<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>cpi and cpm clash &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/cpi-and-cpm-clash/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 02 May 2019 20:29:52 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>cpi and cpm clash &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അന്&#x200d;വറിനെ തള്ളി സി.പി.എം;   പരസ്യ പ്രസ്താവനകള്&#x200d;ക്ക് വിലക്ക്</title>
		<link>https://www.chandrikadaily.com/cpm-against-anvar-mla-in-cpi-issue.html</link>
					<comments>https://www.chandrikadaily.com/cpm-against-anvar-mla-in-cpi-issue.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 02 May 2019 20:26:48 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cpi and cpm clash]]></category>
		<category><![CDATA[CPI-ANWER]]></category>
		<category><![CDATA[nilambur encounter]]></category>
		<category><![CDATA[PONNANI]]></category>
		<category><![CDATA[pv anwar mla]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=125960</guid>

					<description><![CDATA[സ്വന്തം ലേഖകന്&#x200d; മലപ്പുറം:സി.പി.ഐ പി.വി അന്&#x200d;വര്&#x200d; പോര് രൂക്ഷമായി തുടരുന്നതിനിടെ അന്&#x200d;വറിനോട് പരസ്യ പ്രസ്താവന നിര്&#x200d;ത്തണമെന്നാവശ്യപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറി. അന്&#x200d;വര്&#x200d; സി.പി.ഐ പോര് മുന്നണി ബന്ധങ്ങളെപ്പോലും ബാധിക്കുന്ന തരത്തില്&#x200d; വളര്&#x200d;ന്നതോടെയാണ് സി.പി.എം അന്&#x200d;വറിനെ തള്ളി രംഗത്തുവന്നത്. സി.പി.ഐക്കെതിരായ പി.വി അന്&#x200d;വറിന്റെ പ്രസ്താവന മുന്നണി മര്യാദ ലംഘിക്കുന്നതാണെന്ന് സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്&#x200d; മോഹന്&#x200d;ദാസ് പറഞ്ഞു. ഇത്തരം പ്രസ്താവനകളോട് സി.പി.എമ്മിന് യോജിപ്പില്ല. മേലില്&#x200d; ഇത്തരം പ്രസ്താവനകള്&#x200d; ഉണ്ടാകരുതെന്ന് അന്&#x200d;വറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മോഹന്&#x200d;ദാസ് മലപ്പുറത്ത് പറഞ്ഞു. കഴിഞ്ഞ [&#8230;]]]></description>
										<content:encoded><![CDATA[
<p><strong> സ്വന്തം ലേഖകന്&#x200d;</strong><br> മലപ്പുറം:സി.പി.ഐ പി.വി അന്&#x200d;വര്&#x200d; പോര് രൂക്ഷമായി തുടരുന്നതിനിടെ അന്&#x200d;വറിനോട് പരസ്യ പ്രസ്താവന നിര്&#x200d;ത്തണമെന്നാവശ്യപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറി. അന്&#x200d;വര്&#x200d; സി.പി.ഐ പോര് മുന്നണി ബന്ധങ്ങളെപ്പോലും ബാധിക്കുന്ന തരത്തില്&#x200d; വളര്&#x200d;ന്നതോടെയാണ് സി.പി.എം അന്&#x200d;വറിനെ തള്ളി രംഗത്തുവന്നത്. <br> സി.പി.ഐക്കെതിരായ പി.വി അന്&#x200d;വറിന്റെ പ്രസ്താവന മുന്നണി മര്യാദ ലംഘിക്കുന്നതാണെന്ന് സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്&#x200d; മോഹന്&#x200d;ദാസ് പറഞ്ഞു. ഇത്തരം പ്രസ്താവനകളോട് സി.പി.എമ്മിന് യോജിപ്പില്ല. മേലില്&#x200d; ഇത്തരം പ്രസ്താവനകള്&#x200d; ഉണ്ടാകരുതെന്ന് അന്&#x200d;വറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മോഹന്&#x200d;ദാസ് മലപ്പുറത്ത് പറഞ്ഞു. <br> കഴിഞ്ഞ ദിവസം സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും വയനാട് എല്&#x200d;.ഡി.എഫ് സ്ഥാനാര്&#x200d;ഥിയുമായ പി.പി സുനീറിനെതിരെ വിവാദ പ്രസ്താവന നടത്തിയ അന്&#x200d;വറിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്&#x200d;ന്നിരുന്നത്. മലപ്പുറത്തും പൊന്നാനിയിലും എ.ഐ.വൈ.എഫ് പ്രവര്&#x200d;ത്തകര്&#x200d; അന്&#x200d;വറിനെതിരെ പ്രകടനം നടത്തുകയും കോലം കത്തിക്കുകയും ചെയ്തിരുന്നു. <br> സി.പി.എമ്മിന്റെ മൗനാനുവാദത്തോടെയാണ് അന്&#x200d;വറിന്റെ പ്രതികരണങ്ങളെന്ന് സി.പി.ഐ ആരോപിച്ചിരുന്നു. അന്&#x200d;വറിനെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ മലപ്പുറം ജില്ലാ സെക്രട്ടറി തന്നെ വാര്&#x200d;ത്താസമ്മേളനം നടത്തി.  സി.പി.ഐ പി.വി അന്&#x200d;വര്&#x200d; പോര് തെരുവ് യുദ്ധമായതോടെയാണ് സി.പി.എം ഇടപെട്ടത്. <br> സി.പി.ഐ സംസ്ഥാന കമ്മിറ്റി സി.പി.എം സംസ്ഥാന സെക്രട്ടറിയോട് പരാതി ഉന്നയിച്ചിരുന്നു എന്നാണ് സൂചന. അന്&#x200d;വര്&#x200d; ഇനിയും സി.പി.ഐക്കെതിരെ തിരിഞ്ഞാല്&#x200d; ഗുരുതര പ്രത്യഘാതം ഏല്&#x200d;ക്കേണ്ടിവരുമെന്ന മുന്നറിയിപ്പ് സി.പി.ഐ നല്&#x200d;കിയെന്നും പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി അന്&#x200d;വറിനെ താക്കീത് ചെയ്തത്. 2011ല്&#x200d; ഏറനാട്ടില്&#x200d; നിന്ന് തുടക്കമിട്ട സി.പി.ഐ പി.വി അന്&#x200d;വര്&#x200d; പോര് പൊന്നാനിയില്&#x200d; അന്&#x200d;വര്&#x200d; സ്ഥാനാര്&#x200d;ഥിയായതോടെ വീണ്ടും സജീവമായി. തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്&#x200d; അന്&#x200d;വര്&#x200d; വെടിപൊട്ടിച്ചു. സി.പി.ഐ സഹായിച്ചില്ലെന്നും ദ്രോഹിച്ചെന്നും മുസ്്‌ലിംലീഗിനോടാണ്  സി.പി.ഐക്ക് താല്&#x200d;പര്യമെന്നുമടക്കം രൂക്ഷമായ ഭാഷയിലാണ് അന്&#x200d;വര്&#x200d; സിപിഐക്കെതിരെ പ്രസ്താവനയിറക്കിയത്. ഇതിനെതിരെ സി.പി.ഐയും രംഗത്തുവന്നതോടെ രംഗം വഷളായി. <br> അന്&#x200d;വറിനെ നിയന്ത്രിക്കാത്ത സി.പി.എം നിലപാടും ചര്&#x200d;ച്ചയായതോടെ കാര്യങ്ങള്&#x200d; കൈവിട്ടുപോകുമെന്ന് പേടിയിലാണ് അവസാനം സി.പി.എം തന്നെ അന്&#x200d;വറിന് മൂക്കുകയറുമായി വന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം സി.പി.ഐയെ ആവര്&#x200d;ത്തിച്ചു വിമര്&#x200d;ശിക്കുകയായിരുന്നു എം.എല്&#x200d;.എ കൂടിയായ പി.വി അന്&#x200d;വര്&#x200d;. മുന്നണി മര്യാദകളെ ബാധിക്കുന്ന വിധം അന്&#x200d;വറിന്റെ വിവാദ പരാമര്&#x200d;ശങ്ങള്&#x200d; ആവര്&#x200d;ത്തിക്കുകയും അതിരു കടക്കുകയും ചെയ്തതോടെ സി.പി.എം പ്രതിരോധത്തിലായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-against-anvar-mla-in-cpi-issue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി.പി.ഐ ശവക്കുഴിയില്&#x200d; കിടക്കുന്ന പാര്&#x200d;ട്ടി;  കാനത്തിനു മറുപടിയുമായി മാണി</title>
		<link>https://www.chandrikadaily.com/kerala-congress-km-mani-against-cpi-kanam-rajendhran.html</link>
					<comments>https://www.chandrikadaily.com/kerala-congress-km-mani-against-cpi-kanam-rajendhran.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 20 Jan 2018 13:00:55 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cpi]]></category>
		<category><![CDATA[cpi and cpm clash]]></category>
		<category><![CDATA[kanam rajendran]]></category>
		<category><![CDATA[kerala congress]]></category>
		<category><![CDATA[km mani]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=65954</guid>

					<description><![CDATA[കോട്ടയം: കേരള കോണ്&#x200d;ഗ്രസ്-എം വെന്റിലേറ്ററില്&#x200d; കിടക്കുന്ന പാര്&#x200d;ട്ടിയാണെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പരാമര്&#x200d;ശത്തിന് മറുപടിയുമായി കെ.എം. മാണി രംഗത്ത്. സിപിഐ ശവക്കുഴിയില്&#x200d; കിടക്കുന്ന പാര്&#x200d;ട്ടിയാണ്. കാനത്തിനെപോലുള്ളവര്&#x200d; സിപിഐയുടെ പാരമ്പര്യം കളഞ്ഞുകുളിക്കരുതെന്നും മാണി പാലായില്&#x200d; മാധ്യമങ്ങളോട് പറഞ്ഞു. ഇടതു മുന്നണിയിലെ രണ്ടാം സ്ഥാനം പോകുമെന്ന ആശങ്കയാണ് സി.പി.ഐയ്ക്ക്. നിരവധി മഹാരഥന്&#x200d;മാര്&#x200d; നയിച്ച പാര്&#x200d;ട്ടിയാണ് സിപിഐ. എന്നാല്&#x200d; ഇന്ന് ഒറ്റയ്ക്കുനിന്ന് ഒരു സീറ്റുപോലും ജയിക്കാന്&#x200d; കഴിയാത്ത പാര്&#x200d;ട്ടിയായി സിപിഐ മാറിയിരിക്കുന്നു. കേരള കോണ്&#x200d;ഗ്രസിനേക്കാളും വലിയ പാര്&#x200d;ട്ടിയല്ല സിപിഐ. [&#8230;]]]></description>
										<content:encoded><![CDATA[<p>കോട്ടയം: കേരള കോണ്&#x200d;ഗ്രസ്-എം വെന്റിലേറ്ററില്&#x200d; കിടക്കുന്ന പാര്&#x200d;ട്ടിയാണെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പരാമര്&#x200d;ശത്തിന് മറുപടിയുമായി കെ.എം. മാണി രംഗത്ത്.<br />
സിപിഐ ശവക്കുഴിയില്&#x200d; കിടക്കുന്ന പാര്&#x200d;ട്ടിയാണ്. കാനത്തിനെപോലുള്ളവര്&#x200d; സിപിഐയുടെ പാരമ്പര്യം കളഞ്ഞുകുളിക്കരുതെന്നും മാണി പാലായില്&#x200d; മാധ്യമങ്ങളോട് പറഞ്ഞു.<br />
ഇടതു മുന്നണിയിലെ രണ്ടാം സ്ഥാനം പോകുമെന്ന ആശങ്കയാണ് സി.പി.ഐയ്ക്ക്. നിരവധി മഹാരഥന്&#x200d;മാര്&#x200d; നയിച്ച പാര്&#x200d;ട്ടിയാണ് സിപിഐ. എന്നാല്&#x200d; ഇന്ന് ഒറ്റയ്ക്കുനിന്ന് ഒരു സീറ്റുപോലും ജയിക്കാന്&#x200d; കഴിയാത്ത പാര്&#x200d;ട്ടിയായി സിപിഐ മാറിയിരിക്കുന്നു. കേരള കോണ്&#x200d;ഗ്രസിനേക്കാളും വലിയ പാര്&#x200d;ട്ടിയല്ല സിപിഐ. കാനത്തിന് ഇതിലൂം കൂടുതല്&#x200d; മറുപടി പറയാന്&#x200d; ആഗ്രഹിക്കുന്നില്ലെന്നും മാണി കൂട്ടിച്ചേര്&#x200d;ത്തു.<br />
കേരള കോണ്&#x200d;ഗ്രസിനെ സംബന്ധിച്ച് മുന്നണിപ്രവേശനം ഇപ്പോള്&#x200d; അജന്&#x200d;ഡയിലില്ല. യു.ഡി.എഫിന്റേയും എല്&#x200d;.ഡി.എഫിന്റേയും ക്ഷണത്തിന് നന്ദി. ഇപ്പോഴത്തെ സ്വതന്ത്ര നിലപാടില്&#x200d; മാറ്റവുമില്ല. പാര്&#x200d;ട്ടിയുടെ സമീപനരേഖയുമായി യോജിക്കുന്നവരുമായി സഹകരിക്കും. യുഡിഎഫില്&#x200d; ചേരാന്&#x200d; ആരുമായും ചര്&#x200d;ച്ച നടത്തിയിട്ടില്ല. എല്ലാ മുന്നണികളോടും സമദൂരമാണ് പാര്&#x200d;ട്ടിക്കുള്ളതെന്നും മാണി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-congress-km-mani-against-cpi-kanam-rajendhran.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കണ്ണൂരില്&#x200d; ആര്&#x200d;.എസ്.എസ് വേദിയില്&#x200d; സി.പി.എം നേതാവ്</title>
		<link>https://www.chandrikadaily.com/cpm-leader-in-rss-programme-panoor-news.html</link>
					<comments>https://www.chandrikadaily.com/cpm-leader-in-rss-programme-panoor-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 04 Jan 2018 10:08:52 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bjp-cpm]]></category>
		<category><![CDATA[bjp-cpm clash]]></category>
		<category><![CDATA[cpi and cpm clash]]></category>
		<category><![CDATA[kannur]]></category>
		<category><![CDATA[kannur cpm-rss]]></category>
		<category><![CDATA[poliitical murder]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=63048</guid>

					<description><![CDATA[പാനൂര്&#x200d;: പാര്&#x200d;ട്ടി അനുമതിയില്ലാതെ ആര്&#x200d;.എസ്.എസ്സിന്റെ സേവന വിഭാഗമായ സേവഭാരതിയുടെ വേദിയില്&#x200d; സി.പി.എം പാനൂര്&#x200d; ലോക്കല്&#x200d; സെക്രട്ടറി കെ.കെ.പ്രേമന്&#x200d; പങ്കെടുത്തത് വിവാദമായി. കണ്ണൂരില്&#x200d; നിരന്തരം സി.പി.എം- ആര്&#x200d;.എസ്.എസ് സംഘര്&#x200d;ഷം നടക്കുന്നതിനിടെയാണ് പാര്&#x200d;ട്ടി അനുമതിയില്ലാതെ സി.പി.എം നേതാവ് ആര്&#x200d;.സ്.എസ് പരിപാടിയില്&#x200d; പങ്കെടുക്കുന്നത്. സേവാഭാരതിയുടെ പാനൂര്&#x200d; ഓഫീസ് ഉദ്ഘാടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലാണ് ലോക്കല്&#x200d; സെക്രട്ടറി പങ്കെടുത്തത്. പാര്&#x200d;ട്ടിയുടെ അറിവില്ലാതെയാണ് പരിപാടിയില്&#x200d; പങ്കെടുത്തതെന്നും വിഷയത്തില്&#x200d; ലോക്കല്&#x200d; സെക്രട്ടറിയോട് വിശദീകരണം തേടുമെന്നും പാനൂര്&#x200d; ഏരിയാ സെക്രട്ടറി കെ.ഇ.കുഞ്ഞബദ്ദുള്ള പറഞ്ഞു. നേരത്തെ, പാര്&#x200d;ട്ടി നടപടി [&#8230;]]]></description>
										<content:encoded><![CDATA[<p>പാനൂര്&#x200d;: പാര്&#x200d;ട്ടി അനുമതിയില്ലാതെ ആര്&#x200d;.എസ്.എസ്സിന്റെ സേവന വിഭാഗമായ സേവഭാരതിയുടെ വേദിയില്&#x200d; സി.പി.എം പാനൂര്&#x200d; ലോക്കല്&#x200d; സെക്രട്ടറി കെ.കെ.പ്രേമന്&#x200d; പങ്കെടുത്തത് വിവാദമായി. കണ്ണൂരില്&#x200d; നിരന്തരം സി.പി.എം- ആര്&#x200d;.എസ്.എസ് സംഘര്&#x200d;ഷം നടക്കുന്നതിനിടെയാണ് പാര്&#x200d;ട്ടി അനുമതിയില്ലാതെ സി.പി.എം നേതാവ് ആര്&#x200d;.സ്.എസ് പരിപാടിയില്&#x200d; പങ്കെടുക്കുന്നത്. സേവാഭാരതിയുടെ പാനൂര്&#x200d; ഓഫീസ് ഉദ്ഘാടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലാണ് ലോക്കല്&#x200d; സെക്രട്ടറി പങ്കെടുത്തത്. പാര്&#x200d;ട്ടിയുടെ അറിവില്ലാതെയാണ് പരിപാടിയില്&#x200d; പങ്കെടുത്തതെന്നും വിഷയത്തില്&#x200d; ലോക്കല്&#x200d; സെക്രട്ടറിയോട് വിശദീകരണം തേടുമെന്നും പാനൂര്&#x200d; ഏരിയാ സെക്രട്ടറി കെ.ഇ.കുഞ്ഞബദ്ദുള്ള പറഞ്ഞു. നേരത്തെ, പാര്&#x200d;ട്ടി നടപടി നേരിട്ട നേതാവാണ് കെ.കെ പ്രേമന്&#x200d;. ലോക്കല്&#x200d; സെക്രട്ടറിയായിരുന്ന കെ.കെ.പ്രേമനെ സിപിഎം ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-leader-in-rss-programme-panoor-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി.പി.ഐയില്&#x200d; ചേര്&#x200d;ന്ന സി.പി.എം  നേതാവിന്റെ വീടിന് നേരെ അക്രമം</title>
		<link>https://www.chandrikadaily.com/cpm-attack-kasaragod.html</link>
					<comments>https://www.chandrikadaily.com/cpm-attack-kasaragod.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 29 Nov 2017 06:02:01 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cpi and cpm clash]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=56800</guid>

					<description><![CDATA[കാസര്&#x200d;കോട്: സി.പി.ഐയിലേക്ക് കൂടുമാറിയ സി.പി.എം നേതാവിന്റെ വീടിന് നേരെ അക്രമം. പടുപ്പ് മുന്&#x200d; ലോക്കല്&#x200d; സെക്രട്ടറി പടുപ്പ് ശങ്കരംപാടിയിലെ ഇ.കെ രാധാകൃഷ്ണന്റെ വീടിന് നേരെയാണ് ഇന്നലെ പുലര്&#x200d;ച്ചെ രണ്ട് മണിയോടെയാണ് അക്രമമുണ്ടായത്. വീടിന്റെ ജനല്&#x200d; ഗ്ലാസുകള്&#x200d; തകര്&#x200d;ത്തു. മുറ്റത്ത് നിര്&#x200d;ത്തിയിട്ട കാറും എറിഞ്ഞു തകര്&#x200d;ത്തിട്ടുണ്ട്. സി.പി.എം ഉദുമ മുന്&#x200d; ഏരിയാ കമ്മിറ്റി അംഗമായും കര്&#x200d;ഷകസംഘം ബേഡകം ഏരിയാ ജോ. സെക്രട്ടറിയായും രാധാകൃഷ്ണന്&#x200d; പ്രവര്&#x200d;ത്തിച്ചിരുന്നു. കഴിഞ്ഞ തവണ പാര്&#x200d;ട്ടി ഭാരവാഹി സ്ഥാനത്ത് നിന്ന് രാധാകൃഷ്ണന്&#x200d; സ്വയം ഒഴിഞ്ഞിരുന്നു. പാര്&#x200d;ട്ടി [&#8230;]]]></description>
										<content:encoded><![CDATA[<p><strong>കാസര്&#x200d;കോട്:</strong> സി.പി.ഐയിലേക്ക് കൂടുമാറിയ സി.പി.എം നേതാവിന്റെ വീടിന് നേരെ അക്രമം. പടുപ്പ് മുന്&#x200d; ലോക്കല്&#x200d; സെക്രട്ടറി പടുപ്പ് ശങ്കരംപാടിയിലെ ഇ.കെ രാധാകൃഷ്ണന്റെ വീടിന് നേരെയാണ് ഇന്നലെ പുലര്&#x200d;ച്ചെ രണ്ട് മണിയോടെയാണ് അക്രമമുണ്ടായത്. വീടിന്റെ ജനല്&#x200d; ഗ്ലാസുകള്&#x200d; തകര്&#x200d;ത്തു. മുറ്റത്ത് നിര്&#x200d;ത്തിയിട്ട കാറും എറിഞ്ഞു തകര്&#x200d;ത്തിട്ടുണ്ട്. സി.പി.എം ഉദുമ മുന്&#x200d; ഏരിയാ കമ്മിറ്റി അംഗമായും കര്&#x200d;ഷകസംഘം ബേഡകം ഏരിയാ ജോ. സെക്രട്ടറിയായും രാധാകൃഷ്ണന്&#x200d; പ്രവര്&#x200d;ത്തിച്ചിരുന്നു.</p>
<p>കഴിഞ്ഞ തവണ പാര്&#x200d;ട്ടി ഭാരവാഹി സ്ഥാനത്ത് നിന്ന് രാധാകൃഷ്ണന്&#x200d; സ്വയം ഒഴിഞ്ഞിരുന്നു. പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകനായി തുടരുന്നതിനിടയില്&#x200d; പടുപ്പില്&#x200d; നടന്ന സി.പി.എം ലോക്കല്&#x200d; സമ്മേളനത്തില്&#x200d; രാധാകൃഷ്ണനെ പങ്കെടുപ്പിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം സി.പി.ഐ മണ്ഡലം സമ്മേളനത്തിന്റെ സമാപന പൊതുയോഗത്തില്&#x200d; രാധാകൃഷ്ണന്&#x200d; പങ്കെടുത്തിരുന്നു. കുറ്റിക്കോല്&#x200d;, ആനക്കല്ല്, മുന്നാട് ഭാഗങ്ങളിലായി 50ഓളം സി.പി.എം പ്രവര്&#x200d;ത്തകര്&#x200d;ക്കൊപ്പമാണ് രാധാകൃഷ്ണന്&#x200d; സി.പി.ഐയില്&#x200d; ചേരാനെത്തിയത്.</p>
<p>ചില പാര്&#x200d;ട്ടി നേതാക്കളുടെ ശരികേടുമായി യോജിച്ചു പോകാന്&#x200d; കഴിയാത്തതിനാലാണ് പാര്&#x200d;ട്ടി വിടുന്നെന്ന് രാധാകൃഷ്ണന്&#x200d; യോഗത്തിനിടെ പറഞ്ഞിരുന്നു. ഇതിന്റെ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് സിപിഐ ആരോപിക്കുന്നു. അക്രമത്തിന് പിന്നില്&#x200d; പ്രവര്&#x200d;ത്തിച്ചവര്&#x200d;ക്കെതിരെ കര്&#x200d;ശന നിയമ നടപടി സ്വീകരിക്കണമെന്നും നാട്ടില്&#x200d; സമാധാനം നിലനിര്&#x200d;ത്താന്&#x200d; ജനങ്ങള്&#x200d; ഒറ്റക്കെട്ടായി നില്&#x200d;ക്കണമെന്നും സി.പി.ഐ പടുപ്പ് ലോക്കല്&#x200d; സെക്രട്ടറി പി.പി ചാക്കോ ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-attack-kasaragod.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി.പി.ഐ എന്ന വിഴുപ്പ് ചുമക്കേണ്ട കാര്യം സി.പി.എമ്മിനില്ല : മന്ത്രി എം.എം മണി</title>
		<link>https://www.chandrikadaily.com/new-minister-m-m-mani-attacks-cpi-over-chandy-resignation.html</link>
					<comments>https://www.chandrikadaily.com/new-minister-m-m-mani-attacks-cpi-over-chandy-resignation.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 20 Nov 2017 05:26:15 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cpi and cpm clash]]></category>
		<category><![CDATA[cpi kerala]]></category>
		<category><![CDATA[CPI-CPM]]></category>
		<category><![CDATA[keralam]]></category>
		<category><![CDATA[thomas chandi minister]]></category>
		<category><![CDATA[thomas chandi resign]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=55043</guid>

					<description><![CDATA[മലപ്പുറം: തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് സി.പി.എം-സി.പി.ഐയില്‍ ഉടലെടുത്ത പോരിന് അയവില്ല. തിരക്കിട്ട പ്രശ്‌ന പരിഹാര ചര്‍ച്ചകള്‍ നടക്കുന്നതിനിടെ സി.പി.ഐക്കെതിരെ പര്യസമായ രൂക്ഷവിമര്‍ശനവുമായി മന്ത്രി എംഎം മണി രംഗത്തെത്തി. സി.പി.ഐ എന്ന വിഴുപ്പ് ചുമക്കേണ്ട കാര്യം സിപിഐഎമ്മിന് ഇല്ലെന്ന  പരാമര്‍ശവുമായാണ് മന്ത്രി മണി രംഗത്തെത്തിയത് തോമസ് ചാണ്ടി പ്രശ്‌നത്തില്‍ ഹീറോ ചമയാനുള്ള സി.പി.ഐ ശ്രമം ശുദ്ധമര്യാദകേടാണ്. മുന്നണി മര്യാദ കാട്ടാന്‍ സി.പി.ഐ തയാറാകണം. മൂന്നാര്‍ വിഷയങ്ങളിലുള്‍പ്പെടെ മുഖ്യമന്ത്രിയെ അറിയിക്കാതെയാണു സി.പി.ഐ നടപടികളെടുത്തതെന്നും മണി ആരോപിച്ചു. മലപ്പുറത്തെ മണ്ടൂരില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>മലപ്പുറം: തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് സി.പി.എം-സി.പി.ഐയില്&#x200d; ഉടലെടുത്ത പോരിന് അയവില്ല. തിരക്കിട്ട പ്രശ്‌ന പരിഹാര ചര്&#x200d;ച്ചകള്&#x200d; നടക്കുന്നതിനിടെ സി.പി.ഐക്കെതിരെ പര്യസമായ രൂക്ഷവിമര്&#x200d;ശനവുമായി മന്ത്രി എംഎം മണി രംഗത്തെത്തി. സി.പി.ഐ എന്ന വിഴുപ്പ് ചുമക്കേണ്ട കാര്യം സിപിഐഎമ്മിന് ഇല്ലെന്ന  പരാമര്&#x200d;ശവുമായാണ് മന്ത്രി മണി രംഗത്തെത്തിയത്<br />
തോമസ് ചാണ്ടി പ്രശ്‌നത്തില്&#x200d; ഹീറോ ചമയാനുള്ള സി.പി.ഐ ശ്രമം ശുദ്ധമര്യാദകേടാണ്. മുന്നണി മര്യാദ കാട്ടാന്&#x200d; സി.പി.ഐ തയാറാകണം. മൂന്നാര്&#x200d; വിഷയങ്ങളിലുള്&#x200d;പ്പെടെ മുഖ്യമന്ത്രിയെ അറിയിക്കാതെയാണു സി.പി.ഐ നടപടികളെടുത്തതെന്നും മണി ആരോപിച്ചു. മലപ്പുറത്തെ മണ്ടൂരില്&#x200d; നടന്ന സി.പി.എമ്മിന്റെ ഏരിയാ സമ്മേളനത്തിലാണ് മന്ത്രി മണി സി.പി.ഐയെ കടുത്ത ഭാഷയില്&#x200d;വിമര്&#x200d;ശിച്ചത്.</p>
<p>മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സി.പി.ഐ മന്ത്രിമാര്&#x200d; മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചത് ഇരുപാര്&#x200d;ട്ടികളും തമ്മിലുള്ള ഭിന്നതയ്ക്ക് പരസ്യമായ പോരിന് വഴിവെക്കുകയായിരുന്നു.</p>
<p>കഴിഞ്ഞ ദിവസം, തോളിലിരുന്നു ചെവി തിന്നുന്ന പരിപാടിയാണ് സി.പി.ഐ നടത്തുന്നത്. അടുത്തതവണ ഏത് മുന്നണിയില്&#x200d; സി.പി.ഐ ഉണ്ടാവുമെന്നറിയില്ല. അവര്&#x200d; എങ്ങോട്ടു പോയാലും ജനങ്ങള്&#x200d; ഇടതുമുന്നണിയുടെ കൂടെയാണ്. ആര്&#x200d;ക്കും ഒരു ചുക്കും സി.പി.എമ്മിനെതിരെ ചെയ്യാനാകില്ല. എല്ലാം തികഞ്ഞവരാണ് സി.പി.ഐക്കാരെന്ന് കരുത്തരുത്. തറ പ്രസംഗങ്ങള്&#x200d; നടത്തി സി.പി.എം ജന താല്&#x200d;പര്യങ്ങള്&#x200d;ക്ക് എതിരാണെന്ന് സ്ഥാപിക്കാന്&#x200d; ശ്രമിക്കുകയാണെന്നും ഇത്തരം പ്രവണതകള്&#x200d; നല്ലതല്ലെന്നും തുടങ്ങി രൂക്ഷ വിമര്&#x200d;ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്&#x200d; രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്&#x200d; മന്ത്രി മണിയുടെയും സി.പി.ഐക്കെതിരെയുള്ള പരാമര്&#x200d;ശം</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/new-minister-m-m-mani-attacks-cpi-over-chandy-resignation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി.പി.ഐയേയും വിഴുങ്ങി തോമസ്ചാണ്ടി; ജനയുഗത്തില്‍ ചാണ്ടിയെ അനുകൂലിച്ച് ലേഖനം; രാജി വെക്കണമെന്ന് എ.ഐ.വൈ.എഫ്</title>
		<link>https://www.chandrikadaily.com/cpi-cpm-thomas-chandy-land-mafiya-news-kerala.html</link>
					<comments>https://www.chandrikadaily.com/cpi-cpm-thomas-chandy-land-mafiya-news-kerala.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 09 Nov 2017 11:18:42 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cpi]]></category>
		<category><![CDATA[cpi and cpm clash]]></category>
		<category><![CDATA[cpi kerala]]></category>
		<category><![CDATA[kanam rajendran]]></category>
		<category><![CDATA[pinarai vijayan]]></category>
		<category><![CDATA[thomas chandi]]></category>
		<category><![CDATA[thomas chandi minister]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=52924</guid>

					<description><![CDATA[അരുണ്‍ ചാമ്പക്കടവ് കൊല്ലം: തോമസ് ചാണ്ടിക്കെതിരെ ഉടനെ നടപടി സ്വീകരിക്കേണ്ട എന്ന സി.പി.എം, സി.പി.ഐ ഒത്ത് തീര്‍പ്പിന് പിന്നാലെ തോമസ് ചാണ്ടിയുടെ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിയുടെ (ലേക്ക് പാലസ്)മാനേജിംഗ് ഡയറക്ടര്‍ മാത്യൂ ജോസഫിന്റെ പരസ്യം സിപിഐ മുഖപത്രത്തില്‍. ജനയുഗത്തില്‍ ചാണ്ടിയെ ന്യായീകരിച്ചാണ് പ്രസ്താവന. കായല്‍ കയ്യേറ്റം എന്ന ആരോപണങ്ങളും അതിലെ വസ്തുതതയും എന്ന പേരിലാണ് ലേഖന രൂപേണയുള്ള പരസ്യം ചെയ്തിരിക്കുന്നത്. ഓരോ കാര്യവും അക്കമിട്ടു പറഞ്ഞു ന്യായീകരിക്കുന്നുമുണ്ട്. പത്രത്തില്‍ പരസ്യമാണോ വര്‍ത്തയാണോ എന്ന് വ്യക്തമാക്കാതെയാണ് പ്രസ്താവന എന്നതും [&#8230;]]]></description>
										<content:encoded><![CDATA[<p><strong>അരുണ്&#x200d; ചാമ്പക്കടവ്</strong></p>
<p>കൊല്ലം: തോമസ് ചാണ്ടിക്കെതിരെ ഉടനെ നടപടി സ്വീകരിക്കേണ്ട എന്ന സി.പി.എം, സി.പി.ഐ ഒത്ത് തീര്&#x200d;പ്പിന് പിന്നാലെ തോമസ് ചാണ്ടിയുടെ വാട്ടര്&#x200d;വേള്&#x200d;ഡ് ടൂറിസം കമ്പനിയുടെ (ലേക്ക് പാലസ്)മാനേജിംഗ് ഡയറക്ടര്&#x200d; മാത്യൂ ജോസഫിന്റെ പരസ്യം സിപിഐ മുഖപത്രത്തില്&#x200d;. ജനയുഗത്തില്&#x200d; ചാണ്ടിയെ ന്യായീകരിച്ചാണ് പ്രസ്താവന. കായല്&#x200d; കയ്യേറ്റം എന്ന ആരോപണങ്ങളും അതിലെ വസ്തുതതയും എന്ന പേരിലാണ് ലേഖന രൂപേണയുള്ള പരസ്യം ചെയ്തിരിക്കുന്നത്. ഓരോ കാര്യവും അക്കമിട്ടു പറഞ്ഞു ന്യായീകരിക്കുന്നുമുണ്ട്. പത്രത്തില്&#x200d; പരസ്യമാണോ വര്&#x200d;ത്തയാണോ എന്ന് വ്യക്തമാക്കാതെയാണ് പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. വാട്ടര്&#x200d; വേള്&#x200d;ഡ് ടുറിസം കമ്പനിക്കു വേണ്ടി മാനേജിങ് ഡയറക്ടര്&#x200d; മാത്യു ജോസഫ് ആണ് പ്രസ്താവന ഇറക്കിയിരിക്കുന്നത്.</p>
<p>പാര്&#x200d;ട്ടി നയങ്ങള്&#x200d;ക്ക് എതിരായതോ അസത്യങ്ങളോ അന്ധവിശ്വാസങ്ങള്&#x200d; പ്രചരിപ്പിക്കുന്നതോ ആയ പരസ്യങ്ങള്&#x200d; ഇതുവരെയായും പത്രം പ്രസിദ്ധീകരിച്ചിട്ടില്ല. തോമസ് ചാണ്ടിക്കെതിരെ ശക്തമായ നിലപാടുമായി സി.പി.ഐയും, പൊതു സമൂഹത്തില്&#x200d; തോമസ് ചാണ്ടിയുടെ രാജി ആവശ്യവുമായി കഴിഞ്ഞ ദിവസങ്ങളില്&#x200d; സമരരംഗത്തേക്കു സി.പി.ഐയുടെ യുവജന സംഘടന എഐവൈഎഫ് എത്തിയതിനു തൊട്ടടുത്ത ദിവസമാണ് പാര്&#x200d;ട്ടി പത്രത്തില്&#x200d; ഇത്തരം ഒരു വാര്&#x200d;ത്ത വന്നത്. ചുരുക്കത്തില്&#x200d;, ചാണ്ടിക്കെതിരെ കുറച്ചെങ്കിലും പ്രതികരിച്ച സി.പി.ഐയെയും വിലക്കെടുത്തു എന്ന് തന്നെ വേണം വിലയിരുത്താന്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpi-cpm-thomas-chandy-land-mafiya-news-kerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി.പി.എം-സി.പി.ഐ പോര് അവസാനിപ്പിക്കാനാകാതെ നേതൃത്വം</title>
		<link>https://www.chandrikadaily.com/cpi-and-cpm-clash.html</link>
					<comments>https://www.chandrikadaily.com/cpi-and-cpm-clash.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 17 Feb 2017 17:54:15 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[cpi and cpm clash]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=20389</guid>

					<description><![CDATA[രാജേഷ് വെമ്പായം തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനം വ്യാഴാഴ്ച ആരംഭിക്കാനിരിക്കെ സി.പി.എം- സി.പി.ഐ തര്‍ക്കം രൂക്ഷമായി തുടരുന്നത് ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കുന്നു. മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഉടലെടുത്ത ഭിന്നത മറ്റു പല വിഷയങ്ങളിലേക്കും മാറിയെങ്കിലും ഇപ്പോള്‍ വീണ്ടും തുടങ്ങിയയിടത്ത് വന്നുനില്‍ക്കുകയാണ്. ലോ അക്കാദമി സമരത്തോടെ തര്‍ക്കം പരസ്യവിഴുപ്പലക്കലിലേക്ക് വഴിമാറി. കഴിഞ്ഞ ദിവസം വിവരാവകാശ നിയമത്തിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സി.പി.ഐക്കെതിരെ നടത്തിയ പ്രസ്താവനയും അതിന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ [&#8230;]]]></description>
										<content:encoded><![CDATA[<p><span style="text-decoration: underline;">രാജേഷ് വെമ്പായം</span></p>
<p>തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനം വ്യാഴാഴ്ച ആരംഭിക്കാനിരിക്കെ സി.പി.എം- സി.പി.ഐ തര്&#x200d;ക്കം രൂക്ഷമായി തുടരുന്നത് ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കുന്നു. മന്ത്രിസഭാ തീരുമാനങ്ങള്&#x200d; വിവരാവകാശ നിയമത്തിന്റെ പരിധിയില്&#x200d; ഉള്&#x200d;പ്പെടുത്തുന്നത് സംബന്ധിച്ച് ഉടലെടുത്ത ഭിന്നത മറ്റു പല വിഷയങ്ങളിലേക്കും മാറിയെങ്കിലും ഇപ്പോള്&#x200d; വീണ്ടും തുടങ്ങിയയിടത്ത് വന്നുനില്&#x200d;ക്കുകയാണ്. ലോ അക്കാദമി സമരത്തോടെ തര്&#x200d;ക്കം പരസ്യവിഴുപ്പലക്കലിലേക്ക് വഴിമാറി.</p>
<p>കഴിഞ്ഞ ദിവസം വിവരാവകാശ നിയമത്തിന്റെ പേരില്&#x200d; മുഖ്യമന്ത്രി പിണറായി വിജയന്&#x200d; സി.പി.ഐക്കെതിരെ നടത്തിയ പ്രസ്താവനയും അതിന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്&#x200d; നല്&#x200d;കിയ മറുപടിയും സ്ഥിതിഗതികള്&#x200d; വീണ്ടും വഷളാക്കി. നിയമസഭാ ബജറ്റ് സമ്മേളനം ചേരുമ്പോള്&#x200d; മുന്നണിയിലെ രണ്ട് പ്രമുഖ കക്ഷികള്&#x200d; പരസ്യമായി പോരടിക്കുന്നത് സര്&#x200d;ക്കാറിന്റെ പ്രതിച്ഛായക്ക് ദോഷം ചെയ്യുമെന്ന് മറ്റ് ഘടകകക്ഷികള്&#x200d; പറയുന്നു. ഈ സാഹചര്യത്തില്&#x200d; തര്&#x200d;ക്കം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ തിങ്കളാഴ്ച ഇടതുമുന്നണി യോഗം ചേരുന്നുണ്ട്.</p>
<p>ഓരോ വിഷയം വരുമ്പോഴും സി.പി.എമ്മും സി.പി.ഐയും പരസ്യവിഴുപ്പലക്കല്&#x200d; നടത്തുന്നതില്&#x200d; ജനതാദള്&#x200d;, എന്&#x200d;.സി.പി തുടങ്ങിയ കക്ഷികള്&#x200d;ക്ക് കടുത്ത വിയോജിപ്പുണ്ടെങ്കിലും ഇക്കാര്യം പരസ്യമായി പറയാന്&#x200d; ഇവര്&#x200d; തയാറാകുന്നില്ല. വിലക്കയറ്റം, സ്വാശ്രയ കോളജ് പ്രശ്‌നങ്ങള്&#x200d;, ഐ.എ.എസ് ഉദ്യോഗസ്ഥരുടെ അസംതൃപ്തി, കെ.എസ്.ആര്&#x200d;.ടി.സി ജീവനക്കാരുടെയും സെക്രട്ടറിയേറ്റ് ജീവനക്കാരുടെ പ്രതിഷേധം എന്നിവയെല്ലാം സര്&#x200d;ക്കാറിനെ പ്രതിസന്ധിയിലാക്കിയ ഘട്ടത്തില്&#x200d; ഒന്നിച്ചുനിന്ന് പരിഹാര നടപടികള്&#x200d; കണ്ടെത്തേണ്ടതിന് പകരം പരസ്പരം വിഴുപ്പലക്കല്&#x200d; നടത്തുന്നത് പ്രതിപക്ഷത്തിന്റെ കയ്യില്&#x200d; വടി കൊടുക്കുന്നതിന് തുല്യമാണെന്നാണ് സ്വയംവിമര്&#x200d;ശനം.</p>
<p>പല വാദപ്രതിപാദങ്ങളും അനാവശ്യമായിരുന്നുവെന്നും മുന്നണിക്കുള്ളില്&#x200d; അഭിപ്രായമുണ്ട്.<br />
സി.പി.എമ്മും സി.പി.ഐയും മാത്രമല്ല, അവരുടെ വിദ്യാര്&#x200d;ത്ഥി- യുവജന സംഘടനകളും തൊഴിലാളി സംഘടനകളും ഏറ്റുമുട്ടലിന്റെ പാതയിലാണ്. എസ്.എഫ്.ഐയും- എ.ഐ.എസ്.എഫും ബന്ധം അവസാനിപ്പിച്ചുകഴിഞ്ഞു. യൂണിവേഴ്‌സിറ്റി കോളജ് അടക്കം എസ്.എഫ്.ഐക്ക് ശക്തിയുള്ള പല കോളജുകളിലും തങ്ങള്&#x200d;ക്ക് പ്രവര്&#x200d;ത്തിക്കാന്&#x200d; അവസരം നല്&#x200d;കുന്നില്ലെന്ന പരാതി തുടക്കം മുതല്&#x200d; എ.ഐ.എസ്.എഫിനുണ്ട്.</p>
<p>യൂണിവേഴ്‌സിറ്റി കോളജില്&#x200d; നാമനിര്&#x200d;ദേശപത്രിക സമര്&#x200d;പ്പിക്കാന്&#x200d; പോയ തങ്ങളുടെ വിദ്യാര്&#x200d;ത്ഥിയെ എസ്.എഫ്.ഐ നേതാക്കള്&#x200d; മര്&#x200d;ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതി എ.ഐ.എസ്.എഫ് നേതൃത്വം സി.പി.എമ്മിനെ അറിയിച്ചിരുന്നു. എന്നാല്&#x200d; പക്ഷപാതപരമായ സമീപനമാണ് സി.പി.എം നേതൃത്വം സ്വീകരിച്ചത്. ഇക്കാര്യത്തില്&#x200d; അസംതൃപ്തി പുകയുന്നതിനിടെയാണ് ലോ അക്കാദമി സമരം ശക്തമായതും എ.ഐ.എസ്.എഫ് മറ്റു സംഘടനകള്&#x200d;ക്കൊപ്പം ശക്തമായി നിലകൊണ്ടതും. സി.പി.ഐ നേതൃത്വം സമരത്തിന് പിന്തുണ നല്&#x200d;കിയതും സി.പി.എമ്മിനെ ചൊടിപ്പിച്ചിരുന്നു.</p>
<p>സി.പി.ഐ പത്തനംതിട്ട ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജാതി അധിക്ഷേപം നടത്തിയതായുള്ള പരാതിയില്&#x200d; സി.പി.എം നേതാക്കളും ദേശാഭിമാനിയിലെ മുതിര്&#x200d;ന്ന മാധ്യമപ്രവര്&#x200d;ത്തകരും ഒളിഞ്ഞും തെളിഞ്ഞും സി.പി.ഐയെ പരിഹസിക്കുകയാണ്. ഇതിനിടെ കയറ്റിറക്കുമേഖലയില്&#x200d; സി.ഐ.ടി.യുവും എ.ഐ.ടി.യു.സിയും തമ്മിലും പലയിടത്തും തര്&#x200d;ക്കം നിലനില്&#x200d;ക്കുന്നു. സര്&#x200d;ക്കാര്&#x200d; അധികാരമേറ്റതിന് ശേഷം അതിരപ്പിള്ളിയെ ചൊല്ലിയായിരുന്നു ആദ്യം ഭിന്നത ഉടലെടുത്തത്. പിന്നീട് വിവരാവകാശ നിയമത്തിന്റെ പേരില്&#x200d; പലതവണ പിണറായി- കാനം വാക് പോരാട്ടം നടന്നു.</p>
<p>ഇതിനിടെ മന്ത്രിമാരായ എം.എം മണിയയും എ.കെ ബാലനും സി.പി.ഐ മന്ത്രിമാരുടെ വകുപ്പുകള്&#x200d;ക്കെതിരെ വിമര്&#x200d;ശനം ഉന്നയിച്ചത് പ്രശ്‌നം വഷളാക്കി. ഇതിനിടെയാണ് ലോ അക്കാദമി സമരത്തിലും കടുത്ത ഭിന്നതയുണ്ടായത്. സി.പി.ഐയുടെ പേര് പരാമര്&#x200d;ശിച്ചില്ലെങ്കിലും കോടിയേരി ബാലകൃഷ്ണന്&#x200d; ഈ സമരത്തെ കോലീബി സഖ്യത്തിന്റെ ഉദയമായി വ്യാഖ്യാനിച്ചു. എന്നാല്&#x200d;, തങ്ങള്&#x200d; രംഗത്തിറങ്ങിയില്ലായിരുന്നുവെങ്കില്&#x200d; സമരവിജയത്തിന്റെ ക്രഡിറ്റ് ബി.ജെ.പി കൊണ്ടുപോകുമായിരുന്നെന്ന് സി.പി.ഐ തിരിച്ചടിച്ചു. മുന്നണി യോഗം ചേര്&#x200d;ന്ന് തല്&#x200d;ക്കാലികമായി വെടിനിര്&#x200d;ത്തലുണ്ടായാലും ഈ ഭിന്നത പ്രതിപക്ഷം ആയുധമാക്കുമെന്ന പേടി ഇടതു നേതാക്കള്&#x200d;ക്കുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpi-and-cpm-clash.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
