<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>court harji &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/court-harji/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 30 May 2023 12:32:07 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>court harji &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അരിക്കൊമ്പന് സുരക്ഷയും ചികിത്സയും ഉറപ്പാക്കണം; സാബു എം ജേക്കബ് ഹൈക്കോടതിയില്&#x200d;</title>
		<link>https://www.chandrikadaily.com/safety-and-treatment-of-rice-stalks-must-be-ensured-sabu-m-jacob-in-the-high-court.html</link>
					<comments>https://www.chandrikadaily.com/safety-and-treatment-of-rice-stalks-must-be-ensured-sabu-m-jacob-in-the-high-court.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 30 May 2023 12:32:07 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[arikomban]]></category>
		<category><![CDATA[court harji]]></category>
		<category><![CDATA[highcourt]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=256768</guid>

					<description><![CDATA[അരിക്കൊമ്പന് സംരക്ഷണം തേടി ഹൈക്കോടതിയില്&#x200d; ഹര്&#x200d;ജി. അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യമായ ചികിത്സ നല്&#x200d;കണമെന്നുമാണ് ഹര്&#x200d;ജിയിലെ ആവശ്യം. ട്വന്റി20 ചീഫ് കോഓര്&#x200d;ഡിനേറ്റര്&#x200d; സാബു എം. ജേക്കബാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേന്ദ്രസര്&#x200d;ക്കാരിനൊപ്പം കേരള, തമിഴ്‌നാട് സര്&#x200d;ക്കാരുകളേയും കക്ഷി ചേര്&#x200d;ത്തുകൊണ്ടാണ് ഹര്&#x200d;ജി. അരിക്കൊമ്പന്റെ ആരോഗ്യ സംരക്ഷണം തേടി ആദ്യമായാണ് ഒരു ഹര്&#x200d;ജി ഹൈക്കോടതിയില്&#x200d; എത്തുന്നത്. അരിക്കൊമ്പന്റെ സംരക്ഷണത്തിനായി നേരത്തേയും ഹൈക്കോടതിയില്&#x200d; ഹര്&#x200d;ജികള്&#x200d; എത്തിയിരുന്നു. കുങ്കിയാനയാക്കുന്നതിനെതിരേയും കൂട്ടിലടക്കുന്നതിനെതിരേയുമായിരുന്നു അത്. അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യമായി ചികിത്സ നല്&#x200d;കണമെന്നുമാണ് ഹര്&#x200d;ജിയിലെ പ്രധാന ആവശ്യം. [&#8230;]]]></description>
										<content:encoded><![CDATA[<p>അരിക്കൊമ്പന് സംരക്ഷണം തേടി ഹൈക്കോടതിയില്&#x200d; ഹര്&#x200d;ജി. അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യമായ ചികിത്സ നല്&#x200d;കണമെന്നുമാണ് ഹര്&#x200d;ജിയിലെ ആവശ്യം. ട്വന്റി20 ചീഫ് കോഓര്&#x200d;ഡിനേറ്റര്&#x200d; സാബു എം. ജേക്കബാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.<br />
കേന്ദ്രസര്&#x200d;ക്കാരിനൊപ്പം കേരള, തമിഴ്‌നാട് സര്&#x200d;ക്കാരുകളേയും കക്ഷി ചേര്&#x200d;ത്തുകൊണ്ടാണ് ഹര്&#x200d;ജി. അരിക്കൊമ്പന്റെ ആരോഗ്യ സംരക്ഷണം തേടി ആദ്യമായാണ് ഒരു ഹര്&#x200d;ജി ഹൈക്കോടതിയില്&#x200d; എത്തുന്നത്.</p>
<p>അരിക്കൊമ്പന്റെ സംരക്ഷണത്തിനായി നേരത്തേയും ഹൈക്കോടതിയില്&#x200d; ഹര്&#x200d;ജികള്&#x200d; എത്തിയിരുന്നു. കുങ്കിയാനയാക്കുന്നതിനെതിരേയും കൂട്ടിലടക്കുന്നതിനെതിരേയുമായിരുന്നു അത്. അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യമായി ചികിത്സ നല്&#x200d;കണമെന്നുമാണ് ഹര്&#x200d;ജിയിലെ പ്രധാന ആവശ്യം. അരിക്കൊമ്പന്&#x200d; ഇപ്പോഴുള്ളത് തമിഴ്‌നാട് വനപ്രദേശത്താണ്.</p>
<p>അതുകൊണ്ട് തന്നെ തമിഴ്‌നാട് സര്&#x200d;ക്കാരിന്റെ മേല്&#x200d;നോട്ടത്തിലാണ് അരിക്കൊമ്പനെ പിടികൂടുന്നതെങ്കില്&#x200d; ആനയെ കേരളത്തിന് കൈമാറണമെന്നും കേരളത്തിലെ മറ്റൊരു ഉള്&#x200d;കാട്ടിലേക്ക്<br />
അരിക്കൊമ്പനെ മാറ്റണമെന്നും ഹര്&#x200d;ജിയില്&#x200d; ആവശ്യപ്പെട്ടിട്ടുണ്ട്.</p>
<p>അതേസമയം, മിഷന്&#x200d; അരിക്കൊമ്പനുമായി തമിഴ്‌നാട് വനംവകുപ്പ് മുന്നോട്ട് പോവുകയാണ്. മുതുമലയില്&#x200d; നിന്നുള്ള പ്രത്യേക സംഘം ദൗത്യത്തിന് നേതൃത്വം നല്&#x200d;കും. ആനപിടിത്തത്തില്&#x200d; വൈദഗ്ധ്യം നേടിയ ആദിവാസികളും ടീമിലുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/safety-and-treatment-of-rice-stalks-must-be-ensured-sabu-m-jacob-in-the-high-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹിന്&#x200d;ഡന്&#x200d;ബര്&#x200d;ഗ് റിപ്പോര്&#x200d;ട്ടില്&#x200d; അന്വേഷണം: ഹരജി ഇന്ന് പരിഗണിക്കും</title>
		<link>https://www.chandrikadaily.com/news-newdelhi-hindenseburg-report.html</link>
					<comments>https://www.chandrikadaily.com/news-newdelhi-hindenseburg-report.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Fri, 10 Feb 2023 02:03:16 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CONSIDERATION]]></category>
		<category><![CDATA[court harji]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=237017</guid>

					<description><![CDATA[കോര്&#x200d;പറേറ്റുകള്&#x200d;ക്ക് 500 കോടിയില്&#x200d; കൂടുതലുള്ള വായ്പ അനുവദിക്കുന്നതിന് മേല്&#x200d;നോട്ടം വഹിക്കാന്&#x200d; പ്രത്യേക സമിതിയുണ്ടാക്കുന്നതിന് നിര്&#x200d;ദേശം നല്&#x200d;കണമെന്നും തിവാരിയുടെ പൊതുതാല്&#x200d;പര്യ ഹരജിയിലുണ്ട്.]]></description>
										<content:encoded><![CDATA[<p>ന്യൂ ഡല്&#x200d;ഹി: അദാനി ഗ്രൂപ്പിനെതിരായ &#8216;ഹിന്&#x200d;ഡന്&#x200d;ബര്&#x200d;ഗ്&#8217; അന്വേഷണ റിപ്പോര്&#x200d;ട്ട് റിട്ട. സുപ്രീംകോടതി ജഡ്ജിയുടെ മേല്&#x200d;നോട്ടത്തിലുള്ള സമിതി അന്വേഷിക്കാന്&#x200d; കേന്ദ്രത്തിന് നിര്&#x200d;ദേശം നല്&#x200d;കണമെന്നാവശ്യപ്പെടുന്ന ഹരജിയില്&#x200d; സുപ്രീംകോടതി വെള്ളിയാഴ്ച വാദം കേള്&#x200d;ക്കും.അഡ്വ. വിശാല്&#x200d; തിവാരിയാണ് ഹരജിക്കാരന്&#x200d;. വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് തിവാരി ആവശ്യപ്പെട്ടു. ഇതേ വിഷയത്തിലെ മറ്റൊരു ഹരജി വെള്ളിയാഴ്ച പരിഗണിക്കുന്ന കാര്യവും അദ്ദേഹം ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മുമ്ബാകെ ബോധിപ്പിച്ചു. ഈ സാഹചര്യത്തില്&#x200d; തന്റെ ഹരജിയും കേള്&#x200d;ക്കണമെന്നായിരുന്നു ആവശ്യം. തുടര്&#x200d;ന്ന് ഇക്കാര്യം ചീഫ് ജസ്റ്റിസ് അനുവദിച്ചു. &#8216;ഹിന്&#x200d;ഡന്&#x200d;ബര്&#x200d;ഗ്&#8217; റിപ്പോര്&#x200d;ട്ട് രാജ്യത്തിന്റെ പ്രതിഛായ തകര്&#x200d;ക്കുകയും വന്&#x200d; നഷ്ടത്തിന് കാരണമാവുകയും ചെയ്തെന്ന് തിവാരി പറഞ്ഞു.</p>
<p>കോര്&#x200d;പറേറ്റുകള്&#x200d;ക്ക് 500 കോടിയില്&#x200d; കൂടുതലുള്ള വായ്പ അനുവദിക്കുന്നതിന് മേല്&#x200d;നോട്ടം വഹിക്കാന്&#x200d; പ്രത്യേക സമിതിയുണ്ടാക്കുന്നതിന് നിര്&#x200d;ദേശം നല്&#x200d;കണമെന്നും തിവാരിയുടെ പൊതുതാല്&#x200d;പര്യ ഹരജിയിലുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-newdelhi-hindenseburg-report.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അര്&#x200d;ണാബ് ഗോസ്വാമിക്കെതിരെ പീപ്പിള്&#x200d;സ് ലോ ഫൗണ്ടേഷന്&#x200d; നിയമ നടപടിക്ക്</title>
		<link>https://www.chandrikadaily.com/peoples-foundation-against-arnab-goswami.html</link>
					<comments>https://www.chandrikadaily.com/peoples-foundation-against-arnab-goswami.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 30 Aug 2018 14:35:53 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[arnab goswami]]></category>
		<category><![CDATA[arnab goswami republic]]></category>
		<category><![CDATA[court harji]]></category>
		<category><![CDATA[Republic TV]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=100859</guid>

					<description><![CDATA[കോഴിക്കോട്: പ്രളയത്തെ അതിജീവിക്കാന്&#x200d; പൊരുതുന്ന കേരള ജനതയെ ആക്ഷേപിച്ച റിപ്പബ്ലിക്കന്&#x200d; ടി.വി.ചാനലിന്റെ മാനേജിങ്ങ് ഡയറക്ടര്&#x200d; അര്&#x200d;ണാബ് ഗോസ്വാമിക്കെതിരെ മാനനഷ്ടത്തിന് പീപ്പിള്&#x200d;സ് ലോ ഫൗണ്ടേഷന്&#x200d; വക്കീല്&#x200d; നോട്ടീസ് അയച്ചു. സംസ്ഥാനത്തെ ജനങ്ങള്&#x200d;ക്ക് അപമാനം ഉണ്ടാക്കിയ പരാമര്&#x200d;ശത്തിന് നിരുപാധികം മാപ്പപേക്ഷിക്കുവാനും അത് ചാനലില്&#x200d; അര്&#x200d;ഹിക്കുന്ന പ്രാധാന്യത്തോട് കൂടി പ്രൈം ടൈമില്&#x200d; സംപ്രേക്ഷണം ചെയ്യണമെന്നുമാണ് പി.എല്&#x200d;.എഫ് ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാത്ത പക്ഷം ദുരിതാശ്വാസ പ്രവര്&#x200d;ത്തനത്തിന് 10 കോടി രൂപ സംഭാവന നല്&#x200d;കി പരിഹാരം ചെയ്യണമെന്നും, പി.എല്&#x200d;.എഫ് പ്രസിഡന്റ് അഡ്വക്കറ്റ് പി.ശശി, അഡ്വക്കറ്റ് വി [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: പ്രളയത്തെ അതിജീവിക്കാന്&#x200d; പൊരുതുന്ന കേരള ജനതയെ ആക്ഷേപിച്ച റിപ്പബ്ലിക്കന്&#x200d; ടി.വി.ചാനലിന്റെ മാനേജിങ്ങ് ഡയറക്ടര്&#x200d; അര്&#x200d;ണാബ് ഗോസ്വാമിക്കെതിരെ മാനനഷ്ടത്തിന് പീപ്പിള്&#x200d;സ് ലോ ഫൗണ്ടേഷന്&#x200d; വക്കീല്&#x200d; നോട്ടീസ് അയച്ചു. സംസ്ഥാനത്തെ ജനങ്ങള്&#x200d;ക്ക് അപമാനം ഉണ്ടാക്കിയ പരാമര്&#x200d;ശത്തിന് നിരുപാധികം മാപ്പപേക്ഷിക്കുവാനും അത് ചാനലില്&#x200d; അര്&#x200d;ഹിക്കുന്ന പ്രാധാന്യത്തോട് കൂടി പ്രൈം ടൈമില്&#x200d; സംപ്രേക്ഷണം ചെയ്യണമെന്നുമാണ് പി.എല്&#x200d;.എഫ് ആവശ്യപ്പെട്ടിരിക്കുന്നത്.</p>
<p>അല്ലാത്ത പക്ഷം ദുരിതാശ്വാസ പ്രവര്&#x200d;ത്തനത്തിന് 10 കോടി രൂപ സംഭാവന നല്&#x200d;കി പരിഹാരം ചെയ്യണമെന്നും, പി.എല്&#x200d;.എഫ് പ്രസിഡന്റ് അഡ്വക്കറ്റ് പി.ശശി, അഡ്വക്കറ്റ് വി ജയകൃഷ്ണന്&#x200d; മുഖേന അയച്ച നോട്ടീസില്&#x200d; ആവശ്യപ്പെട്ടു. യു.എ.ഇ 700 കോടി സഹായം പ്രഖ്യാപിച്ചത് ഇന്ത്യയെ കളങ്കപ്പെടുത്താനാണെന്നും അങ്ങനെ ഒരു വാഗ്ദാനത്തെ ചൊല്ലി കേരളം നുണ പറയുകയാണെന്നും അതിലൂടെ നാണം കെട്ട ജനതയായി കേരളീയര്&#x200d; അധ:പതിച്ചുവെന്നുമാണ് ചര്&#x200d;ച്ചയില്&#x200d; അവതാരകനായ അര്&#x200d;ണാബ് ഗോസ്വാമി പറഞ്ഞത്.</p>
<p>സംസ്ഥാനത്തെ മുഴുവന്&#x200d; ജനങ്ങളും ഒരു ദേശീയ ദുരന്തത്തെ നേരിടുന്നതിന് തയ്യാറെടുക്കുമ്പോള്&#x200d; വാര്&#x200d;ത്തയിലെ ഈ പരാമര്&#x200d;ശം അങ്ങേയറ്റം ഖേദകരവും അപമാനകരവും ആണ്. സംസ്ഥാനമൊട്ടാകെ അത്യന്തം വിഷമകരമായ അവസ്ഥയില്&#x200d; നില്&#x200d;ക്കുമ്പോഴാണ് അര്&#x200d;ണാബ് ഗോസ്വാമി ഓരോ കേരളീയനെയും വേദനിപ്പിക്കുന്ന വാര്&#x200d;ത്താവിശേഷം സംപ്രേക്ഷണം ചെയ്യുന്നത്. ലോകത്തിന് മുമ്പില്&#x200d; സത്യസന്ധതയുടെയും അര്&#x200d;പ്പണ മനോഭാവത്തിന്റെയും മനുഷ്യ സ്‌നേഹത്തിന്റെയും ഉദാത്ത ഭാവങ്ങള്&#x200d; കാഴ്ച വെച്ച ഒരു ജനതയുടെ മനോവീര്യമാണ് ഇതിലൂടെ നശിപ്പിക്കാന്&#x200d; ബോധപൂര്&#x200d;വ്വം ശ്രമിച്ചത്.</p>
<p>ഈ വാര്&#x200d;ത്തയിലൂടെ മറ്റ് ജനസമൂഹത്തിന് മുമ്പില്&#x200d; തലകുനിക്കേണ്ടി വരുന്ന ഒരവസ്ഥ ഉണ്ടാക്കിയതിലൂടെ ദുരിതാശ്വാസത്തിന് വേണ്ടിയുള്ള പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് വലിയ തിരിച്ചടി ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം. ആയതിനാല്&#x200d; 10 കോടി രൂപ നഷ്ടപരിഹാരമായി തെറ്റായ ആരോപണം ഉന്നയിച്ച് ഒന്നാം കക്ഷി അര്&#x200d;ണാബ് ഗോസ്വാമിയും, റിപ്പബ്ലിക്കന്&#x200d; ടി.വിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്&#x200d; നല്&#x200d;കണമെന്ന് നോട്ടീസില്&#x200d; പി.എല്&#x200d;.എഫ് ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/peoples-foundation-against-arnab-goswami.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫാസ്റ്റ് ട്രാക്ക് കോടതികളെന്ന ആവശ്യം ശക്തിപ്പെടുന്നു; രാജ്യത്ത് വിചാരണ കാത്തു കിടക്കുന്നത് 133,000 ബലാത്സംഗ കേസുകള്&#x200d;</title>
		<link>https://www.chandrikadaily.com/speedy-justice-for-rape-victims-more-than-133000-cases-pending.html</link>
					<comments>https://www.chandrikadaily.com/speedy-justice-for-rape-victims-more-than-133000-cases-pending.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 19 Apr 2018 14:57:31 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[court]]></category>
		<category><![CDATA[court harji]]></category>
		<category><![CDATA[gang rape]]></category>
		<category><![CDATA[GangRape]]></category>
		<category><![CDATA[rape case]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=81193</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: കത്വ, ഉന്നാവോ ബലാത്സംഗ കേസുകള്&#x200d; കൈകാര്യം ചെയ്യാന്&#x200d; ഫാസ്റ്റ് ട്രാക്ക് കോടതികള്&#x200d; ഏര്&#x200d;പ്പെടുത്തണമെന്ന ആവശ്യം ഉയരുമ്പോഴും ഇത്തരം കേസുകള്&#x200d; കൈകാര്യം ചെയ്യുന്നത് ഒച്ചിഴയും വേഗത്തിലാണെന്ന് രേഖകള്&#x200d; വ്യക്തമാക്കുന്നു. രാജ്യത്ത് 133,000 ബലാത്സംഗ കേസുകളാണ് വിചാരണ കാത്തു കിടക്കുന്നത്. 2012ലെ ഡല്&#x200d;ഹി നിര്&#x200d;ഭയ കൂട്ട ബലാത്സംഗ കൊലപാതകത്തിനു ശേഷം രാജ്യത്ത് ബലാത്സംഗ കേസുകള്&#x200d; കൈകാര്യം ചെയ്യുന്നതിന് ഫാസ്റ്റ് ട്രാക്ക് കോടതികള്&#x200d; വേണമെന്നും കുറ്റവാളികള്&#x200d;ക്ക് വധ ശിക്ഷ നല്&#x200d;കണമെന്നും മുറവിളികള്&#x200d; ഉയരുമ്പോഴും ഇത്തരത്തിലുള്ള കേസുകള്&#x200d; വര്&#x200d;ധിക്കുന്നതായും കണക്കുകള്&#x200d; വ്യക്തമാക്കുന്നു. [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: കത്വ, ഉന്നാവോ ബലാത്സംഗ കേസുകള്&#x200d; കൈകാര്യം ചെയ്യാന്&#x200d; ഫാസ്റ്റ് ട്രാക്ക് കോടതികള്&#x200d; ഏര്&#x200d;പ്പെടുത്തണമെന്ന ആവശ്യം ഉയരുമ്പോഴും ഇത്തരം കേസുകള്&#x200d; കൈകാര്യം ചെയ്യുന്നത് ഒച്ചിഴയും വേഗത്തിലാണെന്ന് രേഖകള്&#x200d; വ്യക്തമാക്കുന്നു. രാജ്യത്ത് 133,000 ബലാത്സംഗ കേസുകളാണ് വിചാരണ കാത്തു കിടക്കുന്നത്.</p>
<p>2012ലെ ഡല്&#x200d;ഹി നിര്&#x200d;ഭയ കൂട്ട ബലാത്സംഗ കൊലപാതകത്തിനു ശേഷം രാജ്യത്ത് ബലാത്സംഗ കേസുകള്&#x200d; കൈകാര്യം ചെയ്യുന്നതിന് ഫാസ്റ്റ് ട്രാക്ക് കോടതികള്&#x200d; വേണമെന്നും കുറ്റവാളികള്&#x200d;ക്ക് വധ ശിക്ഷ നല്&#x200d;കണമെന്നും മുറവിളികള്&#x200d; ഉയരുമ്പോഴും ഇത്തരത്തിലുള്ള കേസുകള്&#x200d; വര്&#x200d;ധിക്കുന്നതായും കണക്കുകള്&#x200d; വ്യക്തമാക്കുന്നു. 2012ല്&#x200d; നിന്നും 2016 ആയപ്പോഴേക്കും ബലാത്സംഗ കേസുകളുടെ എണ്ണത്തില്&#x200d; 60 ശതമാനത്തിന്റെ വര്&#x200d;ധനവുണ്ടായതായാണ് കണക്കുകള്&#x200d; പറയുന്നത്. ഇതില്&#x200d; പ്രായപൂര്&#x200d;ത്തിയാവാത്ത കുട്ടികള്&#x200d;ക്കെതിരായ പീഡനകേസുകളുടെ എണ്ണം 40 ശതമാനം വര്&#x200d;ധിച്ചിട്ടുണ്ട്. അതേ സമയം ഇത്തരം കേസുകളില്&#x200d; ശിക്ഷിക്കപ്പെട്ടവരുടെ എണ്ണം 25 ശതമാനം മാത്രമാണെന്നും കണക്കുകള്&#x200d; വ്യക്തമാക്കുന്നു.</p>
<p>2012ല്&#x200d; 100,000 ബലാത്സംഗ കേസുകളാണ് വിവിധ കോടതികളില്&#x200d; കെട്ടിക്കിടന്നിരുന്നതെങ്കില്&#x200d; ഇത് 2016 ആയപ്പോള്&#x200d; 133,000 കേസുകളായി ഉയര്&#x200d;ന്നതായി ദേശീയ ക്രൈം റെക്കോര്&#x200d;ഡ്‌സ് ബ്യൂറോ രേഖകള്&#x200d; പറയുന്നു. 2012-16 വരെ ഓരോ വര്&#x200d;ഷവും 85 ശതമാനം ബലാത്സംഗ കേസുകളും വിചാരണ കാത്ത് കിടക്കുകയാണ്. സര്&#x200d;ക്കാറിന് വേണമെങ്കില്&#x200d; നൂറു നിയമങ്ങള്&#x200d; സൃഷ്ടിക്കാന്&#x200d; കഴിയും എന്നാല്&#x200d; ഇത് നടപ്പിലാക്കാനാവാത്തതിനാല്&#x200d; സമ്പൂര്&#x200d;ണമായി പരാജയപ്പെടുകയാണെന്ന് സുപ്രീം കോടതിയിലെ മുതിര്&#x200d;ന്ന അഭിഭാഷകന്&#x200d; ദുശ്യന്ത് ദവേ പറയുന്നു. പൊലീസ് ഫോഴ്‌സിന്റെ എണ്ണത്തിലെ കുറവും, സമ്മര്&#x200d;ദ്ദങ്ങള്&#x200d;ക്ക് വിധേയമായി അന്വേഷണ സംഘങ്ങള്&#x200d; കുറ്റപത്രം സമര്&#x200d;പ്പിക്കുന്നത് വൈകിപ്പിക്കുന്നതും വിചാരണ നടപടികള്&#x200d; വൈകാന്&#x200d; കാരണമാവുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/speedy-justice-for-rape-victims-more-than-133000-cases-pending.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റിയാസ് മൗലവി വധക്കേസ്; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി</title>
		<link>https://www.chandrikadaily.com/riyas-moulavi-marder-case-kasaragod-rss.html</link>
					<comments>https://www.chandrikadaily.com/riyas-moulavi-marder-case-kasaragod-rss.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 01 Jul 2017 08:59:19 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[court harji]]></category>
		<category><![CDATA[criminal]]></category>
		<category><![CDATA[kasaragod]]></category>
		<category><![CDATA[riyas moulavi]]></category>
		<category><![CDATA[RSS]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=34170</guid>

					<description><![CDATA[കാസര്‍ഗോഡ് മദ്രസാധ്യാപകന്‍ റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. നേരത്തെ മജിസ്ട്രേറ്റ് കോടതിയും പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കേസിലെ പ്രതികളായ കുട്ലു കേളുഗുഡ്ഡെ അയ്യപ്പനഗറിലെ എസ് അജേഷ് എന്ന അപ്പു (20), കേളുഗുഡ്ഡെ മാത്തയിലെ നിധിന്‍ (19), കേളുഗുഡ്ഡെ ഗംഗയിലെ അഖിലേഷ് എന്ന അഖില്‍ (25) എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ജില്ലാ സെഷന്‍സ് ജഡ്ജ് എസ് മനോഹര്‍കിണി തള്ളിയത്. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. പ്രോസിക്യുഷനു [&#8230;]]]></description>
										<content:encoded><![CDATA[<p>കാസര്&#x200d;ഗോഡ് മദ്രസാധ്യാപകന്&#x200d; റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്&#x200d; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. സെഷന്&#x200d;സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. നേരത്തെ മജിസ്ട്രേറ്റ് കോടതിയും പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.</p>
<p>കേസിലെ പ്രതികളായ കുട്ലു കേളുഗുഡ്ഡെ അയ്യപ്പനഗറിലെ എസ് അജേഷ് എന്ന അപ്പു (20), കേളുഗുഡ്ഡെ മാത്തയിലെ നിധിന്&#x200d; (19), കേളുഗുഡ്ഡെ ഗംഗയിലെ അഖിലേഷ് എന്ന അഖില്&#x200d; (25) എന്നിവര്&#x200d; സമര്&#x200d;പ്പിച്ച ഹര്&#x200d;ജിയാണ് ജില്ലാ സെഷന്&#x200d;സ് ജഡ്ജ് എസ് മനോഹര്&#x200d;കിണി തള്ളിയത്.</p>
<p>പ്രതികള്&#x200d;ക്ക് ജാമ്യം നല്&#x200d;കുന്നതിനെ പ്രോസിക്യൂഷന്&#x200d; ശക്തമായി എതിര്&#x200d;ത്തിരുന്നു. പ്രോസിക്യുഷനു വേണ്ടി സ്പെഷ്യല്&#x200d; പ്രോസിക്യൂട്ടര്&#x200d; അഡ്വ. അശോകനാണ് ഹാജരായിരുന്നത്. രണ്ട് തവണ മാറ്റി വെച്ച ജാമ്യാപേക്ഷയാണ് കോടതി ശനിയാഴ്ച പരിഗണിച്ചത്.</p>
<p>ഇക്കഴിഞ്ഞ മാര്&#x200d;ച്ച് 21ന് രാത്രി 10.30 മണിയോടെയാണ് പഴയ ചൂരി ഇസ്സത്തുല്&#x200d; ഇസ്ലാം മദ്രസയിലെ അധ്യാപകനും പള്ളി മുഅദ്ദിനുമായ കുടകിലെ റിയാസ് മൗലവിയെ പ്രതികള്&#x200d; പള്ളിയില്&#x200d; കയറി വെട്ടിക്കൊലപ്പെടുത്തിയത്. അജേഷാണ് പള്ളിയോട് ചേര്&#x200d;ന്നുള്ള മുറിയില്&#x200d; കയറി കൃത്യം നിര്&#x200d;വഹിച്ചത്.</p>
<p>കണ്ണൂര്&#x200d; ക്രൈംബ്രാഞ്ച് എസ് പി ഡോ. എ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ച് പ്രതികളെ അറസ്റ്റു ചെയ്തത്. ആയിരത്തിലധികം പേജുള്ള കുറ്റപത്രമാണ് സമര്&#x200d;പ്പിച്ചത്. ഡി എന്&#x200d; എ പരിശോധനാഫലം അടക്കമുള്ള 50 ലധികം രേഖകളും സമര്&#x200d;പ്പിച്ചിരുന്നു. ദൃക്‌സാക്ഷികളടക്കം 100 ലധികം സാക്ഷികളാണ് ഈ കേസിലുള്ളത്</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/riyas-moulavi-marder-case-kasaragod-rss.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
