന് ജാതിപ്പേര് ഒഴിവാക്കണം; മദ്രാസ് ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/caste-names-should-be-removed-from-the-names-of-educational-institutions-madras-high-court.html</link>
					<comments>https://www.chandrikadaily.com/caste-names-should-be-removed-from-the-names-of-educational-institutions-madras-high-court.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 18 Apr 2025 10:58:56 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[colleges]]></category>
		<category><![CDATA[education institutions]]></category>
		<category><![CDATA[judgement]]></category>
		<category><![CDATA[Madras High Court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=338481</guid>

					<description><![CDATA[ജാതിപ്പേരുകൾ നാലാഴ്ചക്കകം നീക്കം ചെയ്യണമെന്നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്]]></description>
										<content:encoded><![CDATA[<p>ചെന്നൈ: തമിഴ്‌നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരുകളില്&#x200d;നിന്ന് ജാതിപ്പേര് ഒഴിവാക്കണമെന്ന് മദ്രാസ് ഹൈക്കോടതി. 2025-26 അധ്യയനവര്&#x200d;ഷം മുതല്&#x200d; സംസ്ഥാനത്തെ സര്&#x200d;ക്കാര്&#x200d;-സ്വകാര്യ സ്‌കൂളുകള്&#x200d;, കോളജുകള്&#x200d; എന്നിവയുടെ പേരിനൊപ്പം ജാതിപ്പേരുകളൊന്നും നല്&#x200d;കരുതെന്നാണ് ജസ്റ്റിസ് ഡി. ഭാരത ചക്രവര്&#x200d;ത്തിയുടെ ഉത്തരവ്.</p>
<p>ജാതിപ്പേരുകൾ നാലാഴ്ചക്കകം നീക്കം ചെയ്യണമെന്നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളോട് നിര്&#x200d;ദേശിച്ചിരിക്കുന്നത്. നീക്കം ചെയ്തില്ലെങ്കില്&#x200d; സ്ഥാപനത്തിന്&#x200d;റെ അംഗീകാരം പിന്&#x200d;വലിക്കുമെന്നും കോടതി വ്യക്തമാക്കി. ജാതിപ്പേരുകള്&#x200d; നീക്കംചെയ്യാതെ അംഗീകാരം നഷ്ടമായാല്&#x200d; ഇവിടങ്ങളിലെ വിദ്യാര്&#x200d;ഥികളെ മറ്റു അംഗീകാരമുള്ള സ്ഥാപനങ്ങളിലേക്ക് മാറ്റാന്&#x200d; സൗകര്യമൊരുക്കണമെന്നും കോടതി നിര്&#x200d;ദേശിച്ചിട്ടുണ്ട്. ട്രസ്റ്റുകളോ മറ്റ് വ്യക്തികളോ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിലും ഇതേ നടപടി സ്വീകരിക്കാമെന്ന് കോടതി കൂട്ടിച്ചേർത്തു. ഇതുമായി ബന്ധപ്പെട്ട് റിട്ട. ജഡ്ജി കെ. ചന്ദ്രു അധ്യക്ഷനായ സമിതി സമര്&#x200d;പ്പിച്ച നിര്&#x200d;ദേശങ്ങള്&#x200d; നടപ്പാക്കണമെന്നും കോടതി സര്&#x200d;ക്കാരിനോട് നിര്&#x200d;ദേശിച്ചു.</p>
<p>സമൂഹത്തിലും ട്രസ്റ്റുകളിലും ജാതി നാമങ്ങൾ തുടരാൻ അനുവദിക്കുകയും കോടതി ജാതി നിലനിർത്താൻ അനുവദിക്കുകയും ചെയ്താൽ അത് രാജ്യത്തിന്&#x200d;റെ സാഹോദര്യത്തെ തകർക്കുമെന്നും അത് വിദ്വേഷത്തിനും ശത്രുതയ്ക്കും കാരണമാകുമെന്നും കോടതി ഊന്നിപ്പറഞ്ഞു. ഒരു പ്രത്യേക ജാതിയിൽ മാത്രം അംഗത്വം പരിമിതപ്പെടുത്തുന്നത് ഭരണഘടനാപരമായ ധാർമ്മികതയ്ക്കും തമിഴ്‌നാട് സൊസൈറ്റീസ് രജിസ്ട്രേഷൻ നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന തത്വങ്ങൾക്കും വിരുദ്ധമാകുമെന്ന് സർക്കാർ തുടക്കത്തിൽ സമ്മതിച്ചിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/caste-names-should-be-removed-from-the-names-of-educational-institutions-madras-high-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോളജുകള്&#x200d;ക്ക് സമയമാറ്റം മുന്നോട്ടുവെച്ച് മന്ത്രി ഡോ.ആര്&#x200d;. ബിന്ദു</title>
		<link>https://www.chandrikadaily.com/minister-dr-r-put-forward-time-change-for-colleges-the-point.html</link>
					<comments>https://www.chandrikadaily.com/minister-dr-r-put-forward-time-change-for-colleges-the-point.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 29 Nov 2022 17:26:23 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[colleges]]></category>
		<category><![CDATA[r bindu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=224292</guid>

					<description><![CDATA[ശനിയാഴ്ച ദിവസം കൂടി പ്രവൃത്തി ദിവസമാക്കുന്നതും ആലോചിക്കുമെന്ന് മന്ത്രി]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളുടെ സമയമാറ്റം മുന്നോട്ടുവെച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്&#x200d;. ബിന്ദു. രാവിലെ എട്ട് മുതല്&#x200d; രാത്രി എട്ടു വരെയാക്കിയും അധ്യാപകര്&#x200d;ക്ക് ഷിഫ്റ്റ് അടിസ്ഥാനത്തില്&#x200d; പ്രവര്&#x200d;ത്തിക്കാനുമുള്ള നിര്&#x200d;ദേശം മുന്നോട്ടുവെച്ചുമാണ് മന്ത്രി പുതിയ പദ്ധതി അവതരിപ്പിച്ചത്. ഉന്നത വിദ്യാഭ്യാസ പാഠ്യപദ്ധതി ചട്ടക്കൂട് രൂപവത്കരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ശില്&#x200d;പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു. ശനിയാഴ്ച ദിവസം കൂടി പ്രവൃത്തി ദിവസമാക്കുന്നതും ആലോചിക്കുമെന്ന് മന്ത്രി പറഞ്ഞു.</p>
<p>പുതിയ കരിക്കുലവും സിലബസും വരുമ്പോള്&#x200d; അധ്യാപകരുടെ ജോലി ഭാരത്തെ ബാധിക്കുമോ എന്ന ആശങ്ക വേണ്ട. നിലവിലുള്ള അധ്യാപകരെ ഉള്&#x200d;ക്കൊണ്ടുതന്നെ കോഴ്‌സ് കോമ്പിനേഷന്&#x200d; രൂപപ്പെടുത്താനാകും. വിദേശരാജ്യങ്ങളില്&#x200d; ഉള്&#x200d;പ്പെടെ ഉപരിപഠനത്തിന് പോകാന്&#x200d; നാലുവര്&#x200d;ഷ ബിരുദ കോഴ്‌സ് വേണമെന്നതിനാല്&#x200d; കൂടിയാണ് അതിനുള്ള അവസരം ഒരുക്കുന്നത്. ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി കോഴ്‌സുകള്&#x200d; തെരഞ്ഞെടുത്ത സ്ഥാപനങ്ങളില്&#x200d; നല്&#x200d;കാന്&#x200d; കഴിയണമെന്നും മന്ത്രി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/minister-dr-r-put-forward-time-change-for-colleges-the-point.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോളജുകള്&#x200d; നവംബര്&#x200d; ഒന്നിന് തുറക്കും; അക്കാദമിക് കലണ്ടര്&#x200d; പുറത്തിറക്കി കേന്ദ്രസര്&#x200d;ക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/first-year-classes-will-start-in-november-there-will-be-no-winter-summer-breaks.html</link>
					<comments>https://www.chandrikadaily.com/first-year-classes-will-start-in-november-there-will-be-no-winter-summer-breaks.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 22 Sep 2020 07:24:53 +0000</pubDate>
				<category><![CDATA[Education]]></category>
		<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[colleges]]></category>
		<category><![CDATA[colleges india]]></category>
		<category><![CDATA[covid]]></category>
		<category><![CDATA[education]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=155560</guid>

					<description><![CDATA[2020 അക്കാദമിക വര്&#x200d;ഷത്തിലെ ബിരുദ-ബിരുദാനന്തര വിദ്യാര്&#x200d;ത്ഥികള്&#x200d;ക്കുള്ള ആദ്യ വര്&#x200d;ഷ കലണ്ടര്&#x200d; കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: കോവിഡ് മഹാമാരിയില്&#x200d; താല്&#x200d;ക്കാലികമായ അടച്ചിട്ട രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്&#x200d; നവംബര്&#x200d; ഒന്നു മുതല്&#x200d; പുനരാരംഭിക്കാന്&#x200d; കേന്ദ്രസര്&#x200d;ക്കാര്&#x200d;. 2020 അക്കാദമിക വര്&#x200d;ഷത്തിലെ ബിരുദ-ബിരുദാനന്തര വിദ്യാര്&#x200d;ത്ഥികള്&#x200d;ക്കുള്ള ആദ്യ വര്&#x200d;ഷ കലണ്ടര്&#x200d; കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.</p>
<p>ഒക്ടോബര്&#x200d; 31ന് പ്രവേശന നടപടികള്&#x200d; പൂര്&#x200d;ത്തീകരിക്കണം എന്നാണ് വിദ്യാഭ്യാസ വകുപ്പ് നിര്&#x200d;ദേശിച്ചിട്ടുള്ളത്. ആദ്യ സെമസ്റ്റര്&#x200d;/വര്&#x200d;ഷ വിദ്യാര്&#x200d;ത്ഥികള്&#x200d;ക്കുള്ള ക്ലാസ് നവംബര്&#x200d; ഒന്നിന് ആരംഭിക്കും. 2021 മാര്&#x200d;ച്ച് എട്ടിനും 26നും ഇടയ്ക്ക് പരീക്ഷകള്&#x200d; നടത്തണം.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">Education Minister <a href="https://twitter.com/DrRPNishank?ref_src=twsrc%5Etfw">@DrRPNishank</a>  announces Academic Calendar for the First Year of Under-Graduate and Post-Graduate Students of the Universities for the Session 2020-21: <a href="https://twitter.com/ugc_india?ref_src=twsrc%5Etfw">@ugc_india</a> <a href="https://t.co/KIVfeE1BlR">pic.twitter.com/KIVfeE1BlR</a></p>
<p>&mdash; Live Law (@LiveLawIndia) <a href="https://twitter.com/LiveLawIndia/status/1308300495463747584?ref_src=twsrc%5Etfw">September 22, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>അക്കാദമിക സമയ നഷ്ടം പരിഹരിക്കുന്നതിനായി ശൈത്യ വേനല്&#x200d; അവധികള്&#x200d; ഇല്ലാതാക്കിയിട്ടുണ്ട്. മാര്&#x200d;ച്ച് 27 മുതല്&#x200d; ഏപ്രില്&#x200d; നാലു വരെയാണ് സെമസ്റ്റര്&#x200d; ബ്രേക്ക്. അഞ്ചാം തിയ്യതി ക്ലാസുകള്&#x200d; പുനഃരാരംഭിക്കും. സെപ്തംബറിലാണ് ആദ്യവര്&#x200d;ഷ ക്ലാസുകള്&#x200d; ആരംഭിക്കേണ്ടിയിരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/first-year-classes-will-start-in-november-there-will-be-no-winter-summer-breaks.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>2020ന് ശേഷം പുതിയ എന്&#x200d;ജിനീയറിങ് കോളജുകള്&#x200d; അനുവദിക്കരുതെന്ന് ശിപാര്&#x200d;ശ</title>
		<link>https://www.chandrikadaily.com/no-more-engineering-colleges-from-2020-aicte-may-ban-new-engineering-colleges-in-india.html</link>
					<comments>https://www.chandrikadaily.com/no-more-engineering-colleges-from-2020-aicte-may-ban-new-engineering-colleges-in-india.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 03 Jan 2019 06:47:30 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[colleges]]></category>
		<category><![CDATA[engineering]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=115298</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: രാജ്യത്ത് 2020നുശേഷം പുതിയ എന്&#x200d;ജിനിയറിങ് കോളജുകള്&#x200d; അനുവദിക്കരുതെന്ന് ശിപാര്&#x200d;ശ. എല്ലാ വര്&#x200d;ഷവും പകുതിയിലേറെ എന്&#x200d;ജിനിയറിങ് സീറ്റുകളില്&#x200d; വിദ്യാര്&#x200d;ഥികളില്ലാതെ വരുന്നതിനാലാണ് ഈ ശിപാര്&#x200d;ശ. കോളജുകളില്&#x200d; സീറ്റ് വര്&#x200d;ധിപ്പിക്കുന്നത് പുനഃപരിശോധിക്കണമെന്നും ശിപാര്&#x200d;ശയിലുണ്ട്. ഐഐടി ഹൈദരാബാദ് ചെയര്&#x200d;മാന്&#x200d; ബി വി.ആര്&#x200d; മോഹന്&#x200d; റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് ഇതുസംബന്ധിച്ച റിപ്പോര്&#x200d;ട്ട് ഓള്&#x200d; ഇന്ത്യ കൗണ്&#x200d;സില്&#x200d; ഫോര്&#x200d; ടെക്‌നിക്കല്&#x200d; എഡ്യൂക്കേഷന് (എ. ഐ. സി. ടി.ഇ) സമര്&#x200d;പ്പിച്ചത്. ശിപാര്&#x200d;ശകള്&#x200d; സാങ്കേതിക വിദ്യാഭ്യാസ റെഗുലേറ്ററിന്റെ പരിഗണനയ്ക്ക് സമര്&#x200d;പ്പിക്കുമെന്ന് എഐസിടിഇ ചെയര്&#x200d;മാന്&#x200d; അനില്&#x200d; സഹസ്രബുദ്ധേ പറഞ്ഞു. [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: രാജ്യത്ത് 2020നുശേഷം പുതിയ എന്&#x200d;ജിനിയറിങ് കോളജുകള്&#x200d; അനുവദിക്കരുതെന്ന് ശിപാര്&#x200d;ശ. എല്ലാ വര്&#x200d;ഷവും പകുതിയിലേറെ എന്&#x200d;ജിനിയറിങ് സീറ്റുകളില്&#x200d; വിദ്യാര്&#x200d;ഥികളില്ലാതെ വരുന്നതിനാലാണ് ഈ ശിപാര്&#x200d;ശ.<br />
കോളജുകളില്&#x200d; സീറ്റ് വര്&#x200d;ധിപ്പിക്കുന്നത് പുനഃപരിശോധിക്കണമെന്നും ശിപാര്&#x200d;ശയിലുണ്ട്. ഐഐടി ഹൈദരാബാദ് ചെയര്&#x200d;മാന്&#x200d; ബി വി.ആര്&#x200d; മോഹന്&#x200d; റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് ഇതുസംബന്ധിച്ച റിപ്പോര്&#x200d;ട്ട് ഓള്&#x200d; ഇന്ത്യ കൗണ്&#x200d;സില്&#x200d; ഫോര്&#x200d; ടെക്‌നിക്കല്&#x200d; എഡ്യൂക്കേഷന് (എ. ഐ. സി. ടി.ഇ) സമര്&#x200d;പ്പിച്ചത്. ശിപാര്&#x200d;ശകള്&#x200d; സാങ്കേതിക വിദ്യാഭ്യാസ റെഗുലേറ്ററിന്റെ പരിഗണനയ്ക്ക് സമര്&#x200d;പ്പിക്കുമെന്ന് എഐസിടിഇ ചെയര്&#x200d;മാന്&#x200d; അനില്&#x200d; സഹസ്രബുദ്ധേ പറഞ്ഞു.<br />
കോളജുകളില്&#x200d; മെക്കാനിക്കല്&#x200d;, ഇലക്ട്രിക്കല്&#x200d;, സിവില്&#x200d; ആന്&#x200d;ഡ് ഇലക്‌ട്രോണിക്‌സ് എന്നിവയ്ക്ക് കൂടുതല്&#x200d; സീറ്റുകള്&#x200d; അനുവദിക്കരുതെന്നും പകരം പുതിയ സാങ്കേതികവിദ്യകളിലേക്കുള്ള സീറ്റുകള്&#x200d; പ്രോത്സാഹിപ്പിക്കണമെന്നും റിപ്പോര്&#x200d;ട്ടിലുണ്ട്. ആര്&#x200d;ട്ടിഫിഷ്യല്&#x200d; ഇന്റലിജന്&#x200d;സ്, ബ്ലോക്ക്‌ചെയിന്&#x200d;, റോബോട്ടിക്‌സ്, ക്വാണ്ടം കംപ്യൂട്ടിങ്, ഡാറ്റ സയന്&#x200d;സസ്, സൈബര്&#x200d; സുരക്ഷ, ത്രീഡി പ്രിന്റിങ് ആന്&#x200d;ഡ് ഡിസൈന്&#x200d; തുടങ്ങിയ എന്&#x200d;ജിനിയറിങ് ബിരുദ കോഴ്‌സുകള്&#x200d; തുടങ്ങണമെന്നുാണ് സമിതി നിര്&#x200d;ദേശം. പരമ്പരാഗത മേഖലകളിലെ സീറ്റുകളില്&#x200d; 40 ശതമാനം മാത്രമാണ് വിദ്യാര്&#x200d;ഥികളെ കിട്ടുന്നത്.<br />
കംപ്യൂട്ടര്&#x200d; സയന്&#x200d;സ് ആന്&#x200d;ഡ് എന്&#x200d;ജിനിയറിങ്, എയ്‌റോസ്‌പേസ് എന്&#x200d;ജിനിയറിങ്, മെക്കാട്രോണിക്‌സ് തുടങ്ങിയ മേഖലകളില്&#x200d; 60 ശതമാനം പ്രവേശനം നേടുന്നുണ്ട്.ന്യൂഡല്&#x200d;ഹി: രാജ്യത്ത് 2020നുശേഷം പുതിയ എന്&#x200d;ജിനിയറിങ് കോളജുകള്&#x200d; അനുവദിക്കരുതെന്ന് ശിപാര്&#x200d;ശ. എല്ലാ വര്&#x200d;ഷവും പകുതിയിലേറെ എന്&#x200d;ജിനിയറിങ് സീറ്റുകളില്&#x200d; വിദ്യാര്&#x200d;ഥികളില്ലാതെ വരുന്നതിനാലാണ് ഈ ശിപാര്&#x200d;ശ.<br />
കോളജുകളില്&#x200d; സീറ്റ് വര്&#x200d;ധിപ്പിക്കുന്നത് പുനഃപരിശോധിക്കണമെന്നും ശിപാര്&#x200d;ശയിലുണ്ട്. ഐഐടി ഹൈദരാബാദ് ചെയര്&#x200d;മാന്&#x200d; ബി വി.ആര്&#x200d; മോഹന്&#x200d; റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് ഇതുസംബന്ധിച്ച റിപ്പോര്&#x200d;ട്ട് ഓള്&#x200d; ഇന്ത്യ കൗണ്&#x200d;സില്&#x200d; ഫോര്&#x200d; ടെക്‌നിക്കല്&#x200d; എഡ്യൂക്കേഷന് (എ. ഐ. സി. ടി.ഇ) സമര്&#x200d;പ്പിച്ചത്. ശിപാര്&#x200d;ശകള്&#x200d; സാങ്കേതിക വിദ്യാഭ്യാസ റെഗുലേറ്ററിന്റെ പരിഗണനയ്ക്ക് സമര്&#x200d;പ്പിക്കുമെന്ന് എഐസിടിഇ ചെയര്&#x200d;മാന്&#x200d; അനില്&#x200d; സഹസ്രബുദ്ധേ പറഞ്ഞു.<br />
കോളജുകളില്&#x200d; മെക്കാനിക്കല്&#x200d;, ഇലക്ട്രിക്കല്&#x200d;, സിവില്&#x200d; ആന്&#x200d;ഡ് ഇലക്‌ട്രോണിക്‌സ് എന്നിവയ്ക്ക് കൂടുതല്&#x200d; സീറ്റുകള്&#x200d; അനുവദിക്കരുതെന്നും പകരം പുതിയ സാങ്കേതികവിദ്യകളിലേക്കുള്ള സീറ്റുകള്&#x200d; പ്രോത്സാഹിപ്പിക്കണമെന്നും റിപ്പോര്&#x200d;ട്ടിലുണ്ട്. ആര്&#x200d;ട്ടിഫിഷ്യല്&#x200d; ഇന്റലിജന്&#x200d;സ്, ബ്ലോക്ക്‌ചെയിന്&#x200d;, റോബോട്ടിക്‌സ്, ക്വാണ്ടം കംപ്യൂട്ടിങ്, ഡാറ്റ സയന്&#x200d;സസ്, സൈബര്&#x200d; സുരക്ഷ, ത്രീഡി പ്രിന്റിങ് ആന്&#x200d;ഡ് ഡിസൈന്&#x200d; തുടങ്ങിയ എന്&#x200d;ജിനിയറിങ് ബിരുദ കോഴ്‌സുകള്&#x200d; തുടങ്ങണമെന്നുാണ് സമിതി നിര്&#x200d;ദേശം. പരമ്പരാഗത മേഖലകളിലെ സീറ്റുകളില്&#x200d; 40 ശതമാനം മാത്രമാണ് വിദ്യാര്&#x200d;ഥികളെ കിട്ടുന്നത്.<br />
കംപ്യൂട്ടര്&#x200d; സയന്&#x200d;സ് ആന്&#x200d;ഡ് എന്&#x200d;ജിനിയറിങ്, എയ്‌റോസ്‌പേസ് എന്&#x200d;ജിനിയറിങ്, മെക്കാട്രോണിക്‌സ് തുടങ്ങിയ മേഖലകളില്&#x200d; 60 ശതമാനം പ്രവേശനം നേടുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-more-engineering-colleges-from-2020-aicte-may-ban-new-engineering-colleges-in-india.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരളത്തില്&#x200d; ഗവേഷകരില്&#x200d; പെണ്&#x200d;കുട്ടികള്&#x200d; ബഹുദൂരം മുന്നില്&#x200d;</title>
		<link>https://www.chandrikadaily.com/men-female-rate-in-kerala-phd-students.html</link>
					<comments>https://www.chandrikadaily.com/men-female-rate-in-kerala-phd-students.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 02 Aug 2018 03:54:16 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[campus]]></category>
		<category><![CDATA[colleges]]></category>
		<category><![CDATA[PHD]]></category>
		<category><![CDATA[Students]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=97188</guid>

					<description><![CDATA[ദാവൂദ് മുഹമ്മദ് കണ്ണൂര്&#x200d;: സംസ്ഥാനത്തെ സര്&#x200d;വ്വകലാശാലകളിലെ ഗവേഷകരില്&#x200d; പെണ്&#x200d;കുട്ടികള്&#x200d; ബഹുദൂരം മുന്നില്&#x200d;. കണ്ണൂര്&#x200d; ഒഴികെയുള്ള എല്ലാ സര്&#x200d;വ്വകലാശാലകളിലും പെണ്&#x200d;കുട്ടികളാണ് മുന്നില്&#x200d;. ഇതില്&#x200d; ഏറെയും ജെ.ആര്&#x200d;.എഫ് നേടിയവരുമാണ്. പ്രധാന ഒന്&#x200d;പത് സര്&#x200d;വ്വകലാശാലകളിലായി പി.എച്ച്ഡി ചെയ്യുന്ന 2928 ഗവേഷകരില്&#x200d; 1733 പേരും പെണ്&#x200d;കുട്ടികളാണ്. മാനവിക, ശാസ്ത്ര, ഭാഷാ വിഷയങ്ങളില്&#x200d; പെണ്&#x200d;കുട്ടികള്&#x200d; നേട്ടം കൊയ്യുമ്പോള്&#x200d; ആരോഗ്യം, നിയമം, വിവര സാങ്കേതിക മേഖലകളിലാണ് ആണ്&#x200d;കുട്ടികള്&#x200d; കണ്ണൂവെക്കുന്നത്. എപിജെ അബ്ദുല്&#x200d;കലാം ടെക്‌നിക്കല്&#x200d; സര്&#x200d;വ്വകലാശാല, കാസര്&#x200d;കോട് കേന്ദ്ര സര്&#x200d;വ്വകലാശാല,ആരോഗ്യ, വെറ്ററിനറി, ഫിഷറീസ് എന്നീ സര്&#x200d;വ്വകലാശാലകളിലെ പൂര്&#x200d;ണ്ണ [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ദാവൂദ് മുഹമ്മദ്</strong></p>
<p>കണ്ണൂര്&#x200d;: സംസ്ഥാനത്തെ സര്&#x200d;വ്വകലാശാലകളിലെ ഗവേഷകരില്&#x200d; പെണ്&#x200d;കുട്ടികള്&#x200d; ബഹുദൂരം മുന്നില്&#x200d;. കണ്ണൂര്&#x200d; ഒഴികെയുള്ള എല്ലാ സര്&#x200d;വ്വകലാശാലകളിലും പെണ്&#x200d;കുട്ടികളാണ് മുന്നില്&#x200d;. ഇതില്&#x200d; ഏറെയും ജെ.ആര്&#x200d;.എഫ് നേടിയവരുമാണ്.<br />
പ്രധാന ഒന്&#x200d;പത് സര്&#x200d;വ്വകലാശാലകളിലായി പി.എച്ച്ഡി ചെയ്യുന്ന 2928 ഗവേഷകരില്&#x200d; 1733 പേരും പെണ്&#x200d;കുട്ടികളാണ്. മാനവിക, ശാസ്ത്ര, ഭാഷാ വിഷയങ്ങളില്&#x200d; പെണ്&#x200d;കുട്ടികള്&#x200d; നേട്ടം കൊയ്യുമ്പോള്&#x200d; ആരോഗ്യം, നിയമം, വിവര സാങ്കേതിക മേഖലകളിലാണ് ആണ്&#x200d;കുട്ടികള്&#x200d; കണ്ണൂവെക്കുന്നത്. എപിജെ അബ്ദുല്&#x200d;കലാം ടെക്‌നിക്കല്&#x200d; സര്&#x200d;വ്വകലാശാല, കാസര്&#x200d;കോട് കേന്ദ്ര സര്&#x200d;വ്വകലാശാല,ആരോഗ്യ, വെറ്ററിനറി, ഫിഷറീസ് എന്നീ സര്&#x200d;വ്വകലാശാലകളിലെ പൂര്&#x200d;ണ്ണ വിവരം ലഭിച്ചിട്ടില്ല. എങ്കിലും ഇവിടെ സ്ഥിതിയും വ്യത്യസ്തമല്ല.</p>
<p>കൊച്ചി ശാസ്ത്ര സാങ്കേതിക(കുസാറ്റ്) സര്&#x200d;വ്വകലാശലയില്&#x200d; ഗവേഷണം നടത്തുന്ന 785 പേരില്&#x200d; 430ഉം കേരള സര്&#x200d;വ്വകലാശലാശാലയില്&#x200d; 690പേരില്&#x200d; 438 ഉം പെണ്&#x200d;കുട്ടികളാണ്. എന്നാല്&#x200d; കണ്ണൂര്&#x200d; സര്&#x200d;വ്വകലാശാല, നാഷണല്&#x200d; യൂണിവേഴ്‌സിറ്റി അഡ്വാന്&#x200d;സ്ഡ് ലീഗല്&#x200d; സ്റ്റഡീസ്(നുഹാല്&#x200d;സ്) എന്നിവിടങ്ങളിലാണ് നേരിയ തോതില്&#x200d; പുരുഷ മേധാവിത്തമുള്ളമുള്ളത്. കണ്ണൂര്&#x200d; സര്&#x200d;വ്വകലാശാലയില്&#x200d; ഗവേഷണം നടത്തുന്ന 119 പേരില്&#x200d; 65ഉം നുഹാല്&#x200d;സില്&#x200d; 13ല്&#x200d; എട്ടും ആണ്&#x200d; കുട്ടികളാണ്. എന്നാല്&#x200d; കാലിക്കറ്റ് സര്&#x200d;വ്വകലാശാലയില്&#x200d; 188 പെണ്&#x200d;കുട്ടികളും 149 ആണ്&#x200d;കുട്ടികളുമാണ് ഗവേഷണം നടത്തുന്നത്. തിരൂര്&#x200d; മലയാള സര്&#x200d;വ്വകലാശാലയിലും കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്&#x200d;വ്വകലാശാലയിലും പെണ്&#x200d;കുട്ടികളാണ് ഏറെയും. തിരൂരില്&#x200d; 54 ഗവേഷകരില്&#x200d; 43ഉം കാലടിയില്&#x200d; 511പേരില്&#x200d; 343പേരും പെണ്&#x200d;കുട്ടികളാണ്. സംസ്‌കൃത സര്&#x200d;വ്വകലാശാല പ്രധാന കാമ്പസിലും എട്ട് പ്രദേശിക കേന്ദ്രങ്ങളിലുമായി പഠനം നടത്തുന്ന 2800 ഓളം കുട്ടികളില്&#x200d; 90 ശതമാനവും പെണ്&#x200d;കുട്ടികളാണ്. പലകോഴ്‌സുകളിലും ഇവിടെ ആണ്&#x200d;കുട്ടികള്&#x200d; പേരിനു മാത്രമാണ്.</p>
<p>സംസ്ഥാനത്തെ പ്രധാന ആര്&#x200d;ട്‌സ് ആന്റ് സയന്&#x200d;സ് കോളജുകളിലെല്ലാം 60 ശതമാനത്തിലധികം പെണ്&#x200d;കുട്ടികളാണ്. എം. ഫില്&#x200d; കോഴ്‌സിലും ഇതുതന്നെയാണ് അവസ്ഥ. ആണ്&#x200d;കുട്ടികള്&#x200d; പരമ്പരാഗത കോഴ്‌സുകളില്&#x200d; നിന്നുമാറി നില്&#x200d;ക്കുന്നതാണ് ഈ മേഖലയില്&#x200d; പെണ്&#x200d;മേധാവിത്തത്തിനു കാരണമെന്ന് വിദ്യാഭ്യാസ വിദഗ്ധര്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/men-female-rate-in-kerala-phd-students.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസ്ഥാനത്ത് കോളജുകള്‍ക്ക് നാളെ അവധിയില്ല</title>
		<link>https://www.chandrikadaily.com/no-leave-for-kerala-college.html</link>
					<comments>https://www.chandrikadaily.com/no-leave-for-kerala-college.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 27 Aug 2017 02:36:25 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[colleges]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=41909</guid>

					<description><![CDATA[തിരുവനന്തപുരം: അയ്യങ്കാളി ജയന്തി ദിനമായ നാളെ സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ കോളജുകളും തുറന്നുപ്രവര്‍ത്തിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്‌കൂളുകള്‍ക്കും പൊതു അവധിയായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: അയ്യങ്കാളി ജയന്തി ദിനമായ നാളെ സംസ്ഥാനത്തെ പ്രൊഫഷണല്&#x200d; കോളജുകള്&#x200d; ഉള്&#x200d;പ്പെടെ എല്ലാ കോളജുകളും തുറന്നുപ്രവര്&#x200d;ത്തിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, സര്&#x200d;ക്കാര്&#x200d; ഓഫീസുകള്&#x200d;ക്കും സ്‌കൂളുകള്&#x200d;ക്കും പൊതു അവധിയായിരിക്കുമെന്നും അധികൃതര്&#x200d; അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-leave-for-kerala-college.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
