<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>covid19 &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/covid19/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 17 May 2024 10:58:19 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>covid19 &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കൊവാക്‌സിനും പാര്&#x200d;ശ്വഫലം; വാക്‌സിന്&#x200d; സ്വീകരിച്ച 30 ശതമാനം പേര്&#x200d;ക്കും ഒരു വര്&#x200d;ഷത്തിനിടെ ആരോഗ്യപ്രശ്‌നമുണ്ടായെന്ന് പഠനം</title>
		<link>https://www.chandrikadaily.com/kovacs-also-has-side-effects-the-study-found-that-30-percent-of-those-who-received-the-vaccine-developed-health-problems-within-a-year.html</link>
					<comments>https://www.chandrikadaily.com/kovacs-also-has-side-effects-the-study-found-that-30-percent-of-those-who-received-the-vaccine-developed-health-problems-within-a-year.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 17 May 2024 10:58:19 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[covid19]]></category>
		<category><![CDATA[health problems]]></category>
		<category><![CDATA[Kovacs]]></category>
		<category><![CDATA[vaccine]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=298021</guid>

					<description><![CDATA[ആസ്ട്രസെനേക്കയുടെ കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവിഷീല്&#x200d;ഡിന് ഗുരുതര പാര്&#x200d;ശ്വഫലങ്ങളുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ, ഇന്ത്യന്&#x200d; നിര്&#x200d;മിത വാക്‌സിനായ കൊവാക്‌സിനും പാര്&#x200d;ശ്വഫലങ്ങളുണ്ടെന്ന് പഠന റിപ്പോര്&#x200d;ട്ട്]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ആസ്ട്രസെനേക്കയുടെ കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവിഷീല്&#x200d;ഡിന് ഗുരുതര പാര്&#x200d;ശ്വഫലങ്ങളുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ, ഇന്ത്യന്&#x200d; നിര്&#x200d;മിത വാക്‌സിനായ കൊവാക്‌സിനും പാര്&#x200d;ശ്വഫലങ്ങളുണ്ടെന്ന് പഠന റിപ്പോര്&#x200d;ട്ട്. ബനാറസ് ഹിന്ദു സര്&#x200d;വകലാശാലയിലെ ഗവേഷകര്&#x200d; നടത്തിയ പഠനത്തിലാണ് കണ്ടെത്തല്&#x200d;.</p>
<p>കൊവാക്‌സിന്&#x200d; സ്വീകരിച്ച 926 പേരിലാണ് ഗവേഷകര്&#x200d; പഠനം. ഇതില്&#x200d;,635 കൗമാരക്കാരും 291 മുതിര്&#x200d;ന്നവരും ഉള്&#x200d;പ്പെട്ടിരുന്നു.50 ശതമാനത്തിനടുത്തോളം പേര്&#x200d;ക്ക് വാക്‌സിന്&#x200d; സ്വീകരിച്ചതിന് ശേഷമുള്ള ഒരു വര്&#x200d;ഷത്തിനിടെ ആരോഗ്യപ്രശ്‌നങ്ങളുണ്ടായി.വാക്‌സിന്&#x200d; സ്വീകരിച്ചവരില്&#x200d; ഒരു ശതമാനം പേര്&#x200d;ക്കാണ് ഗുരുതാരമായ പാര്&#x200d;ശ്വഫലം കണ്ടെത്തിയത്.ശ്വാസകോശ രോഗങ്ങള്&#x200d;, ത്വക്ക് രോഗങ്ങള്&#x200d;, നാഡീസംബന്ധ അസുഖങ്ങല്&#x200d; തുടങ്ങിയ പ്രശ്‌നങ്ങളാണ് കൗമാരക്കാരിലുണ്ടായത്.പാര്&#x200d;ശ്വഫലങ്ങള്&#x200d; കണ്ടെത്തിയവരുടെ മുന്&#x200d;കാല അസുഖ വിവരങ്ങള്&#x200d; ഉള്&#x200d;പ്പെടെ വിശകലനം ചെയ്യണം. കൊവാക്‌സിന്&#x200d; സുരക്ഷിതമാണെന്നത് സംബന്ധിച്ച് നിരവധി പഠനങ്ങള്&#x200d; ജേണലുകള്&#x200d; പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഭാരത് ബയോടെക് പ്രതികരിച്ചു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kovacs-also-has-side-effects-the-study-found-that-30-percent-of-those-who-received-the-vaccine-developed-health-problems-within-a-year.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊവിഡ് വ്യാപനത്തിന്&#x200d;റെ പശ്ചാത്തലത്തില്&#x200d; ആശുപത്രികളില്&#x200d; മാസ്ക് ഉപയോഗിക്കാന്&#x200d; നിര്&#x200d;ദേശം</title>
		<link>https://www.chandrikadaily.com/in-the-context-of-the-spread-of-kovid-it-is-recommended-to-use-masks-in-hospitals.html</link>
					<comments>https://www.chandrikadaily.com/in-the-context-of-the-spread-of-kovid-it-is-recommended-to-use-masks-in-hospitals.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 20 Dec 2023 09:01:18 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[covid19]]></category>
		<category><![CDATA[mask]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=286188</guid>

					<description><![CDATA[മാസ്ക് നിര്&#x200d;ബന്ധമാക്കിയിട്ടില്ലെങ്കിലും മുന്&#x200d;കരുതലായും രോഗ വ്യാപനം തടയാനും ഉപയോഗിക്കണം എന്നാണ് നിര്&#x200d;ദേശം]]></description>
										<content:encoded><![CDATA[<p>കൊവിഡ് വ്യാപനത്തിന്&#x200d;റെ പശ്ചാത്തലത്തില്&#x200d; ആശുപത്രികളില്&#x200d; മാസ്ക് ഉപയോഗിക്കണമെന്ന് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്&#x200d; ചേര്&#x200d;ന്ന ഉന്നതല യോഗത്തില്&#x200d; നിര്&#x200d;ദേശം. ആരോഗ്യ പ്രവർത്തകരും ആശുപത്രികളിൽ എത്തുന്ന രോഗികളും മാസ്ക് ഉപയോഗിക്കണമെന്നാണ് നിര്&#x200d;ദേശം. മാസ്ക് നിര്&#x200d;ബന്ധമാക്കിയിട്ടില്ലെങ്കിലും മുന്&#x200d;കരുതലായും രോഗ വ്യാപനം തടയാനും ഉപയോഗിക്കണം എന്നാണ് നിര്&#x200d;ദേശം. കൊവിഡ് രോഗ വ്യാപനം നിയന്ത്രണ വിധേയമാണെന്ന് ഉന്നതതല യോഗം വിലയിരുത്തി. അനാവശ്യ ഭീതി വേണ്ടെന്നും കടുത്ത നിയന്ത്രണങ്ങളും ആവശ്യമില്ലെന്നും യോഗം വ്യക്തമാക്കി.</p>
<p><strong>കേസുകളിൽ വർധനവ്:</strong></p>
<p>എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കൊവിഡ് കേസുകളില്&#x200d; വര്&#x200d;ധനവുള്ളതെന്നും ഇവിടങ്ങളില്&#x200d; പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നും യോഗത്തില്&#x200d; നിര്&#x200d;ദേശമുയര്&#x200d;ന്നു. ആവശ്യത്തിന് ഐസൊലേഷന്&#x200d;,ഐസിയു ബെഡുകള്&#x200d; ഉറപ്പാക്കണമെന്നും യോഗം നിര്&#x200d;ദേശം നല്&#x200d;കി. മരണകണക്കില്&#x200d; ആശങ്ക വേണ്ടെന്നും യോഗം വ്യക്തമാക്കി. റാന്&#x200d;ഡം പരിശോധന നടത്തേണ്ടെന്നും രോഗലക്ഷണങ്ങൾ ഉള്ളവരിൽ മാത്രം പരിശോധന നടത്തിയാല്&#x200d; മതിയെന്നും ഉന്നത തല യോഗം നിര്&#x200d;ദേശിച്ചു.</p>
<p>അതേസമയം, അതിവേഗം പടരുന്ന കൊവിഡിന്&#x200d;റെ ജെ എൻ വൺ വകഭേദം കേരളത്തിന് ആശങ്കയായി തുടരുകയാണ്. ഇന്നലെ 115 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആക്ടീവ് കേസുകളുട എണ്ണം 1749 ആയി ഉയർന്നു.</p>
<p>കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തില്&#x200d; സംസ്ഥാനങ്ങൾക്ക് കഴിഞ്ഞ ദിവസം കേന്ദ്രം മാര്&#x200d;ഗനിര്&#x200d;ദേശം പുറത്തിറക്കിയിരുന്നു. മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രം. കൊവിഡ് കേസുകൾ ഉയരുന്നതിൽ നിതാന്ത ജാ​ഗ്രത വേണമെന്നാണ് നിര്&#x200d;ദ്ദേശം. പരിശോധന ഉറപ്പാക്കണം, രോ​ഗം സ്ഥിരീകരിക്കുന്ന സാമ്പിളുകൾ ജനിതക ശ്രേണീ പരിശോധനയ്ക്ക് അയക്കണം, ഉത്സവക്കാലം മുന്നിൽ കണ്ട് രോ​ഗം പടരാനുള്ള സാധ്യത ഒഴിവാക്കണം എന്നിങ്ങനെയാണ് നിര്&#x200d;ദ്ദേശങ്ങള്&#x200d;.</p>
<p>പുതുക്കിയ കൊവിഡ് മാർ​ഗ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്&#x200d;കി. ജില്ലാ തലത്തിൽ രോ​ഗ ലക്ഷണങ്ങൾ കൂടുന്നത് നിരീക്ഷിക്കണം, ആർടി പിസിആർ &#8211; ആന്റിജൻ പരിശോധനകൾ കൂടുതൽ നടത്തണം, രോ​ഗം സ്ഥിരീകരിക്കുന്ന സാമ്പിളുകൾ Indian SARS COV-2 Genomics Consortium (INSACOG) ലബോറട്ടറികളിൽ ജനിതക ശ്രേണീ പരിശോധന നടത്തണം, ആശുപത്രികളിലെ സാഹചര്യം വിലയിരുത്തണം, ബോധവൽക്കരണം ശക്തമാക്കണം എന്നിങ്ങനെയാണ് നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യത്തിലെ 89.38 ശതമാനം കൊവിഡ് കേസുകളും നിലവില്&#x200d; കേരളത്തിലാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/in-the-context-of-the-spread-of-kovid-it-is-recommended-to-use-masks-in-hospitals.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;എറണാകുളം തിരുവനന്തപുരം ജില്ലകളില്&#x200d; ജാഗ്രത; കോവിഡ് വ്യാപനത്തില്&#x200d; അധിക നിയന്ത്രണങ്ങള്&#x200d; ഏര്&#x200d;പ്പെടുത്തില്ല&#8217;</title>
		<link>https://www.chandrikadaily.com/vigilance-in-ernakulam-thiruvananthapuram-districts-no-additional-restrictions-will-be-imposed-on-the-spread-of-covid.html</link>
					<comments>https://www.chandrikadaily.com/vigilance-in-ernakulam-thiruvananthapuram-districts-no-additional-restrictions-will-be-imposed-on-the-spread-of-covid.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 19 Dec 2023 11:57:33 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[covid19]]></category>
		<category><![CDATA[mask]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=286127</guid>

					<description><![CDATA[സമീപകാലങ്ങളില്&#x200d; 37 ആരോഗ്യപ്രവര്&#x200d;ത്തകര്&#x200d;ക്കാണ് കോവിഡ് ബാധിച്ചത്]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്തെ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമെന്ന് ഉന്നതതലയോഗം. അനാവശ്യ ഭീതിയും കടുത്ത നിയന്ത്രണങ്ങളും ആവശ്യമില്ലെന്നും മരണകണക്കില്&#x200d; ആശങ്കപ്പെടെണ്ടതില്ലെന്നും യോഗം വിലയിരുത്തി.</p>
<p>എറണാകുളം, തിരുവനന്തപുരം ജില്ലകളില്&#x200d; പ്രത്യേക ജാഗ്രത വേണമെന്നതും യോഗം നിര്&#x200d;ദേശിച്ചിട്ടുണ്ട്. ആരോഗ്യപ്രവര്&#x200d;ത്തകരും ആശുപത്രികളില്&#x200d; എത്തുന്ന രോഗികളും മാസ്‌ക് ധരിക്കണമെന്നും നിര്&#x200d;ദേശിച്ചിട്ടുണ്ട്.</p>
<p>സമീപകാലങ്ങളില്&#x200d; 37 ആരോഗ്യപ്രവര്&#x200d;ത്തകര്&#x200d;ക്കാണ് കോവിഡ് ബാധിച്ചത്. ഈ സാഹചര്യത്തില്&#x200d; മുന്&#x200d;കരുതല്&#x200d; എന്ന നിലക്കാണ് ആശുപത്രികളിലെത്തുന്നവര്&#x200d; മാസ്‌ക് ധരിക്കണമെന്ന് നിര്&#x200d;ദേശം നല്&#x200d;കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vigilance-in-ernakulam-thiruvananthapuram-districts-no-additional-restrictions-will-be-imposed-on-the-spread-of-covid.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരളത്തില്&#x200d; കോവിഡ് തരംഗം വീണ്ടുമുണ്ടായേക്കാം; മുന്നറിയിപ്പുമായി ഐ.എം.എ</title>
		<link>https://www.chandrikadaily.com/there-may-be-another-wave-of-covid-in-kerala-ima-with-warning.html</link>
					<comments>https://www.chandrikadaily.com/there-may-be-another-wave-of-covid-in-kerala-ima-with-warning.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 10 Dec 2023 06:42:59 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[covid19]]></category>
		<category><![CDATA[IMA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=285434</guid>

					<description><![CDATA[അമേരിക്ക, കാനഡ, യൂറോപ്പ് എന്നിവിടങ്ങളില്&#x200d; ശക്തമായ കോവിഡ് അടുത്ത തരംഗമായി കേരളത്തിലേക്ക് എത്തിയേക്കാം എന്നാണ് യോഗത്തിലെ വിലയിരുത്തല്&#x200d;]]></description>
										<content:encoded><![CDATA[<p>ഒരിടവളേയക്ക് ശേഷം കോവിഡ് കേരളത്തിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് ഇന്ത്യന്&#x200d; മെഡിക്കല്&#x200d; അസോസിയേഷന്&#x200d; (ഐ.എം.എ). കൊച്ചിയില്&#x200d; നടന്ന പൊരുജനാരോഗ്യ വിഷയം സംബന്ധിച്ചുള്ള യോഗത്തിലാണ് ഇക്കാര്യം പറയുന്നത്. സര്&#x200d;ക്കാര്&#x200d;, സ്വകാര്യ മേഖലയിലെ അനേകം വിദഗ്ദ്ധര്&#x200d; യോഗത്തില്&#x200d; പങ്കെടുത്തു. സര്&#x200d;ക്കാര്&#x200d; &#8211; സ്വകാര്യ മേഖലയിലെ അനേകം വിദഗ്ദ്ധര്&#x200d; പങ്കെടുത്തു.</p>
<p>അമേരിക്ക, കാനഡ, യൂറോപ്പ് എന്നിവിടങ്ങളില്&#x200d; ശക്തമായ കോവിഡ് അടുത്ത തരംഗമായി കേരളത്തിലേക്ക് എത്തിയേക്കാം എന്നാണ് യോഗത്തിലെ വിലയിരുത്തല്&#x200d;. നവംബര്&#x200d; മാസം രാജഗിരി ആശുപത്രിയില്&#x200d; നടത്തിയ 141 കോവിഡ് ടെസ്റ്റുകളില്&#x200d; പത്തെണ്ണം പോസിറ്റീവായി, അതായത് 7.1 %. കഴിഞ്ഞ മാസം ഇത് വെറും രണ്ടു ശതമാനവും ഓഗസ്റ്റില്&#x200d; ഒരു ശതമാനവും ആയിരുന്നു എന്ന് ഡോ. സണ്ണി പി. ഓരത്തേല്&#x200d; പറഞ്ഞു. തുടക്കത്തില്&#x200d; ക്രമേണ മാത്രം കൂടുകയും പിന്നീട് അതിവേഗം വ്യാപിക്കുകയും ചെയ്യുകയാണ് കോവിഡ് തരംഗങ്ങളുടെ രീതി. നിരന്തര ജനിതക വ്യതിയാനം മൂലം ആവര്&#x200d;ത്തിച്ചു വരാന്&#x200d; ഇതിനു കഴിവുണ്ട്. ഇപ്പോള്&#x200d; BA.2.86 ഉപശാഖയായ JN.1 ആണ് വിദേശ രാജ്യങ്ങളില്&#x200d; അതിവേഗം വര്&#x200d;ദ്ധിക്കുന്നത്. ഇന്ത്യയില്&#x200d; അടുത്തകാലത്ത് നിന്നുള്ള ജീനോമിക് സീക്വെന്‌സിങ് ലഭ്യമല്ല.</p>
<p>മുതിര്&#x200d;ന്നവരില്&#x200d; കോവിഡ് ചിലപ്പോള്&#x200d; ഗുരുതരമായേക്കാം. ചെറുപ്പക്കാരില്&#x200d; പതിവു ചുമ, തൊണ്ടയില്&#x200d; അസ്വസ്ഥത, ഇതോടൊപ്പം എഴുന്നേല്&#x200d;ക്കാന്&#x200d; കഴിയാത്തവിധം കടുത്ത ക്ഷീണം തുടങ്ങിയവ റിപ്പോര്&#x200d;ട്ട് ചെയ്യപ്പെടുന്നു. ഇതുവരെയുള്ള കേസുകള്&#x200d; കുറവായതിനാലാകാം മരണങ്ങള്&#x200d; ഇക്കുറി കേരളത്തില്&#x200d; നടന്നതായി അറിവില്ല. കോവിഡ് ടെസ്റ്റുകള്&#x200d; ഇന്ത്യയില്&#x200d; ചുരുക്കമായി മാത്രം ചെയ്തുവരുന്നതിനാല്&#x200d; മുമ്പുുള്ളതു പോലെയുള്ള കൃത്യമായ കണക്കുകള്&#x200d; ലഭ്യമല്ല.</p>
<p>ഫ്‌ളൂ അഥവാ ഇന്&#x200d;ഫ്‌ളുന്&#x200d;സ കേരളത്തില്&#x200d; ധാരാളമുണ്ട്. കുട്ടികളിലും ഇത് വ്യാപകമാണ്. ചിലരില്&#x200d; കഠിനമായ ലക്ഷണങ്ങള്&#x200d; ഉണ്ടാകുന്നു. അപൂര്&#x200d;വമായി മരണങ്ങളും സംഭവിക്കാം. ചൈനയില്&#x200d; ഉള്&#x200d;പ്പെടെ ഇപ്പോള്&#x200d; ഫ്‌ളൂ ആണ് കൂടുതലും റിപ്പോര്&#x200d;ട്ട് ചെയ്യപ്പെടുന്നത്. എല്ലാ വര്&#x200d;ഷവും വാക്‌സിന്&#x200d; എടുക്കുന്നത് കാഠിന്യം കുറയ്ക്കാന്&#x200d; ഉപകാരപ്പെടും. കോവിഡിനെ അപേക്ഷിച്ച് ഇതിന് ഫലപ്രദമായ ആന്റിവൈറല്&#x200d; ചികിത്സ ലഭ്യമാണ്.പുകയൂര്&#x200d; ലൈവ്</p>
<p>ഡെങ്കിപ്പനി കേരളത്തില്&#x200d; ശക്തമായി തുടരുന്നു, ശ്രീലങ്കയില്&#x200d; റെക്കോര്&#x200d;ഡ് ഡെങ്കിപ്പനിയാണ് ഈ സീസണില്&#x200d; ഉണ്ടായത്. കൊതുകുനിവാരണമാണ് പ്രധാന പ്രതിരോധം. ആശുപത്രികളിലും ഡെങ്കിപ്പനി റിപ്പോര്&#x200d;ട്ട് ചെയ്യപ്പെടുന്നുണ്ട്. പ്രത്യേകിച്ച് കെട്ടിടനിര്&#x200d;മാണം നടക്കുന്ന ഇടങ്ങളില്&#x200d; സ്റ്റാഫിന് ഡെങ്കിപ്പനി കൂടുന്നതായി ഡോക്ടര്&#x200d;മാര്&#x200d; പറഞ്ഞു. എല്ലാവരും ആഴ്ചയില്&#x200d; ഒരിക്കലെങ്കിലും കൊതുകു നിവാരണ പ്രവര്&#x200d;ത്തികളില്&#x200d; ഒരുമിച്ചു പ്രവര്&#x200d;ത്തിക്കണം എന്ന് ഡി.എം.ഒ ഡോ.സക്കീന വ്യക്തമാക്കുന്നു.</p>
<p>കഠിനമായ പനിയും മറ്റും വന്നാല്&#x200d; സ്വയം ചികിത്സ ഒഴിവാക്കണം എന്നും അവര്&#x200d; പറഞ്ഞു, കാരണം പനിയുടെ കാരണം കണ്ടെത്തി അതനുസരിച്ചാണ് ചികിത്സിക്കേണ്ടത്. പനിയുണ്ടാക്കുന്ന മിക്ക അണുബാധകളുടെയും തുടക്കത്തിലെ ലക്ഷണങ്ങള്&#x200d; ഏകദേശം സമാനമാണ്. ഉദാഹരണത്തിന് എലിപ്പനിയും മറ്റും ആദ്യദിവസങ്ങളില്&#x200d; ചികിത്സിച്ചില്ലെങ്കില്&#x200d; ചിലപ്പോള്&#x200d; മരണം വരെ ഉണ്ടാകാനിടയുണ്ട്.</p>
<p>ക്ഷയരോഗം കൂടുന്നതായി ശ്രദ്ധയില്&#x200d;പെട്ടിട്ടുണ്ട്. ലക്ഷണങ്ങള്&#x200d; ഉള്ളവരില്&#x200d; എക്‌സ് റേ പരിശോധന കണിശമായി ചെയ്യണം എന്ന് വിദഗ്ദ്ധ ഡോക്ടര്&#x200d;മാര്&#x200d; പറഞ്ഞു. കോവിഡ് വന്നതിനു ശേഷം പലര്&#x200d;ക്കും ഏറെക്കാലം ചുമ ഉള്ളതിനാല്&#x200d; കോവിഡ് മൂലമാണ് എന്ന് ചിന്തിക്കാനിടയുണ്ട്. മരുന്നുകള്&#x200d; ഫലിക്കാത്തയിനം ബാക്ടീരിയ നിലവിലുണ്ട് എന്നുള്ളതാണ് ടിബിയെ കടുപ്പമുള്ളതാക്കുന്നത്. അതിനാല്&#x200d; എത്രയും നേരത്തെ രോഗം കണ്ടെത്തുകയും വ്യാപനം തടയാന്&#x200d; നടപടികള്&#x200d; കൈക്കൊള്ളുകയും വേണം. എലിപ്പനി, മലേറിയ, ഭക്ഷ്യ വിഷബാധ, ടൈഫോയ്ഡ് എന്നിവയും യോഗത്തില്&#x200d; ചര്&#x200d;ച്ച ചെയ്യപ്പെട്ടു.</p>
<p><strong>നിര്&#x200d;ദേശങ്ങള്&#x200d;</strong></p>
<p><em>പനി, ചുമ എന്നിവയുള്ളവര്&#x200d; രോഗം മാറിയ ശേഷം മാത്രം മാത്രം ക്ലാസിലോ ഓഫീസിലോ ഒത്തുകൂടലിനോ പോകുക.</em><br />
<em>തിരക്കുള്ള, അടഞ്ഞ, വായുസഞ്ചാരം കുറഞ്ഞ ഇടങ്ങളില്&#x200d; മാസ്‌ക് ധരിക്കുന്നത് പലവിധ അണുബാധകള്&#x200d; തടയും.</em><br />
<em>പുറത്തുപോയി വന്നു കഴിഞ്ഞാലും ഭക്ഷണത്തിന് മുമ്പുും, ഭക്ഷണം പാകം ചെയ്യാന്&#x200d; തുടങ്ങുമ്പോഴും കൈകള്&#x200d; വൃത്തിയായി സോപ്പുപയോഗിച്ചു കഴുകണം. ഫ്‌ളൂ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം തുടങ്ങിയ അണുക്കള്&#x200d; ഒരാളില്&#x200d; നിന്ന് മറ്റൊരാളിലേക്ക് വ്യാപിക്കുന്നത് ഇത് മൂലം തടയാന്&#x200d; സാധിക്കും.</em><br />
<em>ശുദ്ധജലം ഏറെ പ്രധാനം. വെള്ളത്തിന്റെ നിലവാരത്തില്&#x200d; സംശയം തോന്നിയാല്&#x200d; തിളപ്പിച്ച ശേഷം മാത്രം ഉപയോഗിക്കുക. ഹോട്ടലില്&#x200d; നിന്ന് ഭക്ഷണം കഴിക്കുമ്പോള്&#x200d; കുടിക്കുന്ന ജലത്തിന്റെ കാര്യത്തില്&#x200d; പ്രത്യേക ശ്രദ്ധ വേണം.</em><br />
<em>പാര്&#x200d;സല്&#x200d; ഡെലിവറി എടുത്താല്&#x200d; ഒട്ടും വൈകാതെ ഭക്ഷണം കഴിച്ചു തീര്&#x200d;ക്കണം.</em><br />
<em>തുടക്കത്തില്&#x200d; അല്&#x200d;പം അണുബാധയുള്ള ഭക്ഷണമാണെങ്കില്&#x200d; വൈകിപ്പിച്ചാല്&#x200d; ഏതാനും മണിക്കൂറുകള്&#x200d;ക്കുള്ളില്&#x200d; അതില്&#x200d; അനവധി അണുക്കള്&#x200d; ഉണ്ടായിവരു. വിഷബാധയ്ക്കുള്ള സാധ്യത ഇക്കാര്യം കൊണ്ടുതന്നെ വര്&#x200d;ധിക്കാനിടയുണ്ട്.</em><br />
<em><img src="https://s.w.org/images/core/emoji/13.1.0/72x72/25aa.png" alt="▪" class="wp-smiley" style="height: 1em; max-height: 1em;" />ഭക്ഷ്യവിഷ ബാധയുടെ ലക്ഷണങ്ങള്&#x200d; കണ്ടാല്&#x200d; വൈദ്യസഹായം തേടുക. ചികിത്സ വൈകിയാല്&#x200d; ഗുരുതര പ്രശ്‌നങ്ങള്&#x200d; ഉണ്ടാകാനിടയുണ്ട്.</em></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/there-may-be-another-wave-of-covid-in-kerala-ima-with-warning.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോവിഡ് കേസുകളിലെ വർധനആരോഗ്യ വകുപ്പ് മാര്&#x200d;ഗനിര്&#x200d;ദേശങ്ങള്&#x200d; പുറപ്പെടുവിച്ചു</title>
		<link>https://www.chandrikadaily.com/keralacovidprotocol.html</link>
					<comments>https://www.chandrikadaily.com/keralacovidprotocol.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sun, 02 Apr 2023 00:56:28 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[covid19]]></category>
		<category><![CDATA[health]]></category>
		<category><![CDATA[healthminister]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=245778</guid>

					<description><![CDATA[ജിവിതശൈലീ രോഗമുള്ളവര്&#x200d;, കുട്ടികള്&#x200d;, ഗര്&#x200d;ഭിണികള്&#x200d;, പ്രായമായവര്&#x200d; എന്നിവര്&#x200d;ക്ക് മാസ്‌ക് നിര്&#x200d;ബന്ധം]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്ത് കോവിഡ് കേസുകള്&#x200d; കൂടി വരുന്ന സാഹചര്യത്തില്&#x200d; ആരോഗ്യ വകുപ്പ് മാര്&#x200d;ഗനിര്&#x200d;ദേശങ്ങള്&#x200d; പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസം കൂടിയ കോവിഡ് അവലോകന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് മാര്&#x200d;ഗനിര്&#x200d;ദേശങ്ങള്&#x200d; പുറത്തിറക്കിയത്. സര്&#x200d;ക്കാര്&#x200d;, സ്വകാര്യ ആശുപത്രികള്&#x200d; കോവിഡ് രോഗികളെ ചികിത്സിക്കാനായി പ്രത്യേകമായി കിടക്കകള്&#x200d; സജ്ജമാക്കണം. ചികിത്സയില്&#x200d; കഴിയുന്ന രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചാല്&#x200d; ചികിത്സ നിഷേധിക്കാതെ അതേ ആശുപത്രിയില്&#x200d; തന്നെ ചികിത്സ ഉറപ്പ് വരുത്തേണ്ടതാണ്. കോവിഡ് പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകള്&#x200d; നിലവിലുള്ള മാനദണ്ഡങ്ങളനുസരിച്ച് എല്ലാ ജില്ലയില്&#x200d; നിന്നും ഡബ്ല്യുജിഎസ് (Whole Genome Sequencing) പരിശോധനയ്ക്ക് അയക്കേണ്ടതാണ്. ജില്ലാ സര്&#x200d;വയലന്&#x200d;സ് ഓഫീസര്&#x200d;മാര്&#x200d; ഇക്കാര്യം ഉറപ്പ് വരുത്തേണ്ടതാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.</p>
<p>മാർഗ്ഗനിർദ്ദേശങ്ങൾ വിശദമായി:</p>
<p>1. പ്രമേഹം, രക്താതിമര്&#x200d;ദം, കാന്&#x200d;സര്&#x200d;, ഹൃദ്രോഗം, വൃക്കരോഗം, ശ്വാസകോശ രോഗമുള്ളവര്&#x200d; തുടങ്ങി മറ്റ് അസുഖങ്ങളുള്ളവര്&#x200d;, ഗര്&#x200d;ഭിണികള്&#x200d;, കുട്ടികള്&#x200d;, പ്രായമായവര്&#x200d; എന്നിവര്&#x200d; പൊതുസ്ഥലങ്ങളിലും, ആശുപത്രികളിലും നിര്&#x200d;ബന്ധമായും മാസ്‌ക് ധരിക്കേണ്ടതാണ്.<br />
2. 60 വയസിന് മുകളില്&#x200d; പ്രായമുള്ളവര്&#x200d;, പ്രമേഹം, രക്താതിമര്&#x200d;ദ്ദം, കാന്&#x200d;സര്&#x200d;, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങി മറ്റു അസുഖമുള്ളവര്&#x200d; എന്നിവര്&#x200d;ക്ക് കോവിഡ് ഇന്&#x200d;ഫ്‌ളുവന്&#x200d;സാ രോഗലക്ഷണമുണ്ടെങ്കില്&#x200d; നിര്&#x200d;ബന്ധമായും ആര്&#x200d;ടിപിസിആര്&#x200d; പരിശോധന നടത്തുകയും മാനദണ്ഡങ്ങള്&#x200d;ക്കനുസരിച്ച് ചികിത്സ ലഭ്യമാക്കുകയും വേണം.<br />
3. ആശുപത്രിയില്&#x200d; എത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും നിര്&#x200d;ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം.<br />
4. ആരോഗ്യ പ്രവര്&#x200d;ത്തകര്&#x200d; നിര്&#x200d;ബന്ധമായും ആശുപത്രിയ്ക്കുള്ളില്&#x200d; മാസ്‌ക് ധരിക്കേണ്ടതാണ്. ഇത് എല്ലാ ജില്ലാ മെഡിക്കല്&#x200d; ഓഫീസര്&#x200d;മാരും ഉറപ്പുവരുത്തേണ്ടതാണ്.<br />
5. ഇന്&#x200d;ഫ്‌ളുവന്&#x200d;സ രോഗലക്ഷണങ്ങളുള്ള ഗര്&#x200d;ഭിണികളെ കണ്ടെത്തുവാന്&#x200d; ആശാ പ്രവര്&#x200d;ത്തകര്&#x200d;, ഫീല്&#x200d;ഡ് ജീവനക്കാര്&#x200d; മുഖേന പ്രവര്&#x200d;ത്തനം ശക്തിപ്പെടുത്തേണ്ടതാണ്. ഗര്&#x200d;ഭിണികള്&#x200d;ക്ക് രോഗലക്ഷണങ്ങള്&#x200d; ഉണ്ടെങ്കില്&#x200d; കോവിഡ് പരിശോധന നടത്തേണ്ടതാണ്.<br />
6. കോവിഡ് വാക്‌സിന്&#x200d; രണ്ട് ഡോസും മുന്&#x200d;കരുതല്&#x200d; ഡോസും എടുക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി അവബോധം നടത്തണം.<br />
7. പ്രമേഹം, രക്തസമ്മര്&#x200d;ദം മുതലായ ജീവിതശൈലി രോഗങ്ങളുള്ളവരും മറ്റ് ഗുരുതര രോഗങ്ങളുള്ളവരും 60 വയസിന് മുകളില്&#x200d; പ്രായമുള്ളവരും, ഗര്&#x200d;ഭിണികളും, കുട്ടികളും, അമിത വണ്ണമുള്ളവരും കോവിഡ് രോഗം വരാതിരിക്കുന്നതിനുള്ള പ്രത്യേകമായ മുന്&#x200d;കരുതല്&#x200d; നടപടികള്&#x200d; സ്വീകരിക്കേണ്ടതാണ്. ഇവര്&#x200d;ക്ക് കോവിഡ് രോഗലക്ഷണമുണ്ടെങ്കില്&#x200d; അടിയന്തര ചികിത്സ തേടേണ്ടതാണ്. വീട്ടിലുള്ള കിടപ്പ് രോഗികള്&#x200d;ക്കും സാന്ത്വന പരിചരണത്തിലുള്ള രോഗികള്&#x200d;ക്കും കോവിഡ് വരാതിരിക്കുന്നതിനുള്ള മുന്&#x200d;കരുതല്&#x200d; നടപടികള്&#x200d; സ്വീകരിക്കേണ്ടതാണ്.<br />
8. കോവിഡ് ബാധിച്ച് ചികിത്സ ആവശ്യമുള്ള ഒരു രോഗിക്കും ചികിത്സ ലഭ്യമാകാത്ത സാഹചര്യം ഉണ്ടാകരുത്. കിടത്തി ചികിത്സ ആവശ്യമുള്ള കോവിഡ് രോഗികള്&#x200d;ക്കായി എല്ലാ സര്&#x200d;ക്കാര്&#x200d;, സ്വകാര്യ ആശുപത്രികളിലും നിശ്ചിത എണ്ണം ബെഡുകള്&#x200d; പ്രത്യേകമായി മാറ്റിവച്ച് ചികിത്സ ലഭ്യമാക്കേണ്ടതുമാണ്.<br />
9. ഏതെങ്കിലും ആശുപത്രിയില്&#x200d; ചികിത്സയില്&#x200d; കഴിയുന്നയാള്&#x200d;ക്ക് കോവിഡ് സ്ഥിരീകരിച്ചാല്&#x200d; അതേ ആശുപത്രിയില്&#x200d; തന്നെ കോവിഡ് രോഗികള്&#x200d;ക്കായി പ്രത്യേകമായി മാറ്റിവച്ചയിടത്ത് തുടര്&#x200d; ചികിത്സ ഉറപ്പാക്കേണ്ടതാണ്.<br />
10. മേല്&#x200d;പ്പറഞ്ഞ പ്രകാരമുള്ള സൗകര്യങ്ങള്&#x200d; സര്&#x200d;ക്കാര്&#x200d;/ സ്വകാര്യ ആശുപത്രികളില്&#x200d; ഒരുക്കുന്നുണ്ടെന്നും രോഗികള്&#x200d;ക്ക് ചികിത്സ ലഭ്യമാകുന്നുണ്ടെന്നും ജില്ലാ മെഡിക്കല്&#x200d; ഓഫീസര്&#x200d;മാര്&#x200d; ഉറപ്പ് വരുത്തേണ്ടതാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/keralacovidprotocol.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അടിയന്തരമായി കരുതല്&#x200d; ഡോസ് എടുക്കണം; സംസ്ഥാനത്ത്‌ 474 കേസുകള്&#x200d;, ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി</title>
		<link>https://www.chandrikadaily.com/dfbha-backup-dose-should-be-taken-immediately.html</link>
					<comments>https://www.chandrikadaily.com/dfbha-backup-dose-should-be-taken-immediately.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 30 Dec 2022 13:03:29 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Chief Minister]]></category>
		<category><![CDATA[covid19]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=229751</guid>

					<description><![CDATA[സംസ്ഥാനത്ത് 474 കേസുകള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തിട്ടു. 72 പേര്&#x200d; ആശുപത്രിയിലാണ്. 13 പേര്&#x200d; ഐസിയുവിലും]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: 60 വയസ്സുകഴിഞ്ഞവരും അനുബന്ധരോഗങ്ങള്&#x200d; ഉള്ളവരും കോവിഡ് മുന്നണി പ്രവര്&#x200d;ത്തകരും അടിയന്തരമായി കരുതല്&#x200d; ഡോസ് വാക്‌സിന്&#x200d; എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്&#x200d; ചേര്&#x200d;ന്ന കോവിഡ് അവലോകനയോഗം നിര്&#x200d;ദ്ദേശിച്ചു. നിലവില്&#x200d; സംസ്ഥാനത്ത് 474 കേസുകള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തിട്ടു. 72 പേര്&#x200d; ആശുപത്രിയിലാണ്. 13 പേര്&#x200d; ഐസിയുവിലും.</p>
<p>7000 പരിശോധനയാണ് ഇപ്പോള്&#x200d; സംസ്ഥാനത്ത് ശരാശരി നടക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്&#x200d;ജ് പറഞ്ഞു. ആവശ്യത്തിന് ഓക്‌സിജന്&#x200d; ഉത്പാദനം നടക്കുന്നു. എല്ലാ ജില്ലാ ആശുപത്രികളിലും ഓക്‌സിജന്&#x200d; പ്ലാന്റുകള്&#x200d; സ്ഥാപിച്ചിട്ടുണ്ട്. മരുന്നുകള്&#x200d;, മാസ്‌ക്, പി പി ഇ കിറ്റ് എന്നിവ ആവശ്യാനുസരണം ലഭ്യമാക്കാന്&#x200d; കേരള മെഡിക്കല്&#x200d; സര്&#x200d;വീസ് കോര്&#x200d;പ്പറേഷന് നിര്&#x200d;ദ്ദേശം നല്&#x200d;കിയിട്ടുണ്ട്. വാക്‌സിന്&#x200d; ലഭ്യമാക്കാന്&#x200d; കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് മോണിറ്ററിംഗ് സെല്&#x200d; പുനരാരംഭിച്ചതായും അറിയിച്ചു.</p>
<p>കോവിഡുമായി ബന്ധപ്പെട്ട് കേന്ദ്രസര്&#x200d;ക്കാര്&#x200d; നല്&#x200d;കുന്ന നിര്&#x200d;ദ്ദേശങ്ങള്&#x200d; അതേ രീതിയില്&#x200d; നടപ്പാക്കാന്&#x200d; ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തില്&#x200d; റവന്യൂ വകുപ്പ് മന്ത്രി കെ രാജന്&#x200d;, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്, ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, ജില്ലാ കളക്ടര്&#x200d;മാര്&#x200d; തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്&#x200d; പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dfbha-backup-dose-should-be-taken-immediately.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോവിഡിന്റെ മൂന്നാം തരംഗം തീവ്രമാകുമോ? ; വിദഗ്ദര്&#x200d; പറയുന്നത് ഇങ്ങനെ</title>
		<link>https://www.chandrikadaily.com/news-india-covid19-third-wave-icmr-news.html</link>
					<comments>https://www.chandrikadaily.com/news-india-covid19-third-wave-icmr-news.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sun, 27 Jun 2021 05:41:42 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[sub story]]></category>
		<category><![CDATA[covid19]]></category>
		<category><![CDATA[icmr]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=191426</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: കോവിഡിന്റെ മൂന്നാം തരംഗം രൂക്ഷമാവാന്&#x200d; സാധ്യത ഇല്ലെന്ന് പഠനം.ഐ.സി.എം.ആര്&#x200d; ,ഇന്ത്യന്&#x200d; കൗണ്&#x200d;സില്&#x200d; ഓഫ് മെഡിക്കല്&#x200d; റിസര്&#x200d;ച്ചും ഇംപീരിയല്&#x200d; കോളേജ് ഓഫ് ലണ്ടനും നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്&#x200d;. പ്രതിരോധ ശേഷി പൂര്&#x200d;ണ്ണമായി  നശിച്ചാല്&#x200d; മാത്രമാണ് ഇത് പുതിയ തരംഗത്തിന് കാരണമാകൂ. ഒരാളില്&#x200d; നിന്ന് 5ല്&#x200d; കൂടുതല്&#x200d; ആളുകളിലേക്ക് രോഗം വ്യാപിച്ചല്&#x200d; മാത്രമാണ് തരംഗത്തിന് കാരണമാകൂ എന്നും വാക്‌സിന്&#x200d; കുത്തിവെപ്പ് തരംഗത്തിന്റെ ശക്തി കുറക്കുന്നതായും പഠനത്തില്&#x200d; പറയുന്നു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: കോവിഡിന്റെ മൂന്നാം തരംഗം രൂക്ഷമാവാന്&#x200d; സാധ്യത ഇല്ലെന്ന് പഠനം.ഐ.സി.എം.ആര്&#x200d; ,ഇന്ത്യന്&#x200d; കൗണ്&#x200d;സില്&#x200d; ഓഫ് മെഡിക്കല്&#x200d; റിസര്&#x200d;ച്ചും ഇംപീരിയല്&#x200d; കോളേജ് ഓഫ് ലണ്ടനും നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്&#x200d;.</p>
<p>പ്രതിരോധ ശേഷി പൂര്&#x200d;ണ്ണമായി  നശിച്ചാല്&#x200d; മാത്രമാണ് ഇത് പുതിയ തരംഗത്തിന് കാരണമാകൂ. ഒരാളില്&#x200d; നിന്ന് 5ല്&#x200d; കൂടുതല്&#x200d; ആളുകളിലേക്ക് രോഗം വ്യാപിച്ചല്&#x200d; മാത്രമാണ് തരംഗത്തിന് കാരണമാകൂ എന്നും വാക്‌സിന്&#x200d; കുത്തിവെപ്പ് തരംഗത്തിന്റെ ശക്തി കുറക്കുന്നതായും പഠനത്തില്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-india-covid19-third-wave-icmr-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പത്തനംതിട്ടയില്&#x200d; ഡെല്&#x200d;റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചു</title>
		<link>https://www.chandrikadaily.com/21-06-2021-news-kerala-delta-plus-case-in-kerala.html</link>
					<comments>https://www.chandrikadaily.com/21-06-2021-news-kerala-delta-plus-case-in-kerala.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 21 Jun 2021 16:35:04 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[covid19]]></category>
		<category><![CDATA[delta plus]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=190933</guid>

					<description><![CDATA[കടപ്ര പഞ്ചായത്തില്&#x200d; നാലുവയസ്സുകാരിക്കാണ് വൈറസിന്റെ വകഭേദം സ്ഥിരീകരിച്ചത്.]]></description>
										<content:encoded><![CDATA[<p>പത്തനംതിട്ട: ഡെല്&#x200d;റ്റ പ്ലസ് വകഭേദം കേരളത്തില്&#x200d; സ്ഥിതീകരിച്ചു. പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തില്&#x200d; നാലുവയസ്സുകാരിക്കാണ് വൈറസിന്റെ വകഭേദം സ്ഥിരീകരിച്ചത്.</p>
<p>ഡല്&#x200d;ഹിയിലെ ലാബില്&#x200d; നടത്തിയ പരിശോധനയിലാണ് വൈറസിനെ സാന്നിധ്യം കണ്ടെത്തിയത്. ജില്ലയില്&#x200d; കൂടുതല്&#x200d; ജാഗ്രത പുലര്&#x200d;ത്താന്&#x200d; ജില്ലാ ഭരണകൂടം തീരുമാനിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/21-06-2021-news-kerala-delta-plus-case-in-kerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോവിഡ് ബാധിതരെ മണത്തറിയാം: പുതിയ ഉപകരണം വരുന്നു</title>
		<link>https://www.chandrikadaily.com/news-world-uk-scientists-develop-gadget-sniffs-out-covid19.html</link>
					<comments>https://www.chandrikadaily.com/news-world-uk-scientists-develop-gadget-sniffs-out-covid19.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 21 Jun 2021 15:56:39 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[covid19]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=190926</guid>

					<description><![CDATA[അലാം എന്ന ഉപകരണത്തിന്റെ പരീക്ഷണത്തിലാണ് യു കെ യിലെ ശാസ്ത്രജ്ഞര്&#x200d;.]]></description>
										<content:encoded><![CDATA[<p>കോവിഡ് ബാധിതരെ മണത്തറിയാന്&#x200d; കഴിയുന്ന ഉപകരണം വരുന്നു. അലാം എന്ന ഉപകരണത്തിന്റെ പരീക്ഷണത്തിലാണ് യു കെ യിലെ ശാസ്ത്രജ്ഞര്&#x200d;. കോവിഡ് അലാം എന്നാണ് ഉപകരണത്തിന്റെ പേര്.</p>
<p>ശരീരത്തിലെ മണത്തിലുടെ കോവിഡ് ബാധിതരെ ഈ ഉപകരണം തിരിച്ചറിയും. ഉപകരണത്തിന്‌ സ്രവ പരിശോദന ഇല്ലാതെ തന്നെ കോവിഡ് രോഗികളെ തിരിച്ചറിയാന്&#x200d; കഴിയുമെന്ന് ഗവേഷകര്&#x200d; പറയുന്നു.</p>
<p>90 മുതല്&#x200d; 100 ശതമാനം വരെ കൃത്യതയോടെ 20 മിനിറ്റില്&#x200d; പരിശോദന ഫലം ലഭ്യമാകും.  ഈ ഉപകരണത്തിന്റെ അന്തിമ ഘട്ട പരീക്ഷണത്തിലാണ് ശാസ്ത്രജ്ഞര്&#x200d;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-world-uk-scientists-develop-gadget-sniffs-out-covid19.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോവിഡ് മൂന്നാം തരംഗം : മുന്നറിയിപ്പുമായി ഡല്&#x200d;ഹി ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/18-06-2021-news-covid-hc-3rd-wave-says-high-court.html</link>
					<comments>https://www.chandrikadaily.com/18-06-2021-news-covid-hc-3rd-wave-says-high-court.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 18 Jun 2021 08:17:24 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[covid19]]></category>
		<category><![CDATA[Delhi High Court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=190531</guid>

					<description><![CDATA[തിങ്കളാഴ്ചയാണ് ഡല്&#x200d;ഹിയില്&#x200d; കടകള്&#x200d;ക്കും മാളുകള്&#x200d;ക്കും മറ്റും സര്&#x200d;ക്കാര്&#x200d; പ്രവര്&#x200d;ത്തന അനുമതി നല്&#x200d;കിയത്]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: കോവിഡ് മാനണ്ഡങ്ങളുടെ ലഘനം മൂന്നാം തരംഗത്തിന് കാരണമാകുമെന്ന മുന്നറിയിപ്പുമായി ഡല്&#x200d;ഹി ഹൈക്കോടതി. കോവിഡ് നിയന്ത്രണങ്ങള്&#x200d;ക്ക് ഇളവ് നല്&#x200d;കിയപ്പോള്&#x200d; ഡല്&#x200d;ഹിലെ ചന്തകളിലും കടകളിലും വലിയ തിരക്ക് ഉണ്ടാകുന്നതായി കോടതി ചുണ്ടികാണിച്ചു.</p>
<p>വിഷയത്തില്&#x200d; കേന്ദ്ര സംസ്ഥാന സര്&#x200d;ക്കാറുകള്&#x200d;ക്ക് കോടതി നോട്ടിസ് അയച്ചു. കോവിഡ് മാര്&#x200d;ഗനിര്&#x200d;ദ്ദേശങ്ങള്&#x200d; ലംഘിക്കുന്നവര്&#x200d;ക്കെതിരെ നടപടി എടുക്കാന്&#x200d; കോടതി സംസ്ഥാന സര്&#x200d;ക്കാറിന് നിര്&#x200d;ദ്ദേശം നല്&#x200d;കി.</p>
<p>നിയന്ത്രണങ്ങളില്&#x200d; ഇളവ് നല്&#x200d;കിയതിന് ശേഷം ഡല്&#x200d;ഹില്&#x200d; കടകളിലും, വാണിജ്യകേന്ദ്രങ്ങളിലും മറ്റും വലിയ തിരക്കാണ് ഉണ്ടാകുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഡല്&#x200d;ഹിയില്&#x200d; കടകള്&#x200d;ക്കും മാളുകള്&#x200d;ക്കും മറ്റും സര്&#x200d;ക്കാര്&#x200d; പ്രവര്&#x200d;ത്തന അനുമതി നല്&#x200d;കിയത്</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/18-06-2021-news-covid-hc-3rd-wave-says-high-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
