<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>cow vigilants attack &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/cow-vigilants-attack/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 16 May 2019 10:56:39 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>cow vigilants attack &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കാശ്മീരില്&#x200d; കന്നുകാലിയുമായി പോയ മുസ്ലിം യുവാവിനെ വെടിവെച്ച് കൊന്നു</title>
		<link>https://www.chandrikadaily.com/kashmir-muslim-man-shot-dead-news.html</link>
					<comments>https://www.chandrikadaily.com/kashmir-muslim-man-shot-dead-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 16 May 2019 10:53:27 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Cow attack]]></category>
		<category><![CDATA[cow slaghter]]></category>
		<category><![CDATA[cow vigilants attack]]></category>
		<category><![CDATA[death]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=127379</guid>

					<description><![CDATA[ശ്രീനഗര്&#x200d;: ജമ്മു കശ്മീരില്&#x200d; കന്നുകാലികളുമായി പോയ യുവാവിനെ വെടിവെച്ചു കൊന്നു. നയീംഷാ ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നില്&#x200d; ഗോസംരക്ഷകരാണെന്നാണ് റിപ്പോര്&#x200d;ട്ട്. ബധേര്&#x200d;വയിലാണ് സംഭവം. സംഭവത്തെ തുടര്&#x200d;ന്ന് പ്രതിഷേധവുമായി നാട്ടുകാര്&#x200d; രംഗത്തെത്തി. തുടര്&#x200d;ന്ന് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചരിക്കുകയാണ്. വെടിയേറ്റ നയീം ഷാ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്നവര്&#x200d; പരിക്കുകളോടെ രക്ഷപ്പെട്ടു. കുറ്റവാളികളെ ഉടന്&#x200d; അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. നേരത്തെ, കാശ്മീരിലെ ഉദംപൂര്&#x200d; ജില്ലയില്&#x200d; 2015 ല്&#x200d; ട്രക്ക് െ്രെഡവറെ പശുവിന്റെ പേരില്&#x200d; കൊലപ്പെടുത്തിയിരുന്നു.]]></description>
										<content:encoded><![CDATA[
<p>ശ്രീനഗര്&#x200d;: ജമ്മു കശ്മീരില്&#x200d; കന്നുകാലികളുമായി പോയ യുവാവിനെ വെടിവെച്ചു കൊന്നു. നയീംഷാ ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നില്&#x200d; ഗോസംരക്ഷകരാണെന്നാണ് റിപ്പോര്&#x200d;ട്ട്. </p>



<p>ബധേര്&#x200d;വയിലാണ് സംഭവം. സംഭവത്തെ തുടര്&#x200d;ന്ന് പ്രതിഷേധവുമായി നാട്ടുകാര്&#x200d; രംഗത്തെത്തി. തുടര്&#x200d;ന്ന് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചരിക്കുകയാണ്. വെടിയേറ്റ നയീം ഷാ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്നവര്&#x200d; പരിക്കുകളോടെ രക്ഷപ്പെട്ടു.</p>



<p>കുറ്റവാളികളെ ഉടന്&#x200d; അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. നേരത്തെ, കാശ്മീരിലെ ഉദംപൂര്&#x200d; ജില്ലയില്&#x200d; 2015 ല്&#x200d; ട്രക്ക് െ്രെഡവറെ പശുവിന്റെ പേരില്&#x200d; കൊലപ്പെടുത്തിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kashmir-muslim-man-shot-dead-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉത്തര്&#x200d;പ്രദേശില്&#x200d; ഗോസംരക്ഷകര്&#x200d; ദാദ്രി അന്വേഷണ ഉദ്യോഗസ്ഥനെ കല്ലെറിഞ്ഞുകൊന്നു</title>
		<link>https://www.chandrikadaily.com/cow-vigilants-attack-uthar-pradesh-police-officer-murder-news.html</link>
					<comments>https://www.chandrikadaily.com/cow-vigilants-attack-uthar-pradesh-police-officer-murder-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 04 Dec 2018 02:39:54 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Cow attack]]></category>
		<category><![CDATA[cow vigilants attack]]></category>
		<category><![CDATA[dadri]]></category>
		<category><![CDATA[muhammed aqlaq]]></category>
		<category><![CDATA[utharpradesh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=112726</guid>

					<description><![CDATA[ബുലന്ദ്ഷഹര്&#x200d;: ഉത്തര്&#x200d;പ്രദേശില്&#x200d; ഗോസംരക്ഷകര്&#x200d; നടത്തിയ അക്രമത്തില്&#x200d; കൊല്ലപ്പെട്ടത് മുഹമ്മദ് അഖ്‌ലാഖ് വധക്കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്&#x200d;. പശുക്കളെ ശരീര അവശിഷ്ടങ്ങള്&#x200d; മാലിന്യങ്ങള്&#x200d; നിക്ഷേപിക്കുന്നിടത്ത് തള്ളിയെന്ന് ആരോപിച്ചാണ് സംഘര്&#x200d;ഷം ഉണ്ടായത്. സയാനയിലെ സ്‌റ്റേഷന്&#x200d; ഹൗസ് ഓഫീസറായ സുബോദ് കുമാര്&#x200d; സിങിനെ അക്രമികള്&#x200d; കല്ലെറിഞ്ഞ് കൊല്ലുകയായിരുന്നു. ഉത്തര്&#x200d;പ്രദേശിലെ ബുലന്ദ്ഷറില്&#x200d; 25 കന്നുകാലികളുടെ അവശിഷ്ടങ്ങള്&#x200d; കണ്ടെത്തിയെന്ന ആരോപണത്തെ തുടര്&#x200d;ന്നാണ് അക്രമണങ്ങള്&#x200d; തുടങ്ങിയത്. അക്രമത്തില്&#x200d; പൊലീസ് ഉദ്യോഗസ്ഥനടക്കം രണ്ട് പേരാണ് കൊല്ലപ്പെട്ടത്. അതിനിടെ, സുബോധ് കുമാര്&#x200d; സിങ് മുഹമ്മദ് അഖ്‌ലാക്ക് കേസ് അന്വേഷിച്ച [&#8230;]]]></description>
										<content:encoded><![CDATA[<p>ബുലന്ദ്ഷഹര്&#x200d;: ഉത്തര്&#x200d;പ്രദേശില്&#x200d; ഗോസംരക്ഷകര്&#x200d; നടത്തിയ അക്രമത്തില്&#x200d; കൊല്ലപ്പെട്ടത് മുഹമ്മദ് അഖ്‌ലാഖ് വധക്കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്&#x200d;. പശുക്കളെ ശരീര അവശിഷ്ടങ്ങള്&#x200d; മാലിന്യങ്ങള്&#x200d; നിക്ഷേപിക്കുന്നിടത്ത് തള്ളിയെന്ന് ആരോപിച്ചാണ് സംഘര്&#x200d;ഷം ഉണ്ടായത്. സയാനയിലെ സ്‌റ്റേഷന്&#x200d; ഹൗസ് ഓഫീസറായ സുബോദ് കുമാര്&#x200d; സിങിനെ അക്രമികള്&#x200d; കല്ലെറിഞ്ഞ് കൊല്ലുകയായിരുന്നു.</p>
<p>ഉത്തര്&#x200d;പ്രദേശിലെ ബുലന്ദ്ഷറില്&#x200d; 25 കന്നുകാലികളുടെ അവശിഷ്ടങ്ങള്&#x200d; കണ്ടെത്തിയെന്ന ആരോപണത്തെ തുടര്&#x200d;ന്നാണ് അക്രമണങ്ങള്&#x200d; തുടങ്ങിയത്. അക്രമത്തില്&#x200d; പൊലീസ് ഉദ്യോഗസ്ഥനടക്കം രണ്ട് പേരാണ് കൊല്ലപ്പെട്ടത്. അതിനിടെ, സുബോധ് കുമാര്&#x200d; സിങ് മുഹമ്മദ് അഖ്‌ലാക്ക് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണെന്ന് റിപ്പോര്&#x200d;ട്ടുകള്&#x200d; പുറത്തുവന്നിട്ടുണ്ട്.</p>
<p>അക്രമികളുടെ ആക്രമണങ്ങളില്&#x200d; പരിക്കേറ്റ സുബോദിനെ ആസ്പത്രിയിലേക്ക് കൊണ്ട് പോകുന്നതിനെയും അക്രമികള്&#x200d; തടയുകയായിരുന്നു. കല്ലേറ് തുടങ്ങിയതോടെ വാഹനത്തിലുള്ളവര്&#x200d; ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും സുബോധിനെ രക്ഷിക്കാന്&#x200d; കഴിഞ്ഞില്ലെന്നും ഡ്രൈവര്&#x200d; പറയുന്നു.</p>
<p>അഖ്‌ലാഖ് കേസിന്റെ തുടക്കത്തിലാണ് സുബോദ് കുമാര്&#x200d; സിങ് കേസന്വേഷിച്ചിരുന്നത്. ലാബിലേക്ക് അഖ്‌ലാഖിന്റെ വീട്ടില്&#x200d; നിന്ന് കണ്ടെത്തിയ മാംസം പരിശോധനകള്&#x200d;ക്കായി അയച്ചതും തുടര്&#x200d;ന്ന് കേസില്&#x200d; നിരവധി പ്രതികളെ അറസ്റ്റ് ചെയ്തതും സുബോദ് കുമാറാണ്. പിന്നീട് കേസന്വേഷണം പുരോഗമിക്കവെയാണ് സുബോദ് കുമാര്&#x200d; സിങിനെ വാരണാസിയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.</p>
<p>ബീഫ് കൈവശം വെച്ചുവെന്നാരോപിച്ചാണ് 2015 സെപ്തംബറിലാണ് സംഘപരിവാര്&#x200d; പ്രവര്&#x200d;ത്തകര്&#x200d; ആള്&#x200d;ക്കൂട്ട ആക്രമണത്തിലൂടെ മുഹമ്മദ് അഖ്‌ലാഖിനെ കൊലപ്പെടുത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cow-vigilants-attack-uthar-pradesh-police-officer-murder-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പശുക്കളെ മോഷ്ടിച്ചെന്ന് ആരോപണം; ബംഗാളില്‍ രണ്ട് യുവാക്കളെ തല്ലിക്കൊന്നു</title>
		<link>https://www.chandrikadaily.com/two-lynched-in-north-bengal-on-suspicion-of-cattle-theft.html</link>
					<comments>https://www.chandrikadaily.com/two-lynched-in-north-bengal-on-suspicion-of-cattle-theft.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 27 Aug 2017 10:12:11 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Cow attack]]></category>
		<category><![CDATA[cow slaghter]]></category>
		<category><![CDATA[cow vigilants attack]]></category>
		<category><![CDATA[Westbengal]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=41961</guid>

					<description><![CDATA[കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പശുവിനെ ചൊല്ലി അതിരുകടന്ന ആള്‍ക്കൂട്ട ആക്രമം യുവാക്കളുടെ കൊലപാതകത്തില്‍ കലാശിച്ചു. പശു മോഷ്ടാക്കളെന്ന് ആരോപിച്ച് രണ്ട് മുസ്‌ലിം യുവാക്കളെ ജനം തല്ലിക്കൊന്നതായി റിപ്പോര്‍ട്ട്. ബംഗാളിലെ ജല്‍പായ്ഗുരി ജില്ലയിലെ ധുപ്ഗുരിയില്‍ ഞായറാഴ്ച പുലര്‍ച്ചെ 3 നാണ് സംഭവം. ആസാം സ്വദേശി ഹാഫിസുല്‍ ഷൈഖ്, പടല്‍ഹാവ സ്വദേശി അന്‍വര്‍ ഹുസൈന്‍ എന്നിവരാണ് മര്‍ദനത്തില്‍ മരിച്ചത്. കൊല്ലപ്പെട്ടവരുടെ മൃതദേഹം പോസ്റ്റ്‌മോട്ടത്തിന് അയച്ചതായും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ജല്‍പായ്ഗുരി പൊലീസ് മേധാവി അറിയിച്ചു. പുലര്‍ച്ചെ പിക്അപ് വാനില്‍ പശുക്കളുമായി പോകുന്നതിനിടെ [&#8230;]]]></description>
										<content:encoded><![CDATA[<p>കൊല്&#x200d;ക്കത്ത: പശ്ചിമ ബംഗാളില്&#x200d; പശുവിനെ ചൊല്ലി അതിരുകടന്ന ആള്&#x200d;ക്കൂട്ട ആക്രമം യുവാക്കളുടെ കൊലപാതകത്തില്&#x200d; കലാശിച്ചു. പശു മോഷ്ടാക്കളെന്ന് ആരോപിച്ച് രണ്ട് മുസ്‌ലിം യുവാക്കളെ ജനം തല്ലിക്കൊന്നതായി റിപ്പോര്&#x200d;ട്ട്. ബംഗാളിലെ ജല്&#x200d;പായ്ഗുരി<br />
ജില്ലയിലെ ധുപ്ഗുരിയില്&#x200d; ഞായറാഴ്ച പുലര്&#x200d;ച്ചെ 3 നാണ് സംഭവം.</p>
<p>ആസാം സ്വദേശി ഹാഫിസുല്&#x200d; ഷൈഖ്, പടല്&#x200d;ഹാവ സ്വദേശി അന്&#x200d;വര്&#x200d; ഹുസൈന്&#x200d; എന്നിവരാണ് മര്&#x200d;ദനത്തില്&#x200d; മരിച്ചത്. കൊല്ലപ്പെട്ടവരുടെ മൃതദേഹം പോസ്റ്റ്‌മോട്ടത്തിന് അയച്ചതായും സംഭവത്തില്&#x200d; അന്വേഷണം ആരംഭിച്ചതായും ജല്&#x200d;പായ്ഗുരി പൊലീസ് മേധാവി അറിയിച്ചു.</p>
<p>പുലര്&#x200d;ച്ചെ പിക്അപ് വാനില്&#x200d; പശുക്കളുമായി പോകുന്നതിനിടെ ആള്&#x200d;ക്കൂട്ടം വാഹനം തടഞ്ഞു നിര്&#x200d;ത്താന്&#x200d; ശ്രമിക്കുകയായിരുന്നു. എന്നാല്&#x200d; ഏഴു പശുക്കളുമായുള്ള ഇവരുടെ വാഹനം നിര്&#x200d;ത്താതെ പോയി. തുടര്&#x200d;ന്ന് ആള്&#x200d;ക്കൂട്ടം പിന്തുടര്&#x200d;ന്നെത്തി ആക്രമിക്കുകയായിരുന്നു. മൂന്ന് പേരുണ്ടായിരുന്ന വാനില്&#x200d; നിന്നും ഡ്രൈവര്&#x200d; ഓടി രക്ഷപ്പെട്ടതായും പൊലിസ് പറഞ്ഞു.</p>
<p>പശുക്കളെ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ആള്&#x200d;ക്കുട്ടം യുവാക്കള്&#x200d;ക്കെതിരെ ആക്രമം അഴിച്ചു വിട്ടത്. അതേസമയം യുവാക്കള്&#x200d; പശുക്കളെ മോഷ്ടിച്ചു എന്നതില്&#x200d; സ്ഥിരീകരണം ലഭിച്ചില്ലെന്ന് പൊലീസ് വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/two-lynched-in-north-bengal-on-suspicion-of-cattle-theft.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലും ബിഹാറിലും പശുഭീകരരുടെ അഴിഞ്ഞാട്ടം</title>
		<link>https://www.chandrikadaily.com/cow-vigilantes-assault-three-muslim-men-in-bihar-on-suspicion-of-carrying-beef.html</link>
					<comments>https://www.chandrikadaily.com/cow-vigilantes-assault-three-muslim-men-in-bihar-on-suspicion-of-carrying-beef.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 03 Aug 2017 15:44:39 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BIHAR]]></category>
		<category><![CDATA[cow in india]]></category>
		<category><![CDATA[cow vigilants attack]]></category>
		<category><![CDATA[madhyapradesh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=38649</guid>

					<description><![CDATA[പട്‌ന/ഭോപ്പാല്‍: ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലും ബിഹാറിലും പശുഭീകരരുടെ അഴിഞ്ഞാട്ടം. ബീഫ് കടത്തിയെന്ന് ആരോപിച്ച് രണ്ടു സംസ്ഥാനങ്ങളിലും യുവാക്കളെ അക്രമികള്‍ ക്രൂരമായി തല്ലിച്ചതച്ചു. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ബിഹാറിലെ ഭോജ്പൂര്‍ ജില്ലയില്‍ ഇന്നലെ നടന്ന സംഭവത്തില്‍ മൂന്നു യുവാക്കള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ദേശീയപാത 84 വഴി വരികയായിരുന്ന ട്രക്ക് ബക്‌സറില്‍ തടഞ്ഞു നിര്‍ത്തുകയും വാഹനത്തിലുണ്ടായിരുന്നവരെ കെട്ടിയിട്ട ശേഷം വടികൊണ്ട് തല്ലിച്ചതക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് അക്രമകികളെ പിടികൂടുന്നതിനു പകരം മര്‍ദ്ദനമേറ്റവരെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്. ബി.ജെ.പി-ജെ.ഡി.യു സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെയാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>പട്‌ന/ഭോപ്പാല്&#x200d;: ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലും ബിഹാറിലും പശുഭീകരരുടെ അഴിഞ്ഞാട്ടം. ബീഫ് കടത്തിയെന്ന് ആരോപിച്ച് രണ്ടു സംസ്ഥാനങ്ങളിലും യുവാക്കളെ അക്രമികള്&#x200d; ക്രൂരമായി തല്ലിച്ചതച്ചു. മര്&#x200d;ദ്ദനത്തിന്റെ ദൃശ്യങ്ങള്&#x200d; സമൂഹമാധ്യമങ്ങളില്&#x200d; പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ബിഹാറിലെ ഭോജ്പൂര്&#x200d; ജില്ലയില്&#x200d; ഇന്നലെ നടന്ന സംഭവത്തില്&#x200d; മൂന്നു യുവാക്കള്&#x200d;ക്കാണ് മര്&#x200d;ദ്ദനമേറ്റത്. ദേശീയപാത 84 വഴി വരികയായിരുന്ന ട്രക്ക് ബക്‌സറില്&#x200d; തടഞ്ഞു നിര്&#x200d;ത്തുകയും വാഹനത്തിലുണ്ടായിരുന്നവരെ കെട്ടിയിട്ട ശേഷം വടികൊണ്ട് തല്ലിച്ചതക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് അക്രമകികളെ പിടികൂടുന്നതിനു പകരം മര്&#x200d;ദ്ദനമേറ്റവരെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്. ബി.ജെ.പി-ജെ.ഡി.യു സര്&#x200d;ക്കാര്&#x200d; അധികാരമേറ്റതിനു പിന്നാലെയാണ് ബിഹാറില്&#x200d; പശുഭീകരര്&#x200d; അഴിഞ്ഞാട്ടം തുടങ്ങിയത്.</p>
<p>മധ്യപ്രദേശില്&#x200d; ബെതുല്&#x200d; ജില്ലയിലെ ദുലാരിയ ഗ്രാമത്തില്&#x200d; നാലു യുവാക്കളും മര്&#x200d;ദ്ദനത്തിനിരയായി. ഇവിടെയും മര്&#x200d;ദ്ദനമേറ്റ യുവാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യം ഇന്നലെയാണ് പുറത്തുവന്നത്. യുവാക്കളുടെ കൈകള്&#x200d; പിന്നില്&#x200d; കെട്ടിയ ശേഷം വടികൊണ്ടും കമ്പികൊണ്ടും തല്ലിച്ചതക്കുകയായിരുന്നു. ഈസമയം ഒരു പൊലീസുകാരന്&#x200d; സ്ഥലത്തുണ്ടായിരുന്നെങ്കിലും അക്രമികളെ തടഞ്ഞില്ല. മര്&#x200d;ദ്ദനമേറ്റ യുവാക്കള്&#x200d; സമീപ ജില്ലയായ രഹട്ഗാവില്&#x200d; നിന്നുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. ഇവരിപ്പോള്&#x200d; റിമാന്റിലാണ്. ആക്രമികള്&#x200d;ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഇവര്&#x200d; ഒളിവിലാണെന്നുമാണ് പൊലീസ് ഭാഷ്യം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cow-vigilantes-assault-three-muslim-men-in-bihar-on-suspicion-of-carrying-beef.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;മനുഷ്യരെ കൊന്നിട്ടല്ല പശുക്കളെ സംരക്ഷിക്കേണ്ടത്&#8217; ;മൗനം വെടിഞ്ഞ് മോദി</title>
		<link>https://www.chandrikadaily.com/narendra-modi-against-cow-vigilants.html</link>
					<comments>https://www.chandrikadaily.com/narendra-modi-against-cow-vigilants.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 29 Jun 2017 08:21:59 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Cow attack]]></category>
		<category><![CDATA[cow vigilants attack]]></category>
		<category><![CDATA[narendra modi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=33935</guid>

					<description><![CDATA[ന്യൂഡല്‍ഹി: രാജ്യമെങ്ങും പശുവിന്റെ പേരില്‍ കൊലപാതകങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ നീണ്ട മൗനത്തില്‍ നിന്നും പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗോരക്ഷയുടെ പേരില്‍ അക്രമം അനുവദിക്കില്ലെന്ന് ഗോരക്ഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കി മോദി രംഗത്തെത്തി. പശുവിന്റെ പേരില്‍ അക്രമം അനുവദിക്കില്ലെന്ന് മോദി പറഞ്ഞു. ഗോരക്ഷയുപടെ പേരില്‍ നിയമം കയ്യിലെടുക്കാന്‍ ആരേയും അനുവദിക്കില്ല. മനുഷ്യരെ കൊന്നിട്ടല്ല പശുക്കളെ സംരക്ഷിക്കേണ്ടത്. അഹിംസയുടേയും സാഹോദര്യത്തിന്റേയും രാജ്യമാണ് ഭാരതമെന്ന് ആരും മറക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. Killing people in the name of Gau Bhakti is not [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: രാജ്യമെങ്ങും പശുവിന്റെ പേരില്&#x200d; കൊലപാതകങ്ങള്&#x200d; വര്&#x200d;ദ്ധിക്കുമ്പോള്&#x200d; നീണ്ട മൗനത്തില്&#x200d; നിന്നും പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗോരക്ഷയുടെ പേരില്&#x200d; അക്രമം അനുവദിക്കില്ലെന്ന് ഗോരക്ഷകര്&#x200d;ക്ക് മുന്നറിയിപ്പ് നല്&#x200d;കി മോദി രംഗത്തെത്തി.</p>
<p>പശുവിന്റെ പേരില്&#x200d; അക്രമം അനുവദിക്കില്ലെന്ന് മോദി പറഞ്ഞു. ഗോരക്ഷയുപടെ പേരില്&#x200d; നിയമം കയ്യിലെടുക്കാന്&#x200d; ആരേയും അനുവദിക്കില്ല. മനുഷ്യരെ കൊന്നിട്ടല്ല പശുക്കളെ സംരക്ഷിക്കേണ്ടത്. അഹിംസയുടേയും സാഹോദര്യത്തിന്റേയും രാജ്യമാണ് ഭാരതമെന്ന് ആരും മറക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.</p>
<blockquote class="twitter-tweet" data-lang="en">
<p lang="en" dir="ltr">Killing people in the name of Gau Bhakti is not acceptable. This is not something Mahatma Gandhi would approve: PM <a href="https://twitter.com/narendramodi">@narendramodi</a></p>
<p>&mdash; PMO India (@PMOIndia) <a href="https://twitter.com/PMOIndia/status/880330845495500800">June 29, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
<blockquote class="twitter-tweet" data-lang="en">
<p lang="en" dir="ltr">No person in this nation has the right to take the law in his or her own hands in this country: PM <a href="https://twitter.com/narendramodi">@narendramodi</a></p>
<p>&mdash; PMO India (@PMOIndia) <a href="https://twitter.com/PMOIndia/status/880332771310174208">June 29, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
<blockquote class="twitter-tweet" data-lang="en">
<p lang="en" dir="ltr">We are a land of non violence. We are the land of Mahatma Gandhi. Why do we forget that: PM <a href="https://twitter.com/narendramodi">@narendramodi</a></p>
<p>&mdash; PMO India (@PMOIndia) <a href="https://twitter.com/PMOIndia/status/880329943816716288">June 29, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
<blockquote class="twitter-tweet" data-lang="en">
<p lang="en" dir="ltr">Let&#39;s all work together. Let&#39;s create the India of Mahatma Gandhi&#39;s dreams. Let&#39;s create an India our freedom fighters would be proud of: PM</p>
<p>&mdash; PMO India (@PMOIndia) <a href="https://twitter.com/PMOIndia/status/880333124634165249">June 29, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
<p>ഈദുല്&#x200d;ഫിത്തര്&#x200d; അനുബന്ധിച്ച് സാധനങ്ങള്&#x200d; വാങ്ങി വന്നിരുന്ന ഹരിയാനയിലെ ജുനൈദിനെ ഒരു കൂട്ടം ഗോരക്ഷകര്&#x200d; കുത്തിക്കൊലപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം വീടിനുമുന്നില്&#x200d; ചത്തപശുവിനെ കണ്ട യുവാവിനേയും ഗോരക്ഷകര്&#x200d; മര്&#x200d;ദ്ദിച്ചിരുന്നു. കൂടാതെ അന്&#x200d;സാരിയുടെ വീടിന് തീയിടുകയും ചെയ്തു. രാജ്യത്ത് ചുരുങ്ങിയ ദിവസങ്ങളില്&#x200d; തന്നെ ഗോരക്ഷകരുടെ നിരവധി കൊലപാതകങ്ങളും ആക്രമണങ്ങളുമാണ് റിപ്പോര്&#x200d;ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാല്&#x200d; ഇതിനെതിരെ പ്രധാനമന്ത്രി ഇന്നാണ് പ്രതികരിക്കുന്നത്. പശുവിന്റെ പേരില്&#x200d; കൊലപതാകം അംഗീകരിക്കില്ലെന്നും നിയമം കയ്യിലെടുക്കരുതെന്നും മോദി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/narendra-modi-against-cow-vigilants.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുവാക്കളെ വസ്ത്രമുരിഞ്ഞ് മരത്തില്‍ കെട്ടിയിട്ട് ഗോരക്ഷകരുടെ മര്‍ദ്ദനം; വീഡിയോ പുറത്ത്</title>
		<link>https://www.chandrikadaily.com/up-cow-vigilants-attack.html</link>
					<comments>https://www.chandrikadaily.com/up-cow-vigilants-attack.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 21 Jun 2017 08:38:37 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#YogiAdityanath]]></category>
		<category><![CDATA[cow vigilants attack]]></category>
		<category><![CDATA[uthar pradesh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=33076</guid>

					<description><![CDATA[ലക്‌നൗ: യുവാക്കള്‍ക്കുനേരെ ഗോരക്ഷാ പ്രവര്‍ത്തകരുടെ ക്രൂരത വീണ്ടും. ഉത്തര്‍പ്രദേശിലെ എത്വയില്‍ പശു സംരക്ഷകര്‍ മൂന്ന് യുവാക്കളെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. പശുവിനെ കടത്തിയെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സംഭവം പുറംലോകമറിയുകയായിരുന്നു. പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു മര്‍ദ്ദനം നടന്നത്. നഗ്നരാക്കി മരത്തില്‍കെട്ടിയിട്ട് യുവാക്കളെ മര്‍ദ്ദിക്കുകയായിരുന്നു. എന്നാല്‍ തല്ലരുതെന്ന് അപേക്ഷിച്ചിട്ടും മര്‍ദ്ദനം തുടര്‍ന്നു. മര്‍ദ്ദനത്തിന് ശേഷം റോഡിലൂടെ നടത്തിയും മര്‍ദ്ദനം തുടര്‍ന്നു. പരിക്കേറ്റ് മുഖത്തുനിന്ന് രക്തം വരുന്ന യുവാവിനേയും ദൃശ്യങ്ങളില്‍ കാണാം. യോഗി ആദിത്യനാഥ് അധികാരത്തിലേറിയതിനുശേഷം യു.പിയില്‍ ഗോരക്ഷകരുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>ലക്‌നൗ: യുവാക്കള്&#x200d;ക്കുനേരെ ഗോരക്ഷാ പ്രവര്&#x200d;ത്തകരുടെ ക്രൂരത വീണ്ടും. ഉത്തര്&#x200d;പ്രദേശിലെ എത്വയില്&#x200d; പശു സംരക്ഷകര്&#x200d; മൂന്ന് യുവാക്കളെ മരത്തില്&#x200d; കെട്ടിയിട്ട് മര്&#x200d;ദ്ദിച്ചു. പശുവിനെ കടത്തിയെന്നാരോപിച്ചായിരുന്നു മര്&#x200d;ദ്ദനം. ഇതിന്റെ ദൃശ്യങ്ങള്&#x200d; സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സംഭവം പുറംലോകമറിയുകയായിരുന്നു.</p>
<p>പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു മര്&#x200d;ദ്ദനം നടന്നത്. നഗ്നരാക്കി മരത്തില്&#x200d;കെട്ടിയിട്ട് യുവാക്കളെ മര്&#x200d;ദ്ദിക്കുകയായിരുന്നു. എന്നാല്&#x200d; തല്ലരുതെന്ന് അപേക്ഷിച്ചിട്ടും മര്&#x200d;ദ്ദനം തുടര്&#x200d;ന്നു. മര്&#x200d;ദ്ദനത്തിന് ശേഷം റോഡിലൂടെ നടത്തിയും മര്&#x200d;ദ്ദനം തുടര്&#x200d;ന്നു. പരിക്കേറ്റ് മുഖത്തുനിന്ന് രക്തം വരുന്ന യുവാവിനേയും ദൃശ്യങ്ങളില്&#x200d; കാണാം.</p>
<p>യോഗി ആദിത്യനാഥ് അധികാരത്തിലേറിയതിനുശേഷം യു.പിയില്&#x200d; ഗോരക്ഷകരുടെ ആക്രമണങ്ങള്&#x200d; വര്&#x200d;ദ്ധിച്ചുവരികയാണ്. ഇതിന്റെ പേരില്&#x200d; നിയമം കയ്യിലെടുക്കുന്നവരെ തടയുമെന്ന് യോഗി പ്രഖ്യാപിച്ചിരുന്നെങ്കിലും അക്രമം വര്&#x200d;ദ്ധിക്കുകയാണ്.</p>
<p><strong>watch video: </strong><br />
<iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fcnnnews18%2Fvideos%2F10156276394799202%2F&amp;show_text=0&amp;width=560" width="560" height="448" frameborder="0" scrolling="no" allowfullscreen="allowfullscreen"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/up-cow-vigilants-attack.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
