<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>communal isshues &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/communal-isshues/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 08 Sep 2020 11:13:58 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>communal isshues &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വര്&#x200d;ഗീയ ധ്രൂവീകരണത്തിന് സിപിഎം നീക്കം; സംഘപരിവാര്&#x200d; മുഖപത്രമായി ദേശാഭിമാനി</title>
		<link>https://www.chandrikadaily.com/deshabhimani-communal-news.html</link>
					<comments>https://www.chandrikadaily.com/deshabhimani-communal-news.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 08 Sep 2020 11:09:28 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[communal isshues]]></category>
		<category><![CDATA[cpm agenda]]></category>
		<category><![CDATA[Deshabhimani]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=151484</guid>

					<description><![CDATA[ഏറ്റവും വലിയ മതേതരവാദികളെന്ന് അവകാശപ്പെടുകയും തരം കിട്ടുമ്പോഴെല്ലാം ന്യൂനപക്ഷ, ഭൂരിപക്ഷ ചേരിതിരിവ് സൃഷ്ടിക്കുകയും ചെയ്യുന്ന യഥാര്&#x200d;ത്ഥ വര്&#x200d;ഗീയവാദികളെ കേരളം തിരിച്ചറിയണമെന്ന സന്ദേശമാണ് ഇന്നത്തെ ദേശാഭിമാനി നല്&#x200d;കുന്നത്.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്&#x200d; കണ്ട് വര്&#x200d;ഗീയ ധ്രുവീകരണത്തിന് സിപിഎം ശ്രമം. മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നത് സംബന്ധിച്ച വാര്&#x200d;ത്തയിലാണ് സംഘപരിവാറിനെപ്പോവും നാണിപ്പിക്കുന്ന തരത്തില്&#x200d; വര്&#x200d;ഗീയ വിദ്വേഷം വിളമ്പുന്നത്. മുസ്‌ലിം തീവ്രവാദികളെ ഏകോപിപ്പിക്കാനാണ് കുഞ്ഞാലിക്കുട്ടി തിരിച്ചുവരുന്നത് എന്നാണ് ദേശാഭിമാനി പറയുന്നത്. ഉമ്മന്&#x200d; ചാണ്ടിയെ കൂട്ടുപിടിച്ച് ന്യനപക്ഷ തീവ്രവാദികളുടെ ഏകോപനമാണ് ലക്ഷ്യമെന്ന അത്യന്തം ഹീനമായ വര്&#x200d;ഗീയ പ്രചാരണമാണ് ദേശാഭിമാനി നടത്തിയത്. കേരളരാഷ്ട്രീയത്തില്&#x200d; പതിറ്റാണ്ടുകളുടെ പ്രവര്&#x200d;ത്തനപാരമ്പര്യമുള്ള രണ്ട് നേതാക്കളെ മതതീവ്രവാദികളുമായി ചേര്&#x200d;ത്തുവെക്കുന്നതിലൂടെ ദേശാഭിമാനി ലക്ഷ്യംവെക്കുന്നത് സമൂഹത്തില്&#x200d; വിഭാഗീയത സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടം കൊയ്യലാണ്.</p>
<p><img loading="lazy" class="alignnone size-full wp-image-151497" src="https://www.chandrikadaily.com/wp-content/uploads/2020/09/deshabhinai.jpg" alt="" width="720" height="424" /></p>
<p>ദേശാഭിമാനി വാര്&#x200d;ത്ത കേവലം പത്രത്തിന്റെ ഡെസ്‌കില്&#x200d; നിന്ന് ഉരുത്തിരിഞ്ഞ ഒന്നല്ല. സിപിഎം അടുത്തകാലത്തായി മുന്നോട്ടുവെക്കുന്ന നിലവാരമില്ലാത്ത രാഷ്ട്രീയത്തിന്റെ തുടര്&#x200d;ച്ച മാത്രമാണിത്. രമേശ് ചെന്നിത്തലയെ ആര്&#x200d;എസ്എസുകാരനായും ഉമ്മന്&#x200d; ചാണ്ടിയേയും കുഞ്ഞാലിക്കുട്ടിയേയും ന്യൂനപക്ഷ തീവ്രവാദികളുടെ അടുപ്പക്കാരായും ചിത്രീകരിക്കുന്നതിലൂടെ ന്യൂനപക്ഷ, ഭൂരിപക്ഷ വര്&#x200d;ഗീയതയെ ഒരുപോലെ പരിപോഷിപ്പിച്ച് സംസ്ഥാനത്തെ വിഭജിച്ച് രാഷ്ട്രീയനേട്ടമുണ്ടാക്കുക എന്ന ആര്&#x200d;എസ്എസ് രീതിയാണ് സിപിഎം പിന്തുടരുന്നത്.</p>
<p>നിരന്തരം മതേതരവാദികളെന്ന് അവകാശപ്പെടുകയും വര്&#x200d;ഗീയത പറഞ്ഞ് വോട്ടുപിടിക്കുകയും ചെയ്യുന്ന സിപിഎം രാഷ്ട്രീയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇന്നത്തെ ദേശാഭിമാനി പത്രം. മുസ്‌ലിം ലീഗ് അധികാരത്തിലെത്തിയപ്പോഴെല്ലാം ഇതുപോലെ സിപിഎം വര്&#x200d;ഗീയ പ്രചാരണം നടത്തിയിരുന്നു. ഉമ്മന്&#x200d; ചാണ്ടി സര്&#x200d;ക്കാറിന്റെ കാലത്ത് പച്ച ബോര്&#x200d;ഡ്, പച്ച ബ്ലൗസ് വിവാദങ്ങളെല്ലാം ഇത്തരത്തിലുള്ളതായിരുന്നു. നിലവിളക്ക് കൊളുത്താത്ത അബ്ദുറബ്ബിനെതിരെ ഏറ്റവും വലിയ പുരോഗമന വിദ്യാര്&#x200d;ത്ഥി പ്രസ്ഥാനമെന്ന് അവകാശപ്പെടുന്ന എസ്എഫ്‌ഐ നിലവിളക്കേന്തി പ്രതിഷേധിച്ചതും കേരളം കണ്ടിരുന്നു. ഏറ്റവും വലിയ മതേതരവാദികളെന്ന് അവകാശപ്പെടുകയും തരം കിട്ടുമ്പോഴെല്ലാം ന്യൂനപക്ഷ, ഭൂരിപക്ഷ ചേരിതിരിവ് സൃഷ്ടിക്കുകയും ചെയ്യുന്ന യഥാര്&#x200d;ത്ഥ വര്&#x200d;ഗീയവാദികളെ കേരളം തിരിച്ചറിയണമെന്ന സന്ദേശമാണ് ഇന്നത്തെ ദേശാഭിമാനി നല്&#x200d;കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/deshabhimani-communal-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പള്ളി ഇമാമിനെയും ഭാര്യയെയും വെട്ടിക്കൊന്നു</title>
		<link>https://www.chandrikadaily.com/blind-imam-and-wife-killed-delhi-india-news.html</link>
					<comments>https://www.chandrikadaily.com/blind-imam-and-wife-killed-delhi-india-news.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 09 Sep 2019 07:36:32 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[communal isshues]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=138598</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ഹരിയാനയിലെ സോനിപതില്&#x200d; അന്ധനായ ഇമാമിനെയും ഭിന്നശേഷിക്കാരിയായ ഭാര്യയെയും വെട്ടിക്കൊന്നു. ഗന്നൂര്&#x200d; താലൂക്കിലെ മാലിക്മാജരി ഗ്രാമത്തിലെ പള്ളി ഇമാം ഹാഫിസ് മുഹമ്മദ് ഇര്&#x200d;ഫാന്&#x200d; (28), ഭാര്യ യാസ്മിന്&#x200d; (22) എന്നിവെരയാണ് പള്ളിയോട് ചേര്&#x200d;ന്ന മുറിയില്&#x200d; ഉറങ്ങുന്നതിനിടയില്&#x200d; വെട്ടിക്കൊന്നത്. പ്രതികളെന്ന് സംശയിക്കുന്ന നാലംഗ സംഘത്തെ ഹരിയാന പൊലീസ് പിടികൂടിയെങ്കിലും ചോദ്യം ചെയ്ത് വിട്ടയച്ചു. ശനിയാഴ്ച രാത്രിയാണ് ഗ്രാമത്തെ നടുക്കിയ സംഭവം. രാത്രി നമസ്‌ക്കാരത്തിനുശേഷം സ്വന്തം മുറിയിലേക്ക് പോയ ഇമാമിനെ പുലര്&#x200d;ച്ച നമസ്‌ക്കാരത്തിനായി കാണാതായപ്പോള്&#x200d; മുറിയില്&#x200d; ചെന്നുനോക്കിയപ്പോഴാണ് മൃതദേഹങ്ങള്&#x200d; കണ്ടത്. [&#8230;]]]></description>
										<content:encoded><![CDATA[
<p>ന്യൂഡല്&#x200d;ഹി: ഹരിയാനയിലെ സോനിപതില്&#x200d; അന്ധനായ ഇമാമിനെയും ഭിന്നശേഷിക്കാരിയായ ഭാര്യയെയും വെട്ടിക്കൊന്നു. ഗന്നൂര്&#x200d; താലൂക്കിലെ മാലിക്മാജരി ഗ്രാമത്തിലെ പള്ളി ഇമാം ഹാഫിസ് മുഹമ്മദ് ഇര്&#x200d;ഫാന്&#x200d; (28), ഭാര്യ യാസ്മിന്&#x200d; (22) എന്നിവെരയാണ് പള്ളിയോട് ചേര്&#x200d;ന്ന മുറിയില്&#x200d; ഉറങ്ങുന്നതിനിടയില്&#x200d; വെട്ടിക്കൊന്നത്. പ്രതികളെന്ന് സംശയിക്കുന്ന നാലംഗ സംഘത്തെ ഹരിയാന പൊലീസ് പിടികൂടിയെങ്കിലും ചോദ്യം ചെയ്ത് വിട്ടയച്ചു.</p>



<p>ശനിയാഴ്ച രാത്രിയാണ് ഗ്രാമത്തെ നടുക്കിയ സംഭവം. രാത്രി നമസ്‌ക്കാരത്തിനുശേഷം സ്വന്തം മുറിയിലേക്ക് പോയ ഇമാമിനെ പുലര്&#x200d;ച്ച നമസ്‌ക്കാരത്തിനായി കാണാതായപ്പോള്&#x200d; മുറിയില്&#x200d; ചെന്നുനോക്കിയപ്പോഴാണ് മൃതദേഹങ്ങള്&#x200d; കണ്ടത്. രണ്ടുദിവസം മുമ്പ് പള്ളി മതിലിനോട് ചേര്&#x200d;ന്ന് നാലംഗ സംഘം മദ്യപിച്ചത് ഇമാം ചോദ്യം ചെയ്തിരുന്നുവെന്നും ഇതേ തുടര്&#x200d;ന്ന് ഇമാമിനെ തീര്&#x200d;ത്തോളാമെന്ന്  ഭീഷണിപ്പെടുത്തിയിരുന്നതായും പ്രദേശവാസിയായ അംജദ് പറഞ്ഞു. ഭീഷണി മുഴക്കിയവര്&#x200d;ക്കെതിരെ ആദ്യം നടപടിയെടുക്കാന്&#x200d; തയ്യാറാവാതിരുന്ന പൊലീസ് നാട്ടുകാരുടെ സമ്മര്&#x200d;ദ്ദത്തെ തുടര്&#x200d;ന്ന് കസ്റ്റഡിയിലെടുത്തെങ്കിലും ചോദ്യം ചെയ്ത് വിട്ടയക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/blind-imam-and-wife-killed-delhi-india-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വര്&#x200d;ഗീയ പരാമര്&#x200d;ശം: ചാനല്&#x200d; അവതാരകന്&#x200d; വേണുവിനെതിരെ കേസെടുത്തു</title>
		<link>https://www.chandrikadaily.com/police-take-case-against-news-channel-anchor-venu.html</link>
					<comments>https://www.chandrikadaily.com/police-take-case-against-news-channel-anchor-venu.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 05 Jul 2018 11:26:49 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[communal isshues]]></category>
		<category><![CDATA[COMMUNAL REFERENCE]]></category>
		<category><![CDATA[keralam]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=93223</guid>

					<description><![CDATA[കൊല്ലം: ചാനല്&#x200d; ചര്&#x200d;ച്ചക്കിടെ വര്&#x200d;ഗീയ പരാമര്&#x200d;ശം നടത്തിയെന്ന പരാതിയില്&#x200d; അവതാരകന്&#x200d; വേണു ബാലകൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. ആലുവയില്&#x200d; ഉസ്മാന്&#x200d; എന്ന യുവാവിന് മര്&#x200d;ദ്ദനമേറ്റ സംഭവം ചര്&#x200d;ച്ചയ്ക്കെടുത്ത ദിവസം വേണു ചര്&#x200d;ച്ചക്കിടെ വര്&#x200d;ഗീയ പരാമര്&#x200d;ശം നടത്തിയെന്നാരോപിച്ച് ഡിവൈഎഫ്ഐ കൊല്ലം ജില്ലാ സെക്രട്ടറി ബിജു നല്&#x200d;കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. രണ്ട് വ്യക്തികള്&#x200d; തമ്മിലുള്ള സാധാരണ സംഘര്&#x200d;ഷത്തെ മതപരമാക്കി വര്&#x200d;ഗീയ വേര്&#x200d;തിരിവ് സൃഷ്ടിച്ച് സമൂഹത്തിലെ സമാധാനാന്തരീക്ഷം തകര്&#x200d;ക്കാനാണ് വേണു ശ്രമിച്ചതെന്ന്് പരാതിയില്&#x200d; പറയുന്നു. ജൂണ്&#x200d; 7ന് വേണു ബാലകൃഷ്ണന്&#x200d; നയിക്കുന്ന [&#8230;]]]></description>
										<content:encoded><![CDATA[<p>കൊല്ലം: ചാനല്&#x200d; ചര്&#x200d;ച്ചക്കിടെ വര്&#x200d;ഗീയ പരാമര്&#x200d;ശം നടത്തിയെന്ന പരാതിയില്&#x200d; അവതാരകന്&#x200d; വേണു ബാലകൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. ആലുവയില്&#x200d; ഉസ്മാന്&#x200d; എന്ന യുവാവിന് മര്&#x200d;ദ്ദനമേറ്റ സംഭവം ചര്&#x200d;ച്ചയ്ക്കെടുത്ത ദിവസം വേണു ചര്&#x200d;ച്ചക്കിടെ വര്&#x200d;ഗീയ പരാമര്&#x200d;ശം നടത്തിയെന്നാരോപിച്ച് ഡിവൈഎഫ്ഐ കൊല്ലം ജില്ലാ സെക്രട്ടറി ബിജു നല്&#x200d;കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. രണ്ട് വ്യക്തികള്&#x200d; തമ്മിലുള്ള സാധാരണ സംഘര്&#x200d;ഷത്തെ മതപരമാക്കി വര്&#x200d;ഗീയ വേര്&#x200d;തിരിവ് സൃഷ്ടിച്ച് സമൂഹത്തിലെ സമാധാനാന്തരീക്ഷം തകര്&#x200d;ക്കാനാണ് വേണു ശ്രമിച്ചതെന്ന്് പരാതിയില്&#x200d; പറയുന്നു.</p>
<p>ജൂണ്&#x200d; 7ന് വേണു ബാലകൃഷ്ണന്&#x200d; നയിക്കുന്ന മാതൃഭൂമി ന്യൂസിലെ സൂപ്പര്&#x200d; പ്രൈം ടൈം പരിപാടിക്കിടെയാണ് പരാതിക്കിടയായ സംഭവം അരങ്ങേറിയത്. പ്രിയപ്പെട്ട മുസ്സീം സഹോദരങ്ങളേ, നിങ്ങള്&#x200d; ഉമിനീര് പോലും ഇറക്കാതെ വ്രതശുദ്ധിയില്&#x200d; കഴിയുകയാണ്. ആ നിങ്ങള്&#x200d;ക്ക് മേലാണ് ഇത്ര വലിയൊരു കളങ്കം മുഖ്യമന്ത്രി ചാര്&#x200d;ത്തി നല്&#x200d;കിയിരിക്കുന്നത്. നോമ്പ് തുറക്കാന്&#x200d; പോയവന് തുറങ്ക് കിട്ടുന്ന നാടാണിത് എന്നാണ് വേണു ബാലകൃഷ്ണന്&#x200d; ഉസ്മാന്&#x200d; വിഷയത്തിലെ ചര്&#x200d;ച്ചയ്ക്ക് ആമുഖമായി പറഞ്ഞത്.</p>
<p>തുടര്&#x200d;ന്ന് വേണു മതസ്പര്&#x200d;ധ വളര്&#x200d;ത്തുന്നു എന്നാരോപിച്ച് ഡിവൈഎഫ്ഐ കൊല്ലം ജില്ലാ സെക്രട്ടറി ബിജു കൊല്ലംസിറ്റി പൊലീസ് കമ്മീഷണര്&#x200d;ക്ക് പരാതി നല്&#x200d;കുകയായിരുന്നു. ചര്&#x200d;ച്ചയുടെ തുടക്കത്തില്&#x200d; വേണു പറഞ്ഞ വാചകങ്ങള്&#x200d; ബോധപൂര്&#x200d;വ്വവും ദുരുദ്ദേശപരവുമായി പറഞ്ഞതാണ്. സമാധാന പൂര്&#x200d;വ്വം മതേതര മൂല്യങ്ങള്&#x200d; ഉയര്&#x200d;ത്തിപ്പിടിച്ച് ജീവിക്കുന്ന ജനങ്ങള്&#x200d;ക്കിടയില്&#x200d; ശത്രുതയും വിവേചനവും വളര്&#x200d;ത്താനാണ് വേണു ആ വാക്കുകള്&#x200d; ഉപയോഗിച്ചതെന്നും പരാതിയില്&#x200d; പറയുന്നു. പരിപാടിയുടെ വീഡിയോ സഹിതമാണ് ഡിവൈഎഫ്ഐ പരാതി നല്&#x200d;കിയിരിക്കുന്നത്.</p>
<p>ഇന്ത്യന്&#x200d; ശിക്ഷാ നിയമം 153എ പ്രകാരം വേണുവിന്റെ നടപടി കുറ്റകരവും ശിക്ഷാര്&#x200d;ഹവും ആണെന്നും പരാതിയില്&#x200d; ചൂണ്ടിക്കാണിക്കുന്നു. വേണുവിനെതിരെ കേസെടുത്ത പൊലീസും 153 എ പ്രകാരം തന്നെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാല്&#x200d; വേണുവിന് മൂന്ന് വര്&#x200d;ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/police-take-case-against-news-channel-anchor-venu.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹൈദരലി ശിഹാബ് തങ്ങള്&#x200d;ക്കെതിരായ വ്യാജപ്രചാരണം മുസ്‌ലിംലീഗ് പരാതി നല്&#x200d;കി</title>
		<link>https://www.chandrikadaily.com/muslim-league-against-social-media-sanga-parivars-communal-messages-spreads.html</link>
					<comments>https://www.chandrikadaily.com/muslim-league-against-social-media-sanga-parivars-communal-messages-spreads.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 31 Mar 2018 12:22:55 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[communal isshues]]></category>
		<category><![CDATA[hyderali shihab thangal]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[pk kunhalikkutty]]></category>
		<category><![CDATA[social media]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=77843</guid>

					<description><![CDATA[മലപ്പുറം: മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്&#x200d; പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പേരില്&#x200d; സമൂഹമാധ്യമങ്ങളില്&#x200d; വ്യാജ പ്രചാരണം നടത്തുന്നവര്&#x200d;ക്കെതിരെ കര്&#x200d;ശനനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി അംഗവും കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റുമായ പി.എ ജബ്ബാര്&#x200d; ഹാജി ഡി.ജി.പിക്ക് പരാതി നല്&#x200d;കി. ഹൈദരലി ശിഹാബ് തങ്ങളുടെ പേരില്&#x200d; വ്യാജ പ്രസ്താവന കെട്ടിച്ചമച്ച് അദ്ദേഹത്തെ അപകീര്&#x200d;ത്തിപ്പെടുത്തുന്നതിനും വര്&#x200d;ഗീയ സംഘര്&#x200d;ഷമുണ്ടാക്കുന്നതിനും സമൂഹ മാധ്യമങ്ങളില്&#x200d; ശ്രമം നടത്തുന്നവര്&#x200d;ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് മുസ്്‌ലിംലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ആവശ്യപ്പെട്ടു. ഉന്നത [&#8230;]]]></description>
										<content:encoded><![CDATA[<p>മലപ്പുറം: മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്&#x200d; പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പേരില്&#x200d; സമൂഹമാധ്യമങ്ങളില്&#x200d; വ്യാജ പ്രചാരണം നടത്തുന്നവര്&#x200d;ക്കെതിരെ കര്&#x200d;ശനനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി അംഗവും കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റുമായ പി.എ ജബ്ബാര്&#x200d; ഹാജി ഡി.ജി.പിക്ക് പരാതി നല്&#x200d;കി. ഹൈദരലി ശിഹാബ് തങ്ങളുടെ പേരില്&#x200d; വ്യാജ പ്രസ്താവന കെട്ടിച്ചമച്ച് അദ്ദേഹത്തെ അപകീര്&#x200d;ത്തിപ്പെടുത്തുന്നതിനും വര്&#x200d;ഗീയ സംഘര്&#x200d;ഷമുണ്ടാക്കുന്നതിനും സമൂഹ മാധ്യമങ്ങളില്&#x200d; ശ്രമം നടത്തുന്നവര്&#x200d;ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് മുസ്്‌ലിംലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ആവശ്യപ്പെട്ടു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ടെലിഫോണില്&#x200d; സംസാരിക്കുകയും കുറ്റക്കാരെ നിയമത്തിന് മുമ്പില്&#x200d; കൊണ്ട് വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.</p>
<p>കഴിഞ്ഞ ദിവസമാണ് ക്ഷേത്രങ്ങളിലെ പ്രഭാത ഗീതത്തിനെതിരെ സയ്യിദ് ഹൈദരലി തങ്ങളുടെ ചിത്രമുള്&#x200d;പ്പെടുത്തി സമൂഹ മാധ്യമങ്ങളില്&#x200d; വ്യാജ പ്രചാരണം വ്യാപകമായത്. വര്&#x200d;ഗീയ കലാപം സൃഷ്ടിക്കാന്&#x200d; ഉദ്ദേശ്യം വെച്ചുള്ള പ്രചാരണം തടയണമെന്നും ഇതിനു പിന്നില്&#x200d; പ്രവര്&#x200d;ത്തിക്കുന്നവരെ നിയമത്തിന് മുന്നില്&#x200d;കൊണ്ടുവരാന്&#x200d; അടിയന്തര നടപടി സ്വീകരിക്കണമെന്നും ഡി.ജി.പിക്ക് നല്&#x200d;കിയ പരാതിയില്&#x200d; ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ പകര്&#x200d;പ്പ് ജില്ലാ പൊലീസ് മേധാവിക്കും മലപ്പുറം ഡി.വൈ.എസ്.പിക്കും കൈമാറുകയും ചെയ്തിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslim-league-against-social-media-sanga-parivars-communal-messages-spreads.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നുണ പ്രചരണത്തിലൂടെ വിഷം പരത്തി സോഷ്യല്&#x200d; മീഡിയയില്&#x200d; സംഘ് പരിവാര്&#x200d;; അനക്കമില്ലാതെ സൈബര്&#x200d; സെല്&#x200d;</title>
		<link>https://www.chandrikadaily.com/social-media-sanga-parivar-spreads-communal-messages.html</link>
					<comments>https://www.chandrikadaily.com/social-media-sanga-parivar-spreads-communal-messages.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 30 Mar 2018 14:59:27 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[communal isshues]]></category>
		<category><![CDATA[hyderali shihab thangal]]></category>
		<category><![CDATA[social media]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=77683</guid>

					<description><![CDATA[സാമൂഹ്യ മാധ്യമങ്ങളിലൂടെ കടുത്ത വര്&#x200d;ഗ്ഗീയ വിദ്വേഷം പ്രചരിപ്പിച്ചു കൊണ്ട് സംഘപരിവാര്&#x200d; അക്കൗണ്ടുകള്&#x200d;. മതവിദേഷം പരത്തുന്ന, പ്രകോപനപരമായ സന്ദേശങ്ങളാണ് ഫെയ്‌സ്ബുക്കില്&#x200d; ഇത്തരം അക്കൗണ്ടുകളില്&#x200d; നിന്ന് പ്രചരിച്ചു കൊണ്ടിരിക്കുന്നത്. സമൂഹത്തിലെ മാന്യരായ വ്യക്തികള്&#x200d;ക്കെതിരെയും രാഷ്ട്രീയ കക്ഷികള്&#x200d;ക്കെതിരെയും കേട്ടാല്&#x200d; അറക്കുന്ന ഭാഷയിലുള്ള അശ്ലീലങ്ങളാണ് ഇവരുടെ ഫെയ്‌സ്ബുക്ക് വാളുകളില്&#x200d; കുറിച്ചിട്ടിരിക്കുന്നത്. ഇതില്&#x200d; സന്തോഷ് ബി എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് അക്കൗണ്ടാണ് കടുത്ത വര്&#x200d;ഗ്ഗീയ വിദ്വേഷ സന്ദേശങ്ങള്&#x200d; പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്&#x200d; പെട്ടത്.കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ആദരിക്കുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d;ക്കെതിരെയും [&#8230;]]]></description>
										<content:encoded><![CDATA[<p>സാമൂഹ്യ മാധ്യമങ്ങളിലൂടെ കടുത്ത വര്&#x200d;ഗ്ഗീയ വിദ്വേഷം പ്രചരിപ്പിച്ചു കൊണ്ട് സംഘപരിവാര്&#x200d; അക്കൗണ്ടുകള്&#x200d;. മതവിദേഷം പരത്തുന്ന, പ്രകോപനപരമായ സന്ദേശങ്ങളാണ് ഫെയ്‌സ്ബുക്കില്&#x200d; ഇത്തരം അക്കൗണ്ടുകളില്&#x200d; നിന്ന് പ്രചരിച്ചു കൊണ്ടിരിക്കുന്നത്. സമൂഹത്തിലെ മാന്യരായ വ്യക്തികള്&#x200d;ക്കെതിരെയും രാഷ്ട്രീയ കക്ഷികള്&#x200d;ക്കെതിരെയും കേട്ടാല്&#x200d; അറക്കുന്ന ഭാഷയിലുള്ള അശ്ലീലങ്ങളാണ് ഇവരുടെ ഫെയ്‌സ്ബുക്ക് വാളുകളില്&#x200d; കുറിച്ചിട്ടിരിക്കുന്നത്.</p>
<p>ഇതില്&#x200d; സന്തോഷ് ബി എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് അക്കൗണ്ടാണ് കടുത്ത വര്&#x200d;ഗ്ഗീയ വിദ്വേഷ സന്ദേശങ്ങള്&#x200d; പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്&#x200d; പെട്ടത്.കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ആദരിക്കുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d;ക്കെതിരെയും കടുത്ത അശ്ലീല ഭാഷയിലുള്ള പോസ്റ്റാണ് ഇയാള്&#x200d; ഇട്ടിരിക്കുന്നത്.മന്നൂറിലേറെ പേരാണ് ഈ പോസ്റ്റ് ഷെയര്&#x200d; ചെയ്തിരിക്കുന്നത്. ഈ പോസ്റ്റിനു താഴെയിട്ടിരിക്കുന്ന കമ്മന്റുകളും സഭ്യതയുടെ എല്ലാ സീമകളും ലംഘിക്കുന്നതാണ്.</p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fsanthosh.b.5855%2Fposts%2F214810172609383&amp;width=500" width="500" height="613" frameborder="0" scrolling="no"></iframe><br />
ഇടതു പക്ഷത്തേയും പിണറായി സര്&#x200d;ക്കാറിനെയും വിമര്&#x200d;ശിക്കുന്ന പോസ്റ്റുകളിലും തീരെ മാന്യമല്ലാത്ത ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ വളരെ പ്രകോപനപരമായ കമന്റുകളാണ് ചുവടെ വന്നു കൊണ്ടിരിക്കുന്നതും.</p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fsanthosh.b.5855%2Fposts%2F214764369280630&amp;width=500" width="500" height="702" frameborder="0" scrolling="no"></iframe></p>
<p>യേശുദാസ് അടക്കമുള്ള സമൂഹത്തിലെ സര്&#x200d;വ്വസമ്മതരായ വ്യക്തികള്&#x200d;ക്കെതിരെയും വര്&#x200d;ഗ്ഗീയ ആരോപണളുയര്&#x200d;ത്തുന്ന പോസ്റ്റുകളും ഇയാള്&#x200d; ഷെയര്&#x200d; ചെയ്യുന്നു. ക്രിസ്തീയ സമൂഹത്തെ അപമാനിക്കുന്ന വ്യാജ കഥകളും ആരോപണങ്ങളും പടച്ചുണ്ടാക്കുന്ന പോസ്റ്റുകളും ഇയാളുടെ വാളില്&#x200d; ധാരാളമുണ്ട്.</p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fsanthosh.b.5855%2Fposts%2F214628285960905&amp;width=500" width="500" height="489" frameborder="0" scrolling="no"></iframe></p>
<p>സാമൂഹ്യ മാധ്യമങ്ങള്&#x200d; വഴി സംഘ് പരിവാര്&#x200d; കടുത്ത വര്&#x200d;ഗീയ വിഷം പരത്തുന്നത് ഈയിടെയായി കൂടുതലാണെങ്കിലും കേരള പൊലീസിന്റെ സൈബര്&#x200d; സെല്&#x200d; ഇക്കാര്യം കണ്ട ഭാവം നടിക്കാറില്ലെന്ന് പരാതിയുണ്ട്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പായി ന്യൂനപക്ഷങ്ങള്&#x200d;ക്കെതിരെ വര്&#x200d;ഗീയ ധ്രുവീകരണം നടത്തുന്നതിനു വേണ്ടിയുള്ള ബി.ജെ.പിയുടെ ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം വിദ്വേഷ പ്രചരണങ്ങള്&#x200d; എന്നു സംശയിക്കുന്നു. ഹിന്ദുത്വ പേജുകള്&#x200d;ക്കും പ്രൊഫൈലുകള്&#x200d;ക്കും പുറമെ യുക്തിവാദി പരിവേഷമണിഞ്ഞും ന്യൂനപക്ഷങ്ങളെ അപമാനിക്കുകയും ഹിന്ദു മതസ്ഥരെ പ്രകോപിപ്പിക്കുകയും ചെയ്യുന്ന സൈബര്&#x200d; നീക്കങ്ങള്&#x200d; സജീവമാണ്. ഫേസ്ബുക്കിനു പുറമെ ട്വിറ്റര്&#x200d;, വാട്ട്‌സാപ്പ്, ടെലഗ്രാം തുടങ്ങിയ മാധ്യമങ്ങളും ഇതിനായി ഉപയോഗിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/social-media-sanga-parivar-spreads-communal-messages.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭാഗല്&#x200d;പൂര്&#x200d; കലാപത്തില്&#x200d; പ്രതിയായ മകനെയോര്&#x200d;ത്ത് അഭിമാനിക്കുന്നു: കേന്ദ്രമന്ത്രി</title>
		<link>https://www.chandrikadaily.com/central-minister-says-he-proud-of-his-son-as-a-accused-in-communal-riot.html</link>
					<comments>https://www.chandrikadaily.com/central-minister-says-he-proud-of-his-son-as-a-accused-in-communal-riot.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 20 Mar 2018 04:34:56 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[communal isshues]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=75837</guid>

					<description><![CDATA[പാട്‌ന: ഭാഗല്&#x200d;പൂര്&#x200d; കലാപത്തില്&#x200d; പ്രതിയായ മകനെയോര്&#x200d;ത്ത് അഭിമാനിക്കുന്നുവെന്ന് കേന്ദ്രമന്ത്രി അശ്വിനികുമാര്&#x200d; ചൗബേ. അരിജിത് എന്റെ മകനാണെന്നതില്&#x200d; ഞാന്&#x200d; അഭിമാനിക്കുന്നു. എല്ലാ ബി.ജെ.പി പ്രവര്&#x200d;ത്തകരും അവനെപ്പോലെയാകണം. ഭാരതാംബയെക്കുറിച്ച് സംസാരിക്കുന്നതില്&#x200d; എന്താണ് തെറ്റ്? വന്ദേമാതരം മുഴക്കുന്നത് കുറ്റമാണോ? ചൗബേ ചോദിച്ചു. രണ്ട് ദിവസം മുമ്പാണ് മുസ്ലിം ഭൂരിപക്ഷ മേഖലയായ ഭാഗല്&#x200d;പൂരില്&#x200d; ബി.ജെ.പി, ആര്&#x200d;.എസ്.എസ് പ്രവര്&#x200d;ത്തകര്&#x200d; കലാപമഴുച്ചുവിട്ടത്. ഈ സംഭവവുമായി ബന്ധപ്പെട്ടാണ് വര്&#x200d;ഗീയ കലാപത്തിന് ശ്രമിച്ചെന്ന കേസില്&#x200d; അശ്വിനികുമാറിന്റെ മകനെതിരെ പോലീസ് കേസെടുത്തത്. അനുമതിയില്ലാതെ സംഘടിപ്പിച്ച റാലിയില്&#x200d; പ്രകോപനപരമായി പ്രസംഗിക്കുകയും മുദ്രാവാക്യം [&#8230;]]]></description>
										<content:encoded><![CDATA[<p>പാട്‌ന: ഭാഗല്&#x200d;പൂര്&#x200d; കലാപത്തില്&#x200d; പ്രതിയായ മകനെയോര്&#x200d;ത്ത് അഭിമാനിക്കുന്നുവെന്ന് കേന്ദ്രമന്ത്രി അശ്വിനികുമാര്&#x200d; ചൗബേ. അരിജിത് എന്റെ മകനാണെന്നതില്&#x200d; ഞാന്&#x200d; അഭിമാനിക്കുന്നു. എല്ലാ ബി.ജെ.പി പ്രവര്&#x200d;ത്തകരും അവനെപ്പോലെയാകണം. ഭാരതാംബയെക്കുറിച്ച് സംസാരിക്കുന്നതില്&#x200d; എന്താണ് തെറ്റ്? വന്ദേമാതരം മുഴക്കുന്നത് കുറ്റമാണോ? ചൗബേ ചോദിച്ചു.</p>
<p>രണ്ട് ദിവസം മുമ്പാണ് മുസ്ലിം ഭൂരിപക്ഷ മേഖലയായ ഭാഗല്&#x200d;പൂരില്&#x200d; ബി.ജെ.പി, ആര്&#x200d;.എസ്.എസ് പ്രവര്&#x200d;ത്തകര്&#x200d; കലാപമഴുച്ചുവിട്ടത്. ഈ സംഭവവുമായി ബന്ധപ്പെട്ടാണ് വര്&#x200d;ഗീയ കലാപത്തിന് ശ്രമിച്ചെന്ന കേസില്&#x200d; അശ്വിനികുമാറിന്റെ മകനെതിരെ പോലീസ് കേസെടുത്തത്. അനുമതിയില്ലാതെ സംഘടിപ്പിച്ച റാലിയില്&#x200d; പ്രകോപനപരമായി പ്രസംഗിക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തുവെന്നാണ് കേസ്. ഇതിനെ തുടര്&#x200d;ന്നാണ് ആര്&#x200d;.എസ്.എസ് പ്രവര്&#x200d;ത്തകര്&#x200d; മുസ്ലീം വീടുകള്&#x200d; ആക്രമിച്ചത്.</p>
<p>അരിജിതിനെക്കൂടാതെ അഭയ്കുമാര്&#x200d; ഘോഷ്, പ്രമോദ് വര്&#x200d;മ്മ, ദേവ്കുമാര്&#x200d; പാണ്ഡെ, നിരഞ്ജന്&#x200d; സിങ്, സഞ്ജയ് സിങ്, സുരേന്ദ്രപഥക് തുടങ്ങിയ ആര്&#x200d;.എസ്.എസ് നേതാക്കള്&#x200d;ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/central-minister-says-he-proud-of-his-son-as-a-accused-in-communal-riot.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുപിയിലെ സമുദായ സംഘര്&#x200d;ഷം വ്യാപിക്കുന്നു: മുസ്‌ലിം പള്ളി തകര്&#x200d;ക്കാന്&#x200d; ശ്രമം, കടകള്&#x200d;ക്കും വാഹനങ്ങള്&#x200d;ക്കും തീവെച്ചു, ഇന്റര്&#x200d;നെറ്റ് വിച്ഛേദിച്ചു</title>
		<link>https://www.chandrikadaily.com/49-arrested-in-ups-kasganj-town-after-violence-over-a-death-internet-shut-down.html</link>
					<comments>https://www.chandrikadaily.com/49-arrested-in-ups-kasganj-town-after-violence-over-a-death-internet-shut-down.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 28 Jan 2018 05:23:24 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[communal isshues]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Riot]]></category>
		<category><![CDATA[utterpradesh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=67094</guid>

					<description><![CDATA[&#160; ലക്‌നൗ: ഉത്തര്&#x200d;പ്രദേശിലെ കസ്ഗഞ്ച് ജില്ലയില്&#x200d; കഴിഞ്ഞ ദിവസം ഇരു വിഭാഗങ്ങള്&#x200d; തമ്മിലുണ്ടായ സംഘര്&#x200d;ഷത്തിന്റെ തുടര്&#x200d;ച്ചയായി ഏറ്റുമുട്ടല്&#x200d; വ്യാപിക്കുന്നു. കഴിഞ്ഞ ദിവസം വെടിയേറ്റു മരിച്ച ചന്ദന്&#x200d; ഗുപ്തയുടെ സംസ്‌കാര ചടങ്ങുകള്&#x200d;ക്കു ശേഷമാണ് ഇരു സമുദായങ്ങള്&#x200d; തമ്മില്&#x200d; വീണ്ടും സംഘര്&#x200d;ഷം ആരംഭിച്ചത്. സുരക്ഷാ നടപടികളുടെ ഭാഗമായി ജില്ലയില്&#x200d; അധികാരികള്&#x200d; ഇന്റര്&#x200d;നെറ്റ് സംവിധാനങ്ങള്&#x200d; വിച്ഛേദിച്ചിരിക്കുകയാണ്. ജില്ലയില്&#x200d; 144 പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നു കടകളും രണ്ട് സ്വകാര്യ ബസുകളും ഒരു കാറും ഇന്നലത്തെ സംഘര്&#x200d;ഷത്തിനിടെ തകര്&#x200d;ന്നിട്ടുണ്ട്. ചില സാമൂഹിക വിരുദ്ധര്&#x200d; മുസ ്‌ലിം [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ലക്‌നൗ: ഉത്തര്&#x200d;പ്രദേശിലെ കസ്ഗഞ്ച് ജില്ലയില്&#x200d; കഴിഞ്ഞ ദിവസം ഇരു വിഭാഗങ്ങള്&#x200d; തമ്മിലുണ്ടായ സംഘര്&#x200d;ഷത്തിന്റെ തുടര്&#x200d;ച്ചയായി ഏറ്റുമുട്ടല്&#x200d; വ്യാപിക്കുന്നു. കഴിഞ്ഞ ദിവസം വെടിയേറ്റു മരിച്ച ചന്ദന്&#x200d; ഗുപ്തയുടെ സംസ്‌കാര ചടങ്ങുകള്&#x200d;ക്കു ശേഷമാണ് ഇരു സമുദായങ്ങള്&#x200d; തമ്മില്&#x200d; വീണ്ടും സംഘര്&#x200d;ഷം ആരംഭിച്ചത്. സുരക്ഷാ നടപടികളുടെ ഭാഗമായി ജില്ലയില്&#x200d; അധികാരികള്&#x200d; ഇന്റര്&#x200d;നെറ്റ് സംവിധാനങ്ങള്&#x200d; വിച്ഛേദിച്ചിരിക്കുകയാണ്. ജില്ലയില്&#x200d; 144 പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നു കടകളും രണ്ട് സ്വകാര്യ ബസുകളും ഒരു കാറും ഇന്നലത്തെ സംഘര്&#x200d;ഷത്തിനിടെ തകര്&#x200d;ന്നിട്ടുണ്ട്. ചില സാമൂഹിക വിരുദ്ധര്&#x200d; മുസ ്‌ലിം പള്ളികള്&#x200d; തകര്&#x200d;ക്കാന്&#x200d; ശ്രമം നടത്തിയെങ്കിലും പൊലീസിന്റെ സമയോചിത ഇടപെടല്&#x200d; ഇതു വിഫലമാക്കി.</p>
<p><img loading="lazy" class="alignnone size-medium wp-image-67100" src="https://www.chandrikadaily.com/wp-content/uploads/2018/01/0Srz0SvR-300x157.jpg" alt="" width="300" height="157" srcset="https://www.chandrikadaily.com/wp-content/uploads/2018/01/0Srz0SvR-300x157.jpg 300w, https://www.chandrikadaily.com/wp-content/uploads/2018/01/0Srz0SvR.jpg 600w" sizes="(max-width: 300px) 100vw, 300px" /></p>
<p>കസ്ഗഞ്ച് ജില്ലയിലെ പ്രധാന മാര്&#x200d;ക്കറ്റിലുള്ള നിരവധി കടകള്&#x200d; അക്രമികള്&#x200d; തീവെച്ചു നശിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രിയും നഗരത്തിന്റെ പലയിടങ്ങളിലും അക്രമങ്ങള്&#x200d; തുടരുകയാണെന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d; സൂചിപ്പിക്കുന്നത്. ചില സാമൂഹിക വിരുദ്ധര്&#x200d; പ്രദേശത്തെ മുസ്‌ലിം പള്ളിയുടെ ഗേറ്റ് തകര്&#x200d;ക്കാന്&#x200d; ശ്രമിച്ചതായും അഡീഷനല്&#x200d; ഡയറക്ടര്&#x200d; ജനറല്&#x200d; ഓഫ് പൊലീസ് അനന്ത് കുമാര്&#x200d; വാര്&#x200d;ത്താ ഏജന്&#x200d;സിയായ പിടിഐയോട് അറിയിച്ചു. എന്നാല്&#x200d; പൊലീസ് കൃത്യസമയത്ത് എത്തിയതോടെ ഇവര്&#x200d; ശ്രമം പരാജയപ്പെടുകയും ഓടി രക്ഷെപ്പെടുകയുമായിരുന്നെന്ന് എഡിജിപി കൂട്ടിച്ചേര്&#x200d;ത്തു. സംഭവത്തില്&#x200d; രണ്ടുകേസുകള്&#x200d; റജിസ്റ്റര്&#x200d; ചെയ്തിട്ടുണ്ടെന്നും ഒന്&#x200d;പതുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ആഭ്യന്തര പ്രിന്&#x200d;സിപ്പല്&#x200d; സെക്രട്ടറി അരവിന്ദ് കുമാര്&#x200d; അറിയിച്ചു. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ശനിയാഴ്ച വൈകുന്നേരം വരെ 49 പേരെ പോലീസ് അറസ്റ്റ് ചെയ്തതായി കാസ്ഗഞ്ച് ജില്ലാ മജിസ്‌ട്രേറ്റ് ആര്&#x200d; പി സിങ് വ്യക്തമാക്കി.</p>
<p>റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് അനുമതിയില്ലാതെ നടത്തിയ റാലിക്കിടെയാണ് നെഞ്ചില്&#x200d; വെടിയേറ്റ് 22 കാരനായ ചന്ദന്&#x200d; ഗുപ്ത മരിച്ചത്. തുടര്&#x200d;ന്നാണ് ഇരു ഇരുവിഭാവും തമ്മില്&#x200d; സംഘര്&#x200d;ഷം രൂക്ഷമായത്. തിരങ്കയാത്ര എന്ന പേരില്&#x200d; ഒരു വിഭാഗം നടത്തിയ ബൈക്ക് റാലിക്കിടെ ഉയര്&#x200d;ന്ന ചില മുദ്രാവാക്യങ്ങളാണ് സംഘര്&#x200d;ഷത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/49-arrested-in-ups-kasganj-town-after-violence-over-a-death-internet-shut-down.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശം; മുന്‍കൂര്‍ ജാമ്യം തേടി സെന്‍കുമാര്‍ ഹൈക്കോടതിയില്‍</title>
		<link>https://www.chandrikadaily.com/sen-kumar-dgp-communal-isshues-highcourt-youth-leag.html</link>
					<comments>https://www.chandrikadaily.com/sen-kumar-dgp-communal-isshues-highcourt-youth-leag.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 17 Jul 2017 09:18:49 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[communal isshues]]></category>
		<category><![CDATA[DGP]]></category>
		<category><![CDATA[highcourt]]></category>
		<category><![CDATA[malayalam varika]]></category>
		<category><![CDATA[sen kumar]]></category>
		<category><![CDATA[youth leag]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=36042</guid>

					<description><![CDATA[തിരുവനന്തപുരം: സംസ്ഥാനത്തു മതസ്പര്‍ധ വളര്‍ത്തും വിധം പരാമര്‍ശങ്ങള്‍ നടത്തിയെന്ന കേസില്‍ മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ടി.പി. സെന്‍കുമാറിനും വിവാദ അഭിമുഖം പ്രസിദ്ധീകരിച്ച വാരികയുടെ പ്രസാധകനുമെതിരെ െ്രെകംബ്രാഞ്ച് കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പു ചുമത്തിയാണു െ്രെകംബ്രാഞ്ചിനു കീഴിലുള്ള സൈബര്‍ പൊലീസ് സ്‌റ്റേഷന്‍ കേസെടുത്തത്. സെന്‍കുമാറിന്റെ അഭിമുഖം പ്രസിദ്ധീകരിച്ച വാരികയുടെ എഡിറ്റര്‍ സജി ജയിംസ്, റിപ്പോര്‍ട്ടര്‍ റംഷാദ് എന്നിവര്‍ െ്രെകംബ്രാഞ്ച് എഡിജിപി നിതിന്‍ അഗര്‍വാളിന് അഭിമുഖത്തിന്റെ പൂര്‍ണരൂപമടങ്ങിയ ടേപ്പ് കൈമാറിയിരുന്നു. വിവാദ പരാമര്‍ശങ്ങള്‍ ഇതിലുണ്ടെന്നു കണ്ടെത്തിയതോടെ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്തു മതസ്പര്&#x200d;ധ വളര്&#x200d;ത്തും വിധം പരാമര്&#x200d;ശങ്ങള്&#x200d; നടത്തിയെന്ന കേസില്&#x200d; മുന്&#x200d; ഡിജിപി ടി.പി.സെന്&#x200d;കുമാര്&#x200d; ഹൈക്കോടതിയില്&#x200d; മുന്&#x200d;കൂര്&#x200d; ജാമ്യാപേക്ഷ നല്&#x200d;കി. ടി.പി. സെന്&#x200d;കുമാറിനും വിവാദ അഭിമുഖം പ്രസിദ്ധീകരിച്ച വാരികയുടെ പ്രസാധകനുമെതിരെ െ്രെകംബ്രാഞ്ച് കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പു ചുമത്തിയാണു െ്രെകംബ്രാഞ്ചിനു കീഴിലുള്ള സൈബര്&#x200d; പൊലീസ് സ്‌റ്റേഷന്&#x200d; കേസെടുത്തത്.</p>
<p>സെന്&#x200d;കുമാറിന്റെ അഭിമുഖം പ്രസിദ്ധീകരിച്ച വാരികയുടെ എഡിറ്റര്&#x200d; സജി ജയിംസ്, റിപ്പോര്&#x200d;ട്ടര്&#x200d; റംഷാദ് എന്നിവര്&#x200d; െ്രെകംബ്രാഞ്ച് എഡിജിപി നിതിന്&#x200d; അഗര്&#x200d;വാളിന് അഭിമുഖത്തിന്റെ പൂര്&#x200d;ണരൂപമടങ്ങിയ ടേപ്പ് കൈമാറിയിരുന്നു. വിവാദ പരാമര്&#x200d;ശങ്ങള്&#x200d; ഇതിലുണ്ടെന്നു കണ്ടെത്തിയതോടെ നിയമോപദേശം തേടി. ഇതേത്തുടര്&#x200d;ന്നാണ് കേസെടുത്തത്.</p>
<p>എഡിറ്റ് ചെയ്യാത്ത ടേപ്പാണു വാരിക െ്രെകംബ്രാഞ്ചിനു നല്&#x200d;കിയത്. മണിക്കൂറുകള്&#x200d; നീണ്ട അഭിമുഖത്തിനിടെ സ്വകാര്യ സംഭാഷണങ്ങളും റിക്കോര്&#x200d;ഡ് ചെയ്തിരുന്നു. ഇതില്&#x200d; ഒരു ഭാഗത്തു കൊച്ചിയില്&#x200d; ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ചു സെന്&#x200d;കുമാര്&#x200d; സംസാരിക്കുന്നുണ്ട്. അഭിമുഖം തയ്യാറാക്കുന്നതിനിടെ സെന്&#x200d;കുമാര്&#x200d; നടത്തിയ സ്വകാര്യ ഫോണ്&#x200d; സംഭാഷണമാണു റിക്കോര്&#x200d;ഡായത്. ഈ സംഭാഷണവും വാരിക െ്രെകംബ്രാഞ്ചിനു കൈമാറി.</p>
<p>വിവിധ മതവിഭാഗങ്ങള്&#x200d; തമ്മില്&#x200d; സ്പര്&#x200d;ധയുണ്ടാകുന്ന തരത്തില്&#x200d; സെന്&#x200d;കുമാര്&#x200d; പരാമര്&#x200d;ശം നടത്തിയെന്ന് ആരോപിച്ചു. യൂത്ത് ലീഗ് ഉള്&#x200d;പ്പെടെ നല്&#x200d;കിയ പരാതികളിലാണു ഡിജിപി ലോക്‌നാഥ് ബെഹ്‌റ െ്രെകംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. രണ്ടു സമുദായങ്ങള്&#x200d; തമ്മില്&#x200d; ശത്രുത വളര്&#x200d;ത്തുന്ന പ്രവൃത്തികള്&#x200d; ഒരാളുടെ ഭാഗത്തു നിന്നുണ്ടായാല്&#x200d; കേസെടുക്കാമെന്നും അതിനുള്ള സാഹചര്യം ഈ കേസില്&#x200d; കാണാന്&#x200d; കഴിയുന്നുവെന്നുമാണു ലഭിച്ച നിയമോപദേശം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sen-kumar-dgp-communal-isshues-highcourt-youth-leag.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
