<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>completed &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/completed/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 08 Apr 2024 10:58:04 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>completed &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>യൂസഫലിയുടെ പ്രവാസത്തിന്റെ അരനൂറ്റാണ്ട്: 50 കുട്ടികള്&#x200d;ക്ക് പുതുജീവന്&#x200d; പദ്ധതി പൂര്&#x200d;ത്തിയാക്കി</title>
		<link>https://www.chandrikadaily.com/half-a-century-of-yousafalis-exile-puthujivan-project-completed-for-50-children.html</link>
					<comments>https://www.chandrikadaily.com/half-a-century-of-yousafalis-exile-puthujivan-project-completed-for-50-children.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 08 Apr 2024 10:58:04 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[gulf]]></category>
		<category><![CDATA[News]]></category>
		<category><![CDATA[completed]]></category>
		<category><![CDATA[exile]]></category>
		<category><![CDATA[project]]></category>
		<category><![CDATA[Puthujivan]]></category>
		<category><![CDATA[Yousafali]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=294862</guid>

					<description><![CDATA[സംഘര്&#x200d;ഷ മേഖലകളിലെയും നിര്&#x200d;ധന കുടുംബങ്ങളിലെയും ജന്മനാ ഹൃദ്രോഗമുള്ള കുട്ടികള്&#x200d;ക്കാണ് പ്രവാസി സംരംഭകനും ബുര്&#x200d;ജീല്&#x200d; ഹോള്&#x200d;ഡിങ്‌സ് സ്ഥാപകനുമായ ഡോ. ഷംഷീര്&#x200d; വയലില്&#x200d; സൗജന്യ ഹൃദയശസ്ത്രക്രിയ പ്രഖ്യാപിച്ചത്.]]></description>
										<content:encoded><![CDATA[<p>അബുദാബി: പ്രമുഖ വ്യവസായിയും ലുലു ഇന്റര്&#x200d;നാഷണല്&#x200d; ഗ്രൂപ്പ് ചെയര്&#x200d;മാനുമായ യൂസുഫലി എംഎയുടെ പ്രവാസ ജീവിതത്തിന് അമ്പത് വര്&#x200d;ഷം പൂര്&#x200d;ത്തിയാക്കിയതിന്റെ അടയാളപ്പെടുത്തലിന്റെ ഭാഗമായി വിപിഎസ് ഗ്രൂപ്പ് ഒരുക്കിയ അമ്പത് കുട്ടികളുടെ സൗജന്യ ഹൃദയശസ്ത്രക്രിയാ പദ്ധതി വിജയകരമായി പൂര്&#x200d;ത്തീകരിച്ചു.</p>
<p>സംഘര്&#x200d;ഷ മേഖലകളിലെയും നിര്&#x200d;ധന കുടുംബങ്ങളിലെയും ജന്മനാ ഹൃദ്രോഗമുള്ള കുട്ടികള്&#x200d;ക്കാണ് പ്രവാസി സംരംഭകനും ബുര്&#x200d;ജീല്&#x200d; ഹോള്&#x200d;ഡിങ്‌സ് സ്ഥാപകനുമായ ഡോ. ഷംഷീര്&#x200d; വയലില്&#x200d; സൗജന്യ ഹൃദയശസ്ത്രക്രിയ പ്രഖ്യാപിച്ചത്.<br />
കഴിഞ്ഞ ജനുവരിയില്&#x200d; പ്രഖ്യാപിച്ച ആഗോള ജീവകാരുണ്യ സംരംഭം ജന്മനാ ഹൃദ്രോഗമുള്ള കുട്ടികള്&#x200d;ക്കാവശ്യമായ അടിയന്തര ശസ്തക്രിയകളാണ് നടത്തിയത്.</p>
<p>പ്രമുഖ വ്യവസായിയും മനുഷ്യസ്‌നേഹിയുമായ യൂസഫലിയുടെ യുഎഇയിലെ 50 വര്&#x200d;ഷങ്ങള്&#x200d;ക്കുള്ള ആദരവായാണ് അദ്ദേഹത്തിന്റെ മകള്&#x200d; ഡോ. ഷബീന യൂസഫലിയുടെ ഭര്&#x200d;ത്താവായ ഡോ. ഷംഷീര്&#x200d; സംരംഭം പ്രഖ്യാപിച്ചിരുന്നത്. സംഘര്&#x200d;ഷ മേഖലകളില്&#x200d; നിന്നും പിന്നോക്ക പശ്ചാത്തലത്തില്&#x200d; നിന്നുമുള്ള കുട്ടികള്&#x200d;ക്ക് പ്രതീക്ഷയും കൈത്താങ്ങുമായി ഇത് മാറി.</p>
<p>ഇന്ത്യ, ഈജിപ്ത്, സെനഗല്&#x200d;, ലിബിയ, ടുണീഷ്യ എന്നിവിടങ്ങളില്&#x200d; നിന്നുള്ള<br />
കുട്ടികള്&#x200d;ക്കാണ് വിദഗ്ദരുടെ നേതൃത്വത്തില്&#x200d; കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്&#x200d; ഹൃദയശസ്ത്രക്രിയ നടത്തിയത്. കലാപംമൂലം സംഘര്&#x200d;ഷമനുഭവിക്കുന്ന രാജ്യങ്ങളില്&#x200d;നിന്നുള്ളവരും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബങ്ങളില്&#x200d; നിന്നുള്ള കുട്ടികളും ഇതില്&#x200d;പെടും.</p>
<p>വന്&#x200d; ചിലവു കാരണം ശസ്ത്രക്രിയകള്&#x200d; മുടങ്ങിയ കുട്ടികള്&#x200d;ക്ക് ചികിത്സ ലഭ്യമാക്കാനായി കേരളത്തില്&#x200d; സംസ്ഥാന ആരോഗ്യ വകുപ്പുമായും ഗോള്&#x200d;ഡന്&#x200d; ഹാര്&#x200d;ട്ട് സംരംഭം സഹകരിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാന സര്&#x200d;ക്കാരിന്റെ &#8216;ഹൃദ്യം&#8217; പദ്ധതിയിലെ സങ്കീര്&#x200d;ണ ശസ്ത്രക്രിയകള്&#x200d;ക്കാണ് സഹായം എത്തിച്ചത്. കേരളത്തില്&#x200d; നിന്നും തമിഴ്‌നാട്ടില്&#x200d; നിന്നുമുള്ള സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുട്ടികള്&#x200d;ക്ക് തിരുവനന്തപുരം ശ്രീചിത്ര തിരുനാള്&#x200d; ഇന്&#x200d;സ്റ്റിറ്റ്യൂട്ടിലും സൗജന്യ ചികിത്സ ലഭ്യമാക്കി.</p>
<p>വിദേശത്തെ സംഘര്&#x200d;ഷ മേഖലകളില്&#x200d;നിന്ന് ഏറെ പ്രയാസപ്പെട്ടാണ് കുട്ടികളെ ആശുപത്രികളിലേക്ക് കൊണ്ട് വന്നത്. ഇതിനായി വിവിധ സര്&#x200d;ക്കാര്&#x200d; ഏജന്&#x200d;സികള്&#x200d; മുഖേന പ്രത്യേക യാത്രാനുമതികള്&#x200d; ലഭ്യമാക്കിയാണ്.</p>
<p>ഗുരുതര ഹൃദ്രോഗങ്ങളുള്ള രണ്ടു മാസം മുതല്&#x200d; പ്രായമുള്ള കുട്ടികള്&#x200d;ക്കാണ് ഗോള്&#x200d;ഡന്&#x200d; ഹാര്&#x200d;ട്ട് കൈത്താങ്ങായത്. അയോര്&#x200d;ട്ടിക് സ്റ്റെനോസിസ്, ടെട്രോളജി ഓഫ് ഫാലോട്ട് ആട്രിയോവെന്&#x200d;ട്രിക്കുലാര്&#x200d; ഡിഫെക്ട് തുടങ്ങിയ സങ്കീര്&#x200d;ണ ഹൃദ്രോഗങ്ങളുള്ള കുട്ടികളടക്കം സംരംഭത്തിന്റെ സ്വീകര്&#x200d;ത്താക്കളായി.</p>
<p>ഏറെ വെല്ലുവിളികളുള്ള രോഗാവസ്ഥയിലായിരുന്ന നിലമ്പൂര്&#x200d; സ്വദേശിനിയായ എട്ട് വയസുകാരി ലയാല്&#x200d; സംരംഭത്തിന്റെ ഭാഗമായി സങ്കീര്&#x200d;ണ്ണ ശസ്ത്രക്രിയയിലൂടെ പുതു ജീവിതത്തിലേക്ക് കടന്നു. ശസ്ത്രക്രിയാനന്തരം ഉയര്&#x200d;ന്ന അപകടസാധ്യത ഉണ്ടായിരുന്നെങ്കിലും അതിനെ മറികടക്കാന്&#x200d; അവള്&#x200d;ക്കായത് ആശ്വാസവും പ്രതീക്ഷയുമായി. സഹായത്തിനായി പല വാതിലുകളും മുട്ടിയ കുടുംബത്തിന് ഗോള്&#x200d;ഡന്&#x200d; ഹാര്&#x200d;ട്ട് ഏറെ ആശ്വാസമായി.</p>
<p>ഈജിപ്തില്&#x200d; നിന്നുള്ള രണ്ടര വയസ്സുകാരന്&#x200d; ഹംസ ഇസ്‌ളാമിന്റെ അതിജീവനവും സമാനം. ഹൃദയ അറയിലെ സുഷിരങ്ങള്&#x200d; കാരണം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്&#x200d; നേരിട്ട കുട്ടിക്ക് മതിയായ ചികിത്സ പദ്ധതിയിലൂടെ ലഭ്യമാക്കാനായി. സെനഗലിലും ലിബിയയിലും മാസങ്ങളായി ചികിത്സ കാത്തുകിടന്ന കുട്ടികള്&#x200d;ക്കാണ് ജീവന്&#x200d; രക്ഷാ സഹായം ലഭിച്ചത്. ഇന്ത്യ, ഈജിപ്ത്, ടുണീഷ്യ എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് സംരംഭത്തിന്റെ ഭാഗമായുള്ള നിര്&#x200d;ണായക ശസ്ത്രക്രിയകള്&#x200d; നടത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/half-a-century-of-yousafalis-exile-puthujivan-project-completed-for-50-children.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഖാഇദെ മില്ലത്ത് സെന്റര്&#x200d; രജിസ്‌ട്രേഷന്&#x200d; നടപടികള്&#x200d; പൂര്&#x200d;ത്തീകരിച്ചു</title>
		<link>https://www.chandrikadaily.com/qaide-millat-center-registration-process-completed.html</link>
					<comments>https://www.chandrikadaily.com/qaide-millat-center-registration-process-completed.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 16 Feb 2024 11:04:30 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[completed]]></category>
		<category><![CDATA[process]]></category>
		<category><![CDATA[Qaide Millat Center]]></category>
		<category><![CDATA[registration]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=290597</guid>

					<description><![CDATA[ഖാഇദെ മില്ലത്ത് സെന്റർ രജിസ്‌ട്രേഷൻ നടപടികൾ ഇന്ന് ഡൽഹിയിൽ പൂർത്തീകരിച്ചു. തലസ്ഥാന നഗരിയിൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗിന് ആസ്ഥാന മന്ദിരമെന്ന സ്വപ്‌നം യാഥാർത്ഥ്യമായെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d;. ഈ സ്വപ്‌നത്തിലേക്കുള്ള ചുവടുകളിൽ കരുത്തായ നിങ്ങൾ ഓരോരുത്തരും ഈ സാംസ്‌കാരിക സമുച്ചയത്തിന്റ ഉടമകളാണ്.നിങ്ങളുടെ ഹൃദയത്തുടിപ്പുകളിൽനിന്നാണ് ഈ ലക്ഷ്യം പൂർത്തീകരിച്ചത്. നിങ്ങളുടെ നാണയത്തുട്ടുകളാണ് ഈ ആസ്ഥാന മന്ദിരത്തിന്റെ നിക്ഷേപമാണെന്നും സാദിഖലി തങ്ങള്&#x200d; ഫെയ്‌സ്ബുക്കില്&#x200d; കുറിച്ചു. &#160;]]></description>
										<content:encoded><![CDATA[<p>ഖാഇദെ മില്ലത്ത് സെന്റർ രജിസ്‌ട്രേഷൻ നടപടികൾ ഇന്ന് ഡൽഹിയിൽ പൂർത്തീകരിച്ചു. തലസ്ഥാന നഗരിയിൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗിന് ആസ്ഥാന മന്ദിരമെന്ന സ്വപ്‌നം യാഥാർത്ഥ്യമായെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d;.</p>
<p>ഈ സ്വപ്‌നത്തിലേക്കുള്ള ചുവടുകളിൽ കരുത്തായ നിങ്ങൾ ഓരോരുത്തരും ഈ സാംസ്‌കാരിക സമുച്ചയത്തിന്റ ഉടമകളാണ്.നിങ്ങളുടെ ഹൃദയത്തുടിപ്പുകളിൽനിന്നാണ് ഈ ലക്ഷ്യം പൂർത്തീകരിച്ചത്. നിങ്ങളുടെ നാണയത്തുട്ടുകളാണ് ഈ ആസ്ഥാന മന്ദിരത്തിന്റെ നിക്ഷേപമാണെന്നും സാദിഖലി തങ്ങള്&#x200d; ഫെയ്‌സ്ബുക്കില്&#x200d; കുറിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/qaide-millat-center-registration-process-completed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രതീഷ് ബാലകൃഷ്ണന്&#x200d; പൊതുവാളിന്റെ ചിത്രം &#8216;സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ&#8217;യുടെ ഷൂട്ടിംഗ് പൂര്&#x200d;ത്തിയായി</title>
		<link>https://www.chandrikadaily.com/the-shooting-of-ratheesh-balakrishnan-phudhuwals-film-sureshan-and-sumalathas-heartwarming-love-story-has-been-completed.html</link>
					<comments>https://www.chandrikadaily.com/the-shooting-of-ratheesh-balakrishnan-phudhuwals-film-sureshan-and-sumalathas-heartwarming-love-story-has-been-completed.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 21 Nov 2023 03:16:38 +0000</pubDate>
				<category><![CDATA[Art]]></category>
		<category><![CDATA[Film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[completed]]></category>
		<category><![CDATA[film]]></category>
		<category><![CDATA[Shooting]]></category>
		<category><![CDATA[Sureshan and Sumalatha's Heartwarming Love Story']]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=283635</guid>

					<description><![CDATA[രതീഷ് ബാലകൃഷ്ണന്&#x200d; പൊതുവാള്&#x200d; തന്നെയാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>തീഷ് ബാലകൃഷ്ണന്&#x200d; പൊതുവാളിന്റെ ശ്രദ്ധേയമായ ചിത്രമായിരുന്നു കുഞ്ചാക്കോ ബോബന്&#x200d; നായകനായെത്തിയ &#8216;ന്നാ താന്&#x200d; കേസ് കൊട്&#8217; എന്ന സിനിമ. മികച്ച പ്രേക്ഷക- നിരൂപക പ്രശംസകള്&#x200d; ഏറ്റുവാങ്ങിയ ചിത്രം നിരവധി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു.</p>
<p>ചിത്രത്തിലെ വളരെ ശ്രദ്ധേയമായ രണ്ട് കഥാപാത്രങ്ങളായിരുന്നു സുരേശനും സുമലതയും. ആ രണ്ട് കഥാപാത്രങ്ങളെയും കേന്ദ്ര കഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണന്&#x200d; പൊതുവാള്&#x200d; സംവിധാനം ചെയ്യുന്ന സ്പിന്&#x200d; ഓഫ് ചിത്രമാണ് &#8216;സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ&#8217;.</p>
<p>രാജേഷ് മാധവനും ചിത്ര നായരുമാണ് സിനിമയില്&#x200d; പ്രധാന വേഷത്തിലെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്&#x200d;ത്തിയായ വിവരം പങ്കുവെച്ചിരിക്കുകയാണ് അണിയറധപ്രവര്&#x200d;ത്തകര്&#x200d;. സില്&#x200d;വര്&#x200d; ബേ സ്റ്റുഡിയോ, സില്&#x200d;വര്&#x200d; ബ്രൊമൈഡ് പിക്ചേഴ്സ് എന്നിവയുടെ ബാനറില്&#x200d; മാനുവല്&#x200d; ജോസഫ്, അജിത്ത് തലാപ്പിള്ളി എന്നിവര്&#x200d; ചേര്&#x200d;ന്നാണ് ചിത്രം നിര്&#x200d;മ്മിക്കുന്നത്.</p>
<p>രതീഷ് ബാലകൃഷ്ണന്&#x200d; പൊതുവാള്&#x200d; തന്നെയാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-shooting-of-ratheesh-balakrishnan-phudhuwals-film-sureshan-and-sumalathas-heartwarming-love-story-has-been-completed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മധ്യപ്രദേശില്&#x200d; 71.16 ശതമാനവും ഛത്തീസ്ഗഡില്&#x200d; 68.15 ശതമാനവും പോളിങ്; രണ്ടിടത്തെ വോട്ടെടുപ്പ് പൂര്&#x200d;ത്തിയായി</title>
		<link>https://www.chandrikadaily.com/71-16-percent-polling-in-madhya-pradesh-and-68-15-percent-in-chhattisgarh-voting-in-both-places-has-been-completed.html</link>
					<comments>https://www.chandrikadaily.com/71-16-percent-polling-in-madhya-pradesh-and-68-15-percent-in-chhattisgarh-voting-in-both-places-has-been-completed.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 17 Nov 2023 13:26:53 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[chhattisgarh]]></category>
		<category><![CDATA[completed]]></category>
		<category><![CDATA[madhya pradesh]]></category>
		<category><![CDATA[voting]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=283336</guid>

					<description><![CDATA[ഗരിയാബന്ധില്&#x200d; മാവോവാദി ആക്രമണത്തില്&#x200d; ഐ.ടി.ബി.പി. ജവാന്&#x200d; കൊല്ലപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിലും രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഛത്തീസ്ഗഢിലും പോളിങ് അവസാനിച്ചു. 5 മണിവരെ ഛത്തീസ്ഗഢില്&#x200d; 68.15 ശതമാനവും മധ്യപ്രദേശില്&#x200d; 71.16 ശതമാനവും പേര്&#x200d; വോട്ടുരേഖപ്പെടുത്തി. മധ്യപ്രദേശില്&#x200d; രാവിലെ 7 മണിക്കാണ് പോളിങ് ആരംഭിച്ചത്. നക്‌സല്&#x200d; ബാധിത മേഖലകളായ ബലാഘട്ട്, മണ്ഡല, ദിന്&#x200d;ദോരി ജില്ലകളില്&#x200d; പോളിങ് മൂന്ന് മണിക്ക് അവസാനിച്ചു.</p>
<p>വോട്ടെടുപ്പ് ദിനത്തില്&#x200d; പലയിടത്തായി സംസ്ഥാനത്ത് അക്രമസംഭവങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു. മെഹ്‌ഗോണില്&#x200d; ബി.ജെ.പി. സ്ഥാനാര്&#x200d;ഥിക്കും ആം ആദ്മി പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകനും അജ്ഞാതന്റെ വെടിയേറ്റു. ഛത്തര്&#x200d;പുരിലെ രാജ്‌നഗര്&#x200d; മണ്ഡലത്തില്&#x200d; കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകന്&#x200d; കൊല്ലപ്പെട്ടു.</p>
<p>എതിരാളികള്&#x200d; തന്നെ കാര്&#x200d; കയറ്റി കൊല്ലാന്&#x200d; ശ്രമിച്ചുവെന്ന് കോണ്&#x200d;ഗ്രസ് സ്ഥാനാര്&#x200d;ഥി വിക്രം സിങ് നാതി രാജ ആരോപിച്ചു. താന്&#x200d; പെട്ടെന്ന് കാറിലേക്ക് കയറിയെന്നും സല്&#x200d;മാന്&#x200d; എന്ന പ്രവര്&#x200d;ത്തകനെ കാര്&#x200d; കയറ്റി കൊലപ്പെടുത്തുകയായിരുന്നുവെന്നും കോണ്&#x200d;ഗ്രസ് സ്ഥാനാര്&#x200d;ഥി ആരോപിച്ചു.</p>
<p>കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമര്&#x200d; ജനവിധി തേടുന്ന ദിമാനിയിലെ രണ്ടു ബൂത്തില്&#x200d; കല്ലേറില്&#x200d; ഒരാള്&#x200d;ക്ക് പരിക്കേറ്റു. ഛത്തീസ്ഗഢില്&#x200d; രാവിലെ എട്ടുമുതല്&#x200d; 5 വരെയായിരുന്നു പോളിങ്. ബിന്ദ്രനവാഗഢിലെ നക്‌സല്&#x200d; ബാധിതമായ ഒമ്പത് പോളിങ് സ്റ്റേഷനുകളില്&#x200d; രാവിലെ ഏഴുമുതല്&#x200d; മൂന്നുവരെയായിരുന്നു പോളിങ്.</p>
<p>ഗരിയാബന്ധില്&#x200d; മാവോവാദി ആക്രമണത്തില്&#x200d; ഐ.ടി.ബി.പി. ജവാന്&#x200d; കൊല്ലപ്പെട്ടു. പോളിങ് അവസാനിച്ച് ഉദ്യോഗസ്ഥര്&#x200d; മടങ്ങുമ്പോഴായിരുന്നു ആക്രമണം. ഐ.ടി.ബി.പി. ഹെഡ് കോണ്&#x200d;സ്റ്റബിള്&#x200d; ജോഗിന്ദര്&#x200d; സിങ്ങാണ് കൊല്ലപ്പെട്ടത്.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/71-16-percent-polling-in-madhya-pradesh-and-68-15-percent-in-chhattisgarh-voting-in-both-places-has-been-completed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരിപ്പൂര്&#x200d; റണ്&#x200d;വേ 24 മണിക്കൂറും പ്രവര്&#x200d;ത്തിച്ചുതുടങ്ങി,റണ്&#x200d;വേ അറ്റകുറ്റപണി പൂര്&#x200d;ത്തിയായി</title>
		<link>https://www.chandrikadaily.com/karipur-runway-has-started-working-24-hours-runway-repair-work-has-been-completed.html</link>
					<comments>https://www.chandrikadaily.com/karipur-runway-has-started-working-24-hours-runway-repair-work-has-been-completed.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 31 Aug 2023 14:53:11 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[completed]]></category>
		<category><![CDATA[karipur airport]]></category>
		<category><![CDATA[runway]]></category>
		<category><![CDATA[work]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=272337</guid>

					<description><![CDATA[കരിപ്പൂർ വിമാനത്താവളത്തിൽ നവീകരിച്ച റൺവേ മുഴുവൻ സമയ സർവ്വീസുകൾക്കായി തുറന്നു കൊടുത്തു. ഇതോടെ വിമാനത്താവള പ്രവർത്തന സമയം 24 മണിക്കൂറായി പുന:സ്ഥാപിച്ചു. നേരത്തെ നവീകരണ ജോലികൾക്കായി പകൽ 10 മുതൽ വൈകുന്നേരം ആറ് വരെ റൺവേ അടച്ചിട്ടിരുന്നു. ഇക്കഴിഞ്ഞ ജനുവരി 15 നാണ് നവീകരണ പ്രവർത്തനങ്ങൾക്കായി റൺവേ ഭാഗികമായി അടച്ചിട്ടത്. രാവിലെ 10മുതൽ വൈകീട്ട് 6 വരെയായിരുന്നു നിയന്ത്രണം. ഇതു മൂലം വിമാന സർവ്വീസുകൾ രാത്രി കാലത്തേക്ക് മാത്രമായി ചുരുങ്ങിയിരുന്നു ആറു മാസമെടുത്താണ് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. [&#8230;]]]></description>
										<content:encoded><![CDATA[<p>കരിപ്പൂർ വിമാനത്താവളത്തിൽ നവീകരിച്ച റൺവേ മുഴുവൻ സമയ സർവ്വീസുകൾക്കായി തുറന്നു കൊടുത്തു. ഇതോടെ വിമാനത്താവള പ്രവർത്തന സമയം 24 മണിക്കൂറായി പുന:സ്ഥാപിച്ചു. നേരത്തെ നവീകരണ ജോലികൾക്കായി പകൽ 10 മുതൽ വൈകുന്നേരം ആറ് വരെ റൺവേ അടച്ചിട്ടിരുന്നു. ഇക്കഴിഞ്ഞ ജനുവരി 15 നാണ് നവീകരണ പ്രവർത്തനങ്ങൾക്കായി റൺവേ ഭാഗികമായി അടച്ചിട്ടത്.</p>
<p>രാവിലെ 10മുതൽ വൈകീട്ട് 6 വരെയായിരുന്നു നിയന്ത്രണം. ഇതു മൂലം വിമാന സർവ്വീസുകൾ രാത്രി കാലത്തേക്ക് മാത്രമായി ചുരുങ്ങിയിരുന്നു ആറു മാസമെടുത്താണ് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. എന്നാൽ അടിയന്തര സാഹചര്യത്തിൽ ഹജ്ജ് സർവീസിനായി റൺവേ തുറന്ന് കൊടുത്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/karipur-runway-has-started-working-24-hours-runway-repair-work-has-been-completed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരിപ്പൂർ വിമാനത്താവളം: റീ കാർപറ്റിങ് പൂർത്തിയായി</title>
		<link>https://www.chandrikadaily.com/karipur-airport-re-carpeting-completed.html</link>
					<comments>https://www.chandrikadaily.com/karipur-airport-re-carpeting-completed.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 10 Jun 2023 16:10:08 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[completed]]></category>
		<category><![CDATA[karipur airport]]></category>
		<category><![CDATA[recarpeting]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=258644</guid>

					<description><![CDATA[കരിപ്പൂർ വിമാനത്താവളത്തിലെ റീ കാർപറ്റിങ് ജോലികൾ പൂർത്തിയായി. വിമാന സർവീസുകൾ സാധാരണ നിലയിലേക്കു മാറാൻ ഏതാനും മാസങ്ങൾകൂടി വേണ്ടിവരും. 2860 മീറ്റർ റൺവേയാണു റീ കാർപറ്റിങ് നടത്തി നവീകരിച്ചു ബലപ്പെടുത്തിയത്. 60 കോടി രൂപ ചെലവിട്ടായിരുന്നു പ്രവൃത്തി. റൺവേയുടെ വശങ്ങളിൽ മണ്ണു നിരത്തലും ഡ്രൈനേജ് ജോലിയുമാണ് ബാക്കിയുള്ളത്. റൺവേയിൽ മഴവെള്ളം പരന്നൊഴുകുകയാണ്. ഈ പ്രശ്നം പരിഹരിക്കാനുള്ള ഡ്രൈനേജ് ജോലിയും റൺവേയിൽനിന്നു വിമാനം തെന്നിയാൽ അപകടമൊഴിവാക്കുന്നതിനുള്ള മണ്ണുനിരത്തലുമാണു പ്രധാനമായും പൂർത്തിയാകാനുള്ളത്. 2023 ജനുവരി 27ന് ആരംഭിച്ച ജോലി വേഗത്തിൽ [&#8230;]]]></description>
										<content:encoded><![CDATA[<p>കരിപ്പൂർ വിമാനത്താവളത്തിലെ റീ കാർപറ്റിങ് ജോലികൾ പൂർത്തിയായി. വിമാന സർവീസുകൾ സാധാരണ നിലയിലേക്കു മാറാൻ ഏതാനും മാസങ്ങൾകൂടി വേണ്ടിവരും. 2860 മീറ്റർ റൺവേയാണു റീ കാർപറ്റിങ് നടത്തി നവീകരിച്ചു ബലപ്പെടുത്തിയത്. 60 കോടി രൂപ ചെലവിട്ടായിരുന്നു പ്രവൃത്തി. റൺവേയുടെ വശങ്ങളിൽ മണ്ണു നിരത്തലും ഡ്രൈനേജ് ജോലിയുമാണ് ബാക്കിയുള്ളത്. റൺവേയിൽ മഴവെള്ളം പരന്നൊഴുകുകയാണ്. ഈ പ്രശ്നം പരിഹരിക്കാനുള്ള ഡ്രൈനേജ് ജോലിയും റൺവേയിൽനിന്നു വിമാനം തെന്നിയാൽ അപകടമൊഴിവാക്കുന്നതിനുള്ള മണ്ണുനിരത്തലുമാണു പ്രധാനമായും പൂർത്തിയാകാനുള്ളത്.</p>
<p>2023 ജനുവരി 27ന് ആരംഭിച്ച ജോലി വേഗത്തിൽ പൂർത്തിയാക്കാനായതായി എയർപോർട്ട് ഡയറക്ടർ എസ്.സുരേഷ് അറിയിച്ചു. റൺവേയുടെ മുൻപുള്ള ഉപരിതലം നീക്കം ചെയ്യൽ, റൺവേ ഷോൾഡറുകൾ, ടാക്സിവേ നവീകരണം, ഗ്ലാസ് ഫൈബർ റൈൻഫോഴ്സ്മെന്റ് ഗ്രിഡ് നൽകൽ, റൺവേ സെൻട്രൽ ലൈൻ ലൈറ്റിങ് സ്ഥാപിക്കൽ, ടച്ച് ഡൗൺ സോൺ ലൈറ്റ് ഘടിപ്പിക്കൽ എന്നിവ ഉൾപ്പെടുന്ന ജോലിയാണു പൂർത്തിയാക്കിയത്.കൃത്യമായി ആസൂത്രണത്തോടെ, പകൽസമയം റൺവേ അടച്ചിട്ടായിരുന്നു ജോലി. എല്ലാ പകൽ വിമാനങ്ങളും രാത്രിയിലേക്കു മാറ്റിയിരുന്നു.</p>
<p>റീ കാർപറ്റിങ് പൂർത്തിയായതോടെ വിമാന സമയം പുനഃക്രമീകരിക്കേണ്ടതുണ്ട്. വിമാന സമയങ്ങളിൽ മാറ്റം വരുത്തി നോട്ടാം (നോട്ടിസ് ടു എയർമാൻ) പ്രഖ്യാപനം തുടങ്ങി ഏതാനും സാങ്കേതിക നടപടികൾ അവശേഷിക്കുന്നു. സാങ്കേതിക വിദഗ്ധരുടെ പരിശോധനയുമുണ്ടാകും. നടപടികൾ പൂർത്തിയാക്കി 24 മണിക്കൂർ വിമാന സർവീസ് പുനഃസ്ഥാപിക്കാൻ ഓഗസ്റ്റ് മാസത്തോടെ സാധ്യമാകുമെന്നാണു നിഗമനം. ഡൽഹി ആസ്ഥാനമായുള്ള എൻഎസ്‌സി കമ്പനിയാണ് റീ കാർപറ്റിങ് ജോലികൾ നടത്തിയത്</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/karipur-airport-re-carpeting-completed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
